Convert Bitcoin to USD Dollar and USD to Bitcoin Calculator

Content tradeallcrypto Convert Currency Converter Understanding How the Conversion Works The world’s most popular currency tools History of daily rates BTC /USD since Sunday, 27 June 2021. Completing the CAPTCHA proves to us that you’re a human and gives you access to our platform. Read more about rekt meaning here. With inflation surging through June, investors see a near-50% chance the Federal Reserve will raise interest rates by a full point this month. Deutsche Bank used the Fed fund futures curve to illustrate that the market expects a recession to…

Read More

പ്രണയാഭ്യർഥനകൾ വന്നുകൊണ്ടേയിരിക്കുന്നു; തന്നെ ഞെട്ടിച്ചത്  വിവാഹിതനായ ആ ഗായകന്‍റെ  പ്രൊപ്പോസലായിരുന്നെന്ന് ഉർവശി റൗട്ടല്ല

ബോളിവുഡിലെ ഗ്ലാമർ സെൻസേഷനായി തിളങ്ങിയ നടിയാണ് ഉർവശി റൗട്ടല്ല. 2015 ൽ മിസ് ദിവ യൂണിവേഴ്സ് പട്ടം ചൂടിയ ശേഷം സിനിമയിലേക്കു ചുവടുവെച്ച ഉർവശി പെട്ടന്നുതന്നെ ശ്രദ്ധിക്കപ്പെട്ടു. 2013 ലിറങ്ങിയ സിംഗ് സാബ് ദി ഗ്രേറ്റ് ആയിരുന്നു നടിയുടെ ആദ്യ സിനിമ.ഏറെ ആരാധകരുള്ള ഉർവശി ഇപ്പോൾ തനിക്കുവന്ന പ്രണയാഭ്യർഥനകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. നിരവധി പ്രൊപ്പോസലുകൾ വന്നിട്ടുണ്ട്. പക്ഷേ ഒരു ഈജിപ്ത്യൻ ഗായകൻ നടത്തിയ പ്രണയാഭ്യർഥനയാണ് തന്നെ ഞെട്ടിച്ചതെന്ന് ഉർവശി പറയുന്നു. രണ്ട് ഭാര്യമാരും നാല് കുട്ടികളുമുള്ളയാളായിരുന്നു ഈ ഗായകൻ. ദുബായിൽവച്ച് പരിചയപ്പെട്ടതായിരുന്നു ഇയാളെയെന്നും ഉർവശി വ്യക്തമാക്കി. ഈ പ്രൊപ്പോസൽ ഉർവശി നിരസിക്കുകയാണുണ്ടായത്. ആ വ്യക്തിക്ക് രണ്ടു ഭാര്യമാരും നാല് കുട്ടികളുമുണ്ടായിരുന്നു. അങ്ങനെയൊരു തീരുമാനം എടുക്കാൻ ഞാൻ ആഗ്രഹിച്ചില്ല. ഒന്നുകിൽ ഞാൻ അവിടെ പോയി ജീവിക്കേണ്ടി വരും. അല്ലെങ്കിൽ അവന് ഇങ്ങോട്ടുവരേണ്ടി വരും. കുടുംബത്തെപ്പറ്റി ചിന്തിക്കേണ്ടതുണ്ട്. സ്ത്രീകളുടെ ജീവിതം അത്ര…

Read More

മമ്മൂട്ടിയെ കൊണ്ടു നിർത്തിയാൽത്തന്നെ ഒരു ഉത്സവത്തിന്‍റെ പ്രതീതിയാണെന്ന് ഷാജി കൈലാസ്

മമ്മൂട്ടിയെ കൊണ്ടു നിർത്തിയാൽത്തന്നെ ഒരു ഉത്സവത്തിന്‍റെ പ്രതീതിയാണ്. ഭയങ്കര ജെന്‍റിൽ ആൻഡ് മാൻലിയല്ലേ. ഒരു പവറുണ്ട്. അദ്ദേഹത്തിന്‍റെ നോട്ടമൊക്കെ കണ്ടാൽത്തന്നെ നമുക്കൊരു ഫീൽ കിട്ടും. മമ്മൂട്ടിയെ ആദ്യമായി കാണുന്നതു പാവം പൂർണിമ എന്ന സിനിമ ചെയ്യുന്ന സമയത്താണ്. ഞങ്ങളുടെ വീടിന്‍റെ അടുത്തുള്ള ജില്ലാ കോടതിയിൽവച്ചാ ണ് ആ രാത്രി എന്ന സിനിമയുടെ ഷൂട്ട് നടക്കുന്നത്. അന്നു മമ്മൂക്ക സ്റ്റൈലായിട്ട് വന്നിറങ്ങുന്നതൊക്കെ കണ്ടുനിന്നിരുന്നു. പിന്നീട് സിനിമയിൽ വർക്കുചെയ്യാൻ തുടങ്ങിയപ്പോഴാണ് പരിചയപ്പെടുകയും നല്ല ബന്ധം സൃഷ്ടിക്കാനും കഴിഞ്ഞത്. -ഷാജി കൈലാസ്

Read More

ഞാന്‍ മമ്മൂട്ടി സാറിനെ കാണുന്നത് എന്‍റെ ആദ്യ സിനിമ ചെയ്യുന്നതിനുമുമ്പ്; അനുഗ്രഹം വാങ്ങാനെത്തിയ അനുഭവം പങ്കുവച്ച് ഗോകുൽ സുരേഷ്

ഓര്‍മ വെച്ചതിന് ശേഷം ഞാന്‍ മമ്മൂട്ടി സാറിനെ കാണുന്നത് എന്‍റെ ആദ്യ സിനിമ ചെയ്യുന്നതിനുമുന്പാണ്. അന്ന് അനുഗ്രഹം വാങ്ങിക്കാനായി ഞാന്‍ അദ്ദേഹത്തിന്‍റെ അടുത്ത് പോയിട്ടുണ്ടായിരുന്നു. കേട്ടറിഞ്ഞതുവച്ച് പതിനഞ്ചു മിനിറ്റ് കിട്ടിയേക്കും എന്നാണ് കരുതിയത്.അധികം സംസാരിക്കുമെന്നുകരുതിയിരുന്നില്ല. എങ്കിലും ആ വിഷ്വല്‍ ട്രീറ്റ് ആസ്വദിച്ചിട്ട് പെട്ടെന്ന് പോരാം എന്ന പ്രതീക്ഷയിലാണ് ചെന്നത്. എന്നാല്‍ അവിടെ എത്തിക്കഴിഞ്ഞപ്പോള്‍ മമ്മൂട്ടി സാര്‍ എന്നെ അവിടെ ഇരുത്തി, ഏതാണ്ട് ആറ് മണിക്കൂറോളം നേരം എന്‍റെ അടുത്ത് സംസാരിച്ചു. -ഗോകുൽ സുരേഷ്

Read More

സ്കൂൾ ബസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച പ്യൂണിന് ശിക്ഷ! അഞ്ചുവർഷം കഠിന തടവിനും അന്പതിനായിരംരൂപ പിഴ

പുതിയകാവ്: മതിലകത്ത് സ്കൂൾ ബസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്യൂണിനെ ശിക്ഷിച്ചു. മതിലകം കളരിപറന്പ് സ്വദേശി തെക്കൂട്ട് വീട്ടിൽ കിരണി(39)നെയാണ് തൃശൂർ അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്. അഞ്ചുവർഷം കഠിന തടവിനും അന്പതിനായിരംരൂപ പിഴയടയ്ക്കാനുമാണ് കോടതി വിധിച്ചത്. 2019 ഓഗസ്റ്റിലാണ് ബസിൽവച്ച് സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി ആക്രമിച്ചത്. സ്കൂൾ വാഹനത്തിലെ അറ്റൻഡർ ഇല്ലാത്തതിനെ തുടർന്ന് ഡ്യൂട്ടിക്കെത്തിയ കിരണ്‍ 13 കാരിയായ വിദ്യാർഥിനിയെ പീഡിപ്പിെ ച്ചന്നാണ് കേസ്. അന്ന് മതിലകം എസ്ഐ ആയിരുന്ന കെ.എസ്. സൂരജാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ലിജി മധു ഹാജരായി.

Read More

പത്തനംതിട്ടയുടെ പൊതുശല്യം; കാപ്പാ നിയമം ചുമത്തി നിരവധി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട യുവാക്കളെ അകത്താക്കി പോലീസ്

  പത്തനംതിട്ട: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രണ്ടുപേരെക്കൂടി കാപ്പാ (കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം) നിയമപ്രകാരം അറസ്റ്റ് ചെയ്ത്, തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചു. തിരുവല്ല പാലിയേക്കര കുരിശുകവലയ്ക്ക് സമീപം ശങ്കരമംഗലത്ത് താഴ്ചയില്‍ രാഹുല്‍ മനോജ് (കൊയിലാണ്ടി രാഹുല്‍ – 25), അടൂര്‍ പറക്കോട് ഇജാസ് മന്‍സിലില്‍ ഇജാസ് റഷീദ് (23) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. തിരുവല്ല, കീഴ്വായ്പൂര്, പുളിക്കീഴ്, കോട്ടയം ഈസ്റ്റ്, അടൂര്‍, പന്തളം എന്നീ പോലീസ് സ്റ്റേഷനുകളില്‍ വധശ്രമം, അടിപിടി, വീടുകയറി ദേഹോപദ്രവം ഏല്പിക്കല്‍, മാരകയുധം ഉപയോഗിച്ചുള്ള ആക്രമണം, വീട് ആക്രമണം, വാഹനം നശിപ്പിക്കല്‍, മോഷണം, കവര്‍ച്ച, മുളകുസ്‌പ്രേ ഉപയോഗിച്ച് ആക്രമണം, സ്ത്രീകളെ ഉപദ്രവിക്കല്‍, കഞ്ചാവ് കടത്ത് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് ഇവരെന്നു…

Read More

ദാണ്ടേ വീണ്ടും വഴിതെറ്റിച്ച്..!‌ ഗൂഗിള്‍ മാപ്പിട്ട് യാത്ര, ചെന്നുപെട്ടത് കാട്ടാനയുടെ മുമ്പില്‍! കരുനാഗപ്പള്ളിയിലെ അച്ഛനും മകൾക്കും സംഭവിച്ചത്..?

കോന്നി: ഗൂഗിള്‍ മാപ്പിട്ട് കാനനപാതയിലൂടെ സഞ്ചരിച്ച് കാട്ടാനക്കൂട്ടത്തിന്‍റെ മുമ്പിലകപ്പെട്ട അച്ഛനും മകളും രക്ഷപെട്ടത് തലനാരിഴയ്ക്ക്. കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനില്‍ ചെന്നിരവിള പുത്തന്‍വീട്ടില്‍ നവാസ്(52), മകള്‍ നെഹില(16) എന്നിവരാണ് ഇന്നലെ കോന്നി – കല്ലേലി – അച്ചന്‍കോവില്‍ പാതയില്‍ കാട്ടാനക്കൂട്ടത്തിന്‍റെ മുമ്പില്‍പെട്ടത്. അച്ചന്‍കോവില്‍ സ്‌കൂളിലേക്കു പോകുകയായിരുന്നു നെഹില. കരുനാഗപ്പള്ളി സ്വദേശികളായ ഇവര്‍ക്ക് വഴി നിശ്ചയമില്ലായിരുന്നു. ഗൂഗിളില്‍ പരതിയപ്പോള്‍ ദൈര്‍ഘ്യം കുറഞ്ഞ പാതയെന്ന നിലയിലാണ് കോന്നി – അച്ചന്‍കോവില്‍ പാത ശ്രദ്ധിക്കപ്പെട്ടത്. ഈ റൂട്ടിലൂടെ യാത്ര ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ചെക്ക് പോസ്റ്റിലൂടെയാണ് പാതയിലേക്ക് കയറിയതെങ്കിലും അപകട സാധ്യത ആരും ബോധ്യപ്പെടുത്തിയില്ലെന്ന് നവാസും മകളും പറയുന്നു. പാതയില്‍ 12 കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് സംഭവം, സംഭവം ഇങ്ങനെ: അച്ചന്‍കോവില്‍ സ്‌കൂളിലേക്കു പ്ലസ് വണ്‍ പ്രവേശനം സംബന്ധമായ ആവശ്യത്തിന് അച്ഛനൊപ്പം ബൈക്കില്‍ പോകുകയായിരുന്നുവെന്ന് നെഹില പറയുന്നു. ഗൂഗിള്‍ മാപ്പുനോക്കി കോന്നി- അച്ചന്‍കോവില്‍ റോഡിലൂടെയാണ് സഞ്ചരിച്ചത്.…

Read More

മാനസിക സംഘർഷവും പ്രമേഹവും തമ്മിൽ…

ആരോഗ്യമുള്ള വ്യക്തികളില്‍ പാന്‍ക്രിയാസ് സ്വയം ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിൻ. ടൈപ്പ് – 1 പ്രമേഹരോഗികളില്‍ ഇന്‍സുലിന്‍ ഒട്ടും ഉണ്ടാകുകയില്ല. ടൈപ്പ് – 2 പ്രമേഹരോഗികളില്‍ പാന്‍ക്രിയാസിന്‍റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞ് ഇന്‍സുലിന്‍ കുറഞ്ഞുവരുന്നു. പ്രമേഹം മൂലമുള്ള സങ്കീര്‍ണതകളാണ് നാം നേരിടുന്ന ഗുരുതരമായ പ്രശ്‌നം. വൃക്കരോഗങ്ങൾ, ഹൃദ്രോഗം, ലൈംഗിക ബലഹീനത, സ്‌ട്രോക്ക് മുതലായവയും പ്രമേഹം മൂലം ഉണ്ടാകാം. ഇതു പരിഹരിക്കാന്‍ ഹോമിയോപ്പതിയുടെ മരുന്നുകള്‍ വളരെ ഫലപ്രദമാണ്. ഹൃദയം, വൃക്കമാനസിക സംഘര്‍ഷവും പ്രമേഹവും തമ്മില്‍ വളരെ വ്യക്തവും ശക്തവുമായ ബന്ധമുണ്ട്. മാനസിക സംഘര്‍ഷങ്ങള്‍ മൂലം പ്രമേഹ നിയന്ത്രണം സാധിക്കാതെ വരുന്നു. പലപ്പോഴും ഷുഗര്‍ ലെവല്‍ കൂടുന്നതു കാണാം. പ്രമേഹം കൂടുന്നതു ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിക്കാം. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി ഉയര്‍ന്നുനില്‍ക്കും. ഇത്തരത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് വര്‍ധിക്കുന്നതുമൂലം ഓരോ വ്യക്തിയിലും ബ്ലഡിലെ ഷുഗര്‍ ലെവല്‍ കൂടുന്നതായി കാണാം. ജനനേന്ദ്രിയത്തിൽ…

Read More

നിർത്തിയിട്ട കാറിൽ മദ്യപാനി ചാടിക്കയറി ഓടിച്ചു; നിലവിളിച്ച് അമ്മയും കുട്ടിയും; വീട്ടമ്മ സ്റ്റിയറിംഗിൽ കയറി പിടിച്ചതോടെ കാർ നിയന്ത്രണം വിട്ട്   ട്രാൻസ്ഫോർമറിലേക്ക് ഇടുച്ചു കയറി

ചോറ്റാനിക്കര: ഭാര്യയും കുട്ടിയുമായി കാറിൽ വന്നയാൾ കടയിൽ കയറി സാധനങ്ങൾ വാങ്ങുന്നതിനിടെ മദ്യപൻ കാറുമായി കടന്നു. ഒടുവിൽ ട്രാൻസ്ഫോർമറിൽ കാർ ഇടിച്ചുനിന്നു. നിർത്തിയിട്ട കാറിൽ വീട്ടമ്മയും കുട്ടിയും ഇരിക്കുന്പോഴാണ് മദ്യപൻ ചാടിക്കറി വാഹനം ഓടിച്ചത്. അപരിചിതൻ തങ്ങളുടെ വാഹനത്തിനുള്ളിലേക്ക് കയറി വാഹനം സ്റ്റാർട്ടാക്കി ഓടിക്കാൻ തുടങ്ങിയതോടെ പരിഭ്രമത്തിലായ വീട്ടമ്മയും കുട്ടിയും ഒച്ചവച്ചു. ഇതോടെ വെപ്രാളത്തിലായ മദ്യപൻ ഓടിച്ച കാർ പലയിടത്തും ഇടിപ്പിച്ചു.ഒടുവിൽ വീട്ടമ്മ സ്റ്റിയറിംഗിൽ കയറി പിടിച്ചതോടെ കാർ വഴിയരികിൽ പാൻ മസാല വിൽക്കുന്ന വണ്ടിയിൽ ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്തെ ട്രാൻഫോർമറിൽ ഇടിച്ചു നിന്നു. തുടർന്ന് നാട്ടുകാർ മദ്യപനെ പിടികൂടി പോലീസിൽ എൽപ്പിക്കുകയായിരുന്നു. ചോറ്റാനിക്കര പൂച്ചക്കുടിക്കവല അരിമ്പൂർ വീട്ടിൽ ആഷ്‌‌ലി (53) യാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയാണ് ചോറ്റാനിക്കര ലൗ ലാൻഡ് ബാറിനടുത്ത് നിർത്തിയിട്ട കാറിൽ മദ്യപൻ കയറി ഓടിച്ചത്. ഭാര്യയും കുട്ടിയുമായി വന്ന ചോറ്റാനിക്കര…

Read More

മുഖ്യമന്ത്രിയുടെ പേരിൽ പണം തട്ടിപ്പ്; ആസാം സ്വദേശികളെ തിരിച്ചറിഞ്ഞു ; പോലീസ് സംഘം ആസാമിലേക്ക് തിരിച്ചു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫോട്ടോ ഉപയോഗിച്ചു വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുണ്ടാക്കി പണമാവശ്യപ്പെട്ടു സന്ദേശമയച്ച കേസിൽ ആസാം സ്വദേശികളെ തിരിച്ചറിഞ്ഞതായി പോലീസ്. ഇവരെ അറസ്റ്റു ചെയ്യുന്നതിനായി നാലംഗ പോലീസ് സംഘം ആസാമിലേക്ക് തിരിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. സംഭവത്തിന് പിന്നിൽ കൂടുതൽ പേർ ഉള്ളതായി സംശയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.അസം സ്വദേശിയുടെ പേരിലുള്ള മൊബൈൽ നന്പർ ഉപയോഗിച്ചു നിർമിച്ച വാട്സ്ആപ്പ് അക്കൗണ്ടിൽ നിന്നാണ് സന്ദേശം അയച്ചതെന്ന് സൈബർ പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ മൊബൈൽ നന്പർ കേന്ദ്രീകരിച്ചാണ് കൊച്ചി സൈബർ പോലീസ് അന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രിയുടെ പ്രൊഫൈൽ ഫോട്ടോയുള്ള വാട്സ്ആപ്പ് അക്കൗണ്ടിൽനിന്ന് പണം ആവശ്യപ്പെട്ട് ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണ് കഴിഞ്ഞ ദിവസം സന്ദേശം കിട്ടിയത്. ഇദ്ദേഹം സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു.

Read More