കോവിഡിനെ പ്രതിരോധിക്കാൻ “വാക്സിൻ മിക്സ് മാച്ച്’ ഏറെ ഉത്തമം! ഒമിക്രോണിനെതിരായ പോരാട്ടത്തിൽ ബൂസ്റ്റർ ആവശ്യമാണന്ന് പുതിയ പഠനം

ബെർലിൻ: കോവിഡിനെതിരെ പ്രതിരോധിക്കാൻ മിക്സ് ആൻഡ് മാച്ച് വാക്സിനുകളെ യൂറോപ്യൻ യൂണിയന്‍റെ പിന്തുണ.

വിവിധ പഠനങ്ങൾ കാണിക്കുന്നത് ആളുകൾക്ക് മികച്ച രോഗപ്രതിരോധ പ്രതികരണങ്ങൾ ഉണ്ടെന്നും ആസ്ട്രസെനെക്ക, ബയോഎൻടെക് അല്ലെങ്കിൽ മോഡേണ വാക്സിനുകളുടെ സംയോജനത്തിലൂടെ കൂടുതൽ ആന്‍റിബോഡികൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നുവെന്നാണ്.

യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും യൂറോപ്യൻ സെന്‍റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കണ്‍ട്രോളും കോവിഡ് 19 നെ പ്രതിരോധിക്കാൻ വെക്റ്റർ അധിഷ്ഠിതവും എംആർഎൻഎ വാക്സിനുകളും അടങ്ങുന്ന മിക്സ് ആൻഡ് മാച്ച് വാക്സിനേഷനുകൾ ഉപയോഗിക്കാൻ വ്യക്തമായി ശുപാർശ ചെയ്യുന്നു.

ആദ്യ ഡോസ് അസ്ട്രസെനെക്കയും രണ്ടാമത്തെ ഷോട്ട് ബയോഎൻടെക്ഫൈസറും എടുത്തപ്പോൾ രണ്ട് ഡോസ് ഒരേ വാക്സിൻ സ്വീകരിച്ച രോഗികളേക്കാൾ ശക്തമായ രോഗപ്രതിരോധ പ്രതികരണം കാണിക്കുന്നുണ്ടെന്ന് ജർമനിയിലെ സാർലാൻഡ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി.

ആൻറിബോഡി വികസനത്തിന്‍റെ കാര്യത്തിൽ, ഡബിൾ-ബയോഎൻടെക് അതുപോലെ സംയോജിത ആസ്ട്രസെനെക്ക-ബയോഎൻടെക് വാക്സിനേഷനും ഇരട്ട-അസ്ട്രസെനെക്ക ബദലിനേക്കാൾ വളരെ ഫലപ്രദമാണ്.

ഷോട്ടുകളുടെ ആദ്യ രണ്ട് കോന്പിനേഷനുകളിലൊന്ന് എടുത്ത പങ്കാളികൾ രണ്ട് അസ്ട്രസെനെക്ക ജാബുകളുള്ളതിനേക്കാൾ 10 മടങ്ങ് കൂടുതൽ ആന്‍റിബോഡികൾ ഉൽപാദിപ്പിച്ചു.

ന്യൂട്രലൈസിംഗ് ആന്‍റിബോഡികൾ നോക്കുന്പോൾ, മിക്സ് ആൻഡ് മാച്ച് വാക്സിൻ സമീപനത്തിന്‍റെ ഫലങ്ങൾ രണ്ട് ബയോഎൻടെക് ഷോട്ടുകൾ ഉപയോഗിച്ച് നേടിയതിനേക്കാൾ അൽപ്പം മികച്ചതാണ് പറഞ്ഞു.

അതേ സമയം രണ്ട് കുത്തിവയ്പ്പുകൾ ആവശ്യമുള്ള വാക്സിനുകൾക്ക്, സാധാരണയായി രണ്ടാമത്തെ ഡോസ് ആദ്യത്തേതിന് തുല്യമായിരിക്കണമെന്ന് ശുപാർശ ചെയ്യുന്നുണ്ട്.

ഒമിക്രോണിനെതിരായ പോരാട്ടത്തിൽ ബൂസ്റ്റർ ആവശ്യമാണന്ന് പുതിയ പഠനം പറയുന്നു. രണ്ട് ഡോസ് വാക്സിൻ കൊറോണ-ഒമിക്രോണ്‍ വേരിയന്‍റിനെതിരെ മതിയായ സംരക്ഷണം നൽകുന്നില്ല.

ബൂസ്റ്റർ ഉപയോഗിച്ച്, സംരക്ഷണം ഡെൽറ്റയുടേതിന് തുല്യമാണ്. പ്രാരംഭ പഠനങ്ങൾ അനുസരിച്ച് ഫൈസർ, ബയോണ്‍ടെക് എന്നിവയിൽ നിന്നുള്ള വാക്സിൻ മൂന്ന് ഡോസുകൾക്ക് ശേഷം കൊറോണ വൈറസിന്‍റെ ഒമിക്രോണ്‍ വേരിയന്‍റിനെതിരെ ഫലപ്രദമാണ്.

ജോസ് കുന്പിളുവേലിൽ

Related posts

Leave a Comment