ഗുണ്ടാ പക! കൊച്ചിയിൽ യുവാവിനെ നഗ്നനാക്കി മർദിച്ചു; ഇയാള്‍ കുപ്രസിദ്ധ ഗുണ്ട നേതതാവ് മരട് അനീഷിന്‍റെ സുഹൃത്താണ്

കൊച്ചി: ഗുണ്ടാ പകയില്‍ യുവാവിനു ക്രൂരമര്‍ദനം. മാവേലിക്കര സ്വദേശി ജോണി ആന്‍റണിക്കാണ് മര്‍ദനമേറ്റത്. ഇയാള്‍ കുപ്രസിദ്ധ ഗുണ്ട നേതതാവ് മരട് അനീഷിന്‍റെ സുഹൃത്താണ്. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശികളായ തമ്മനം ഫൈസല്‍ (ആലുവ ഫൈസല്‍), സുബ്ബരാജ്, സുന്ദരന്‍, അനൂപ് എന്നിവര്‍ക്കെതിരേ എറണാകുളം സൗത്ത് പോലീസ് കേസെടുത്തു. പ്രതികള്‍ ഒളിവിലാണ്. കഴിഞ്ഞ 11 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കടവന്ത്ര ചെലവന്നൂരിലെ മരണവീട്ടില്‍ ഒരു സുഹൃത്തിനൊപ്പം എത്തിയതായിരുന്നു ജോണി ആന്‍റണി. ഇയാളെ അവിടെനിന്ന് തമ്മനം ഫൈസലിന്‍റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്നു ചളിക്കവട്ടത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ചു മര്‍ദിച്ചു. പിന്നീട് അങ്കമാലിയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് നഗ്നനാക്കി ക്രൂരമായി മര്‍ദനം തുടർന്നു. അവശനിലയിലായ യുവാവിനെ ഒടുവിൽ ആലുവയിലെ ആശുപത്രിയില്‍ എത്തിച്ചശേഷം ഗുണ്ടാ സംഘം മടങ്ങിയെന്നാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വാരിയെല്ലുകള്‍ക്ക് പരിക്കേറ്റ ജോണി ആന്‍റണി ചികിത്സയിലാണ്. എറണാകുളം സൗത്ത് പോലീസ്…

Read More

ക്ഷയം(2)ക്ഷയരോഗചികിത്സ എങ്ങനെ, എവിടെ നിന്ന്‍?

ക്ഷയരോഗ പരിശോധനകളും ചികിത്സയും പൂർണമായും സൗജന്യമാണ്. ഇതിൽ നിന്നു തന്നെ വ്യക്തമാണ് ക്ഷയരോഗമെന്ന മഹാവിപത്ത് തുടച്ചുനീക്കേണ്ടതിന്‍റെ പ്രാധാന്യം. ക്ഷയരോഗ ചികിത്സ 6-8 മാസം വരെ നീണ്ടുനിൽക്കുന്ന ചികിത്സയാണ്. പുതുക്കിയ ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടിയുടെ ക്ഷയരോഗ ചികിത്സാ പദ്ധതിയെ ഡോട് (ഡയക്റ്റ്‌ലി ഒബ്സേർവ്ഡ് തെറാപ്പി)എന്നു പറയുന്നു. എന്താണ് ഡോട് ചികിത്സരോഗിക്കു സൗകര്യമായ സമയത്തും സ്ഥലത്തും വച്ച് ഒരു ആരോഗ്യപ്രവർത്തകന്‍റെയോ സുഹൃത്തിന്‍റെയോ കുടുംബാംഗത്തിന്‍റെയോ (ട്രീറ്റ്മെന്‍റ് സപ്പോർട്ടർ) നേരിട്ടുള്ള നിരീക്ഷണത്തിൽ എല്ലാ ദിവസവും മരുന്നുകൾ നല്കുന്ന രീതിയാണ് ഡോട്. ക്ഷയരോഗചികിത്സ കൃത്യമായി എടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി രോഗം ഭേദമാക്കുകയാണു ലക്ഷ്യം. ചികിത്സ സൗജന്യംഎല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ഷയരോഗ ചികിത്സ ലഭ്യമാണ്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്കും സൗജന്യമരുന്നുകൾ എത്തിച്ചുകൊടുക്കുന്നതിനുള്ള സംവിധാനവും നടപ്പാക്കിവരുന്നു. മരുന്നു മുടക്കിയാൽ പ്രശ്നമുണ്ടോ? ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ കോഴ്സ് പൂർത്തിയാകും വരെ കൃത്യമായി കഴിക്കേണ്ടതു പ്രധാനമാണ്. മരുന്നുകൾ…

Read More

ഉറുമ്പരിച്ച നിലയിൽ കണ്ടെത്തിയ അമേരിക്കൻ സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നാട്ടിലെത്തിക്കാൻ അമേരിക്കൻ എംബസിയുമായി ബന്ധപ്പെടും

കോവളം : കോവളത്ത് ഉറുമ്പരിച്ച നിലയിൽ കണ്ടെത്തിയ അമേരിക്കൻ സ്വദേശിയായ വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവളം പീകോക്ക് റോഡിലെ സ്വകാര്യ ലോഡ്ജിൽ താമസിക്കുന്ന ഇർവിൻ ഫോക്സ്(80) നെയാണ് ഉറുമ്പരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ ജീവനക്കാരാണ് ഇദ്ദേഹത്തെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തെ തിരികെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് അധികൃതർ അമേരിക്കൻ എംബസിയുമായി ബന്ധപ്പെടും. കൊല്ലം വള്ളിക്കാവ് മാതാ അമൃതാനന്ദമയി മഠത്തിലെ അന്തേവാസിയായ ഇയാൾ കഴിഞ്ഞ മാർച്ച് മുതൽ കോവളത്ത് താമസിച്ച് വരികയായിരുന്നു. പ്രായാധിക്യം കൊണ്ട് കിടപ്പിലായ ഇയാൾക്ക് വിദേശിയായ സഹായി ഉണ്ടായിരുന്നുവെങ്കിലും സഹായി ശ്രീലങ്കയിലേക്ക് പോയതോടെ ഇയാൾ ഒറ്റയ്ക്കാകുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി പൂർണമായും കിടപ്പിലായ വയോധികന് ആഹാരവും മരുന്നും നൽകാൻ പോലും ആരും ഇല്ലാത്ത അവസ്ഥയായിരുന്നു. ഇതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച കോവളം പോലീസ് സ്റ്റേഷനിൽ നിന്നും ബീറ്റിനെത്തിയ ടി.ബിജു, പ്രീതാലക്ഷ്മി എന്നിവരാണ് അമേരിക്കൻ വയോധികന്‍റെ ദുരിതാവസ്ഥ കണ്ടത്.…

Read More

ക്രിമിനലുകള്‍ക്ക് പിന്നാലെ ‘പറക്കും തളിക’ ! പത്തു കോടി രൂപയുടെ പദ്ധതിയുടെ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു

കെ.ഷിന്‍റുലാല്‍ കോഴിക്കോട് : സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരെ പറന്ന് നിരീക്ഷിക്കാന്‍ ആഭ്യന്തരവകുപ്പ്. ജയിലുകളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗമുള്‍പ്പെടെ ഗുരുതരമായ കൃത്യവിലോപം തുടരുന്ന സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കാനുള്ള പദ്ധതി ജയില്‍വകുപ്പ് തയാറാക്കിയത്. 1.5 കോടി രൂപ ചെലവില്‍ ഡ്രോണ്‍ കാമറ വാങ്ങി പരിശോധന നടത്താനാണ് ജയില്‍വകുപ്പിന്റെ പദ്ധതി. രാഷ്ട്രീയ തടവുകാരും തീവ്രവാദികളും ലഹരിമാഫിയയുമുള്‍പ്പെടെ ‘തഴച്ച് വളരുന്ന’ ജയിലുകളിലെ എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും കണ്ടെത്താനും നടപടി സ്വീകരിക്കാനും ഇത്തരം നിരീക്ഷണങ്ങളിലൂടെ സാധിക്കുമെന്നാണ് ജയില്‍വകുപ്പിന്‍റെ റിപ്പോര്‍ട്ട്. ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ധനകാര്യവകുപ്പിന് കൈമാറി. അടുത്താഴ്ച പ്ലാനിംഗ് ബോര്‍ഡ് ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലും ചീമേനി അതീവ സുരക്ഷാ ജയില്‍, നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കാനുദ്യേശിക്കുന്നത്. ഇതിന് പുറമേ ജയില്‍വാര്‍ഡന്‍മാരുടെ ശരീരത്തില്‍ ഘടിപ്പിക്കുന്ന കാമറയും എക്‌സറേ ബാഗേജ് സ്‌കാനറും ഫുള്‍ബോഡി സ്‌കാനറും മെറ്റല്‍ ഡിറ്റക്ടറും വാങ്ങാനും…

Read More

അച്ഛന്‍ പ്രവര്‍ത്തിച്ച അതേ മേഖലയില്‍ മക്കള്‍ തിളങ്ങുമ്പോൾ…

അമ്മയുടെ റോള്‍ നിസാരപ്പെട്ടതല്ല. അമ്മ വളരെ ധൈര്യമുള്ള ലേഡിയാണ്. അങ്ങനെയുള്ളൊരാള്‍ കൂടെ നില്‍ക്കുമ്പോള്‍ നമുക്കുണ്ടാവുന്ന ശക്തി വളരെ വലുതാണ്. അമ്മ ആ സമയത്ത് ധൈര്യമായി ഞങ്ങളോടൊപ്പം നിന്നതുകൊണ്ടാണ് ഞങ്ങള്‍ക്ക് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയത്. അന്നത്തെപ്പോലെയുള്ള സപ്പോര്‍ട്ട് ഇപ്പോഴുമുണ്ട്. എപ്പോഴും വിളിക്കും. പിള്ളേരെയൊന്നും കാണാന്‍ പറ്റുന്നില്ലല്ലോയെന്നാണ് അമ്മയുടെ പരാതി. എല്ലാവരും ഓരോ സ്ഥലത്താണ്, എന്നാലും സമയം കിട്ടുമ്പോള്‍ അവിടെ പോയി അമ്മയെ കാണാറുണ്ട്. അച്ഛനെ മിസ് ചെയ്യുന്നുണ്ട്. ഓരോ വിജയം വരുമ്പോഴും അച്ഛനുണ്ടായിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കാറുണ്ട്. അച്ഛന്‍ പ്രവര്‍ത്തിച്ച അതേ മേഖലയില്‍ മക്കള്‍ തിളങ്ങുന്നതു കണ്ടാല്‍ അച്ഛന് സന്തോഷമാവും. അത്രത്തോളം ഓർമകൾ നല്‍കിയാണ് അച്ഛന്‍ പോയത്.അധികം സംസാരിക്കാറില്ല, സ്ട്രിക്ടായ ആളാണെന്നാണ് അച്ഛനെക്കുറിച്ച് പൊതുവെ പറയാറുള്ളത്. എന്നാല്‍ വീട്ടില്‍ അച്ഛന്‍ വേറൊരാളാണ്. -ഇന്ദ്രജിത്ത്

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും യുവാവും സെമിത്തേരിയിൽ അതും സ്‌കൂള്‍ യൂണിഫോമില്‍ ! നാട്ടുകാർ ഞെട്ടി

കോട്ടയം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയേയും യുവാവിനെയും ഒരുമിച്ചു സെമിത്തേരിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി. ഇന്നു രാവിലെ 7.30നാണ് പാന്പാടിക്കു സമീപ പ്രദേശത്തുള്ള ഒരു പള്ളിയുടെ സെമിത്തേരിയിൽ സ്കൂൾ യൂണിഫോമണിഞ്ഞ് പെണ്‍കുട്ടിയേയും യുവാവിനെയും കണ്ടെത്തിയത്. ഏറെ നേരമായി ഇരുവരും സെമിത്തേരിയിൽ ചെലവഴിക്കുന്നതു ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ പള്ളി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. എപ്പോഴാണ് ഇവർ സെമിത്തേരയിൽ എത്തിയതെന്ന് കാര്യം വ്യക്തമല്ല. ഇതോടെ നാട്ടുകാർ സംഘടിച്ചെത്തി ഇവരോട് വിവരങ്ങൾ ചോദിച്ചു. ഇതോടെയാണ് യൂണിഫോമണിഞ്ഞ പെണ്‍കുട്ടി പാന്പാടിയ്ക്കു സമീപ പ്രദേശത്തുള്ള സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയാണെന്ന് മനസിലായത്. നാട്ടുകാർ ഇടപെട്ട് ഇരുവരെയും ഇവിടെ നിന്നും പറഞ്ഞുവിടുകയായിരുന്നു.

Read More

വിക്കി-കത്രീന വിവാഹം ഉടൻ?

ബോളിവുഡ് കാത്തിരിക്കുന്ന താരവിവാഹമാണ് കത്രീന കെയ്ഫിന്‍റെയും വിക്കി കൗശലിന്‍റെയും. ഈ ഡിസംബറില്‍ ഇവര്‍ വിവാഹിതരാകുമെന്നും അതിന്‍റെ മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്. വിവാഹത്തിന്‍റെ മുന്നോടിയായി വിക്കി ജുഹുവില്‍ ഒരു അപ്പാര്‍ട്മെന്‍റ് എടുത്തെന്നും കത്രീന തന്‍റെ പേര് മാറ്റി കത്രീന കൗശല്‍ എന്നാക്കാന്‍ ഒരുങ്ങുമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കത്രീന കെയ്ഫ്-വിക്കി കൗശല്‍ താരവിവാഹമാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോളിവുഡ് വിവാഹമായി ആരാധകര്‍ കാത്തിരിക്കുന്നത്. ഇവരുടെ വിവാഹം ഡിസംബറില്‍ രാജസ്ഥാനില്‍ നടക്കുമെന്നും അതിന്‍റെ മുന്നൊരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുവെന്നും കേള്‍ക്കുന്നുണ്ട്. വിവാഹക്ഷണങ്ങള്‍ അയച്ചെന്നും അതിഥികളോട് തീയതികള്‍ ഓര്‍ക്കാനും അവരുടെ താമസസൗകര്യങ്ങള്‍ ക്രമീകരിച്ചെന്നുമൊക്കെ വാര്‍ത്തകളുണ്ട്. തന്‍റെ വരാനിരിക്കുന്ന ചിത്രമായ സ്പൈ ത്രില്ലര്‍ ഡ്രാമയായ ടൈഗര്‍ 3 യുടെ നിര്‍മാതാക്കളെ ഇതറിയിച്ചെന്നും പേര് കത്രീന കൗശല്‍ എന്നാക്കാന്‍ പറഞ്ഞെന്നുമാണ് കേള്‍ക്കുന്നത്. വിവാഹത്തിനു മുന്നോടിയായി വിക്കി മുംബൈയിലെ ജുഹുവിലുള്ള അള്‍ട്രാ ലക്ഷുറിയസ് ബില്‍ഡിങ്ങിലെ എട്ടാമത്തെ…

Read More

രണ്‍വീറിന്‍റെ നായിക ആകേണ്ടത് ആലിയ അല്ല, ഞാനാണ്!

ബോളിവുഡിലെ സൂപ്പര്‍നായികയാണ് ദീപിക പദുക്കോണ്‍. താരത്തില്‍ നിന്നു സൂപ്പര്‍താരത്തിലേക്കുള്ള ദീപികയുടെ വളര്‍ച്ചയില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമുള്ള സംവിധായകനാണ് സഞ്ജയ് ലീല ബന്‍സാലി. ഇരുവരും ഒരുമിച്ച ചിത്രങ്ങളെല്ലാം വന്‍ വിജയങ്ങളും ആയിരുന്നു.ചിത്രങ്ങളിലെ ദീപികയുടെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സഞ്ജയ് ലീല ബന്‍സാലിയോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കാനുള്ള തന്‍റെ ആഗ്രഹം അറിയിച്ചിരിക്കുകയാണ് ദീപിക. എന്നാൽ ഈ ആഗ്രഹം സഞ്ജയ് ലീല ബന്‍സാലിക്ക് ഇല്ലെന്നതാണ് രസകരമായ വാർത്ത. ബന്‍സാലിയുടെ പുതിയ സിനിമയായ ബൈജു ബാവ്രയില്‍ നായികയാകാന്‍ ദീപികയ്ക്ക് താല്‍പര്യമുണ്ട്. രണ്‍വീര്‍ സിംഗാണ് ചിത്രത്തിലെ നായകന്‍. നേരത്തെ ബന്‍സാലിയുടെ രാം ലീല, ബാജിറാവു മസ്താനി, പത്മാവത് എന്നീ ചിത്രങ്ങളില്‍ ഇരുവരും അഭിനയിച്ചിരുന്നു. നാലാമതും രണ്‍വീറിനൊപ്പം ബന്‍സാലി ചിത്രത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹമാണ് ദീപിക അറിയിച്ചിരിക്കുന്നത്. എന്നാല്‍, ബന്‍സാലി രണ്‍വീറിന്‍റെ നായികയായി മനസില്‍ കണ്ടിരിക്കുന്നത് ആലിയ ഭട്ടിനെയാണ്. ആലിയയെ നായികയാക്കി ഗംഗുഭായ് കത്തിയവാഡി എന്ന ചിത്രം…

Read More

ഹോട്ടലില്‍ ചെന്ന് ആവശ്യമുള്ള ഭക്ഷണം കഴിച്ചാല്‍ പോരേ ! എന്തിനാണ് ഹലാല്‍ ബോര്‍ഡ്; വിമര്‍ശനവുമായി എംഎം ഹസന്‍…

ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡ് വയ്ക്കുന്നതിനെ വിമര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡുകള്‍ വയ്ക്കുന്നത് എന്തിനാണെന്ന് ഹസന്‍ ചോദിച്ചു. ഹോട്ടലുകളില്‍ ചെന്ന് ആവശ്യമുള്ള ഭക്ഷണം കഴിച്ചാല്‍ പോരേയെന്നും അദ്ദേഹം ചോദിച്ചു. ഹലാലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആളുകള്‍ ചേരി തിരിയുന്ന സാഹചര്യത്തിലാണ് ഹസനും ഹലാല്‍ സംസ്‌കാരത്തിനെതിരെ പരസ്യമായി രംഗത്ത് വന്നത്. എന്നാല്‍ ഹലാല്‍ വിവാദം കേരളത്തിന്റെ മതമൈത്രി തകര്‍ക്കാനുള്ള നീക്കമാണെന്നായിരുന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ വാദം. സമൂഹത്തെ മതപരമായി ചേരിതിരിക്കാനാണ് ആര്‍എസ്എസിന്റെ നീക്കമെന്നും, ഇതിനെ കേരള സമൂഹം ഒരു തരത്തിലും അംഗീകരിക്കില്ലെന്നുമായിരുന്നു കോടിയേരിയുടെ വാദം.

Read More

നമുക്ക് ഒളിച്ചോടാൻ കഴിയുകയില്ല! യുഎസിൽ കോവിഡ് കേസുകൾ വർധിക്കുന്നു; പ്രതിദിന രോഗികൾ 100,000 കടന്നു

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ കഴിഞ്ഞ ആഴ്ചത്തെ കണക്കനുസരിച്ച് വീണ്ടും കോവിഡ് രോഗികൾ വർധിച്ചു വരുന്നതായി യുഎസ് ഗവണ്‍മെന്‍റ് ചീഫ് മെഡിക്കൽ അഡ്വൈസർ ഡോ. ആന്‍റണി ഫൗഡി മുന്നറിയിപ്പു നൽകി. തിങ്കളാഴ്ച മുതൽ താങ്ക്സ് ഗിവിങ്ങിനോടനുബന്ധിച്ചുള്ള ഒഴിവുകളും കോവിഡ് കേസുകൾ അപകടകരമായ രീതിയിൽ വർധിക്കാൻ സാധ്യതയുണ്ടെന്നും ഫൗഡി പറഞ്ഞു. കഴിഞ്ഞ ആഴ്ചയിൽ അമേരിക്കയിലെ പ്രതിദിന കോവിഡ് കേസുകൾ 100,000 ആയി വർധിച്ചിട്ടുണ്ട്. ഒഴിവു ദിനങ്ങളിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുകയും, ഇൻഡോർ ആന്‍റ് ഒൗഡോർ ആഘോഷങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നത് കോവിഡ് വ്യാപിക്കുവാൻ ഇടയാകും. അമേരിക്കയിൽ വാക്സിനേഷന് അർഹതയുള്ള 60 മില്യണ്‍ ആളുകൾ ഇതുവരെ വാക്സിനേറ്റ് ചെയ്തിട്ടില്ലെന്നതും ഗൗരവമായി കണക്കാക്കണമെന്നും ഫൗഡി പറഞ്ഞു. വൈറസ് നമുക്ക് ചുറ്റും ഇപ്പോഴും കറങ്ങി കിടപ്പുണ്ട്. ഈ യാഥാർഥ്യത്തിൽ നിന്നും നമുക്ക് ഒളിച്ചോടാൻ കഴിയുകയില്ല. ഇതിനു ഏക പരിഹാരമാർഗം വാക്സിനേറ്റ് ചെയ്യുക എന്നതുമാത്രമാണ്. ലഭ്യമായ…

Read More