തന്നെ ഉപേക്ഷിച്ച മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകന്റെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ച് യുവതി…

തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകനെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍.

ശനിയാഴ്ച, തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. വര്‍ണപുരം സ്വദേശിയായ കാര്‍ത്തി (27)യ്ക്കു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്.

കാര്‍ത്തിയുടെ ബന്ധു കൂടിയായ മീനാദേവിയാണ് പോലീസിന്റെ പിടിയിലായത്. മീനാദേവിയും കാര്‍ത്തിയും പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു.

മീനാദേവിയെ വിവാഹം കഴിക്കാമെന്ന് കാര്‍ത്തി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റൊരു യുവതിയുമായി കാര്‍ത്തിയുടെ വിവാഹനിശ്ചയം നടക്കാന്‍ പോകുന്നുവെന്ന കാര്യം മീനാദേവി അറിഞ്ഞു.

തുടര്‍ന്ന് മീനാദേവി ഇക്കാര്യം കാര്‍ത്തിയോട് ചോദിച്ചു. ഇത് ഇരുവരും തമ്മില്‍ തുടര്‍ച്ചയായ വഴക്കിന് വഴിവെച്ചു.

ശനിയാഴ്ച കാര്‍ത്തി, മീനാദേവിയെ കാണാന്‍ പോയിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.

തുടര്‍ന്ന് മീനാദേവി, കാര്‍ത്തിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. കാര്‍ത്തിയുടെ മുഖത്തം കൈകളിലുമാണ് എണ്ണ വീണ് പൊള്ളിയത്. നിലവിളി കേട്ട് ഓടിക്കൂടി ആളുകളാണ് കാര്‍ത്തിയെ ആശുപത്രിയിലെത്തിച്ചത്.

Related posts

Leave a Comment