ഒരു കിലോ മാങ്ങയുടെ വില വെറും 2.70 ലക്ഷം ! ഏഴു മാങ്ങകള്‍ക്കു കാവല്‍ ആറു നായ്ക്കളും രണ്ടു സെക്യൂരിറ്റിക്കാരും; മധ്യപ്രദേശിലെ മാങ്ങാ ഒരു സംഭവമാണ്…

മാങ്ങാ ആരും പറിച്ചു കൊണ്ടു പോകാന്‍ മാന്തോട്ടങ്ങളില്‍ കാവല്‍ക്കാരുള്ളത് പതിവാണ്. എന്നാല്‍ ഒരു മാവിന് കാവലായി ആറു നായ്ക്കളെ നിയോഗിക്കുക കൂടാതെ രണ്ടു കാവല്‍ക്കാരും കേട്ടിട്ട് അദ്ഭുതം തോന്നുന്നുണ്ട് അല്ലേ. മധ്യപ്രദേശിലെ ജപല്‍പൂരിലാണ് ഒരു മാവിന് ഇത്രയേറെ സുരക്ഷ ഒരുക്കിയിരിക്കുന്നത്. സങ്കല്‍പ് പരിഹാറും ഭാര്യ റാണിയുമാണ് ഈ മാവിന്റെയും മാന്തോട്ടത്തിന്റെയും ഉടമകള്‍. ആറു നായ്ക്കളെയും രണ്ടു മനുഷ്യരെയും കാവലിടാന്‍ എന്താണ് ഈ മാവിന് പ്രത്യേകത എന്നായിരിക്കും ഇപ്പോള്‍ ചിന്തിക്കുന്നത്. ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയതുമായ ‘ജപ്പാനീസ് മിയാസാഖി’ എന്ന മാമ്പഴം ലഭിക്കുന്ന മാവുകളാണിത്. അന്താരാഷ്ട്ര വിപണിയില്‍ 2.70 ലക്ഷം ആണ് മാമ്പഴം കിലോക്ക് ലഭിക്കുകയെന്നാണ് കര്‍ഷകന്‍ വ്യക്തമാക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് റാണിയും സങ്കല്‍പും ചേര്‍ന്നാണ് ജപ്പാനീസ് മിയാസാഖി എന്ന വിഭാഗത്തില്‍ പെട്ട മാവിന്‍ തൈകള്‍ വെച്ചുപിടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മാമ്പഴം ഉണ്ടായി…

Read More

 പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച്  മോഷണം; പോലീസ് പിടിയിലാകാതിരിക്കാൻ  റെയിൽവേ പാളത്തിലൂടെ തമിഴ്നാട്ടിലേക്ക് മുങ്ങൽ; മഴക്കാല മോഷണ പദ്ധതിയുമായെത്തിയ മൂന്നംഗ സംഘത്തെ കുടുക്കി പോലീസ്

തിരുവനന്തപുരം : തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട ജില്ലകളിൽ നിരവധി മോഷണങ്ങൾ നടത്തിയ മൂന്നംഗ സംഘത്തെ പള്ളിക്കൽ പോലീസും തിരു. റൂറൽ ഷാഡോ ടീമും ചേർന്ന് പിടികൂടി. ആറ്റിങ്ങൽ അവനവഞ്ചേരി , കട്ടയിൽകോണം ആർ.എസ്.നിവാസിൽ കണ്ണപ്പൻ എന്ന് വിളിക്കുന്ന രതീഷ് (35) വർക്കല , കുരയ്ക്കണ്ണി ,ഗുലാബ് മൻസിലിൽ ഫാന്‍റംം പൈലി എന്ന് വിളിക്കുന്ന ഷാജി (38) വിഴിഞ്ഞം കല്ലിയൂർ അമ്മുക്കുട്ടി സദനത്തിൽ അശ്വിൻ (23) എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് ഉടനീളം നൂറിലധികം മോഷണകേസുകൾ നിലവിലുള്ള പ്രതികളാണ് അറസ്റ്റിലായ രതീഷും ഷാജിയും. പള്ളിക്കൽ, കല്ലമ്പലം, അയിരൂർ, വർക്കല പോലീസ് സ്റ്റേഷൻ പരിധികളിൽ തുടർച്ചയായ ദിവസങ്ങളിൽ വീട് കുത്തിതുറന്ന് മോഷണങ്ങൾ നടന്നതിനെ തുടർന്ന് തിരു.റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ.മധു പ്രത്യേക പോലീസ് സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. പള്ളിക്കൽ വടക്കേതോട്ടത്തിൽ വീട്ടിൽ അനോജിന്‍റെ…

Read More

സാന്ദ്ര തോമസ് ഐസിയുവില്‍ ! ആരോഗ്യസ്ഥതിയില്‍ പുരോഗതിയെന്ന് സഹോദരി…

ഡെങ്കിപ്പനി ബാധിച്ച നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡെങ്കിപ്പനി മൂലം രക്തസമ്മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്ന് ഐസിയുവിലാണ് ഇപ്പോള്‍ ഉള്ളത്. സാന്ദ്ര തോമസിന്റെ സഹോദരി സ്‌നേഹ ആണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്നും സ്‌നേഹ അറിയിക്കുന്നു. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കൂടിയതിനെ തുടര്‍ന്ന് ചേച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ വിശദപരിശോധനയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഐസിയുവില്‍ ആയിട്ട് ഇപ്പോള്‍ രണ്ട് ദിവസം പിന്നിടുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥന ഒപ്പം വേണമെന്നും സ്‌നേഹ പറയുന്നു. ബാലതാരമായിട്ടാണ് സാന്ദ്ര ആദ്യം വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ഫ്രൈഡേ എന്ന സിനിമയിലൂടെ ആദ്യമായി നിര്‍മാതാവുമായി.

Read More

പെണ്‍കുട്ടികളായി പോയി എന്നതില്‍ മറ്റുള്ളവരുടെ സിംപതി കാരണം വശംകെട്ടിട്ടുണ്ട് എന്നതാണ് സത്യം ! തുറന്നു പറഞ്ഞ് കൃഷ്ണകുമാര്‍…

മലയാളികള്‍ക്ക് ഇഷ്ടമുള്ള താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. നടി അഹാനയുള്‍പ്പെടെയുള്ള കൃഷ്ണകുമാറിന്റെ നാലു പെണ്‍മക്കളും കലാരംഗത്ത് സജീവമാണ്. ഇപ്പോള്‍ ജീവിതത്തില്‍ ഏറ്റവുമധികം തവണ കേട്ട ചോദ്യത്തെക്കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് താരം. ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ‘പെണ്‍കുട്ടികളായി പോയി എന്നതില്‍ മറ്റുള്ളവരുടെ സിംപതി കാരണം വശംകെട്ടിട്ടുണ്ട് എന്നതാണ് സത്യം. കഷ്ടമായി പോയല്ലോ, ആണിനു വേണ്ടി ട്രൈ ചെയ്തതാണോ എന്നൊക്കെ പലരും ചോദിക്കും. ചൈനീസ് കലണ്ടര്‍ ഫോളോ ചെയ്താല്‍ നമ്മള്‍ ആഗ്രഹിക്കുന്ന കുട്ടികളെ കിട്ടും എന്നുവരെ ഉപദേശിച്ചവരുമുണ്ട്. പക്ഷേ, നമ്മള്‍ ചൈനയിലൊന്നുമല്ലല്ലോ ജീവിക്കുന്നത്, നടന്‍ പറയുന്നു.

Read More

ഞങ്ങളുടെ ചങ്ക് തകര്‍ക്കല്ലേ ഉണ്ണിയേട്ടാ…പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള ഉണ്ണി മുകുന്ദന്റെ വീഡിയോ കണ്ട് ദുഖിതരായി ആരാധികമാര്‍…

മലയാളി പെണ്‍കുട്ടികളുടെ സ്വപ്‌നകാമുകനാണ് ഉണ്ണി മുകുന്ദന്‍. നിരവധി ആരാധികമാരാണ് ഈ താരത്തിനുള്ളത്. ഇപ്പോഴിതാ, ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച ഒരു വീഡിയോ ആണ് ആരാധികമാരെ അമ്പരപ്പിക്കുന്നത്. ”സത്യസന്ധമായി പറഞ്ഞാല്‍ ഇതാണ് എനിക്കു കിട്ടിയ മനോഹരമായ ഒന്ന്. ഇതെല്ലാം ഞാനെപ്പോഴും ആഗ്രഹിച്ചതാണ്. എഡിറ്റ് ചെയ്ത വീഡിയോയ്ക്ക് ഒരുപാട് നന്ദി. ഒരു നിമിഷത്തേക്ക് ഇതെല്ലാം വളരെ യാഥാര്‍ത്ഥ്യമായിരുന്നു,” എന്ന അടിക്കുറിപ്പോടെയാണ് ഒരു പെണ്‍കുട്ടിയ്ക്ക് ഒപ്പമുള്ള വീഡിയോ ഉണ്ണി മുകുന്ദന്‍ പങ്കുവച്ചിരിക്കുന്നത്. ഒരു ആരാധിക അയച്ചു നല്‍കിയ മനോഹരമായ വീഡിയോ പങ്കുവയ്ക്കുകയായിരുന്നു ഉണ്ണിമുകുന്ദന്‍. വീഡിയോ പങ്കുവച്ചതിനു പിന്നാലെ ഉണ്ണി മുകുന്ദനെ ചോദ്യങ്ങള്‍ കൊണ്ട് മൂടുകയാണ് ആരാധികമാര്‍. ഓരോ ഫ്രെയിമിലും ഉണ്ണിയ്ക്ക് ഒപ്പം വീഡിയോയില്‍ കാണുന്ന ആ പെണ്‍കുട്ടി ആരാണെന്നാണ് ആരാധികമാര്‍ക്ക് അറിയേണ്ടത്. ശരിക്കും പ്രണയത്തിലാണോ? , അയച്ചവര്‍ക്ക് അങ്ങ് അയച്ചാ മതിയല്ലോ കാണുന്നവന്റെ സങ്കടം ആര്‍ക്കേലും അറിയോ?, ഞങ്ങളുടെ…

Read More

അപകടാവസ്ഥയിലായ കെട്ടിടം പൊളിക്കാനുള്ള നിര്‍ദേശത്തിന് പുല്ലുവില; പിന്നില്‍ ലക്ഷങ്ങളുടെ വില പേശലോ‍?

തലശേരി: പൊളിച്ച് നീക്കാന്‍ നഗരസഭയും സബ് കളക്ടറും ഉടമക്ക് നോട്ടീസ് നല്‍കിയിട്ടും അപകടാവസ്ഥയിലെന്ന് ഫയര്‍ഫോഴ്‌സിന്‍റെ മുന്നറിയിപ്പുണ്ടായിട്ടും പൊളിച്ചു നീക്കാതെ ഒരു കെട്ടിടം. ദേശീയ പാതയില്‍ തലശേരി സഹകരണാശുപത്രിക്കു മുന്നിലെ വീനസ് ജംഗ്ഷനിലാണ് നിയമത്തെ വെല്ലുവിളിച്ച് എഴുപത് വര്‍ഷത്തോളം പഴക്കമുള്ള, അപകടാവസ്ഥയിലായ കെട്ടിടം സ്ഥിതിചെയ്യുന്നത്. കെട്ടിടത്തിന്‍റെ അപകടാവസ്ഥ മനസിലാക്കിയ പല വ്യാപാരികളും കടമുറികള്‍ ഒഴിഞ്ഞു. നിലവില്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാത്ത കെട്ടിടത്തിലെ മുറികള്‍ ചിലര്‍ ഇപ്പോഴും കൈവശം വെക്കുന്നുണ്ടെങ്കിലും മുനിസിപാലിറ്റിയുടെ ലൈസന്‍സ് പോലുമില്ല. വൈദ്യുതിബന്ധവും അധികൃതര്‍ വിഛേദിച്ചു. കെട്ടിടം പൊളിച്ച് നീക്കാന്‍ തയാറാണെന്ന് കെട്ടിട ഉടമ നഗരസഭയേയും സബ് കളക്ടറേയും രേഖാമൂലം അറിയിച്ചിട്ടുണ്ടെങ്കിലും പൊളിച്ചു നീക്കല്‍ നീണ്ടുപോകുകയാണ്. കെട്ടിടം പൊളിക്കുന്നതിനെതിരെ വ്യാപാരികളില്‍ ചിലര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടയില്‍ കടകളൊഴിയാന്‍ ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് ചില കേന്ദ്രങ്ങളും രംഗത്തെത്തിയിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഈ കെട്ടിടം തകര്‍ന്നു വീണാല്‍ സംഭവിക്കുന്നത് വന്‍ ദുരന്തം…

Read More

ഡീസൽ ബസുകൾ എൽഎൻജിയിലേക്ക്;മൂന്ന് സ്ഥാപനങ്ങൾപരിഗണന പട്ടികയിൽ;  പ്രവർത്തനക്ഷമത വിലയിരുത്തി അന്തിമ കരാർ

പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെ എസ് ആർ ടി സി യുടെ ഡീസൽ ബസുകൾ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) ത്തിലേക്ക് മാറ്റുന്നതിന് മൂന്ന് സ്ഥാപനങ്ങൾ അന്തിമ പരിഗണനാ പട്ടികയിൽ. ടെൻഡർ നടപടികളിലൂടെയാണ് ഈ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്. ഡീസൽ ബസുകൾ ദ്രവീകൃതപ്രകൃതി വാതകത്തിലേക്ക് പരിവർത്തനം ചെയ്യാൻ ഓരോ സ്ഥാപനങ്ങൾക്കും ഓരോ ബസ് വീതം കൈമാറും. അവർ എൽ എൻ ജിയിലേക്ക് പരിവർത്തനം നടത്തിയ ശേഷം പ്രവർത്തനക്ഷമത (പിഒസി) വിലയിരുത്തിയിട്ടാകും അന്തിമ കരാർ നല്കുന്നത്. ഇതിന് വേണ്ടി മൂന്ന് ബസുകൾ മെക്കാനിക്കൽ കണ്ടിഷൻ ഉറപ്പാക്കി വിട്ടുകൊടുക്കാൻ മൂന്ന് ഡിപ്പോ എഞ്ചിനീയർമാർക്ക് നിർദ്ദേശം നല്കി. കെ എസ് ആർ ടി സി യുടെ 3000 ഡീസൽ ബസുകളാണ് ദ്രവീകൃത പ്രകൃതി വാതകത്തിലേക്ക് പരിവർത്തനം ചെയ്യുന്നത്.നിലവിലുള്ള 6,385 ബസുകളിൽ നാലിലൊന്നും കണ്ടം ചെയ്യാനുള്ള തയാറെടുപ്പ് പൂർത്തിയായിട്ടുണ്ട്. ഡിസംബറിന് ശേഷം 3800 ബസ്സുകൾ സർവീസിന്…

Read More

ഗംഗയിലൂടെ ഒഴുകിവന്ന മരപ്പെട്ടിയില്‍ നവജാതശിശു ! പെട്ടിയില്‍ ദൈവങ്ങളുടെ ചിത്രവും ജാതകവും; കുഞ്ഞിനെ വളര്‍ത്തുമെന്ന് രക്ഷിച്ച ബോട്ട് ജീവനക്കാരന്‍;വീഡിയോ കാണാം…

ഗംഗയിലൂടെ ഒഴുകി വന്ന മരപ്പെട്ടിയിലാക്കിയ നവജാതശിശുവിനെ രക്ഷിച്ച് ബോട്ട് ജീവനക്കാരന്‍.ക്ഷേത്രത്തിലെ പൂജാരി കൂടിയായ ബോട്ട് ജീവനക്കാരനാണ് പെണ്‍കുഞ്ഞിനെ രക്ഷിച്ചത്. ഉത്തര്‍പ്രദേശിലെ ഗാസിപൂരിലെ ദാദ്രി ഘട്ടിലാണ് സംഭവം. ദൈവങ്ങളുടെ ചിത്രം പതിപ്പിച്ചിട്ടുള്ള മരപ്പെട്ടിയില്‍ നിന്നാണ് പെണ്‍കുഞ്ഞിനെ കിട്ടിയത്. ഗംഗയില്‍ ഒഴുകി നടക്കുന്ന മരപ്പെട്ടി ഗുലു ചൗധരിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ‘ഗംഗാ ദേവി’ സമ്മാനമായി നല്‍കിയതാണ് എന്ന് അവകാശപ്പെട്ട് കുഞ്ഞിനെ വളര്‍ത്തുമെന്ന് ഗുലു ചൗധരി പറഞ്ഞു. മരപ്പെട്ടിയില്‍ ദൈവത്തിന്റെ ചിത്രങ്ങള്‍ക്ക് പുറമേ കുഞ്ഞിന്റെ ജാതകം വരെ ഉണ്ടായിരുന്നു. കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറയുന്നു. മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ബോട്ട് ജീവനക്കാരനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുമോദിച്ചു. കുട്ടിയെ വളര്‍ത്തുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. സര്‍ക്കാര്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വേണ്ട സഹായങ്ങള്‍ ഗുലു ചൗധരിക്ക് ചെയ്ത് കൊടുക്കുമെന്നും അദ്ദേഹം…

Read More

കാമകിങ്കരന്‍റെ പ്രണയ പാതകം! യുവതിയെ കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യമെന്ന് പോലീസ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

മലപ്പുറം: പെരിന്തൽമണ്ണ ഏലംകുളത്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യം മൂലമെന്ന് പോലീസ്. കൊലനടത്തിയത് പ്രതി തനിച്ചാണെന്നും പെണ്‍കുട്ടിയെ ശല്യം ചെയ്തിന് മൂന്ന് മാസം മുമ്പ് വിനീഷിനെ താക്കീത് ചെയ്തിരുന്നെന്നും മലപ്പുറം എസ്പി സുജിത് ദാസ് പറഞ്ഞു. എൽഎൽബി വിദ്യാർഥിയാണ് ദൃശ്യ. പ്രതി വിനീഷും ദൃശ്യയും പ്ലസ്ടുവില്‍ സഹപാഠികളായിരുന്നു. ഇയാൾ പല തവണ പ്രണയാഭ്യർഥന നടത്തിയിരുന്നെങ്കിലും ദൃശ്യ നിരസിച്ചു. വിനീഷിന്‍റെ ശല്യം ചെയ്യൽ തുടർന്നപ്പോൾ ദൃശ്യയുടെ വീട്ടുകാർ ഇയാൾക്കെതിരേ പരാതിയും നൽകിയിരുന്നു. ഇതെല്ലാമാണ് ദാരുണമായ കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പോലീസ് പറയുന്നത്. പെരിന്തൽമണ്ണ മുട്ടുങ്ങലിലാണ് വിനീഷ് വിനീഷിന്‍റെ വീട്. വീട്ടിലെ കിടപ്പുമുറിയിൽ അതിക്രമിച്ചുകയറിയാണ് വിനീഷ് ഉറങ്ങുകയായിരുന്ന ദൃശ്യയെ കുത്തിക്കൊന്നത്. ഈ സമയം ദൃശ്യയുടെ അമ്മയും സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ദൃശ്യയുടെ നിലവിളി കേട്ട് മുകളിലെ നിലയിൽനിന്നോടി വന്ന സഹോദരി ദേവശ്രീ ആക്രമണം ചെറുക്കാൻ ശ്രമിച്ചു. ഇതോടെ ദേവശ്രീയെയും കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു.…

Read More

വിദ്യാർഥിനികളെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കിയ ആൾദൈവം അറസ്റ്റിൽ

ചെന്നൈ: വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ആൾദൈവം ശിവശങ്കർ ബാബ ന്യൂഡൽഹിയിൽ പിടിയിലായി. ചെന്നൈയിൽ നിന്നുള്ള സിബിസിഐഡി സംഘമാണ് സുശീൽ ഹരി ഇന്‍റർനാഷണൽ സ്കൂൾ സ്ഥാപകൻ കൂടിയായ ശിവശങ്കർ ബാബയെ (71) പിടികൂടിയത്. ആശ്രമത്തോട് ചേർന്ന് കിടക്കുന്ന സ്കൂളിലെ വിദ്യാർഥിനികളെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കിയതാണ് ഇയാൾക്കെതിരേയുള്ള കേസ്. വിദ്യാർഥിനികളെ മുറികളിലേക്ക് വിളിച്ചുവരുത്തി നഗ്നനൃത്തം ചെയ്യിക്കുക, കുട്ടികളെ ഒപ്പമിരുത്തി മദ്യപിക്കുക, അശ്ലീലദൃശ്യങ്ങൾ കാണിക്കുക, ലൈഗിംക ദുരുദ്ദേശത്തോടെ സംസാരിക്കുക തുടങ്ങിയ നിരവധി പരാതികളാണ് ഇയാൾക്കെതിരെ ഉയർന്നത്. പോക്സോ കേസാണ് ബാബയ്ക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്തത്. സ്കൂളിലെ പൂർവ വിദ്യാർഥികളുടെ പരാതിയിൽ മൂന്നു കേസുകൾ നേരത്തെ രജിസ്റ്റർ ചെയ്തിരുന്നു.അന്വേഷണം സിബിസിഐഡിക്കു കൈമാറിയതോടെ ശിവശങ്കർ ബാബ ചെന്നൈയിൽ നിന്ന് മുങ്ങുകയായിരുന്നു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിവരം ലഭിച്ചതിനെതുടർന്ന് സിബിസിഐഡി സംഘം അങ്ങോട്ടേക്ക് തിരിച്ചു. എന്നാൽ സംഘം എത്തുന്നതിനു മുന്പേ ആശുപത്രിയിൽ…

Read More