ആ സംഭവത്തിനുശേഷം പെണ്‍കുട്ടിക്ക് സ്‌കൂളില്‍ നിന്നു ടിസി നല്‍കി! പീഡനത്തിനിരയായ 17കാരിക്ക് പ്ലസ് ടു പഠനത്തിന് അവസരം നിഷേധിച്ചെന്ന് അമ്മ

കൊച്ചി: ലൈംഗികാതിക്രമത്തിനിരയായ 17കാരിക്ക് ഹയര്‍ സെക്കന്‍ഡറി പഠനത്തിന് അവസരം നിഷേധിച്ചെന്നാരോപിച്ച് അമ്മ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടി. നെയ്യാറ്റിന്‍കരയിലെ ചില്‍ഡ്രന്‍സ് ഹോമില്‍ അന്തേവാസിയായിരുന്ന പെണ്‍കുട്ടി എയ്ഡഡ് സ്‌കൂളിലാണ് ഹയര്‍ സെക്കന്‍ഡറി കോഴ്‌സിനു ചേര്‍ന്നത്. ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനിടെ പെണ്‍കുട്ടിയെ ഒരാള്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് സ്‌കൂളില്‍ നിന്നു ടിസി നല്‍കി. മാവേലിക്കരയിലെ ഒരു വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടര്‍പഠനത്തിന് അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ നടപടി സ്വീകരിച്ചില്ലെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നല്‍കിയ അപേക്ഷ ഫലം കണ്ടില്ലെന്നും ഹര്‍ജിക്കാരി ആരോപിക്കുന്നു.

Read More

വൃക്ക വിൽക്കാൻ വിസമ്മതിച്ച ഭാര്യയെ ചിരവ കൊണ്ടടിച്ച ഭർത്താവ് കുടുങ്ങി! ഞെട്ടിക്കുന്ന സംഭവം വിഴിഞ്ഞത്ത്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

വിഴിഞ്ഞം: വൃക്ക വിൽക്കാൻ വിസമ്മതിച്ച ഭാര്യയെ മർദിച്ചവശയാക്കിയ ഭർത്താവ് അറസ്റ്റിൽ. വിഴിഞ്ഞം കിടാരക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന കോട്ടപ്പുറം കുഴിവിള പുരയിടത്തിൽ സുജയുടെ പരാതിയിലാണ് ഭർത്താവ് സാജനെ (41) പോലീസ് അറസ്റ്റു ചെയ്തത്. ഭാര്യയെ ചിരവകൊണ്ട് മർദിക്കുന്നതിനിടെ ആക്രമണം തടയാനെത്തിയ മാനസിക വെല്ലുവിളി നേരിടുന്ന മക്കളെയും ഇയാൾ മർദിച്ചതായി പരാതിയിൽ പറയുന്നു. ഏതാനും ദിവസം മുൻപ് വിഴിഞ്ഞം മുള്ളുവിളക്കടുത്ത് സുജയും കുടുംബവും 25000 രൂപ അഡ്വാൻസിലും 3000 രൂപ മാസ വാടകയ്ക്കുമായി താമസിക്കാൻ ഒരു വീട് ഏർപ്പാടാക്കിയിരുന്നു. ഇതിന്‍റെ അഡ്വാൻസ് ഇന്നു വൈകുന്നേരം നൽകണമെന്ന് വീട്ടുടമ ആവശ്യപ്പെട്ടിരുന്നു. സുജ ഇത് സാജനെ അറിയിച്ചു. ഇതിനിടയിൽ സുജയുടെ വൃക്കകളിലൊന്ന് ഒൻപത് ലക്ഷം രൂപയ്ക്ക് വിൽക്കുന്നതിന് തൃശൂരിലെ ഒരു ഏജന്‍റുമായി സാജൻ കരാർ ഉണ്ടാക്കിയിരുന്നു.  ഇതനുസരിച്ച് വേണ്ട പരിശോധനകൾ നടത്തി കഴിഞ്ഞ 25 ന് ഇവർ തിരികെയെത്തിയിരുന്നു. ബാങ്കിലൂടെ പണമിടാമെന്ന് ഏജന്‍റ്…

Read More

സ്ത്രീധനമായി 45 ലക്ഷം രൂപ ഭർതൃവീട്ടുകാർ ചോദിച്ചിരുന്നു..! ഭർതൃഗൃഹത്തിൽ മോഫിയ നേരിട്ടത് കൊടിയ പീഡനം

ആലുവ: ജീവനൊടുക്കിയ നിയമ വിദ്യാർഥിനി മോഫിയ പർവീൺ ഭർതൃഗൃഹത്തിൽ നേരിട്ടത് കൊടിയ പീഡനങ്ങളെന്നു പോലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്. പെൺകുട്ടിയെ മനോരോഗിയായി ചിത്രീകരിക്കാൻ ശ്രമിച്ചതായും ഭർത്താവ് സുഹൈൽ ലൈംഗീക വൈകൃതങ്ങൾക്ക് അടിമയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായ സുഹൈലിനെയും ഇയാളുടെ മാതാപിതാക്കളെയും റിമാൻഡ് ചെയ്യാനായി കോടതിയിൽ പോലീസ് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. സ്ത്രീധനമായി 45 ലക്ഷം രൂപ ഭർതൃവീട്ടുകാർ ചോദിച്ചിരുന്നു. മോഫിയയുമായുള്ള വിവാഹബന്ധം വേർപെടുത്താൻ ഇസ്‌ലാം മതാചാരപ്രകാരം ഭർത്താവ് മഹല്ല് കമ്മിറ്റിയെ സമീപിക്കുകയും ചെയ്തിരുന്നു.  വേറെ വിവാഹം കഴിക്കുമെന്ന സുഹൈലിന്‍റെ ഭീഷണിയടക്കമുള്ള മാനസികവും ശാരീരികവുമായ പീഡനങ്ങളാണ് മോഫിയയെ ആത്മഹത്യയിലേക്കു നയിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

Read More

ഒമിക്രോണ്‍! പുതിയ കോവിഡ് വൈറസ്; തീവ്ര വ്യാപന ശേഷി; ആശങ്കപ്പെടുത്തുന്ന വകഭേദമെന്ന് ഡബ്ല്യുഎച്ച്ഒ

ജനീവ: ദക്ഷിണാഫ്രിക്കയിൽ അടുത്തിടെ കണ്ടെത്തിയ കൊറോണ വകഭേദം ബി.1.1.529ന് ഒമിക്രോണ്‍ എന്ന് നാമകരണം ചെയ്ത് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണ്‍ ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. യഥാർത്ഥ കൊറോണ വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോണ്‍ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യത കൂടുതലാണ്. ദക്ഷിണാഫ്രിക്കയ്ക്കു പുറമേ ഹോംഗോങ്ങിലും യൂറോപ്പിലും ഒമിക്രോണിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു. ബെൽജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പിന്നാലെ അമേരിക്ക, യുകെ, ,ജപ്പാൻ, സിംഗപ്പൂർ , യുഎഇ , ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം പ്രഖ്യാപിച്ചു.

Read More