തിരുവനന്തപുരത്ത് പെയ്തിറങ്ങിയത് കനത്ത മഴ;   മലവെള്ളപ്പാച്ചിലിൽ ആയിരവില്ലി ക്ഷേത്രത്തിലെ വിഗ്രഹം ഉൾപ്പെടെ എല്ലാം ഒഴുകിപ്പോയി

നെടുമങ്ങാട്: ഇന്നലെയുണ്ടായ മലവെള്ളപ്പാച്ചിലിൽ ചെറുമഞ്ചൽ ആയിരവില്ലി തമ്പുരാൻ ക്ഷേത്രത്തിൽ വ്യാപക നാശം. വെള്ളപ്പാച്ചിലിൽ ക്ഷേത്രത്തിന്‍റെ ചുറ്റുമതിൽ തകർന്നു . കാണിക്കവഞ്ചി, വിളക്കുകൾ, വിഗ്രഹങ്ങൾ എന്നിവ ഒഴുകിപ്പോയി. മൂന്ന് ലക്ഷത്തിലധികം രൂപയുടെ നാശം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. പുറുത്തിപ്പാറ പഞ്ചായത്ത് സ്റ്റേഡിയത്തിലെ ഒരു വശത്തെ കരിങ്കൽ കെട്ട് തകർന്നു റിവൈവൽ സെൻട്രൽ ചർച്ചിന്‍റെ സമീപത്തേക്ക് വീണു. മൈതാനത്തിന്‍റെ ഒരു ഭാഗം തകർന്ന് പള്ളിയിലും സമീപത്തെ ഒരു വീട്ടിലും വെള്ളംകയറി. കരുംകുളം ശിവക്ഷേത്രത്തിൽ വെള്ളം കയറിവിഴിഞ്ഞം: ഇന്നലെ പെയ്ത കനത്ത മഴയിൽ വിഴിഞ്ഞം മേഖലയിൽ വ്യാപക നാശം. കരുംകുളം ശിവക്ഷേത്രം വെള്ളത്തിൽ മുങ്ങി. നേരത്തെയുള്ള മഴയിൽ ഉയർന്ന വെള്ളം കെട്ടിക്കിടന്ന് പൂജാതി കർമ്മങ്ങളെ വരെ ബാധിച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും വെള്ളം കയറിയത്. നിലവിൽശ്രീകോവിലിനുള്ളിലും വെള്ളം കയറിയിട്ടുണ്ട്. ക്ഷേത്ര പൂജാരി ഊട്ടുപുരയിൽ നിന്നും തടികൾ കെട്ടിയ പാലത്തിലൂടെയാണ് ശ്രീകോവിലെത്തുന്നത്. പൊതുമരാമത്ത് വകുപ്പിന്‍റെ…

Read More

കാനഡയിൽ ഒരു ജോലി  ഒഴിവുണ്ട്; 9 ലക്ഷം വാങ്ങി മുങ്ങിയ ട്രാവൽസ് ഉടമ മുജീബ് റഹ്മാനെ കുടുക്കി പോലീസ്

മെഡിക്കൽകോളജ്: കാനഡയിലേക്കുള്ള വിസ വാഗ്ദാനം ചെയ്ത് ഒമ്പതര ലക്ഷം രൂപ തട്ടിയെടുത്ത ട്രാവൽസ് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടം റിയ ട്രാവൽ സൊല്യൂഷൻസ് ഉടമ കവടിയാർ ഗോൾഫ് ലിങ്ക്സ് നീലിമ വീട്ടിൽ മുജീബ് റഹ്മാൻ (43)നെയാണ് മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. നെട്ടയം സ്വദേശിനി ശിവലക്ഷ്മിയ്ക്ക് കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് നാല് ലക്ഷം രൂപയും അവരുടെ പരിചയക്കാരിക്കും ബന്ധുക്കൾക്കും ഫാമിലി വിസ നൽകാമെന്ന് പറഞ്ഞ് അഞ്ചര ലക്ഷം രൂപയും ഉൾപ്പെടെ ഒമ്പതര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വിസാ തട്ടിപ്പ് കേസുകള്‍ നിലവിലുണ്ടെന്നും നിരവധിപേരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത് ഇയാൾ ആഡംബരജീവിതമാണ് നയിച്ചു വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. മെഡിക്കൽകോളജ് എസ്എച്ച്ഒ ഹരിലാലിന്‍റെ നേതൃത്വത്തിൽ എസ്ഐമാരായ പ്രശാന്ത്, രതീഷ്, പ്രിയ, എഎസ്ഐ സാദത്ത്, എസ്‌സിപിഒമാരായ…

Read More

ജനങ്ങൾക്ക് ബിജെപിയിലുള്ളത് അചഞ്ചലമായ വിശ്വാസമെന്ന് അമിത് ഷാ

  ന്യൂഡൽഹി: ബിജെപിയോടുള്ള ജനങ്ങളുടെ അചഞ്ചലമായ വിശ്വാസമാണ് ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിജയമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.  ത്രിപുരയിലെ വൻ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളിലും ക്ഷേമ പരിപാടികളിലും ജനങ്ങൾക്കുള്ള വിശ്വാസമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ വിജയം സമ്മാനിച്ചതിന് വോട്ടർമാർക്ക് നന്ദി. ബിജെപിയുടെ വികസന രാഷ്ട്രീയത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇന്ന് തെളിഞ്ഞത്. ഇത് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അമിത്ഷാ വ്യക്തമാക്കി.

Read More

കേരളം പൊരുതി വീണു

കോഴിക്കോട്: ദേശീയ വനിതാ ഫുട്ബോളില്‍ കന്നിക്കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ കേരളം ആദ്യ മത്സരത്തിൽ പൊരുതിവീണു. ഗ്രൂപ്പ് ജിയിലെ പോരാട്ടത്തില്‍ കരുത്തരായ മിസോറമാണു രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് ആതിഥേയരെ കീഴടക്കിയത്. 90-ാം മിനിറ്റിലായിരുന്നു മിസോറം വിജയഗോള്‍ കണ്ടെത്തിയത്. പെനല്‍റ്റി കിക്കിലൂടെ ഗോകുലം കേരള മുന്‍ താരം ഗ്രെയ്സ് (39’) മിസോറമിനായി ആദ്യഗോള്‍ നേടി. എന്നാൽ, പ്രതിരോധതാരങ്ങളായ കെ.വി. അതുല്യ (44’), ഫെമിന രാജ് (45’) എന്നിവരിലൂടെ കേരളം 2-1നു മുന്നിൽ കടന്നു. ലീഡുമായി രണ്ടാം പകുതിക്കിറങ്ങിയ കേരളത്തിനെ എലിസബത്തിലൂടെ (79’) മിസോറം സമനിലയിൽ പിടിച്ചു. തുടർന്ന് 90-ാം മിനിറ്റിൽ ലാല്‍നുന്‍സുമിയിലൂടെ വിജയം സ്വന്തമാക്കി.മധ്യനിര താരവും ക്യാപ്റ്റനുമായ ടി.നിഖില 30-ാം മിനിറ്റിൽ പരിക്കേറ്റുപിന്‍വാങ്ങിയതു കേരളത്തിനു തിരിച്ചടിയായി. 18-ാം മിനിറ്റില്‍ മിസോറമിനു ലഭിച്ച പെനല്‍റ്റി എലിസബത്ത് നഷ്ടപ്പെടുത്തിയിരുന്നു. നാളെ ഉത്തരാഖണ്ഡിനെതിരേയാണു കേരളത്തിന്‍റെ അടുത്ത മത്സരം. ഗ്രൂപ്പ് എഫില്‍ ഗോള്‍മഴ പെയ്യിച്ച് ഒഡീഷ…

Read More

ഒമിക്രോൺ കാനഡയിലും; രാജ്യത്ത് ജാഗ്രതാ നിർദേശം; വൈറസ് കണ്ടെത്തിയത് നൈജീരിയയിൽ നിന്നെത്തിയ യാത്രക്കാരിൽ

  ടൊറന്‍റോ: ഒമിക്രോൺ വൈറസ് വകഭേദം മൂലമുള്ള കോവിഡ് ബാധ കാനഡയിലും കണ്ടെത്തി. നൈജീരിയയിൽ നിന്നെത്തിയ രണ്ടു യാത്രക്കാരിലാണ് ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റിയതായും ഇവരുമായി സമ്പർക്കമുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കാനഡ ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് ജാഗ്രതാ നിർദേശം നൽകിയ കനേഡിയൻ ഭരണകൂടം ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് യാത്രാ വിലക്കും ഏർപ്പെടുത്തി. യൂറോപ്യൻ രാജ്യങ്ങളിൽ ആദ്യമായി ഒമിക്രോൺ ബാധ സ്ഥിരീകരിച്ചതോടെ അമേരിക്കയും പരിശോധന കർശനമാക്കിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, ഓസ്ട്രേലിയ, ജപ്പാൻ, ന്യൂസിലൻഡ്, തായ്‌‌ലൻഡ്, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽനിന്നും ആഫ്രിക്കൻ ഭൂഖണ്ഡത്തിന്‍റെ ദക്ഷിണഭാഗത്തുള്ള രാജ്യങ്ങളിൽനിന്നും വിമാന സർവീസുകൾ നിരോധിച്ചുകഴിഞ്ഞു. ഒമിക്രോൺ വൈറസിനെതിരേ നിലവിലുള്ള കോവിഡ് വാക്സിനുകൾ ഫലപ്രദമാകുമോ എന്നതിൽ ആശങ്ക ശക്തമാണ്.

Read More

വാഹനാപകടം; ഷെയ്ൻ വോണിന് പരിക്ക്

സിഡ്നി: ഓസ്‌ട്രേലിയന്‍ മുന്‍ക്രിക്കറ്റ് താരം ഷെയ്ന്‍ വോണിന് വാഹനാപകടത്തില്‍ പരിക്ക്. മകനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. മകനാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലന്നാണ് സൂചന. ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന ആഷസ് സീരിസില്‍ വോണ്‍ കമന്‍റേറ്ററാണ്. അതിനുമുന്‍പ് പരിക്ക് ഭേദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

സുനിലിന്‍റെ നവോത്ഥാന സൂത്രപ്പണികൾ ഒന്നും നടന്നില്ല; വിദ്യാർഥിനിയെ പീഡിപ്പിച്ച സിപിഎം നേതാവ് അറസ്റ്റിൽ; പാർട്ടി ചെയ്തതു കണ്ടോ..!

  പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. സിപിഎം പാലക്കാട് എലപ്പുള്ളി പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറി എം. സുനിലാണ് അറസ്റ്റിലായത്. വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റിലായതിനു പിന്നാലെ സുനിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സിപിഎം എലപ്പുള്ളി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അറിയിച്ചുപ്രതി റിമാന്‍ഡിലാണ്. കഴിഞ്ഞ ദിവസം തിരുവല്ലയിൽ പാർട്ടി പ്രവർത്തകയെ പീഡിപ്പിച്ചു നഗ്ന ചിത്രം പ്രചരിപ്പിച്ചു എന്ന കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും ഡിവൈഎഫ്ഐ നേതാവിനും എതിരേ കേസ് എടുത്തിരുന്നു. നഗ്നദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നു മഹിളാ അസോസിയേഷൻ അംഗമായ വീട്ടമ്മയ്ക്കെതിരേ പാർട്ടി നടപടി സ്വീകരിച്ചിരുന്നു. പൊതുമര്യാദയ്ക്കു ചേരാത്ത വിധമുള്ള ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പാർട്ടി നടപടിയെടുത്തത്.കാറിൽ യാത്ര ചെയ്യവേ മയക്കുമരുന്നു നൽകി പീഡിപ്പിച്ചെന്നാണ് വീട്ടമ്മ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. എന്നാൽ, വീട്ടമ്മ ഇങ്ങനെയൊരു പരാതി പാർട്ടിക്കു മുന്നിൽ ഉന്നയിച്ചിട്ടില്ലെന്നും കേസ് കെട്ടച്ചമച്ചതാണെന്നുമുള്ള നിലപാടിലാണ് പാർട്ടികേന്ദ്രങ്ങൾ.

Read More