പ്രമേഹ പ്രതിരോധവും നിയന്ത്രണവും ; അരിയേക്കാൾ ഭേദം ഗോതന്പാണോ?

  ഗൗരവതരമായ പല രോഗങ്ങളുടെയും മൂലസ്ഥാനം പ്രമേഹംതന്നെയാണ്. നിയന്ത്രിക്കാമെന്നല്ലാതെ പരിപൂർണമായി ഭേദമാക്കാൻ കഴിയാത്തതുമാണ്. പാൻക്രിയാസ് ഗ്രന്ഥിയാണ് പ്രമേഹത്തിന്‍റെ ഉറവിടം. അതിലെ ബിറ്റാസെൽ രക്തത്തിലെ ഷുഗറിനെ നിയന്ത്രിച്ച് ഗ്ലൂക്കോസിനെ ശരീരകോശങ്ങളിലേക്ക് എത്തിച്ച് ഉൗർജം നൽകുന്നു. മറ്റൊരു കോശമായ ആൽഫാസെൽ ഗ്ലൂക്കഗോണ്‍ ഉത്പാദിപ്പിച്ച് കുറയുന്ന ഷുഗറിനെ വർധിപ്പിച്ച് സമാവസ്ഥയിൽ കൊണ്ടുവരുന്നു. ഇതിന്‍റെ അവസ്ഥ പ്രമേഹ നിയന്ത്രണത്തിനും പ്രതിരോധത്തിനും കാരണമാകും. ലക്ഷണങ്ങൾ അവഗണിച്ചാൽ..? കൂടുതൽ വിയർപ്പ് ഉണ്ടാകുക, അതിന് മധുരരസവും ദുർഗന്ധവും ഉണ്ടാകുക, അവയവങ്ങൾക്ക് ശിഥിലത ഉണ്ടാകുക, അധിക സമയം ഇരിക്കാനും കിടന്ന് വിശ്രമിക്കാനും ആഗ്രഹം ഉണ്ടാകുക എന്നിവയൊക്കെയാണ് ആദ്യലക്ഷണങ്ങൾ. ശരീരം കടുതൽ തടിക്കുന്നതും രോമവും നഖങ്ങളും സാധാരണയിൽ കവിഞ്ഞ് പെട്ടെന്ന് വളരുന്നതാണ്. തണുപ്പിൽ ആഗ്രഹമുണ്ടാകുക, വായിലും തൊണ്ടയിലും വരൾച്ച ഉണ്ടാകുക, വായ മധുരിക്കുകയും ചെയ്യും. കൈയിലും കാലിലും ചുട്ടുനീറ്റലുണ്ടാകും. ഇവയിൽ ചിലതെങ്കിലും ഉണ്ടെങ്കിൽ നിശ്ചയമായും പ്രമേഹ പരിശോധനയ്ക്ക് വിധേയമാകണം. ആഹാരത്തിൽ വേണ്ടവിധം…

Read More

എറണാകുളത്ത് മരണനിരക്കുയരുന്നു ; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ ആശ്വാസം

കൊച്ചി: കോവിഡിന്‍റെ രണ്ടാം തരംഗം ഏറ്റവും രൂക്ഷമായ എറണാകുളം ജില്ലയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും വർധിക്കുന്നു. ഇന്നലെ അഞ്ചു പേരുടെ മരണമാണ് കോവിഡ് മരണമായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചതെങ്കില്‍ ഞായറാഴ്ച്ച 10 പേരും ശനിയാഴ്ച്ച 11 പേരുമാണ് കോവിഡ് മരണ പട്ടികയില്‍ ഉള്‍പ്പെട്ടത്. 10 ദിവസത്തിനിടെ ജില്ലയില്‍ 40 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായാണ് ആരോഗ്യ വകുപ്പിന്‍റെ കണക്കിലുള്ളത്. ജില്ലയില്‍ ഇതുവരെ 539 പേര്‍ കോവിഡ് രോഗത്തെ തുടര്‍ന്ന് മരിച്ചു.ആറായിരത്തിനും മുകളില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഉയര്‍ന്ന ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി കോവിഡ് പോസ്റ്റീവ് ആകുന്നവരുടെ എണ്ണം കുറയുന്നുണ്ട്. ഇന്നലെ 2834 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.13 ദിവസത്തിനിടെയാണ് പ്രതിദിന കോവിഡ് കേസുകള്‍ രണ്ടായിരം സംഖ്യയിലേക്ക് കുറഞ്ഞത്. ഇതോടെ ജില്ലയില്‍ കോവിഡ് പോസറ്റീവ് ആയവരുടെ എണ്ണം 2,43,036 ആയി.കേരളത്തിന് പുറത്തുനിന്ന് വന്ന 10 പേരൊഴികെ 2024…

Read More

രക്തദാന സമയത്ത് മാസ്‌ക് വച്ചില്ലെന്ന് വിമര്‍ശനം ! തന്നെ വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി സോനു നിഗം…

കോവിഡ് പ്രതിസന്ധി രക്തദാന പ്രവര്‍ത്തനങ്ങളെയും വളരെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ വാക്‌സിന്‍ എടുക്കുന്നതിനു മുമ്പ് യുവാക്കള്‍ രക്തദാനത്തിനു തയ്യാറായി മുമ്പോട്ടു വരണമെന്നാണ് അധികൃതര്‍ അഭ്യര്‍ഥിക്കുന്നത്. അടുത്തിടെ രക്തദാനം നടത്തിയ ഗായകന്‍ സോനു നിഗം രക്തദാന സമയത്ത് മാസ്‌ക് വയ്ക്കാഞ്ഞതിനെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിമര്‍ശനങ്ങളോടു പ്രതികരിക്കുകയാണ് സോനു. രക്തദാന ക്യാമ്പ് ഉല്‍ഘാടനം ചെയ്തു കൊണ്ട് താരം രക്തദാനം നടത്തിയതിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ചിലര്‍ വിമര്‍ശനവുമായി എത്തിയത്. കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലായി മാസ്‌ക് ധരിക്കാതെ സോനു നിഗം രക്തദാനം നിര്‍വഹിച്ചതിനെയാണ് പലരും കണ്ണുംപൂട്ടി വിമര്‍ശിച്ചത്. ആരോപണങ്ങള്‍ കടുത്തതോടെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്. രക്തദാന സമയത്ത് മാസ്‌ക് ധരിക്കുക അനുവദനീയമല്ല എന്നും അതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും സോനു വ്യക്തമാക്കി. തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് അര്‍ഹമായ ഭാഷയില്‍ തക്ക മറുപടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.…

Read More

ലോക്ക് ഡൗണിന്‍റെ മറവില്‍ കിഴക്കന്‍ മേഖലയില്‍ വ്യാജ വാറ്റ് സംഘം സജീവം; ഇതുവരെ നശിപ്പിച്ചത് ആയിരത്തിലധികം ലിറ്റർ കോട

അഞ്ചല്‍ : കോവിഡ്‌ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനു മുമ്പ് തന്നെ സംസ്ഥാനത്തെ സര്‍ക്കാര്‍ മദ്യ വില്‍പന ശാലകളും ബാറുകളും അടക്കം സര്‍ക്കാര്‍ അടച്ചു. ഇതോടെ കിഴക്കന്‍ മേഖലയില്‍ വ്യാജ വാറ്റ് സംഘവും സജീവമായി. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ മാത്രം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ആയിരത്തിലധികം ലിറ്റര്‍ കോടയാണ് പോലീസും എക്സൈസും കണ്ടെത്തി നശിപ്പിച്ചത്. അഞ്ചലില്‍ എണ്ണൂര്‍ ലിറ്റര്‍ കോട കണ്ടെത്തി നശിപ്പിച്ചിരുന്നു. കേസില്‍ രണ്ടുപേരേയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത് ഏരൂർ വിളയിൽ വീട്ടിൽ 30 വയസുള്ള ഹരീഷ് (30), വിനോദ് ഭവനിൽ കുഞ്ചു എന്ന് വിളിക്കുന്ന വിനോദ് (35) എന്നിവരെയാണ് ഏരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കടയ്ക്കലില്‍ എക്സൈസ് സംഘം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഇരുന്നൂര്‍ ലിറ്റര്‍ കോടയും മൂന്ന് ലിറ്റര്‍…

Read More

അറബിക്കടലിൽ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ ചുഴലിക്കാറ്റിനും മഴയ്ക്കും സാധ്യത; മുന്നറിയിപ്പുമായി  ദുരന്ത നിവാരണ സേന

തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടലിൽ വെള്ളിയാഴ്ച ന്യൂനമർദം രൂപപ്പെടും. ശനിയാഴ്ചയോടെ ന്യൂനമർദം കൂടുതൽ ശക്തിപ്പെടും. ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്.സംസ്ഥാനമൊട്ടാകെ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണസേന അറിയിച്ചു. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More

നെഹ്റുട്രോഫി വാർഡിലെ  വള്ളപ്പാടകലെ യുള്ള   കോവിഡ്ബാധിതർക്ക്  കൈത്താങ്ങുമായി നിയുക്ത എംഎൽഎ ചിത്തരഞ്ജൻ

ആലപ്പുഴ : ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ നഗരസഭയ്ക്ക് ഭക്ഷണം എത്തിക്കാൻ കഴിയാത്ത നെഹ്റുട്രോഫി വാർഡിൽ കോവിഡ് രോഗബാധിതരായവർക്കും കണ്ടെയ്ൻമെന്‍റ് സോണിൽ താമസിക്കുന്നവർക്കും സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. ആലപ്പുഴ നിയുക്ത എംഎൽഎയുടെ നേതൃത്വത്തിലാണ് വാർഡിലെ 150 കുടുംബങ്ങൾക്ക് 13കൂട്ടം സാധനങ്ങൾ അടങ്ങുന്ന ഭക്ഷ്യധാന്യകിറ്റ് എത്തിച്ചത്. പുന്നമട ഫിനിഷിങ് പോയിന്‍റിൽ നടന്ന ചടങ്ങിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന ബോട്ട് നിയുക്ത എംഎൽഎ പി പി ചിത്തരഞ്ജൻ ഫ്ലാഗ്ഓഫ് ചെയ്തു. കൺസ്യൂമർഫെഡ് എംഡി ഡോ. എസ് കെ.സനൽകുമാർ , നഗരസഭാ കൗൺസിലർമാരായ കെ കെ ജയമ്മ, ആർ വിനീത, സിപിഐഎം നോർത്ത് ഏരിയ സെക്രട്ടറി വി ബി അശോകൻ എന്നിവർ പങ്കെടുത്തു.’ നാടിനായി നമ്മൾ’ എന്ന കോവിഡ് പ്രതിരോധ ക്യാമ്പയിന്‍റെ ഭാഗമായി മണ്ഡലത്തിൽ 4 പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലും ഭവനസന്ദർശന പരിപാടികൾ നടത്തികൊണ്ടൊരിക്കുകയാണെന്നും രോഗികൾ എന്ന് കണ്ടെത്തുന്നവരെ ആശുപത്രിയിൽ എത്തിക്കുകയും അവർക്ക്…

Read More

ഇന്നെന്‍റെ പിറന്നാളാണ്, വളരെ വേദനിപ്പിക്കുന്ന ഒരു ദിവസം കൂടിയാണിന്ന്..! പത്രത്തിലൂടെ തനിക്കു ജന്മദിനാശംസ നേർന്ന സുഹൃത്തിനു സംഭവിച്ചത്…

കൊച്ചി: തനിക്കു ജന്മദിനാശംസ പത്രത്തിൽ കൊടുത്ത സുഹൃത്ത് ആശംസ അച്ചടിച്ചു വരും മുന്പേ കോവിഡ് ബാധിച്ചു മരിച്ച വിവരം സങ്കടത്തോടെ ഫേസ്ബുക്കിൽ കുറിച്ചു മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്. ദി ലാസ്റ്റ് വിഷ് എന്ന തലക്കെട്ടോടെ ഹൈദരാബാദിലുള്ള യുവ സുഹൃത്തിനെക്കുറിച്ചാണു ജന്മദിനമായ ഇന്നലെ കെ.വി. തോമസിന്‍റെ കുറിപ്പ്. കുറിപ്പിന്‍റെ പൂർണ രൂപം ഇങ്ങനെ: ഇന്നെന്‍റെ പിറന്നാളാണ്. വളരെ വേദനിപ്പിക്കുന്ന ഒരു ദിവസം കൂടിയാണിന്ന്. ദേശീയ പത്രങ്ങളിൽ എനിക്കുള്ള പിറന്നാൾ ആശംസകൾ ഫോട്ടോ സഹിതം അച്ചടിച്ചു വന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷങ്ങളായി മുടക്കമില്ലാതെ ഈ ആശംസ നൽകിക്കൊണ്ടിരിക്കുന്നത് ഹൈദരാബാദിലെ 48 കാരനായ എന്‍റെ സുഹൃത്ത് മെരുകാ രാജേശ്വര റാവു ആയിരുന്നു. ഞാനും റാവുവുമായി നില്ക്കുന്ന ഒരു ചിത്രവും ആശംസയും. അതായിരുന്നു പതിവ്. ഊർജസ്വലനായ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന റാവു ആന്ധ്രയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിര…

Read More

മന്‍സൂര്‍ വധക്കേസ്; രണ്ടാം പ്രതി രതീഷിന് ക്രൂര മര്‍ദനമേറ്റിരുന്നു; മരണകാരണത്തെക്കുറിച്ച്പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്

  സ്വന്തം ലേഖകന്‍ കോഴിക്കോട്: മന്‍സൂര്‍ വധക്കേസിലെ രണ്ടാംപ്രതി രതീഷ് മരിക്കുന്നതിന് മുന്‍പ് ക്രൂരമായി മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പുറമേ മുറിവുകള്‍ പ്രകടമല്ലെങ്കിലും തുടയിലും മൂക്കിനുള്ളിലും മുറിവേറ്റിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതായി അന്വേഷണസംഘം അറിയിച്ചു. അതേസമയം ഈ മുറിവുകള്‍ മരണത്തിന് കാരണമായതല്ല. തൂങ്ങിയതിനെ തുടര്‍ന്നുണ്ടായ പരിക്കുകളാണ് മരണത്തിലേക്ക് എത്തിച്ചതെന്നും അതിനാല്‍ രതീഷിന്‍റേത് തൂങ്ങി മരണം തന്നെയാവാനുള്ള സാധ്യതയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘം മുമ്പാകെ ലഭിക്കുന്നത്. ആന്തരികാവയവങ്ങളുടെ റിപ്പോര്‍ട്ടുകൂടി ലഭിക്കണംരതീഷിന്‍റെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിരുന്നതായാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ആദ്യഘട്ടത്തില്‍ തന്നെ കേസന്വേഷിച്ചിരുന്ന ലോക്കല്‍ പോലീസിനോട് പറഞ്ഞിരുന്നത്. തുടര്‍ന്ന് പരിക്കേറ്റ അവയവങ്ങള്‍ റീജണല്‍ കെമിക്കല്‍ ലബോറട്ടറിയിലേക്ക് അയക്കുകയും ചെയ്തു. ഇതിന്‍റെ പരിശോധനാ ഫലം ഇതുവരേയും ലഭിച്ചിട്ടില്ല. മന്‍സൂറിനെ കൊലപ്പെടുത്തിയ ദിവസം സംഭവസ്ഥലത്ത് വച്ച് സംഘര്‍ഷമുണ്ടായിരുന്നു. ഈ സംഘര്‍ഷത്തിനിടെയാണ് രതീഷിന് മര്‍ദനമേറ്റതെന്നാണ് അന്വേഷണസംഘം…

Read More

ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്‍റ് ടീമിന് മേജർ രവിയുടെ ധനസഹായം! ടീമിന്‍റെ തുടർപ്രവർത്തനങ്ങൾക്കായി ആംബുലൻസും വിട്ടു നൽകും

തൊടുപുഴ: ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്‍റ് ടീമിന് മേജർ രവിയുടെ വക 50,000 രൂപയുടെ ധനസഹായം. കഴിഞ്ഞ ഒരുവർഷമായി ലോക്സഭാ മണ്ഡലത്തിൽ പ്രവർത്തിക്കുന്ന ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്‍റ് ടീമിന്‍റെ പ്രവർത്തനങ്ങൾ കോവിഡ് സാമൂഹിക വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഏഴു നിയോജകമണ്ഡലങ്ങളിലും പ്രത്യേക കർമ സേന രൂപീകരിച്ച് കോവിഡ് മൂലം മരണമടയുന്നവരുടെ മൃതദേഹ സംസ്കാരം, കോവിഡ് രോഗികളെ ആശുപത്രികളിൽ എത്തിക്കൽ, സാനിറ്റേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ ഉൗർജിതമാക്കിവരികയാണ്. ഇതിലേക്കായി ഏഴു നിയോജക മണ്ഡലങ്ങളിലും പ്രത്യേക വാഹനം തയാറായിട്ടുണ്ട്. ഇടുക്കി പാർലമെന്‍റിലെ ഏഴു നിയോജക മണ്ഡങ്ങളിലായി 350 ഓളം വോളണ്ടിയർമാരാണ് ഇപ്പോഴുള്ളത്. ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്‍റ് ടീമിന്‍റെ തൊടുപുഴയ്ക്കുള്ള വാഹനത്തിന്‍റെ ഫ്ളാഗ്ഓഫ് ചടങ്ങ് തൊടുപുഴയിലുള്ള എംപി.ഓഫീസിൽ നടന്ന ചടങ്ങിൽ മേജർ രവി നിർവഹിച്ചു. ടീമിന്‍റെ തുടർപ്രവർത്തനങ്ങൾക്കായി ആംബുലൻസും വിട്ടു നൽകാമെന്ന് മേജർ രവി അറിയിച്ചിട്ടുണ്ടെന്ന് എം.പി. പറഞ്ഞു.

Read More

കാട്ടാനക്കൂട്ടത്തെ ആക്രമിച്ച് മൊബൈലിൽ ചിത്രീകരണം! പലപ്പോഴും പാഞ്ഞെത്തുന്ന കാട്ടാനയിൽനിന്നു യുവാക്കൾ രക്ഷപ്പെടുന്നത് തലനാരിഴയ്ക്ക്‌…

മറയൂർ: കാടിനുള്ളിൽ കാട്ടാനക്കൂട്ടത്തെ കന്പും വടിയും ഉപയോഗിച്ച് ആക്രമിച്ച് മൊബൈൽ ഫോണിൽ ചിത്രീകരിച്ച യുവക്കൾ വെട്ടിലായി. കാട്ടാന എത്തുന്ന സ്ഥലത്ത് കാത്തിരുന്ന് മരത്തിന്‍റെ മുകളിലും മറ്റും കയറിയാണ് കാട്ടാനകളും യുവാക്കളും തമ്മിലുള്ള പോരാട്ടം ചിത്രീകരിച്ചത്. യുവാക്കൾ ഒട്ടും ഭയമില്ലാതെ വടി ഉപയോഗിച്ച് കാട്ടാനയെ അടിക്കുകയും കാട്ടാന നേരേ പാഞ്ഞുവരുന്പോൾ കൂടെയുള്ള മറ്റു യുവാക്കൾ കല്ലെറിഞ്ഞ് ഓടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. പലപ്പോഴും പാഞ്ഞെത്തുന്ന കാട്ടാനയിൽനിന്നു യുവാക്കൾ തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. എന്നിരുന്നാലും കാട്ടാനകൾ തിരിയുന്പോൾ ഒട്ടും ഭയംകൂടാതെ ആനയുടെ പിന്നാലെ പോയി ആക്രമിക്കുന്ന ദൃശ്യങ്ങളും കാണാൻ സാധിക്കും. ഒപ്പമുണ്ടായിരൂന്ന കുട്ടിയാനയെ യുവാക്കളുടെ ആക്രമണത്തിൽനിന്നു രക്ഷിക്കുന്നതിനായി ഭയപ്പാടോടെ ഓടുന്ന പിടിയാനയുടെ ദയനീയ ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ട്. മരത്തിന്‍റെ മുകളിലും പലഭാഗങ്ങളിലും ഇരുന്ന് സംഘംചേർന്ന് ചിത്രീകരിച്ച വീഡിയോ വൈറലായതോടെയാണ് മൃഗസ്നേഹികൾ പരാതിയുമായി എത്തിയത്. വനം വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് സംഭവം ഉദുമലപേട്ട…

Read More