പ്രതിസന്ധി പരിഹരിക്കാനുള്ള പ്രധാന പോംവഴി വാക്സിനേഷന്‍!  ഇന്ത്യൻവകഭേദം വൈറസിനെതിരേ കോവാക്സിൻ ഫലപ്രദമെന്ന് അമേരിക്കയിലെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ്

വാഷിംഗ്ടൺ ഡിസി: ഇന്ത്യയിൽ വികസിപ്പിച്ച കോവാക്സിൻ, കോവിഡ് വൈറസിന്‍റെ ഇന്ത്യൻ വകഭേദത്തെ നേരിടുന്നതിൽ ഫലപ്രദമെന്ന് അമേരിക്കയിലെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ് ആന്‍റണി ഫൗചി. ഇന്ത്യയിൽനിന്നു ലഭിക്കുന്ന ഡേറ്റകളിൽ ഇക്കാര്യം വ്യക്തമാണ്. ഇന്ത്യ നേരിടുന്ന കോവിഡ് പ്രതിസന്ധി പരിഹരിക്കാനുള്ള പ്രധാന പോംവഴി വാക്സിനേഷനാണെന്നു ഫൗചി കൂട്ടിച്ചേർത്തു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് എന്നിവയുമായി ചേർന്ന് ഭാരത് ബയോടെക് കന്പനി വികസിപ്പിച്ചതാണു കോവാക്സിൻ. 78 ശതമാനം ഫലക്ഷമതയാണ് അവകാശപ്പെടുന്നത്. പരീക്ഷണഘട്ടത്തിലാണെങ്കിലും അടിയന്തര സാഹചര്യം പരിഗണിച്ച് ജനുവരി മൂന്നുമുതൽ ഉപയോഗിക്കുന്നുണ്ട്. ബി.1.617 എന്ന വകഭേദം വന്ന വൈറസാണ് ഇന്ത്യയിലെ രണ്ടാംഘട്ട കോവിഡ് വ്യാപനത്തിനു കാരണം. അമേരിക്ക, ബ്രിട്ടൻ, സിംഗപ്പൂർ, ഇറ്റലി തുടങ്ങി 17 രാജ്യങ്ങളിൽകൂടി ഈയിനം വൈറസ് എത്തിയിട്ടുണ്ട്.

Read More

സംസ്ഥാനത്തും ഓക്സിജൻ ക്ഷാമമോ? കോവിഡ് രോഗികളുടെ എണ്ണം കൂടി; പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം

  പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്രതിസന്ധി. കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞ ജനറൽ ആശുപത്രിയിൽ ഓക്സിജൻ ആവശ്യമായ രോഗികളുടെ എണ്ണം വളരെ കൂടിയതാണ് വൻ പ്രതിസന്ധി സൃഷ്ടിച്ചത്. ഇതേ തുടർന്ന് സ്വകാര്യ ആശുപത്രിയുടെ സഹായം തേടി. സ്വകാര്യ ആശുപത്രിയിൽ നിന്ന് ആറ് സിലിണ്ടർ ഓക്സിജൻ ഇതിനോടകം എത്തിച്ചു. ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തുവാൻ ആവശ്യമായ ഇടപെടലുകൾ നടത്തുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Read More

സഹോദരനെ നഷ്ടപ്പെട്ട വേദനയെന്ന് ചെന്നിത്തല;  പ്രിയ സുഹൃത്തിന് കണ്ണീരോടെ വിടയെന്ന് പി.വി. അൻവർ

തിരുവനന്തപുരം: മലപ്പുറം ഡിസിസി പ്രസിഡന്‍റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ വി.വി. പ്രകാശിന്‍റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഹോദരനെ നഷ്ടപ്പെട്ടതിന്‍റെ വേദനയാണ് താൻ ഇപ്പോൾ അനുഭവിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. നിലമ്പൂരിൽ യുഡിഎഫിനു വൻ വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ അദ്ദേഹത്തിനു വിട പറയേണ്ടി വന്നു എന്നത് വളരെ ദുഃഖകരമാണ്. സ്നേഹ സമ്പന്നനായ ഒരു സഹോദരനെയാണ് തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നതെന്നും ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു. അവിശ്വസനീയം.. പ്രിയ സുഹൃത്തിന് കണ്ണീരോടെ വിടയെന്ന് പി.വി. അൻവർ നിലമ്പൂർ: മലപ്പുറം ഡിസിസി പ്രസിഡന്‍റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ വി.വി. പ്രകാശിന് ആദരാഞ്ജലികൾ അർപ്പിച്ച് എൽഡിഎഫ് സ്ഥാനാർഥി പി.വി. അൻവർ. പ്രകാശിന്‍റെ വിയോഗം അവിശ്വസനീയമെന്ന് പ്രതികരിച്ച അൻവർ, പ്രിയ സുഹൃത്തിന് കണ്ണീരോടെ വിടയെന്ന് ഫേസ്ബുക്കിൽ കുറിച്ചു.

Read More

മഹാമാരിയെ ഒത്തൊരുമിച്ചു നേരിടാം, കേരള പോലീസ് എപ്പോഴും നിങ്ങളോടൊപ്പം! കേരള പോലീസിന്‍റെ പുതിയ ഡാൻസ് വീഡിയോ ഹിറ്റ്

സ്വന്തം ലേഖകൻ തൃശൂർ: കോവിഡ് ബോധവത്കരണത്തിനായി കേരള പോലീസ് പുറത്തിറക്കിയ പുതിയ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൻഹിറ്റ്. മഹാമാരിയെ ഒത്തൊരുമിച്ചു നേരിടാം, കേരള പോലീസ് എപ്പോഴും നിങ്ങളോടൊപ്പം എന്ന ടാഗ് ലൈനോടെയാണ് ഒരു മിനിറ്റ് 28 സെക്കൻഡ് ദൈർഘ്യമുള്ള ഡാൻസ് വീഡിയോ. കോവിഡ് സമയത്തു മാസ്കണിയണമെന്നും തട്ടാതെയും മുട്ടാതെയും നോക്കി അകലം പാലിച്ചു നിൽക്കണമെന്നും സാനിറ്റൈസർ ഉപയോഗിക്കണമെന്നും ഡാൻസ് വീഡിയോയിലൂടെ പറയുന്നു. യൂണിഫോമണിഞ്ഞ പോലീസുകാരാണ് പാട്ടുംപാടി ആടിത്തിമർക്കുന്നത്. വനിതാ പോലീസുകാരും ഒപ്പമുണ്ട്. രാത്രിയുടെ ഭംഗിയിൽ പോലീസ് ജീപ്പിന്‍റെ ബീക്കണെല്ലാം ഓണ്‍ ചെയ്ത വെളിച്ചത്തിൽ കുളിച്ചാണ് ഡാൻസ് മുന്നേറുന്നത്. വാക്സിനേഷൻ എടുക്കണമെന്നോർമിപ്പിച്ച് ശുഭപ്രതീക്ഷയോടെയാണ് വീഡിയോ അവസാനിക്കുന്നത്. സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍റർ ഡെപ്യൂട്ടി ഡയറക്ടർ വി.പി. പ്രമോദ് കുമാറാണ് സംവിധാനം. ആദിത്യ എസ്. നായർ, രജീഷ് ലാൽ വംശ എന്നിവരുടെ വരികൾ ആലപിച്ചിരിക്കുന്നത് നഹൂം ഏബ്രഹാം, നിള…

Read More

തലസ്ഥാനത്ത് ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയുടെ വലതുകാൽ വെട്ടി രണ്ടാക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആർഎസ്എസ് നേതാവ് കല്ലപ്പള്ളി രാജേഷ് വധക്കേസിലെ പ്രതിയുടെ കാൽ വെട്ടിമാറ്റി. കേസിലെ നാലാം പ്രതി എബിയുടെ കാലാണ് വെട്ടിയത്. തിരുവനന്തപുരം ഇടവക്കോട് വച്ച് രാവിലെ 12നാണ് സംഭവം. സുഹൃത്തുമായി സംസാരിച്ചിരിക്കുന്നതിനിടെയാണ് ഹൈൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ സംഘം എബിയെ ആക്രമിച്ചത്. ഓടിരക്ഷപെടാൻ ശ്രമിച്ച എബിയെ അക്രമി സംഘം വളഞ്ഞിട്ട് ആക്രമിച്ചു. സംഭവത്തിൽ എബിയുടെ വലത് കാൽ രണ്ടായി മുറിഞ്ഞു. എബിയെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

സിനിമയല്ല, ഇത് ജീവിതം! പ്രണയത്തിനു തടസം നിന്ന സഹോദരനെ കൊലപ്പെടുത്തി നടി കാട്ടിൽ എറിഞ്ഞു; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ…

ഹൂബ്ലി: പ്രണയത്തിനു തടസം നിന്നതിന്‍റെ വൈരാഗ്യത്തിൽ സഹോദരനെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ എറിഞ്ഞതായി കന്നഡ നടിയും കൂട്ടാളികളും സമ്മതിച്ചതായി കർണാടക പോലീസ്. രാകേഷ് കാത്‌വെ എന്ന മുപ്പത്തിരണ്ടുകാരനെയാണു യുവനടി ഷനായ കത്‌വെയും പങ്കാളിയും ചേർന്നു കൊലപ്പെടുത്തിയതെന്നു ധർവാഡ് എസ്പി പി. കൃഷ്ണകാന്ത് അറിയിച്ചു. നടിയുടെ സ്നേഹബന്ധത്തെ എതിർ‌ത്തതാണു കൊടുംക്രൂരതയ്ക്കു കാരണം. കൊലപ്പെടുത്തിയശേഷം സഹോദരന്‍റെ മൃതദേഹം കഷണങ്ങളാക്കി സമീപത്തെ വനത്തിൽ കൊണ്ടുപോയി കരിച്ചുകളയുകയായിരുന്നുവെന്നു പോലീസ് കണ്ടെത്തി. പങ്കാളിയായ നിയാസ് അഹമ്മദ് കാട്ടിഗറിന്‍റെ സഹായത്തോടെയായിരുന്നു കൊലപാതകം. മറ്റ് മൂന്നുപേരും കുറ്റകൃത്യത്തിൽ പങ്കാളികളായി. കഴിഞ്ഞ ദിവസം ധർവാഡിനു സമീപം വനത്തിൽ നിന്നാണു ബാറിലെ ജീവനക്കാരനായ രാകേഷിന്‍റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കൊലപാതകത്തിൽ പങ്കുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നു നടിയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. 2018ൽ പുറത്തിറങ്ങിയ ‘ഇടം പ്രേമം ജീവനം’ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി തുടർന്ന്…

Read More

കോവിഡ് മൂലം മരിക്കുന്നത് നിരവധി പേര്‍! ഡൽഹിയിൽ മൃതദേഹം ദഹിപ്പിക്കാൻ വിറകിനു ക്ഷാമം

ന്യൂഡൽഹി: വടക്കൻ ഡൽഹിയിൽ മുനിസിപ്പൽ ശ്മശാനത്തിൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിനുള്ള വിറകിനു ക്ഷാമം അനുഭവപ്പെടുന്നതായി മേയർ. കോവിഡ് മൂലം നിരവധി പേരാണു ഡൽഹിയിൽ മരിക്കുന്നത്. ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വിറകു ക്ഷാമം ചൂണ്ടിക്കാട്ടി വടക്കൻ ഡൽഹി മേയർ ജയ് പ്രകാശ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ സമീപിച്ചു. വിറകിന്‍റെ ലഭ്യത ഉറപ്പുവരുത്താൻ കേജരിവാൾ അധികൃതർക്കു നിർദേശം നൽകി. ചൊവ്വാഴ്ച വരെ ഏപ്രിലിൽ ഡൽഹിയിൽ 4,063 കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 57, 117 കോവിഡ് മരണമാണുണ്ടായത്.

Read More

അപകടാവസ്ഥയില്ല! വാക്സിൻ സ്വീകരിച്ചവർ രോഗബാധിതരായാൽ ആശുപത്രി ചികിത്സ വേണ്ട; ശാസ്ത്രീയ മാനദണ്ഡം വിദഗ്ധസമിതി തയാറാക്കും

തിരുവനന്തപുരം: വാക്സിൻ സ്വീകരിച്ചതിനു ശേഷം കോവിഡ് ബാധിതരായവർ ചികിത്സയ്ക്കായി ആശുപത്രിയിൽ പോകേണ്ടതില്ലെന്നു നിർദേശം. രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ രോഗികളെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച് ഏർപ്പെടുത്തിയ പുതിയ ക്രമീകരണങ്ങളിലാണ് ഈ നിർദേശം. വാക്സിനേഷനു ശേഷം രോഗം വരുന്നവർക്ക് അപകടാവസ്ഥയില്ല. അവർ വീട്ടിൽ തന്നെ ചികിത്സിച്ചാൽ മതിയാകും. ഓക്സിജൻ ലെവൽ സാധാരണ നിലയിലുള്ളവരും വീടുകളിൽ തന്നെ കഴിഞ്ഞാൽ മതിയാകും. ആശുപത്രി പ്രവേശനം സംബന്ധിച്ച ശാസ്ത്രീയ മാനദണ്ഡം വിദഗ്ധസമിതി തയാറാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓരോ ജില്ലയിലെയും ആശുപത്രികളിലെ ബെഡ്, വെന്‍റിലേറ്റർ, ഐസിയു ലഭ്യത സംബന്ധിച്ച വിവരങ്ങൾ ഓരോ നാലു മണിക്കൂറിലും നൽകണം. അതുവഴി സൗകര്യങ്ങളുടെ ലഭ്യത നിരന്തരം നിരീക്ഷിക്കുവാൻ സാധിക്കും. ആവശ്യഘട്ടങ്ങളിൽ ആശുപത്രികളുമായി നേരിട്ടു ബന്ധപ്പെടുന്നതിന്‍റെ ബുദ്ധിമുട്ട് ഒഴിവാക്കിക്കൊണ്ട് 1056 എന്ന ഹെൽപ് ലൈനിൽ വിളിച്ച് ഈ സൗകര്യങ്ങളുടെ ലഭ്യത ജനങ്ങൾക്ക് അറിയാനാകും. ഓരോ ജില്ലയിലും ഡിപിഎംഎസ്…

Read More

കോവിഷീൽഡ് വാക്സിൻ വില സംസ്ഥാനങ്ങൾക്ക് 300 രൂപയാക്കി! കമ്പനികൾക്കു ലാഭം 1.35 ലക്ഷം കോടിയിലേറെ; വില കുറച്ചതു “കരുണ’യുടെ പേരിലെന്ന് പൂനാവാല

ജോർജ് കള്ളിവയലിൽ‌ ന്യൂഡൽഹി: സുപ്രീംകോടതി നിർദേശിച്ചിട്ടും കൊള്ളലാഭം ഉപേക്ഷിക്കാതെ കോവിഡ് വാക്സിൻ ഉത്പാദകരായ സ്വകാര്യ കന്പനികൾ. കേന്ദ്രസർക്കാരിന് ഒരു ഡോസിന് 150 രൂപയ്ക്കു നൽകുന്ന കോവിഷീൽഡ് വാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് 300 രൂപ വിലയ്ക്കു നൽകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച 400 രൂപയിൽനിന്ന് 25 ശതമാനം കുറച്ച് 300 രൂപയ്ക്കു സംസ്ഥാനങ്ങൾക്കു നൽകാൻ “കരുണ’യുടെ പേരിൽ ഒരു തീരുമാനം എടുത്തുവെന്നാണ് അദ്ദേഹം പറഞ്ഞത്. സ്വകാര്യ ആശുപത്രികൾക്ക് ഓരോ ഡോസ് വാക്സിനും 600 രൂപയും ഈടാക്കും. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി- അസ്ട്രസെനേക്ക വാക്സിനാണ് കോവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ ഉത്പാദിപ്പിച്ചു വിപണനം ചെയ്യുന്നത്. വിദേശരാജ്യത്തേക്കു നൽകിയതിനേക്കാൾ വളരെ കൂടിയ വിലയ്ക്കാണു വാക്സിൻ ഇന്ത്യയിൽ വിൽക്കുന്നത്. അതാകട്ടെ 150 രൂപ, 300 രൂപ, 600 രൂപ എന്നിങ്ങനെ മൂന്നു വിലയ്ക്കും. ഡ്രഗ്സ് കണ്‍ട്രോൾ നിയമം…

Read More

പ്രഫഷണല്‍ ഡാന്‍സറും നടനും! ‘കുടിയന്‍റെ റാസ്പുടിന്‍ വേർഷൻ’ അവതരിപ്പിച്ചത് ‘കേരളാ ധനുഷ്’; സനു നിരവധി ഇത്തരത്തില്‍ ചെയ്തിട്ടുള്ളത് നിരവധി വീഡിയോകള്‍

‘കുടിയന്‍റെ റാസ്പുടിന്‍ വേർഷൻ’ എന്ന അടിക്കുറിപ്പോടെ വൈറലായ വീഡിയോയിലുള്ള ആളെ കണ്ടെത്തി സോഷ്യൽ മീഡിയ. B Boy Zan എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന സനു എന്ന കലകാരനാണ് “കുടിയന്‍റെ റാസ്പുടിന്‍ വേർഷൻ’ ചെയ്തിരിക്കുന്നത്. പ്രഫഷണൽ ഡാൻസറും നടനുമായ സനു നിരവധി വീഡിയോകൾ ഇത്തരത്തിൽ ചെയ്തിട്ടുണ്ട്. കേരളാ ധനുഷ് എന്നാണ് സനു സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്. സനുവിന്‍റെ റാസ്പുടിന്‍റെ ‘കുടിയൻ പതിപ്പ്’ മിനിട്ടുകൾക്കകമാണ് വൈറലായത്. വളരെ അലസമായി വസ്ത്രം ധരിച്ചെത്തിയ ഇദേഹം കാഴ്ചയിൽ മദ്യപാനി എന്നു തോന്നിക്കും. വൈറൽ താരങ്ങളായ ജാനകിയും നവീനും അവതരിപ്പിച്ച ചുവടുകൾ അതേ രീതിയിൽ കൂളായി അനുകരിച്ചു. ഇടയ്ക്ക് മുണ്ട് മടക്കിക്കുത്തിയും മുണ്ടിൻ തുമ്പ് കയ്യിൽ പിടിച്ചുമൊക്കെയായിരുന്നു ഇദ്ദേഹത്തിന്‍റെ ഡാൻസ്. ‘റാസ്പുടിൻ ഡ്രങ്കൻ വേർഷൻ’ എന്ന പേരിൽ നിരവധി പേർ വീഡിയോ ഷെയർ ചെയ്തു. നവീനിന്‍റെയും ജാനകിയുടെയും ഡാൻസ് വീഡിയോയ്ക്കൊപ്പം ഈ…

Read More