എല്‍പിജി സിലിണ്ടര്‍ തുറന്നുവിട്ട് ഗ്യാസ് ആസ്വദിക്കുന്ന, കെട്ടിയപെണ്ണിനെ ക്രൂരമായി പീഡിപ്പിക്കുന്ന ‘സാഡിസ്റ്റ് ജോജി’ ! ഈ നടന്‍ ഇന്നാരാണെന്നറിയാമോ…

ചില ആളുകള്‍ നിരവധി സിനിമകളില്‍ വേഷമിട്ടാലും ആളുകളുടെ മനസ്സില്‍ ഇടംപിടിക്കണമെന്നില്ല. എന്നാല്‍ ചിലര്‍ അവരുടെ ഏതാനും നിമിഷങ്ങള്‍ നീണ്ട സിനിമാജീവിതത്തിലൂടെത്തന്നെ ആളുകളുടെ ഓര്‍മകളില്‍ തങ്ങിനില്‍ക്കാറുണ്ട്. അത്തരത്തിലൊരു കഥാപാത്രമാണ് ഒളിമ്പ്യന്‍ അന്തോണി ആദം സിനിമയിലെ ജോജി. ഒരു പക്ഷെ പേരുകൊണ്ട് കഥാപാത്രത്തിന്റെ മുഖം പിടിക്കിട്ടണമെന്നില്ല. മീന അവതരിപ്പിച്ച ഏയ്ഞ്ചല്‍ മേരി എന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവാണ് ജോജി. മോഹന്‍ലാല്‍ അവതരിപ്പിച്ച വര്‍ഗ്ഗീസ് ആന്റണി എന്ന കഥാപാത്രം സീമ അവതരിപ്പിച്ച സൂസന്‍ റോയ് എന്ന സ്‌കൂള്‍ പ്രിന്‍സിപ്പളില്‍ നിന്ന് ഏയ്ഞ്ചല്‍ മേരിയുടെ മുന്‍കാലജീവിതം അറിയുമ്പോഴാണ് പ്രേക്ഷകര്‍ ജോജി എന്ന കഥാപാത്രത്തേയും കാണുന്നത്. ഏയ്ഞ്ചല്‍ മേരിയുടേയും ജോജിയുടേയും വിവാഹ ചിത്രങ്ങള്‍ സൂസന്‍ റോയ് വര്‍ഗ്ഗീസ് ആന്റണിയെ കാണിക്കുന്നുണ്ട്. ആ ഫോട്ടോയില്‍ ജോജിയെ കാണുമ്പോള്‍ സുമുഖനും സുന്ദരനും പ്രശ്നക്കാരനുമല്ലെന്ന് തോന്നും. എന്നാല്‍ ജോജിയുടെ കഥകള്‍ അറിയുമ്പോള്‍ പ്രേക്ഷകരില്‍ ഞെട്ടലുണ്ടാകുന്നു. എല്‍പിജി സിലിണ്ടര്‍ തുറന്ന് വിട്ട്…

Read More

കുഞ്ഞുനാൾ മുതൽ മനസിൽ താലോലിച്ചു  മോഹം; സൈക്കിളിൽ ഭാരതയാത്രയുമായി വടക്കഞ്ചേരിക്കാരൻ സുൽഫിക്കർ

വടക്കഞ്ചേരി: സുൽഫിക്കർ കുഞ്ഞുനാൾ മുതൽ മനസിൽ താലോലിച്ചു കൊണ്ടുനടന്നിരുന്ന മോഹമായിരുന്നു രാജ്യം മുഴുവൻ സൈക്കിളിൽ ചുറ്റിക്കറങ്ങി കാണണമെന്ന്. അത് യാഥാർഥ്യമായതിന്‍റെ സന്തോഷം പഞ്ചാബിൽ നിന്നും പങ്കുവയ്ക്കുകയാണ് സുൽഫിക്കർ. വടക്കഞ്ചേരി വള്ളിയോട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപം അഹമ്മദ് കബീറിന്‍റെ മകൻ സുൽഫിക്കർ എന്ന 20 കാരൻ കഴിഞ്ഞ മാസം 22 നാണ് സൈക്കിളിൽ ഭാരത യാത്ര ആരംഭിച്ചത്. കാലുകൾ കൊണ്ട് ചവിട്ടി നീങ്ങുന്ന സാധാരണ സൈക്കിളിൽ. ഉൗട്ടിയിലേക്ക് സൈക്കിളിൽ പോയിട്ടുള്ള മുൻ അനുഭവമാണ് പ്രചോദനം. ഒപ്പം വീട്ടുകാരും സമ്മതം മൂളി. സൈക്കിളിൽ ഒരുക്കങ്ങൾ നടത്തി. ഡ്രസ്, അത്യാവശ്യ മറ്റു സാധനങ്ങൾ. സൈക്കിളിന് മുന്നിലും പുറകിലും ചെറിയ ബോർഡും തൂക്കി. യാത്രികൻ കേരളം ടു കാഷ്മീർ. വടക്കഞ്ചേരിയിൽ നിന്നും ഒറ്റപ്പാലം വഴി കാസർഗോഡ്, ഉടുപ്പി, പൂനെ, മുംബൈ, സൂററ്റ്, ജയ്പ്പൂർ, ന്യൂഡൽഹി, ലക്നൗ, ശ്രീനഗർ, കാർഗിൽ അങ്ങനെ യാത്ര…

Read More

സായി പല്ലവിയുടെ മുഖം നെഞ്ചിൽ ടാറ്റൂ കുത്തി ആരാധകൻ; ആരാധകന്‍റെ ആവശ്യം സന്തോഷത്തോടെ സമ്മതിച്ച് സായ് പല്ലവി

പ്രേമം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സായി പല്ലവി ഇന്ന് തെന്നിന്ത്യയിലെ തന്നെ മികച്ച നടിമാരിൽ ഒരാളാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും സായി പല്ലവി അഭിനയിച്ചിട്ടുണ്ട്. നിലപാടുകൾ തുറന്നു പറഞ്ഞതിന്‍റെ പേരിൽ അടുത്തയിടെ സൈബർ ആക്രമണം നേരിട്ട ആളാണ് സായി പല്ലവി. സായി പല്ലവിയും റാണ ദഗുബാട്ടിയും പ്രധാന വേഷത്തിൽ എത്തിയ വിരാടപർവമാണ് താരത്തിന്‍റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന്‍റെ പ്രമോഷനിടയിൽ ഒരു ആരാധകനൊപ്പം നിൽക്കുന്ന സായ് പല്ലവിയുടെ ചിത്രമാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ആരാധന മൂത്ത് നെഞ്ചിൽ സായ് പല്ലവിയുടെ മുഖം ടാറ്റൂ ചെയ്തിരിക്കുകയാണ് ഒരു ആരാധകൻ. വിരാട പർവത്തിന്‍റെ പ്രമോഷന് എത്തിയ താരത്തിന് മുന്നിലാണ് ആരാധകൻ എത്തിയത്. ആരാധകൻ സായിയുടെ മുഖം ടാറ്റൂ ചെയ്ത കാര്യം നടിയെ അറിയിക്കുകയായിരുന്നു. ഒരു സെൽഫി എടുക്കാമോ എന്നായിരുന്നു ആരാധകൻ…

Read More

കേക്ക് കേക്ക്… സന്തോഷം പങ്കിടാൻ മുറിക്കുന്ന കേക്കുകൾ പഴക്കം ചെന്നത്; പാക്കിംഗ് കവറുകൾ മാറ്റി മാറ്റി  കടകളിലേക്ക് വീണ്ടും വീണ്ടുമെത്തുന്നു; പ്ലംകേക്കിന്‍റെ പഴക്കം കേട്ടാൽ ഞെട്ടും….

വടക്കഞ്ചേരി: കേക്കിനോടു അമിത പ്രണയം കാണിക്കുന്നവർക്കു ജാഗ്രതാ മുന്നറിയിപ്പ്. ഒന്നോ രണ്ടോ ആഴ്ചകൊണ്ട് കേടുവരുന്ന പ്ലം കേക്ക് രണ്ടു വർഷത്തിലേറെയായിട്ടും യാതൊരു കുഴപ്പവുമില്ല..! തനി ഫ്രഷ് ഐറ്റം പോലെ പാക്കറ്റിനുള്ളിരിക്കുന്നു. പുതിയതു പോലുള്ള മണവുമുണ്ട്. ബേക്കറികളിലും മറ്റു കടകളിലും പാക്ക് ചെയ്തു സൂക്ഷിക്കുന്ന കേക്കുകളിൽ ഒന്നാണ് ഇത്. ഉണ്ടാക്കിയ തീയതിയും കാലാവധി കഴിയുന്ന തീയതിയും നോക്കാത്തവരാണെങ്കിൽ ഇതെല്ലാം വാങ്ങിക്കൊണ്ടു പോകും. ഓവനിൽ നിന്നും ഇന്നലെ ഇറക്കിയതാണെന്ന് പറഞ്ഞ് കടക്കാർ ഉപഭോക്താക്കളെ വഞ്ചിക്കും. എല്ലാം കൃത്യമായി നോക്കി വാങ്ങുന്നവരെ കബളിപ്പിക്കാനും വഴികളുണ്ട്. ചെലവാകാതെ കടകളിൽ വർഷങ്ങളോളം ഇരിക്കുന്ന കേക്ക് പാക്കറ്റുകൾ നിർമാണ കന്പനികൾ തന്നെ തിരിച്ചു കൊണ്ടുപോകും. പാക്കിംഗ് കവർ മാത്രം മാറ്റി ഉണ്ടാക്കിയ വർഷവും കാലാവധി തീരുന്ന തീയതിയും മാറ്റിയെഴുതി വീണ്ടും വർഷങ്ങൾ പഴക്കമുള്ള കേക്കുകൾ തന്നെ തിരിച്ചു കൊണ്ടുവരും. വർഷങ്ങൾ പലതു പിന്നിട്ടിട്ടും കേക്ക് കേടുവരാതെ…

Read More

രാഷ്ട്രപതി സ്ഥാനാർഥിക്ക് തൃശൂരിലൊരു ചങ്ങാതിയുണ്ട്… സൗഹൃദത്തിന്‍റെ ടെന്നീസ് കോർട്ടിൽ യശ്വന്തിനൊപ്പം ടി.ഡി. ഫ്രാൻസിസ്

സ്വന്തം ലേഖകൻതൃശൂർ: രാജ്യം ഉറ്റു നോക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായ മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയും തൃശൂരും തമ്മിലൊരു ടെന്നീസ് ബന്ധമുണ്ട്. ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍റെ ട്രസ്റ്റിലെ ആജീവനാന്ത ട്രഷററായ തൃശൂർ സ്വദേശി റിട്ട. പ്രഫ. ടി.ഡി. ഫ്രാൻസിസുമായുള്ള സൗഹൃദബന്ധം… സൗഹൃദത്തിന്‍റെ ടെന്നീസ് കോർട്ടിൽ ടി.ഡി. ഫ്രാൻസിസുമായി യശ്വന്ത് സിൻഹയ്ക്ക് ഇപ്പോഴും ഉൗഷ്മളബന്ധമുണ്ട്. അതുകൊണ്ടു തന്നെ ജേഷ്ഠ സഹോദരനെ പോലെ കരുതുന്ന അദ്ദേഹത്തിന്‍റെ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരം ടി.ഡി. ഫ്രാൻസിസ് കൗതുകത്തോ ടെ നോക്കിക്കാണുന്നു. രാഷ്ട്രപതി സ്ഥാനാർഥിയായി നിശ്ചയിച്ചപ്പോൾ അദ്ദേഹത്തിന് ഓൾ ദി ബെസ്റ്റ് സന്ദേശമയക്കുകയും ചെയ്തു ഫ്രാൻസിസ്. ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍റെ പ്രസിഡന്‍റായി യശ്വന്ത് സിൻഹ 2000 മുതൽ 2004 വരെയും രണ്ടാം ടേമിൽ 2004 മുതൽ 2008 വരെയും പ്രവർത്തിച്ചപ്പോൾ ആ എട്ടു കൊല്ലവും ടി.ഡി. ഫ്രാൻസിസായിരുന്നു അസോസിയേഷ…

Read More

 മുഖ്യമന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും കൂണുകൾ പോലെ ഫ്ളക്സ് ബോർഡുകൾ; ഫ്ളക്സ് വിപ്ലവം അതിരുകടന്നപ്പോൾ ബോർഡുകൾ “അതിരുകടത്തി’ പോലീസ്

വിഴിഞ്ഞം: കാഞ്ഞിരംകുളത്ത് രാഷ്ട്രീയ പാർട്ടികളുടെ ഫ്ലക്സ് വിപ്ലവം അതിരുകടന്നു. ഫ്ലക്സ് ബോർഡിനെ ചൊല്ലി പാർട്ടികൾ തമ്മിൽ തർക്കത്തിലെത്തിയത് സംഘർഷത്തിന്‍റെ വക്കിൽ എത്തിയതോടെ നടപടിയുമായി പോലീസും പഞ്ചായത്തധികൃതരും രംഗത്തിറങ്ങി. ബോർഡുകളെല്ലാം പോലീസ് തന്നെ നീക്കം ചെയ്യുകയും ചെയ്തു.എൽഡിഎഫും യുഡിഎഫും മുഖ്യമന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഫ്ലക്സ് ബോർഡുകൾ വച്ചു തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ‌ ജംഗ്ഷനിലും മറ്റും വിവിധ നേതാക്കളുടെ അശ്ലീല കാർട്ടൂണുകൾ അടങ്ങിയ ബോർഡുകളും സ്ഥലത്തു സ്ഥാപിച്ചതോടെ പ്രശ്നം രൂക്ഷമായി. പാർട്ടി പ്രവർത്തകർ ചേരിതിരിഞ്ഞ് തർക്കമായതോടെ ബോർഡുകൾ എത്രയും വേഗം നീക്കണമെന്നു കാഞ്ഞിരംകുളം പോലീസ് ഇരുപാർട്ടി നേതാക്കൾക്കും നിർദേശം നൽകിയെങ്കിലും ആരും ചെവി കൊണ്ടില്ല. ഇതിനിടയിൽ ചൊവ്വാഴ്ച രാത്രിയിൽ കൂറ്റൻ ബോർഡുകളിൽ ഒന്ന് സാമൂഹ്യ വിരുദ്ധർ തകർത്തതോടെ തർക്കങ്ങൾ സംഘർഷത്തിന്‍റെ വക്കിലെത്തി. അതിനിടെ, ബോർഡ് തകർത്തതിനെതിരെ എൽഡിഎഫ് ഇന്നലെ വൈകുന്നേരം പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.ബോർഡ് നശിപ്പിച്ചതിനെതിരെ പ രാതിയുമായി…

Read More

പതിവായി ചെയ്യുന്ന പുലർകാല വേല മുടക്കാതെ ശിവക്ഷേത്രം ശുചിയാക്കി ദ്രൗപദി മുർമു; ദ്രൗപദി മുർമുവിന് സെഡ് കാറ്റഗറി സുരക്ഷ

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിന് സെഡ് കാറ്റഗറി സുരക്ഷ നൽകി കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശങ്ങൾ അനുസരിച്ച് സിആർപിഎഫ് ദ്രൗപദി മുർമുവിന് ഇന്നലെ മുതൽ സെഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ഗോത്രവർഗ വിഭാഗത്തിൽനിന്നു രാഷ്‌ട്രപതിസ്ഥാനത്തേക്കു മത്സരിക്കുന്ന ആദ്യവനിതയാണ് ദ്രൗപദി മുർമു. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ വരാനിരിക്കെയാണ് മുർമുവിനെ ബിജെപി രാഷ്‌ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നത്. റായിരംഗ്പുർ (ഒഡീഷ): എൻഡിഎയുടെ രാഷ്‌ട്രപതിസ്ഥാനാർഥി ദ്രൗപദി മുർമു ഡൽഹിക്കു തിരിക്കുംമുന്പ് ജന്മഗ്രാമമായ മയുർഭഞ്ജിലുള്ള ശിവക്ഷേത്രം ശുചിയാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ജാർഖണ്ഡ് ഗവർണർസ്ഥാനത്തുനിന്നു വിരമിച്ച് നാട്ടിലെത്തിയശേഷം 2021 ഓഗസ്റ്റ് മുതൽ ദ്രൗപദി ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നുണ്ട്. ആനക്കൊന്പിന്‍റെ നിറമുള്ള കൈത്തറി സാരിയുടുത്ത് ചൂലുമായി ക്ഷേത്രത്തിന്‍റെ നിലം തുടയ്ക്കുന്ന ദ്രൗപദിയെ കാണാൻ നൂറുകണക്കിനാളുകൾ ക്ഷേത്രപരിസരത്തെത്തിയിരുന്നു. ഇന്നലെ വെളുപ്പിനു മൂന്നിനും നാലിനുമിടയിലായിരുന്നു സംഭവം. ക്ഷേത്രത്തിന്‍റ…

Read More

പരീക്ഷണം വിജയകരം..!  വാതില്‍പ്പടിയില്‍ സര്‍ക്കാര്‍ സേവനം എല്ലാ ഗ്രാമപഞ്ചായത്തുകളിലേക്കും

കോഴിക്കോട്: പ്രായാധിക്യമുള്ളവര്‍ക്കും ഗുരുതരരോഗ ബാധിതര്‍ക്കും കിടപ്പുരോഗികള്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ വാതില്‍പ്പടിയില്‍ എത്തിക്കുന്ന പദ്ധതി എല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ സംസ്ഥാനത്തെ 50 ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിച്ച പദ്ധതിയാണ് എല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും ജനകീയ കമ്മിറ്റികള്‍ നിലവില്‍ വന്നുകഴിഞ്ഞു. വോളന്‍റിയര്‍മാര്‍ക്കുള്ള പരിശീലനം നടന്നുവരികയാണ്. പ്രായാധിക്യം, ഗുരുതര രോഗം, അതിദാരിദ്ര്യം തുടങ്ങി വിവിധ കാരണങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ക്കും അറിവില്ലായ്മയും മറ്റു നിസഹായതകളും കാരണം സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം ലഭിക്കാതിരിക്കുന്നവര്‍ക്കും സേവനം ലഭ്യമാക്കുന്നതാണു പദ്ധതി. തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ സാമൂഹ്യനീതി വകുപ്പിന്‍റെയും സാമൂഹ്യസന്നദ്ധ സേനാ ഡയറക്ടറേറ്റിന്‍റെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണു പദ്ധതി നടപ്പാക്കുന്നത്. മസ്റ്ററിംഗ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അപേക്ഷ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായത്തിനുള്ള അപേക്ഷ, ജീവന്‍ രക്ഷാ മരുന്നുകള്‍ എന്നീ സേവനങ്ങളാണ് ആദ്യഘട്ടത്തില്‍ ലഭിക്കുക. അക്ഷയകേന്ദ്രം പ്രവര്‍ത്തകരും ജനമൈത്രി പോലീസും…

Read More

റെനീഷിക്കയെ എനിക്ക് മാത്രമായി വേണം, നീ ഒഴിഞ്ഞുപോകണം; നജ്‌ലയും മക്കളും ആത്മഹത്യ ചെയ്യുന്നതിന് തലേദിവസുമെത്തി ഷഹാന ഭീഷണിപ്പെടുത്തി

ആലപ്പുഴ: പോലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ യുവതിയുടെ ഭർത്താവ് റെനീസിന്‍റെ കാമുകി അറസ്റ്റിൽ. ആലപ്പുഴ നഗരസഭ ലജ്നത്ത് വാർഡ് ഷാമിറ മൻസിലിൽ ഷഹാന (24)യെയാണ് ഡിസിആർബി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിന് അറസ്റ്റ് ചെയ്തത്. സിവിൽ പോലീസ് ഓഫീസറായിരുന്ന റെനീസിനെ വിവാഹം കഴിക്കാനായി ഭാര്യ നജ്‌ലയും മക്കളും ഒഴിഞ്ഞു പോകണമെന്നതായിരുന്നു ഷഹാനയുടെ ആവശ്യം. അല്ലെങ്കിൽ ഭാര്യയായി ഇവർക്കൊപ്പം വന്ന് താമസിക്കുമെന്ന് നജ്‌ലയെ ഭീഷണിപ്പെടുത്തി. ആറു മാസം മുന്പും നജ്‌ലയും മക്കളും മരിക്കുന്നതിനു തലേദിവസവും ഈ ആവശ്യമുന്നയിച്ച് ഷഹാന ക്വാട്ടേഴ്സിലെത്തി ഭീഷണി മുഴക്കിയതായി പോലീസ് പറഞ്ഞു. ഈ മനോവിഷമത്തിലാണ് നജ്‌ലകുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഷഹാനയെ റിമാൻഡ് ചെയ്തു. ആലപ്പുഴ കുന്നുംപുറത്തുള്ള എആർ ക്യാമ്പിലെ പോലീസ് ക്വാട്ടേഴ്സിലായിരുന്നു റെനീസും കുടുംബവും താമസിച്ചത്. വണ്ടാനം മെഡിക്കൽ കോളജ് ഔട്ട് പോസ്റ്റിലായിരുന്നു…

Read More

Before You are Put Aside what You Have To Do To Find Out About Korean Mail Order Brides

Especially locals like to vacation throughout holidays. The favourite locations of local Korean brides are different Asian capitals and Russia. Nevertheless, some don’t thoughts crossing the Asian border, and head to Europe and the united states Feel free to supply your Korean mail order bride to turn out to be your travel companion as she’d love to strive this. All in all, a common trip has a miraculous capacity to bring folks closer. Just like another Asian nation, Korea is sort of conservative. Why do South Korean girls become “Korean…

Read More