തെരഞ്ഞെടുപ്പ് ചൂടിൽ പുറം ലോകം അറിയാത്ത പോരാട്ട കഥകൾ! അധോലോക ഓപ്പറേഷനു തയാറെടുക്കുന്നതിനിടെ ഉന്നത ഉദ്യോഗസ്ഥന്‍റെ സന്ദേശമെത്തി…

കൃത്യമായ തയാറെടുപ്പുകളോടെയാണ് പോലീസ് കാസർഗോഡൻ അധോലോകത്തെ ഒതുക്കാനായി ഇറങ്ങിത്തിരിച്ചത്. ഒാപ്പറേഷനു തെരഞ്ഞെടുത്ത തീയതികൾ പോലും തന്ത്രപ്രധാനമായിരുന്നു. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുൻപുള്ള ദിവസങ്ങളിലായിരുന്നു അധോലോകത്തിനെതിരേയുള്ള ഓപ്പറേഷൻ പ്ലാൻ ചെയ്തത്. ഓപ്പറേഷനു തയാറെടുക്കുന്നതിനിടെയാണ് ഉന്നത ഉദ്യോഗസ്ഥന്‍റെ സന്ദേശമെത്തിയത്. “തെരഞ്ഞെടുപ്പാണ്, ജാഗ്രത വേണം. നിയമ വിരുദ്ധമായി ഒന്നും ചെയ്യരുത്… മറുഭാഗത്തു സർവ സന്നാഹവുമായുള്ള അധോലോകവും. ‘ തെരഞ്ഞെടുപ്പ് ചൂടിൽ ഈ പോരാട്ട കഥകൾ ഒന്നും പുറം ലോകം കാര്യമായി അറിഞ്ഞതുമില്ല എന്നതാണ് സത്യം. മഞ്ചേശ്വരം, ഉപ്പള പ്രദേശങ്ങളില്‍ അധോലോക സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിവാണ്. സംഘങ്ങൾ പലത് കാലിയ റഫീഖ് ടീം, ബാലിഗെ അസീസ് ടീം, മിയാ റഹിം ടീം, സിയാ ഗ്രൂപ്പ് എന്നിങ്ങനെ അധോലോക സംഘങ്ങള്‍ പലതാണ് ഇവിടെ. ഈ സംഘങ്ങളില്‍ പലതിന്‍റെയും ആദ്യ തലവന്മാര്‍ ഇതിനകംതന്നെ കൊല്ലപ്പെട്ടിട്ടുണ്ട്. പുതിയ തലവന്മാർ രംഗപ്രവേശം ചെയ്യുകയും ചെയ്യുന്നു. അധോലോക…

Read More

വീണ്ടും ഞെട്ടിച്ച് കണക്കുകൾ! പ്രതിദിന രോഗികൾ നാലു ലക്ഷത്തിലേക്ക്; മരണസംഖ്യയും ഉയർന്നു; പൗരന്മാരോട് ഇന്ത്യ വിടാൻ നിർദേശിച്ച് അമേരിക്ക

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുതിച്ചുയർന്നു. മരണസംഖ്യയും ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 3,79,459 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,647 പേർ മരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണ് വീണ്ടും രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിൽ 985 പേർ മരിച്ചു. 63,309 പുതിയ കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. കേരളം, ഉത്തർ പ്രദേശ്, ഡൽഹി, കർണാടക എന്നിവിടങ്ങളിൽ രോഗബാധ നിയന്ത്രണമില്ലാതെ തുടരുന്നു. ബംഗളുരുവിൽ മാത്രം ഇന്നലെ 22,596 പുതുതായി രോഗം ബാധിച്ചു. രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 30 ലക്ഷം കവിഞ്ഞു. രോഗബാധയുടെ നിരക്ക് ആശങ്കാജനകമായി തുടരുകയാണ്. ഫെബ്രുവരി 16ന് 1.38 ലക്ഷം കേസുകളാണ് ഉണ്ടായിരുന്നത്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ സംഖ്യയായിരുന്നു അത്. 40 ദിവസംകൊണ്ട് അത് അഞ്ചു ലക്ഷമായി ഉയർന്നു. അടുത്ത പന്ത്രണ്ടു ദിവസംകൊണ്ട് 10 ലക്ഷമായി. അതിനുശേഷം…

Read More

വേശ്യകളാണ് അവിടെയുള്ളത് സാറ് എന്തിന് അങ്ങോട്ടു പോകുന്നു ? അവിടെ ചെന്നപ്പോള്‍ അവര്‍ ചോദിച്ചു സാറും ഞങ്ങളുടെ സെല്‍ഫി എടുക്കാന്‍ വന്നതാണോയെന്ന്;അനുഭവം പങ്കുവെച്ച് നടന്‍ ദേവന്‍…

മലയാള സിനിമയിലെ സുന്ദരനായ വില്ലന്‍ എന്നറിയപ്പെടുന്ന നടനാണ് ദേവന്‍. നടന്‍ രൂപീകരിച്ച നവ കേരള പീപ്പിള്‍സ് പാര്‍ട്ടി അടുത്തിടെ ബിജെപിയില്‍ ലയിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ പീരുമേട്ടില്‍ വെച്ച് തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. പീരുമേട്ടിലെ ഒരു പ്രദേശത്ത് താമസിക്കുന്ന കുറച്ച് ജനങ്ങളുടെ ദുരിതം കേട്ടറിഞ്ഞ് അവിടെ എത്തിയപ്പോള്‍ തനിക്ക് വേറിട്ട സ്വീകരണമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ദേവന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ദേവന്റെ വാക്കുകള്‍ ഇങ്ങനെ…അവിടേക്ക് പോകുന്ന കാര്യം പറഞ്ഞപ്പോള്‍ ചിലര്‍ എന്നോട് വേശ്യകളാണ് അവിടെയുളളത് സാറ് എന്തിനാണ് അങ്ങോട്ട് പോകുന്നതെന്ന് ചോദിച്ചു. അതൊന്നും ഞാന്‍ കണക്കാക്കിയില്ല. അവിടെ ചെന്നപ്പോള്‍ അവര്‍ ചോദിച്ചു സാറും ഞങ്ങളുടെ സെല്‍ഫി എടുക്കാന്‍ വന്നതാണോയെന്ന്. അല്ലെന്ന് ഞാന്‍ പറഞ്ഞു. അവര്‍ കുറച്ചു റേഷനരി എടുത്ത് എന്നെ കാണിച്ചു. ഉണങ്ങിയിരിക്കുമ്പോള്‍ പോലും ദുര്‍ഗന്ധം വമിക്കുന്ന അത്…

Read More

ഓക്സിജൻ, വാക്സിൻ ക്ഷാമം രൂക്ഷമായി ! ചൈനയിൽനിന്നുള്ള സഹായം സ്വീകരിക്കുന്നതിൽ ഇന്ത്യ നയം മാറ്റി

ന്യൂഡൽഹി: രാജ്യത്ത് ഓക്സിജൻ, വാക്സിൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ ചൈനയിൽനിന്നുള്ള സഹായം സ്വീകരിക്കുന്നതിൽ ഇന്ത്യ നയം മാറ്റി. ചൈന വാഗ്ദാനം ചെയ്ത ഓക്സിജൻ കോണ്‍സെൻട്രേറ്ററുകളും മരുന്നുകളും സ്വീകരിക്കാൻ തീരുമാനമായി. ചൈനയുടെ സഹായം വേണ്ടെന്ന പൊതുനയം തത്കാലം മാറ്റിവയ്ക്കുകയാണ് കേന്ദ്ര സർക്കാർ. അതിർത്തിയിലെ തർക്കങ്ങൾ പരിഹരിക്കപ്പെടാതെ തുടരുന്പോഴാണ് ഇത്. ചൈന നേരത്തേതന്നെ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ ഇന്ത്യ തയാറായിരുന്നില്ല. കഴിഞ്ഞദിവസം ചൈനീസ് അംബാസഡർ നൽകിയ സൂചന അനുസരിച്ച് 25,000 ഓക്സിജൻ കോണ്‍സെട്രേറ്ററുകൾ ചൈന ഇന്ത്യയ്ക്കു നൽകും. പ്രത്യേക വിമാനങ്ങളിൽ ഇത് ഇന്ത്യയിൽ എത്തിക്കും. ചൈന ഇതിനുള്ള നടപടികൾ തുടങ്ങിയതായാണ് റിപ്പോർട്ട്. കോവിഡ് പിടിവിട്ട് കുതിച്ച സാഹചര്യത്തിൽ ഓക്സിജൻ ക്ഷാമം നേരിട്ടപ്പോൾ പ്രധാനമന്ത്രി നേരിട്ട് വിദേശ രാഷ്ട്രത്തലവന്മാരുമായി സംസാരിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്‍റുമായും റഷ്യൻ പ്രധാനമന്ത്രിയുമായും ആശയവിനിമയം നടത്തി. റഷ്യൻ സഹായവും ഇന്ത്യയിലേക്ക് എത്തുകയാണ്. ഓക്സിജൻ…

Read More

സർക്കാർ പറയുന്ന കണക്കുകൾ പച്ചക്കള്ളമാണ്, വെറും പൊട്ടൻ ആകരുത്! നിലവിലെ സ്ഥിതിയും മോശം; സോഷ്യൽ മീഡിയയിലെ കുറിപ്പ് വൈറലാകുന്നു…

ഉത്തരേന്ത്യയിൽ കോവിഡ് ബാധിച്ച ആളുകളുടെ സ്ഥിതി വളരെ പരിതാപകരമാണെന്നുള്ള സോഷ്യൽ മീഡിയ കുറിപ്പ് വൈറലാകുന്നു. മാധ്യമപ്രവർത്തകനായ മാത്യു സാമുവൽ ആണ് കേന്ദ്ര സർക്കാരും യുപി സർക്കാരും പുറത്തുവിടുന്ന കോവിഡ് മരണ കണക്കുകളും നിലവിലെ സ്ഥിതിയും മോശമാണെന്ന് ഫേസ്ബുക്കിൽ കുറിക്കുന്നത്. 25 വർഷത്തിലധികമായി ഉത്തരേന്ത്യയിൽ ജോലി ചെയ്ത വ്യക്തിയാണ് മാത്യു സാമുവൽ. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം യഥാർത്ഥത്തിൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും കൊവിഡ് മരണസംഖ്യ പറയുന്നത് ശരിയാണോ അല്ലയോ…? ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ 25 വർഷം നോർത്ത് ഇന്ത്യയിൽ ജോലി ചെയ്ത ഒരുത്തനാണ് ഞാൻ. നല്ല ബന്ധങ്ങൾ ഉണ്ട്…! സർക്കാർ പറയുന്ന കണക്കുകൾ പച്ചക്കള്ളമാണ്.. 2500.. ദിവസവും മരിക്കുന്ന കണക്കുകളാണ് ഇവർ പറയുന്നത്…! ഇന്ത്യയിൽ കൊവിഡ് വന്ന്… 6000 മുതൽ 7000 പേർ വരെ മരിക്കുന്നുണ്ട് …! മുഴുവനും അണ്ടർ റിപ്പോർട്ടിങ് ആണ്… ആശുപത്രികളിൽ കൊണ്ടുപോയി മരിച്ചശേഷം…

Read More

കാറിൽ പെട്രോൾ ബോംബ്: ഷിജു വർഗീസിനെയും ശ്രീകാന്തിനെയും ചോദ്യം ചെയ്യുന്നു

ചാത്തന്നൂർ: മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയ്ക്കെതിരെ കുണ്ടറയിൽ സ്ഥാനാർത്ഥിയായി മത്സരിച്ച ഇ എം സി സി എന്ന അമേരിക്കൻ കമ്പനിയുടെ ഡയറക്ടർ ഷിജു.എം.വർഗീസിന്‍റെ കാറിൽ പെട്രോൾ ബോംബ് എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ഷിജുവർഗീസിനെയും മാനേജർ ശ്രീകാന്തിനേയും പോലീസ് കൊല്ലത്തെത്തിച്ചു. ഇവിരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. ചാത്തന്നൂർ എസിപി നാസറുദീന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ ഗോവയിൽനിന്ന് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. വോട്ടെടുപ്പ് ദിവസം കാറിനുനേരെയുള്ള പെട്രോൾ ബോംബ് ആക്രമണം ഷിജുവർഗീസും സംഘവും ചേർന്ന് ആസൂത്രണം ചെയ്തതാണെന്ന വിവരം പോലീസിന് ലഭിച്ചതോടെയാണ് ഷിജുവിനെ പിടികൂടിയത്. ക്വട്ടേഷൻ സംഘാംഗമായ തിരുവനന്തപുരം മലയിൻകീഴ് ഭാഗ്യാലയത്തിൽ ബിനുകുമാറിനെ ഇന്നലെ പോലീസ് പിടികൂടിയിരുന്നു. ഇയാൾ സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിതാനായരുടെ ബന്ധുവും സഹായിയുമായിരുന്നു. ക്വട്ടേഷൻ സംഘത്തിൽപ്പെട്ട മറ്റൊരാൾ ഒളിവിലാണ്. ഇവരുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്…

Read More

പത്തനംതിട്ടയിലെ തപാല്‍വോട്ടുകണക്കുകള്‍ പരസ്യമാക്കണമെന്ന് ഡിസിസി

പത്തനംതിട്ട: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടത്തിപ്പില്‍ പത്തനംതിട്ട ജില്ലയില്‍ ഗുരുതരമായ ചട്ടലംഘനവും ക്രമക്കേടുകളും നടന്നതായി ഡിസിസി ആരോപണം. വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പുകള്‍ ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും മറുപടി തന്നില്ല. പരാതിയെ സംബന്ധിച്ച് ഒരന്വേഷണവും നടത്തിയില്ല. തെരഞ്ഞെടുപ്പ് നടക്കുന്നത് വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തിലാണ്. ആരൊക്കെയാണ് വോട്ടര്‍മാര്‍ എന്നറിയാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും അവകാശമുണ്ട്. പത്തനംതിട്ട ജില്ലയില്‍ വോട്ടേഴ്‌സ് ലിസ്റ്റ് ഭരണകൂടം രഹസ്യമാക്കിവച്ചു. പരാതി നല്‍കിയിട്ടും മറുപടി ഇല്ല. വരണാധികാരിയെ കണ്ട് പ്രതിഷേധിച്ചപ്പോള്‍ നമ്പര്‍ മാത്രം നല്‍കി വിശദവിവരം നല്‍കിയില്ല. ഫെസിലിറ്റേഷന്‍ സെന്റില്‍ വോട്ട് ചെയ്തവര്‍ക്ക് വീണ്ടും ബാലറ്റ് അയച്ചത് തെളിവുകള്‍ സഹിതം ബോധ്യപ്പെടുത്തി. മറുപടി നല്‍കിയില്ല. അവസാനം മൂന്നെണ്ണം സമ്മതിച്ചു. അയച്ചതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍ ഇപ്പോഴും ജില്ലയില്‍ രഹസ്യമാണ്. ആര് വോട്ട് ചെയ്തു എത്രപേര്‍ വോട്ട് ചെയ്യാനുണ്ട് ഇതൊക്കെ രഹസ്യമാണെന്നാണ് ഭരണകൂടം പറയുന്നത്.…

Read More

സോഫയിൽ ഒളിച്ചിരിക്കുന്ന രഹസ്യം! ഇഷ്ടപ്പെട്ടു വാങ്ങി; മോഹിച്ചു വാങ്ങിയ സോഫയിൽ ഇരിക്കാൻ പോലും പേടിച്ച് വീട്ടമ്മ

ഷെർളി മക്നെല്ലി എന്ന 82കാരി ആശിച്ചു മോഹിച്ചൊരു സോഫ വാങ്ങി. പക്ഷേ, ഇരിക്കേണ്ടതു കത്തി മുനയ്ക്കു മുകളിലാണെന്നറിഞ്ഞപ്പോൾ ഞെട്ടി. സംഭവമറിഞ്ഞാൽ നിങ്ങളും തലയിൽ കൈവച്ചുപോകും. വീട്ടിലെ ആവശ്യത്തിനായി ഒരു സോഫയാണ് മക്നെല്ലി വാങ്ങിയത്. പക്ഷേ, ഇതു വെറും സോഫ മാത്രമായിരുന്നില്ലെന്ന് അധികം വൈകാതെ ഒരു ഞെട്ടലോടെ ഷെർളി തിരിച്ചറിഞ്ഞു. ഇഷ്ടപ്പെട്ടു വാങ്ങി ഫേസ്ബുക്കിലാണ് ഇംഗ്ലണ്ടിലെ ഹാർലോയിലെ എസക്സിൽനിന്നുള്ള ഷെർളി സോഫ കാണുന്നത്. കണ്ടപ്പോൾ കൊള്ളമല്ലോയെന്നു തോന്നി. അങ്ങനെയാണ് 18,706 രൂപയോളം കൊടുത്തു സോഫ സ്വന്തമാക്കിയത. സോഫ ഓർഡർ ചെയ്തപ്പോൾ രണ്ടു പേരാണ് അതുമായി എത്തിയത്. എനിക്ക് ആദ്യം സോഫയോട് ഇഷ്ടം തോന്നിച്ചത് അതിന്‍റെ ഡിസൈനാണ്. എന്നാൽ, കൊച്ചുമകൻ കീനാൻ വന്നപ്പോൾ, മുത്തശിയോടു പറഞ്ഞു, മുത്തശി ഈ മോഡൽ തീരെ പോരാ. ഇതു പ്രായമായവരുടെ വീട്ടിലുള്ള മോഡലാണ്. – അതു കേട്ടതോടെ സത്യത്തിൽ എനിക്കും സോഫയോടു തോന്നിയ ഇഷ്ടമങ്ങ്…

Read More

ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ..? ചൊറിയന്‍ ചോദ്യവുമായി വന്ന സന്തോഷ് കീഴാറ്റൂരിനെ തേച്ചൊട്ടിച്ച് ഉണ്ണി മുകുന്ദന്‍

മലയാളികളുടെ ഇഷ്ടതാരമാണ് ഉണ്ണി മുകുന്ദന്‍. തമിഴിലൂടെ സിനിമയിലെത്തിയ ഉണ്ണി മമ്മൂട്ടിയുടെ ബോബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറിയത്. മല്ലുസിംഗ് എന്ന ചിത്രമാണ് ഉണ്ണിമുകുന്ദനെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. കഴിഞ്ഞ ദിവസം ആരാധകര്‍ക്ക് ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്നു കൊണ്ട് ഉണ്ണി മുകുന്ദന്‍ രംഗത്ത് എത്തിയിരുന്നു. ഇതിന് ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ എന്ന് സന്തോഷ് കീഴാറ്റൂര്‍ കമന്റ് ചെയ്യുകയായിരുന്നു. പിന്നാലെ സന്തോഷിനെതിരെ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ രംഗത്ത് എത്തി. നിരവധി പേരാണ് അദ്ദേഹത്തെ പരിഹസിച്ചു കൊണ്ട് എത്തിയത്. പിന്നാലെ സന്തോഷിന് മറുപടിയുമായി ഉണ്ണി മുകുന്ദന്‍ തന്നെ രംഗത്ത് എത്തി. ചേട്ടാ നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി പറയാം. ഞാന്‍ ഇവിടെ ഈ പോസ്റ്റിട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന് മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്. ഇതേപോലുള്ള കമന്റ് ഇട്ട് സ്വന്തം വില…

Read More

മനുഷ്യര്‍ ശ്വാസം കിട്ടാതെ മരിച്ചുവീഴുമ്പോള്‍ നിങ്ങൾക്ക് എങ്ങനെ ഉറങ്ങാൻ കഴിയുന്നു ? പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമര്‍ശനവുമായി നടി രേവതി സമ്പത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമര്‍ശനവുമായി നടി രേവതി സമ്പത്ത്. ഈ രാജ്യത്ത് മനുഷ്യര്‍ ശ്വാസം കിട്ടാതെ മരിച്ചുവീഴുമ്പോള്‍ താങ്കളെന്താണ് ചെയ്യുന്നത്? നിങ്ങള്‍ക്ക് മനസാക്ഷി എന്നൊന്നുണ്ടെങ്കില്‍ എങ്ങനെയാണ് ഉറങ്ങാന്‍ കഴിയുന്നത്. ഈ കാലത്ത് സാധാരണക്കാര്‍ മരണം മുന്നില്‍ കണ്ട് ഭീതിയോടെ നില്‍ക്കുമ്പോള്‍ അവര്‍ക്കു വേണ്ടി ഒന്നും ചെയ്യാതെ ടിവിയില്‍ വന്ന് ചിലച്ചിട്ടു പോകുന്ന നിങ്ങളെ തെരുവില്‍ ജനങ്ങള്‍ വിചാരണ ചെയ്യും എന്നാണ് രേവതി ഫേസ്ബുക്കില്‍ കുറിച്ചത്. കുറച്ച് മാസം മുമ്പ് മോദിയെ പുഴു എന്ന് വിളിച്ചതിന് രേവതിക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. സ്വന്തം ജനങ്ങള്‍ ശ്വാസം കിട്ടാതെ മരിക്കുമ്പോള്‍ നിര്‍ലജ്ജം കച്ചവടതാല്‍പര്യങ്ങള്‍ നടപ്പിലാക്കുന്ന ഒരു ജീര്‍ണ്ണതയെ നിങ്ങളുടെ പേര് വിളിച്ചതിന് പുഴുക്കളോട് താന്‍ മാപ്പ് ചോദിക്കുന്നുവെന്നും രേവതി കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം മോദി, “നിങ്ങള്‍ക്ക് മനസാക്ഷി എന്നൊന്നുണ്ടെങ്കില്‍ എങ്ങനെയാണ് ഉറങ്ങാന്‍ കഴിയുന്നത്. താങ്കള്‍ പ്രധാനമന്ത്രിയായിരിക്കുന്ന ഈ രാജ്യത്ത്…

Read More