കാലവർഷം ഉടൻവരുന്നു! അടുത്ത 48 മണിക്കൂറിനുള്ളിൽ കേരളത്തിൽ കാലവർഷം പെയ്തു തുടങ്ങാൻ സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളിൽ കേരളത്തിൽ കാലവർഷം പെയ്തു തുടങ്ങാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റ് ശക്തമായതും മറ്റ് അനുകൂല സാഹചര്യങ്ങളും നിലനിൽക്കുന്നതിനാൽ കാലവർഷം ഉടൻ പെയ്തു തുടങ്ങുമെന്നാണ് നിലവിലെ വിലയിരുത്തൽ. കാലവർഷത്തിന്‍റെ വരവറയിച്ച് ശനിയാഴ്ച മുതൽ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും രാവിലെ മഴ പെയ്തിരുന്നു. എന്നാൽ സംസ്ഥാനത്തെ 14 മഴമാപിനി കേന്ദ്രങ്ങളിൽ രണ്ടു ദിവസം തുടർച്ചയായി രണ്ടര സെന്‍റീമീറ്ററോ അതിനു മുകളിലോ മഴ പെയ്താൽ മാത്രമേ കാലവർഷമെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഔദ്യോഗികമായി പ്രഖ്യാപിക്കൂ. എന്നാൽ ഇതുവരെ അത്തരത്തിൽ മഴ പെയ്തിട്ടില്ല. അതേസമയം സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഏഴ് ജില്ലകളിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും യെല്ലോ…

Read More

മഹാരാഷ്ട്രയിൽ ഒമിക്രോൺ ഉപവകഭേദം! രോഗികളിൽ കേരളത്തിൽ വന്ന് മടങ്ങിയവരും; രോഗം സ്ഥിരീകരിച്ചത് ഏഴു പേര്‍ക്ക്‌

മുംബൈ: മഹാരാഷ്ട്രയിൽ ഒമിക്രോണിന്‍റെ ഉപവകഭേദം കണ്ടെത്തി. കേരളത്തിൽനിന്നും എത്തിയവരിൽനിന്നുൾപ്പെടെ ഏഴു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബി.എ4, ബി.എ5 വകഭേദങ്ങളാണ് ഇവരിൽ കണ്ടെത്തിയത്. ബി.എ4 വകഭേദം നാല് പേരിലും ബി.എ5 വകഭേദം മൂന്ന് പേരിലും സ്ഥിരീകരിച്ചു. പൂനയിലാണ് ഏഴ് കേസും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരിൽ മൂന്നു പേർ സ്ത്രീകളാണ്. നാല് രോഗികൾ 50 വയസിന് മുകളിലുള്ളവരാണ്, രണ്ട് പേർ 20-40 വയസുള്ളവരാണ്, ഒരു രോഗി ഒമ്പത് വയസുള്ള കുട്ടിയാണ്. പ്രായപൂർത്തിയായ ആറ് പേരും വാക്സിൻ രണ്ട് ഡോസുകളും പൂർത്തിയാക്കവരാണ്. ഒരാൾ ബൂസ്റ്റർ ഷോട്ട് എടുത്തിട്ടുണ്ട്. കുട്ടിക്ക് വാക്സിൻ എടുത്തിട്ടില്ല. ഇവരിൽ രണ്ടുപേർ ദക്ഷിണാഫ്രിക്കയിലേക്കും ബെൽജിയത്തിലേക്കും മൂന്നുപേർ കേരളത്തിലേക്കും കർണാടകയിലേക്കും യാത്ര ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് രോഗികൾക്ക് സമീപകാല യാത്രാ ചരിത്രമില്ല. എല്ലാവർക്കും നേരിയ രോഗലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, വീട്ടിൽ ചികിത്സയിലായിരുന്നു- സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഒമൈക്രോണിന്‍റെ ഉപ-വകഭേദങ്ങൾ ഏപ്രിലിൽ…

Read More

നമ്മുടെ മുഖ്യമന്ത്രിയുടെ അതേ രോഗം ബാധിച്ചയാള്‍ ! മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയില്‍ പോകുന്നതുകൊണ്ട് പുള്ളിക്ക് ക്ഷീണമില്ല…എന്നാല്‍ ഇവരുടെയൊക്കെ അവസ്ഥയോ…ജയിലില്‍ കണ്ട കാഴ്ചകള്‍ വിവരിച്ച് പിസി ജോര്‍ജ്…

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ റിമാന്‍ഡിലായ പിസി ജോര്‍ജ് ജയിലിലെ അനുഭവം വിവരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. തന്നെ പാര്‍പ്പിച്ചിരുന്ന മുറിയുടെ സമീപമുള്ള മുറികളില്‍ ചില തടവുപുള്ളികള്‍ അനുഭവിക്കുന്ന ദയനീയതയാണ് പിസിയുടെ വാക്കുകളില്‍ തെളിയുന്നത്. ജയില്‍ മോചിതനായി നാട്ടില്‍ എത്തിയശേഷം വിവരങ്ങള്‍ തേടി എത്തിയ മാധ്യമങ്ങളോടാണ് ജയിലിലെ ദയനീയ കാഴ്ചകള്‍ പി സി ജോര്‍ജ് വിവരിച്ചത്. ”ഒരു ജയില്‍ മുറിയില്‍ പ്രായം ചെന്ന ഒരു കാര്‍ന്നോരെ കണ്ടു. നടക്കാന്‍ മേല എന്നു പറഞ്ഞു. പേര് ഒക്കെ പറഞ്ഞു. പത്തനംതിട്ട റാന്നിയിലാണ് വീട് എന്നും പറഞ്ഞു. എന്താ അസുഖം എന്നു ചോദിച്ചു. പ്രോസ്റ്റേറ്റ് കാന്‍സര്‍ ആണ് എന്ന് പറഞ്ഞു. നമ്മുടെ മുഖ്യമന്ത്രിയുടെ അതേ രോഗം ബാധിച്ചയാള്‍. മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയില്‍ പോകുന്നതുകൊണ്ട് പുള്ളിക്ക് ക്ഷീണമില്ല. ഇവരുടെ ഒക്കെ അവസ്ഥയോ”, പിസി ജോര്‍ജ് ചോദിക്കുന്നു. പി സി ജോര്‍ജിന്റെ വാക്കുകള്‍ ഇങ്ങനെ……

Read More

മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ചു ! ദളിത് യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കുത്തിക്കൊന്നു…

മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കുത്തിക്കൊന്നു. കര്‍ണാടക കലബുറഗിയില്‍ ആണ് സംഭവം. കലബുറഗി വാഡി നഗരത്തിലെ റെയില്‍വേ മേല്‍പാലത്തില്‍ വച്ചു കഴിഞ്ഞ ബുധനാഴ്ചയാണ് വിജയ കാംബ്ലയെ(25) കുത്തിവീഴ്ത്തിയത്. ഭീമനഗര്‍ സ്വദേശിയാണ് വിജയ. റെയില്‍വേ സ്റ്റേഷനിലെ കന്റീനില്‍ പാചകക്കാരനായ വിജയ കാംബ്ല ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണു കുത്തേറ്റു മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ സഹോദരനും മറ്റൊരാളും അറസ്റ്റിലായി. ശഹാബുദ്ദീന്‍, നവാസ് എന്നിവരാണ് അറസ്റ്റിലായത്. ശഹാബുദ്ദീന്റെ 18 വയസുള്ള സഹോദരിയുമായി വിജയ പ്രണയത്തിലായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് ബന്ധം അവസാനിപ്പിച്ചതായി വിജയ പെണ്‍കുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നു. എന്നാല്‍ ബന്ധം തുടരുന്നതായി അടുത്തിടെ ശഹാബുദ്ദീന്‍ മനസിലാക്കി. ഇത് ചോദിക്കാനാണ് ഇവര്‍ തിങ്കളാഴ്ച രാത്രി റെയില്‍വേ സ്റ്റേഷനിലെത്തിയത്. തര്‍ക്കത്തിനൊടുവില്‍ ശഹാബുദ്ദീന്‍ കത്തിയെടുത്തു കുത്തുകയായിരുന്നു. ആറുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നു ശഹാബുദ്ദീന്റെ സഹോദരി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി. കഴിഞ്ഞ…

Read More

പി.സി. ജോർജ് കേരളത്തിൽ ഒരു പ്രസക്തിയുമില്ലാത്തയാൾ; ജോർജിനെക്കൊണ്ട് ബിജെപിക്ക് ഒരു ഗുണവും ഉണ്ടാകില്ലെന്ന് വെള്ളാപ്പള്ളി 

ആലപ്പുഴ: പി.സി. ജോർജ് കേരളത്തിൽ ഒരു പ്രസക്തിയുമില്ലാത്ത ആളാണെന്ന പരിഹാസവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജോർജ് എവിടെയും ഉറച്ച് നിൽക്കാത്ത രാഷ്ട്രീയക്കാരനാണ്. അദ്ദേഹത്തിനെക്കൊണ്ട് ബിജെപിക്കും ഒരു ഗുണവും ഉണ്ടാകില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപി യോഗം ഭരണഘടന പരിഷ്കരിക്കുന്നതിൽ എതിർപ്പില്ലെന്നും കഴിഞ്ഞ ദിവസത്തെ കോടതി വിധി തനിക്ക് തിരിച്ചടിയല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Read More

ഗോപീ സുന്ദറും അമൃതാ സുരേഷും വിവാഹിതരായോ ? ഇരുവരും മാല ചാര്‍ത്തിയുള്ള ചിത്രം പുറത്ത്; ആശംസകളും വിമര്‍ശനങ്ങളും പെരുകുന്നു…

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വിവാഹിതരായോ എന്നാണ് മലയാളികള്‍ ഇപ്പോള്‍ പരസ്പരം ചോദിക്കുന്ന ചോദ്യം. ഭാര്യയുമായി പിണങ്ങി കാമുകിയുമൊത്തു കഴിയുന്ന ഗോപി സുന്ദറിന്റെ വ്യക്തി ജീവിത പലപ്പോഴും വിമര്‍ശങ്ങള്‍ നേരിട്ടിട്ടുണ്ട്. നടന്‍ ബാലയുമായി പിരിഞ്ഞ അമൃത സുരേഷ് സംഗീതരംഗത്ത് സജീവമായി മുമ്പോട്ടു പോകുന്ന വ്യക്തിയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു വാര്‍ത്തയോടെ അമൃതയും ഗോപിയും സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗോപി സുന്ദറും അമൃതയും തമ്മില്‍ ഇഴുകി ചേര്‍ന്ന് നില്‍ക്കുന്ന ഒരു ചിത്രം ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. ഇന്ന് രാവിലെ തങ്ങള്‍ പ്രണയത്തിലാണെന്നും അമൃത സ്ഥിരീകരിച്ചു. ഭാര്യയെ ഉപേക്ഷിച്ചു കാമുകിക്കൊപ്പം പോവുകയും ഇപ്പോള്‍ മറ്റൊരു കാമുകിയെ സ്വീകരിക്കുകയും ചെയ്തതിനാണ് ഗോപി സുന്ദര്‍ പഴി കേള്‍ക്കുന്നതെങ്കില്‍ , അമൃത പഴി കേള്‍ക്കുന്നത് ഗോപി സുന്ദറിനെ…

Read More

ജോ ജോസഫിന്റെ അശ്ലീല വീഡിയോ എല്‍ഡിഎഫിന്റെ നാടകം ! എല്‍ഡിഎഫ് എന്തു പണിയും ചെയ്യുമെന്ന് സുരേഷ് ഗോപി…

തൃക്കാക്കരയിലെ ഇടതു സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ പേരില്‍ വന്ന അശ്ലീല വീഡിയോ എല്‍ഡിഎഫിന്റെ നാടകമെന്ന് സുരേഷ് ഗോപി എംപി. എല്‍ഡിഎഫ് എന്തു പണിയും ചെയ്യുമെന്നും അതൊക്കെ നാട്ടുകാര്‍ക്ക് അറിയാവുന്ന കാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. തൃക്കാക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. പി സി ജോര്‍ജിന്റെ അറസ്റ്റ് ഒക്കെ കോടതി നോക്കിക്കോളും. മറ്റ് അറസ്റ്റുകളെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് അറിയണ്ടേ. ആഭ്യന്തരമന്ത്രിയോട് പോയി ചോദിക്കൂ. ഇതെല്ലാം മുഖ്യമന്ത്രിയോട് പോയി ചോദിച്ചാല്‍ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു. പി സി ജോര്‍ജിന്റെ വിഷയമെല്ലാം വിശദമായി ചര്‍ച്ച ചെയ്യേണ്ടത് കോടതിയിലാണ്. കോടതി അത് നോക്കിക്കോളും. പൊലീസ് കോടതിയെ വഹിക്കാതിരുന്നാല്‍ മതിയെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. അതിനിടെ, ജോ ജോസഫിന്റെ പേരില്‍ വന്ന വ്യാജ അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍…

Read More

റോക്കി ഭായിയെ അനുകരിച്ച് ഒന്നിനു പിറകെ ഒന്നായി നിരവധി സിഗരറ്റുകള്‍ പുകച്ചു തള്ളി ! 15കാരന്‍ ആശുപത്രിയില്‍…

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കെജിഎഫ് 2. ചിത്രത്തിലെ നായകന്‍ റോക്കി ഭായിയായി യാഷ് തകര്‍ത്തഭിനയിച്ചപ്പോള്‍ ചിത്രത്തിലെ നായകനെ അനുകരിക്കുന്ന നിരവധി ആളുകളെയാണ് സോഷ്യല്‍ മീഡിയ കണ്ടത്. ഇത്തരത്തില്‍ റോക്കി ഭായിയെ അനുകരിച്ച് സിഗരറ്റ് ‘വലിച്ചു തള്ളിയ’ പതിനഞ്ചുകാരന്‍ ആശുപത്രിയിലായിരിക്കുകയാണ്. ഹൈദരാബാദിലാണ് സംഭവം. റോക്കി ഭായിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു പായ്ക്കറ്റ് സിഗരറ്റ് പുകച്ചുതള്ളിയ പതിനഞ്ചുകാരനെ തൊണ്ടവേദനയും ചുമയും കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ‘ഇന്ത്യ ടുഡേ’ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു ദിവസത്തിനിടെ മൂന്നു തവണയാണ് പതിനഞ്ചുകാരന്‍ കെജിഎഫിന്റെ രണ്ടാം ഭാഗം കണ്ടത്. തുടര്‍ന്ന് റോക്കി ഭായിയുടെ ‘പ്രകടന’ത്തില്‍ ആവേശഭരിതനായി ഒറ്റ പായ്ക്കറ്റ് സിഗരറ്റ് വലിച്ചു. പിന്നീട് കടുത്ത തൊണ്ടവേദനയും ചുമയും പിടിച്ചതോടെ ഹൈദരാബാദിലെ സെഞ്ചുറി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പതിനഞ്ചുകാരനെ ചികിത്സിച്ച ഡോക്ടര്‍മാര്‍, പിന്നീട് പ്രത്യേക കൗണ്‍സിലിങ്ങും നല്‍കിയാണ് ആശുപത്രിയില്‍ നിന്ന് തിരിച്ചയച്ചത്.

Read More

ജയിലിലടച്ചത് പിണറായിയുടെ കുശുമ്പ് കാരണം; പറയാനുള്ളത് ഇനിയും പറയും; റിമാൻഡിൽ വിട്ട ജഡ്ജിയോട്  നന്ദിയുണ്ടെന്ന്  പി.സി. ജോർജ്ജ്

കോട്ടയം: പറയാനുള്ള കാര്യങ്ങൾ ആരെയും ഭയക്കാതെ പറയുമെന്നും നിയമം പാലിക്കുമെന്നും പി.സി. ജോർജ്. പൗരനെന്ന നിലയിൽ കോടതി നിർദേശം പാലിക്കാൻ ബാധ്യതയുണ്ടെന്നും ഒരു ദിവസത്തെ ജയിൽ വാസത്തിനു ശേഷം കോട്ടയത്തെത്തിയ അദ്ദേഹം പറഞ്ഞു. കുശുമ്പ് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ജയിലിലേക്ക് അയച്ചത്. മുഖ്യമന്ത്രിക്കുള്ള മറുപടി അടുത്ത ദിവസം തൃക്കാക്കരയിൽ നൽകുമെന്നും ജോർജ് പറഞ്ഞു. ബിജെപി ക്രിസ്ത്യാനികളെ വേട്ടയാടിയ പാർട്ടി ആണെന്ന് തനിക്ക് അഭിപ്രായമില്ല. അവരുമായി സഹകരിക്കുന്നതിൽ തെറ്റില്ല. ഒരു മതത്തെയും വിമർശിക്കാൻ താനില്ലെന്നും റിമാൻഡിൽ വിട്ട ജഡ്ജിയോട് തനിക്ക് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

പനി ഒരു രോഗലക്ഷണം മാത്രം; സ്വയംചികിത്സ അപകടം

കാലവർഷം ഇക്കുറി നേരത്തെ എത്തി. കാലവർഷത്തിനൊപ്പം പലതരം പനികളും എത്താൻ സാധ്യതയുണ്ട്. പനി വന്നാൽ ഗുരുതര ലക്ഷണങ്ങൾ1) ഉയർന്ന താപനിലയും ജന്നിയും2) വായ, മൂക്ക്, മലദ്വാരം എന്നിവിടങ്ങളിൽനിന്നു രക്തസ്രാവം3) കറുത്ത നിറത്തിലുള്ള മലം4) ഛർദിലിൽ രക്തമയം5) മഞ്ഞപ്പിത്തത്തിന്‍റെ ലക്ഷണങ്ങൾ6) മൂത്രത്തിന്‍റെ അളവു കുറയുക7) പനിയോടൊപ്പം ശ്വാസംമുട്ടൽ8) പനിയും സുബോധമില്ലാത്തസംസാരവും9) പനിയോടൊപ്പം നെഞ്ചുവേദന10) വലിയ ശബ്ദത്തോടെ ശക്തിയിലുള്ള ഛർദിൽ11) ഉയർന്ന താപനില, തൊണ്ടവേദന, കഫമില്ലാത്ത ചുമ12) പനിക്കുശേഷം അതിയായ ക്ഷീണം13) പനി വന്ന കുഞ്ഞുങ്ങളിലെ മാന്ദ്യവും മയക്കവും പനി വന്നാൽ ചെയ്യേണ്ടത്1) വിശ്രമമാണ് അത്യാവശ്യം വേണ്ടത്2) ജലപാനം അത്യാവശ്യമാണ്. (ജീരക വെള്ളം, കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവയൊക്കെ പല പ്രാവശ്യമായി അര ഗ്ലാസ് വീതം ചുരുങ്ങിയത് 15 ഗ്ലാസ് വെള്ളം (മുതിർന്നവർക്ക്)3) ശരീരം തണുപ്പിക്കുക. സാധാരണ പച്ചവെള്ളം ഉപയോഗിച്ച് നെറ്റി, കൈകാലുകൾ, ദേഹം തുടയ്ക്കുക.4) പനി വരുന്പോൾ കഴിവതും ഡോക്ടറുടെ…

Read More