തെരഞ്ഞെടുപ്പ് ഗോദയില്‍ ബിജെപി! കേരളയാത്രയ്ക്ക് അമിത്ഷായും യോഗി ആദിത്യനാഥും വന്നേക്കും; സ്ഥാനാർഥി പ്രഖ്യാപനം മാർച്ച് ആദ്യ വാരം

സ്വന്തംലേഖകന്‍ കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ഥികളെ മാര്‍ച്ച് ആദ്യവാരത്തിനുള്ളില്‍ പ്രഖ്യാപിക്കണമെന്ന് ദേശീയ നേതൃത്വം. ഓരോ മണ്ഡലങ്ങളിലും മത്സരിക്കേണ്ട സ്ഥാനാര്‍ഥികളുടെ പട്ടിക ഇതിനകം ജില്ലാ കമ്മിറ്റികള്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വം ഈ പട്ടിക പരിശോധിച്ച് ആവശ്യമായ മാറ്റങ്ങളോടെ പാര്‍ലമെന്‍ററി ബോര്‍ഡ് മുമ്പാകെ വരും ദിവസം സമര്‍പ്പിക്കും. തുടര്‍ന്ന് സ്ഥാനാര്‍ഥികളെ തീരുമാനിക്കുകയും അനുമതി തേടി കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിക്കുകയും ചെയ്യും. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചു കാലതാമസം വരുത്തരുതെന്ന് ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 25 ശതമാനം പൊതുസമ്മതരായ പുതുമുഖങ്ങള്‍ വേണമെന്നാണ് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചത്. പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഇന്ന് മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി പൂര്‍ണമായും ഒരുങ്ങി. മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷനുകള്‍ക്ക് ഇന്ന് തുടക്കമാവും. തെക്കന്‍ കേരളത്തില്‍ പ്രഭാരി സി.പി.രാധാകൃഷ്ണനും വടക്കന്‍ കേരളത്തില്‍ സഹപ്രഭാരി സുനില്‍ കുമാറുമാണ് നേതൃത്വം നല്‍കുന്നത്. ഫെബ്രുവരി 10,11, 12…

Read More

മാണി സി. കാപ്പൻ വെട്ടിൽ! രാജ്യസഭാ സീറ്റും കൊടുക്കേണ്ടെന്നു സിപിഎം; പുതുതായി നടന്ന രാഷ്‌ട്രീയ നീക്കങ്ങളും ചരടുവലികളും ആരും ചിന്തിക്കാത്ത ക്ലൈമാക്സിലേക്ക്…

എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: ശരദ് പവാർ കൈവിട്ടതോടെ മാണി സി കാപ്പൻ വെട്ടിൽ. പാലാ സീറ്റ് കിട്ടിയില്ലെങ്കിൽ മുന്നണി വിടണമെന്ന കാപ്പന്‍റെ നിലപാട് ശരദ് പവാർ തള്ളിയതോടെ ഇനി എന്തെന്ന ചിന്തയിലാണ് മാണി.സി.കാപ്പൻ. ഇതിനിടെ മാണി സി. കാപ്പൻ യു ഡി എഫിൽ ചേക്കേറാൻ നോക്കിയെങ്കിലും കോൺഗ്രസിനുള്ളിലെ ഒരു വിഭാഗത്തിന്‍റെ എതിർപ്പ് കാരണം അതു നടന്നില്ല. എൻ സി പി ഒരുമിച്ചു യു ഡിഎഫിൽ എത്താൻ ആവശ്യപ്പെട്ടപ്പോൾ പിളർന്നു വരാനേ കഴിയുകയുള്ളുവെന്ന് അറിയിച്ചതോടെ പാലാ സീറ്റ് ലക്ഷ്യമിടുന്ന കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ശക്തമായ എതിർപ്പ് ഉയർത്തുകയായിരുന്നു. ഏതെങ്കിലും ഒരു ഘടക കക്ഷിയുടെ ഭാഗമായിവരാനാണ് അവസാനം യുഡിഎഫ് നേതൃത്വം കാപ്പനു നൽകിയ നിർദേശം. പി.ജെ ജോസഫ് കാപ്പനെ കൂടെ കൂട്ടാൻ നോക്കിയപ്പോൾ പാലാ സീറ്റ് ലക്ഷ്യം വയ്ക്കുന്ന ആ പാർട്ടിയിലെ ചിലർ തടസവുമായി എത്തി. കാപ്പനോടു പലതവണ…

Read More

എസ്എഫ്ഐ നേതാവിന്‍റെ വീടിനു നേരേ പെട്രോൾബോംബേറ്; ഉഗ്രൻ ശബ്ദം കേട്ട്‌ ഉണർന്ന് നോക്കുമ്പോള്‍ കണ്ടത്…

കാട്ടാക്കട : എസ്എഫ്ഐ യൂണിവേഴ്‌സിറ്റി കോളജ് യൂണിറ്റ് സെക്രട്ടറിയുടെ വീടിനു നേരെ പെട്രോൾ ബോംബേറ്. മലയിൻകീഴ് കുണ്ടമൺകടവ് വട്ടവിള വിമൽ ഹൗസിൽ വിപിൻദാസിന്‍റെ വീടിനു നേരെയാണ് ഇന്ന് പുലർച്ചെ 2.30 ന് പെട്രോൾ ബോംബേറ് നടന്നത്. വീടിന്‍റെ ജനൽചില്ലകൾ തകർന്നു. വീട്ടിൽ വിപിൻദാസ് ഉണ്ടായിരുന്നില്ല. അച്ഛൻ ക്രിസ്തുദാസും അമ്മ ശാലിനിയും സഹോദരൻ വിമൽദാസുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഉഗ്രൻ ശബ്ദം കേട്ടാണ് വീട്ടുകാർ ഉണരുന്നത്. ഉണർന്ന് നോക്കുമ്പോഴാണ് സ്‌ഫോടനം നടന്നതായി കാണുന്നത്. വീടിന്‍റെ മുന്നിൽ പെട്രോൾ ബോംബിന്‍റെ അവശിഷ്ടങ്ങൾ ചിതറികിടപ്പുണ്ട്. വീടിനു നേരെ കല്ലേറും ഉണ്ടായിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളജിൽ എം.എ ഇസ്ലാമിക് ഹിസ്റ്ററിക്ക് പഠിക്കുകയാണ് വിപിൻദാസ്. യൂണിവേഴ്‌സിറ്റി കോളജിനു മുന്നിൽ അടുത്തിടെ ബിജെപി ദേശീയ പ്രസിഡന്‍റ് തലസ്ഥാനത്തു വരുന്നതുമായി ബന്ധപ്പെട്ട് കൊടി നാട്ടാൻ ശ്രമം നടന്നിരുന്നു. എന്നാൽ കോളജിനു മുന്നിൽ കൊടി നാട്ടാൻ വിദ്യാർഥികൾ സമ്മതിച്ചില്ല. എന്നാൽ ബിജെപി…

Read More

കാഞ്ഞിരപ്പള്ളി വിട്ടൊരു കളിക്കില്ല! കഴിഞ്ഞ തവണ നേരിയ വോട്ടുകള്‍ക്ക്‌ പരാജയം; അന്നു മത്സരിച്ച വി.ബി. ബിനു വീണ്ടും മത്സരിക്കുമെന്ന്‌ സൂചന

കോട്ടയം: കാഞ്ഞിരപ്പള്ളി സീറ്റിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് സിപിഐ നേതൃത്വം. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ എക്‌സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗവും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നിലപാടെടുത്തു. അതേ സമയം കാഞ്ഞിരപ്പള്ളി ഉള്‍പ്പെടെ മത്സരം സംബന്ധിച്ച നിലപാട് 10 മുതല്‍ 12 വരെ ചേരുന്ന സിപിഐ സംസ്ഥാന കമ്മിറ്റിയില്‍ പ്രഖ്യാപിക്കും. സിപിഐ നാലു പതിറ്റാണ്ടിലേറെ തുടരെ മത്സരിച്ച വാഴൂര്‍ മണ്ഡലത്തിലെ ഏറെ പ്രദേശങ്ങളും ഉള്‍പ്പെടുത്തി കാഞ്ഞിരപ്പള്ളി മണ്ഡലമായി മാറിയതിനാല്‍ അതൊഴിഞ്ഞുകൊടുക്കാന്‍ സാധിക്കില്ല. കഴിഞ്ഞ തവണ നേരിയ വോട്ടുകള്‍ക്കായിരുന്നു പരാജയം. അന്നു മത്സരിച്ച വി.ബി. ബിനു വീണ്ടും മത്സരിക്കുമെന്നാണ് സൂചന. ഇദ്ദേഹം കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്നുമുണ്ട്. അടുത്ത നാളില്‍ മണ്ഡലത്തില്‍ സജീവവുമാണ്. കാഞ്ഞിരപ്പള്ളി ജോസ് കെ.മാണി വിഭാഗത്തിനു നല്‍കി കാഞ്ഞിരപ്പള്ളിക്കു പകരം ചങ്ങനാശേരി, പൂഞ്ഞാര്‍, കോട്ടയം, സീറ്റുകളില്‍ ഒരെണ്ണം പകരം നല്‍കാന്‍ സിപിഎം നീക്കം നടത്തുന്നുണ്ടെങ്കിലും സിപിഐ ഇതിനോടു…

Read More

എൻസിപിയിൽ അതൃപ്തി ഇപ്പോഴും പുകയുന്നുണ്ട്..! തനിക്കെതിരെയുള്ള കേസ് തെരഞ്ഞെടുപ്പ് കാലങ്ങളിലെ സ്ഥിരം ഹര്‍ജിക്കാരന്‍; നിയമപരമായി നേരിടുമെന്ന് മാണി സി കാപ്പന്‍

കോട്ടയം: എല്‍ഡിഎഫില്‍ തുടരുമെന്ന് എന്‍സിപി അഖിലേന്ത്യാ അധ്യക്ഷന്‍ ശരത്പവാര്‍ പ്രഖ്യാപിച്ചെങ്കിലും എന്‍സിപി സംസ്ഥാന നേതൃത്വത്തില്‍ ഇപ്പോഴും അതൃപ്തി തുടരുന്നു. പാലാ ലഭിച്ചില്ലെങ്കില്‍ മറ്റൊരു സീറ്റിലും മത്സരിക്കില്ലെന്നും പാലായില്‍ തന്നെ മത്സരിക്കുമെന്നും മാണി സി. കാപ്പന്‍ രാഷ്്ട്രദീപികയോടു പറഞ്ഞു. പൊരുതി നേടിയ പാലാ മണ്ഡലത്തോടു ഹൃദയം കൊണ്ടു അടുത്തു. ഒന്നര വര്‍ഷത്തിനിടയില്‍ ജനങ്ങളുമായി അഭേദ്യമായ ബന്ധമുണ്ടായി. നിരവധി കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞു. ഇനിയും പല കാര്യങ്ങളും പൂര്‍ത്തിയാക്കാനുണ്ട്. വീണ്ടും പാലായില്‍ മത്സരിക്കണമെന്ന ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. അതിനാല്‍ പാലാ വിട്ട് മറ്റൊന്നും ചിന്തിക്കുന്നില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. സീറ്റ് എന്‍സിപിക്കു തന്നെ എല്‍ഡിഎഫ് നേതൃത്വം തരുമെന്നാണ് വിശ്വാസം. മറിച്ചു തീരുമാനമുണ്ടായാല്‍ അപ്പോള്‍ തീരുമാനിക്കും. പാലാ എല്‍ഡിഎഫിനു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫില്‍ തുടരുമെന്ന് പവാര്‍ പറഞ്ഞത്. മറിച്ച് തീരുമാനമുണ്ടായാല്‍ പവാര്‍ അപ്പോള്‍ കാര്യങ്ങള്‍ പറയും. ദേശീയ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍…

Read More

ജപ്പാന്‍ ടെക്‌നോളജി പറഞ്ഞുകൊടുക്കാന്‍ പോയ അംബുക്കയെ വെറുതെ വിടാത്ത ബ്ലഡി മല്ലൂസ്..! പി.വി.അന്‍വര്‍ വിദേശത്ത്; ഘാന പ്രസിഡന്‍റിന് ഇരിക്കപ്പൊറുതിയില്ല

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ വിദേശത്ത് പോയതിന് ഘാന പ്രസിഡന്‍റിന്‍റെ ഫേസ്ബുക്ക് പേജില്‍ ട്രോള്‍ മഴ. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഫലം വന്നതിന് പിന്നാലെ വിദേശ യാത്രയ്ക്ക് പോയ എംഎല്‍എയെ കാണാനില്ലെന്ന യൂത്ത് കോണ്‍ഗ്രസ് പ്രചരണത്തിന്‍റെ ഭാഗമായാണ് ട്രോള്‍. എംഎല്‍എ ഘാനയിലെ ജയിലിലാണെന്നും അദ്ദേഹത്തെ വിട്ടയക്കണമെന്നുമാണ് ഘാന പ്രസിഡന്‍റിന്‍റെ എഫിബി പേജില്‍ മലയാളത്തില്‍ ആവശ്യങ്ങളുയരുന്നത്. ഇത്തരത്തില്‍ നിരവധി സന്ദേശങ്ങളാണ് ഘാന പ്രസിഡന്‍റിന് ലഭിക്കുന്നത്. അതേസമയം ട്രോള്‍ മഴയ്ക്ക് പിന്നാലെ അന്‍വര്‍ ഫേസ്ബുക്കില്‍ പ്രതികരണമറിയിച്ചു. “ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരും’ എന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം. താന്‍ ജയിലിലല്ലെന്നും എംഎല്‍എ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഐശ്വര്യ കേരളയുടെ നിലമ്പൂരിലെ സ്വീകരണത്തില്‍ പ്രതിപക്ഷ നേതാവും എംഎല്‍എയെ മണ്ഡലത്തില്‍ കാണാനില്ലെന്ന വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എയ്‌ക്കെതിരേ ട്രോള്‍ മഴ

Read More

തിരുവഞ്ചൂരിനെ ആരു നേരിടും? സുരേഷ്‌കുറുപ്പ്, കെ. അനില്‍കുമാര്‍, ടി.ആര്‍.രഘുനാഥന്‍ സിപിഎം ലിസ്റ്റില്‍

കോട്ടയം: പ്രതിപക്ഷ നിരയിലെ കരുത്തനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നേരിടാന്‍ സിപിഎം ഇത്തവണ ആരെ രംഗത്തിറക്കും. ഇതു സംബന്ധിച്ച് സിപിഎമ്മില്‍ തിരക്കിട്ട ചര്‍ച്ചയാണ് നടക്കുന്നത്. ഏറ്റുമാനൂരില്‍നിന്ന് സുരേഷ്‌ കുറുപ്പിനെ കോട്ടയത്ത് എത്തിച്ച് മണ്ഡലം തിരിച്ചുപിടിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണെങ്കിലും കുറുപ്പ് ഇതിനോട് മനസ് തുറന്നിട്ടില്ല. ഒരു തവണ പരാജയപ്പെട്ടെങ്കിലും മുന്‍ എം എല്‍എ കൂടിയായ വി.എന്‍.വാസവനെ ഒരിക്കല്‍ കൂടി പരിഗണിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെ തോല്‍വി കണക്കിലെടുക്കുമ്പോള്‍ സംസ്ഥാന നേതൃത്വം ഇതിനോടു യോജിക്കുന്നില്ല. ഏറ്റുമാനൂര്‍ മണ്ഡലത്തിലാണ് വാസവന്‍റെ പേരിനു മുന്‍തൂക്കം ലഭിച്ചിരിക്കുന്നതും.  മീനച്ചിലാര്‍ നദീ പുനര്‍ സംയോജന പദ്ധതിയിലൂടെ ശ്രദ്ധേയനായ സിപിഎം ജില്ലാ കമ്മറ്റിയംഗം കെ.അനില്‍കുമാറാണ് ലിസ്റ്റിലുള്ള മറ്റൊരാള്‍. മണ്ഡലത്തിലുള്ള സ്വാധീനവും ജനകീയ ഇടപെടലും വോട്ടാക്കാമെന്നാണ് സിപിഎം കരുതുന്നത്. സിഐടിയു ജില്ലാ പ്രസിഡന്‍റ് ടി.ആര്‍. രഘുനാഥന്‍റെ പേരും ജില്ലാ നേതൃത്വത്തിന്‍റെ ലിസ്റ്റിലുണ്ട്. സിപിഎമ്മിന്‌റെ കോട്ടയം മണ്ഡലം…

Read More

ആചാരം ലംഘിച്ചു കടന്നാല്‍ രണ്ടു വര്‍ഷം വരെ തടവ്! ‘ശബരിമല നിയമം’ പുറത്തിറക്കി യുഡിഎഫ്; പരസ്യപ്പെടുത്തിയത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ

തിരുവനന്തപുരം: അധികാരത്തില്‍ വന്നാല്‍ ശബരിമലയുമായി ബന്ധപ്പെട്ട് പാസാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിന്‍റെ കരട് യുഡിഎഫ് പുറത്തുവിട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് നിയമത്തിന്റെ കരട് പരസ്യപ്പെടുത്തിയത്. ശബരിമലയില്‍ ആചാരം ലംഘിച്ചു കടന്നാല്‍ രണ്ടു വര്‍ഷം വരെ തടവ് എന്നതാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ. തന്ത്രിയുടെ അനുമതിയോടെ പ്രവേശന നിയന്ത്രണം നടപ്പാക്കുമെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. അധികാരത്തിലെത്തിയാല്‍ ശബരിമലയ്ക്കായി പ്രത്യേക നിയമ നിര്‍മാണം നടത്തുമെന്ന് യുഡിഎഫ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ വിഷയത്തില്‍ നിലപാട് ശക്തമാക്കിയിരിക്കുകയാണ് യുഡിഎഫ്. ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു.

Read More

കുപ്പി ഒന്നിന് 30 മുതല്‍ 50 രൂപ വരെ കമ്മീഷന്‍! സര്‍ക്കാര്‍ മദ്യ വില്‍പ്പന ശാലയില്‍ നിന്നും ജീവനക്കാരുടെ ഒത്താശയോടെ വന്‍തോതില്‍ മദ്യം പുറത്തേക്ക് ഒഴുകുന്നു

തെന്മല: കിഴക്കന്‍ മലയോര മേഖലയിലെ സര്‍ക്കാര്‍ മദ്യ വില്‍പ്പന ശാലകളില്‍ നിന്നും വന്‍തോതില്‍ മദ്യം പുറത്തേക്ക് ഒഴുകുന്നത് ജീവനക്കാരുടെ ഒത്താശയോടെ. കഴിഞ്ഞ ദിവസം തെന്മലയിലെ സര്‍ക്കാര്‍ മദ്യ വില്‍പ്പന ശാലയില്‍ നിന്നും അനധികൃതമായി കടത്തിയ 60 കുപ്പിയോളം മദ്യം പോലീസ് പിടികൂടി. കേസില്‍ പിടിയിലായ പ്രതിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മദ്യ വില്‍പ്പന ശാലകളില്‍ നടക്കുന്ന അനധികൃത നടപടികളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മദ്യ വില്‍പ്പന ശാലയിലെ മാനേജര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് ആവശ്യത്തിന് കൈമടക്ക് നല്‍കിയാണ് മദ്യം പുറത്തേക്ക് കൊണ്ടുപോകുന്നത്. കുപ്പി ഒന്നിന് 30 മുതല്‍ 50 രൂപ എന്ന നിലയിലാണ് കമ്മീഷന്‍. പലപ്പോഴും മദ്യം വലിയ രീതിയില്‍ വാങ്ങുന്ന ആള്‍ നേരിട്ട് എത്തി ഇവ കൊണ്ടുപോകാറില്ല. പകരം കൂലിക്ക് ആളെ നിര്‍ത്തി അയാള്‍ വഴിയാണ് മദ്യം ചാക്ക് കണക്കിന് പുറത്തേക്ക് കൊണ്ടുപോകുന്നത്.…

Read More

ഇനി താക്കീത് ഇല്ല, കൈയോടെ പിടിവിഴും, മാത്രമല്ല പോക്കറ്റും കാലിയാകും! വയോധികരിൽ കോവിഡ് വർധിക്കുന്നു

സ്വന്തം ലേഖകൻ കൊല്ലം: ജില്ലയിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തുന്നവർക്ക് കൈയോടെ പിടിവിഴും, മാത്രമല്ല പോക്കറ്റും കാലിയാകും. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള നിയമലംഘകരെ പിടികൂടി താക്കീത് ചെയ്ത് വിടുന്ന സംവിധാനത്തിന് വിട. എല്ലാ കേസുകളിലും പിഴ ഈടാക്കാനാണ് ജില്ലാ കളക്ടറുടെ നിർദേശം. പോലീസും സെക്ടറൽ മജിസ്ട്രേറ്റുമാരും ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ച‍യും ചെയ്യാൻ പാടില്ല. മാത്രമല്ല പരിശോധനകൾ കർശനമാക്കുകയും വേണം. കച്ചവട സ്ഥാപനങ്ങളിലും വസ്ത്രവ്യാപാര ശാലകളിലും സൂപ്പർമാർക്കറ്റുകളിലുമെല്ലാം എല്ലാ ദിവസവും പരിശോധന ഉണ്ടാകും. മാത്രമല്ല സ്പെഷൽ സ്ക്വാഡുകളുടെ മിന്നൽ പരിശോധനയും സമാന്തരമായി നടക്കും. കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുടെ എണ്ണവും വർധിപ്പിക്കുന്നു. കൂടുതൽ കേന്ദ്രങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ സജ്ജീകരിക്കും. ഇവയിൽ 20 ശതമാനം സെക്കന്‍റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകളായിരിക്കും. ഡെപ്യൂട്ടി കളക്ടർ, ഡെപ്യൂട്ടി ഡിഎംഒ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ എന്നിവരായിക്കും നോഡൽ ഓഫീസർമാർ. കോവിഡ് സംബന്ധിച്ച വിവര…

Read More