The Basic Principles of Mail Order Brides As Possible Benefit From Beginning Today

Most of them are profitable in their skilled life, they have an excellent training, and they are often wonderful wives and moms. A man will get a companion who will love him unconditionally. If you have an interest in mail order wives, you also wants to know that a foreign spouse will serve as an excellent mom to your youngsters. It’s an excellent background that ensures a nice conversation and will get the woman involved. Both child brides and mail order brides are sometimes coerced into pressured relationships, have limited…

Read More

ലിവിംഗ് ടുഗെദര്‍ പങ്കാളിയെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് റോഡില്‍ തള്ളി യുവതി ! ഇരുവരുടെയും ബന്ധം തകര്‍ന്നത് ഇങ്ങനെ…

ലിവിങ് ടുഗെദര്‍ പങ്കാളിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മര്‍ദിച്ച് റോഡില്‍ തള്ളിയ യുവതിയും കൂട്ടാളികളും പിടിയില്‍. കമ്മനഹള്ളി സ്വദേശി ക്ലാരയും (27) മറ്റ് ഏഴുപേരുമാണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച സുമനഹള്ളിയിലായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ…ഡേറ്റിങ് ആപ്പ് വഴിയാണ് കേസിലെ മുഖ്യപ്രതിയായ ക്ലാര, മാധവ് പ്രസാദ് എന്ന യുവാവിനെ പരിചയപ്പെടുന്നത്. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന ക്ലാര വിവാഹമോചനം നേടി മാധവിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. ഇതിനകം വളരെയധികം അടുത്ത ക്ലാരയും മാധവും ഒരുമിച്ച് ജീവിക്കാന്‍ ആരംഭിച്ചു. ഒരു മാസം മുന്‍പ് വരെ ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. വിവാഹിതയാണെന്ന കാര്യം ക്ലാര, മാധവ് പ്രസാദിനോട് പറഞ്ഞിരുന്നില്ല. ഈ വിവരം അറിഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം പതിവായി. ഇതിനിടെ ക്ലാരയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുള്ളതായി മാധവിനു സംശയമായി. മാധവിനു മറ്റൊരു യുവതിയുമായി ബന്ധമുള്ളതായി ക്ലാരയും സംശയിച്ചിരുന്നു. ഇതോടെ രണ്ടു…

Read More

നടനെന്ന നിലയിൽ സൗബിനേക്കാളും താഴെയാണ് ഞാനെന്ന് എന്നിലെ നടൻ‌ സമ്മതിക്കില്ല;ഇലവീഴാപൂഞ്ചിറ നിന്ന് തന്നെ മാറ്റിയ കാരണം തുറന്ന് പറഞ്ഞ് മണികണ്ഠൻ

  ചെറിയ കഥാപാത്രങ്ങൾ ആണെങ്കിലും ശ്രദ്ധിക്കപ്പെട്ട റോളുകൾ ആയിരുന്നു ഞാൻ ചെയ്തത്. എന്നിട്ടും എന്തുകൊണ്ടാണ് കുറച്ചുകൂടി നല്ല റോളുകൾ എനിക്ക് തരാത്തതെന്ന് അറിയില്ല. രണ്ട് മൂന്ന് സ്ക്രിപ്റ്റുകൾ വന്നെങ്കിലും അതിന് പ്രൊഡ്യൂസർമാരെ കിട്ടുന്നില്ല. സാറ്റലൈറ്റ് മൂല്യം ഇല്ലെന്നാണ് അതിന് കാരണമായി പറയുന്നത്. എനിക്ക് വേണ്ടത്ര മാർക്കറ്റ് ഇല്ലാത്തതാണ് ഇതിന് കാരണം. മാർക്കറ്റ് ഉണ്ടാക്കേണ്ടത് എങ്ങനെയെന്ന് എനിക്ക് അറിയില്ല. ഇലവീഴാപൂഞ്ചിറ എന്ന സിനിമയുടെ കഥ എന്നോട് ആദ്യം പറഞ്ഞിരുന്നു. ആ സിനിമയ്ക്ക് പ്രൊഡ്യൂസറെ അന്വേഷിച്ച് മതിയായി. മാർക്കറ്റ് ഇല്ലാത്തത് കൊണ്ടാണ് പ്രൊഡ്യൂസറെ കിട്ടാത്തത് എന്നാണ് പറയുന്നത്. പിന്നീട് ഞാനറിയുന്നത് സൗബനിക്കയെ വെച്ചിട്ട് പടം മുന്നോട്ട് പോയെന്നാണ്. വ്യക്തിയെന്ന നിലയിൽ സൗബിനിക്ക എന്നേക്കാൾ ഒരുപാട് ഉയരത്തിലാണ്. ഞാനംഗീകരിക്കുന്നു. പക്ഷെ നടനെന്ന നിലയിൽ സൗബിനേക്കാളും താഴെയാണ് ഞാനെന്ന് എന്നിലെ നടൻ‌ സമ്മതിക്കില്ല. എന്നെ മാറ്റി ചിന്തിക്കാനുള്ള കാരണം എന്‍റെ കഴിവ് കുറവല്ല.…

Read More

കൊല്ലത്ത് റോഡരികില്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ തലയോട്ടികള്‍ കണ്ടെത്തി ! സംഭവത്തില്‍ ദുരൂഹത…

കൊല്ലം ശക്തികുളങ്ങരയില്‍ റോഡരികില്‍ തലയോട്ടികള്‍ കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് പ്രവര്‍ത്തനമില്ലാതെ കിടന്ന ആശുപത്രിക്ക് സമീപത്തെ റോഡില്‍ നിന്നും രണ്ട് തലയോട്ടികള്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കവറില്‍ തലയോട്ടികളാണെന്ന് കണ്ടതോടെ ശുചീകരണ തൊഴിലാളികള്‍ ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ തലയോട്ടികള്‍ ഏറെ പഴക്കം ചെന്നവയാണെന്ന് കണ്ടെത്തി. തലയോട്ടികള്‍ കൂടാതെ കവറിനുള്ളില്‍ നിന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നതിന് സമാനമായ കുറിപ്പുകളും കണ്ടെത്തി എന്നാണ് പോലീസ് നല്‍കിയ വിവരം. രണ്ട് തലയോട്ടികളും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ച ശേഷം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചുവെന്നും പോലീസ് അറിയിച്ചു.

Read More

വിജയ് ദേവ്‌രകൊണ്ടയ്ക്ക് ഒപ്പം അഭിനയിക്കില്ല; കാരണം തുറന്ന് പറഞ്ഞ് സായ് പല്ലവി!

  അഭിനയമികവിനൊപ്പം വ്യക്തിജീവിതത്തിൽ എടുക്കുന്ന നിലപാടുകളിലൂടെ ആരാധകരുടെ പ്രിയതാരമാണ് സായ് പല്ലവി. അഭിനയ മികവും നൃത്തവും കൊണ്ടാണ് താരം ആദ്യം ആരാധകരെ സ്വന്തമാക്കിയത്. മലയാളത്തിലൂടെ അരങ്ങേറി പിന്നീട് തെലുങ്കിലെ സൂപ്പര്‍ താരമായി മാറുകയായിരുന്നു സായ് പല്ലവി. അടുത്തിടെ റിലീസ് ചെയ്ത തെലുങ്ക് ചിത്രം വിരാടപർവത്തിലെ സായ് പല്ലവിയുടെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. റാണ ദഗുബതി നായകനായ ചിത്രത്തിന് തിയറ്ററിൽ അത്ര മികച്ച പ്രതികരണമല്ല ലഭിച്ചതെങ്കിലും ചിത്രത്തിൽ സായ് പല്ലവി അവതരിപ്പിച്ച നക്‌സലൈറ്റ് കഥാപാത്രം പ്രേക്ഷക-നിരൂപക പ്രശംസ നേടിയിരുന്നു. തമിഴ് ചിത്രമായ ഗാർഗിയാണ് സായ് പല്ലവിയുടെ അടുത്തിടെ പുറത്തിറങ്ങിയ മറ്റൊരു ചിത്രം.ഇതിനിടെ, ഒരു അഭിമുഖത്തിൽ സായ് പല്ലവി തെലുങ്ക് സൂപ്പർ താരം വിജയ് ദേവ്‌രകൊണ്ടയ്ക്ക് ഒപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പണ്ട്. വിജയ് ദേവ്‌രകൊണ്ടയുടെ സൂപ്പർ ഹിറ്റായ ചിത്രം ഡിയർ കോമ്രയ്‌ഡിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുന്ന സമയത്ത്…

Read More

വീട്ടിൽ കൊണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് വയോധികയെ കാറിൽ കയറ്റി; വിജനമായ സ്ഥലത്ത് എത്തിച്ചു ക്രൂരമായ പീഡനം; ഞെട്ടിക്കുന്ന സംഭവം കിളിമാനൂരിൽ

കിളിമാനൂർ : വയോധികയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ കെ കെ കോണം കോണത്ത് വീട്ടിൽ അൽ അമീനാണ് പിടിയിലായത്. കഴിഞ്ഞ 26 രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയോധികയെ വീട്ടിൽ കൊണ്ടാക്കാം എന്ന് പറഞ്ഞ് അൽ അമീൻ കാറിൽ കയറ്റിയ ശേഷം വീട്ടിൽ കൊണ്ടുപോകാതെ വിജനമായ സ്ഥലത്ത് എത്തിച്ചു പീഡിപ്പിയ്ക്കുകയായിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പി ജി. ബിജുവിന്‍റെ നേതൃത്വത്തിൽ കിളിമാനൂർ എസ്എച്ച്ഒ എസ്.സനോജ് , എസ്ഐ വിജിത്ത് കെ. നായര് എന്നിവർ അറസ്റ്റിനു നേതൃത്വം നൽകി. പീഡനശ്രമം: യുവാവ് അറസ്റ്റിൽകിളിമാനൂർ : വയോധികയെ പീഡിപ്പിയ്ക്കാൻ ശ്രമിച്ചശേഷം മർദിച്ചവശയാക്കി കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ.തട്ടത്തുമല ലക്ഷം വീട് കോളനിയിൽ വീട്ടു നമ്പർ 35 ൽ താമസക്കാരനായ ആർ. അംജിത്തിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 23 ന് പുലർച്ചെ…

Read More

കുത്തിയൊഴുകുന്ന പുഴയില്‍ മുതലകള്‍ക്കിടയില്‍ അകപ്പെട്ട് ആണ്‍കുട്ടി ! രക്ഷകരായി ദുരന്ത നിവാരണ സേന; വീഡിയോ…

ആര്‍ത്തലച്ചൊഴുകുന്ന പുഴയില്‍ വീണ കുട്ടിയെ വളഞ്ഞ് മുതലകള്‍. മരണത്തെ മുന്നില്‍ കണ്ട കുട്ടിയുടെ രക്ഷയ്‌ക്കെത്തിയത് ദുരന്ത നിവാരണസേന. രാജസ്ഥാനിലെ ചമ്പല്‍ നദിയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. തക്ക സമയത്ത് ബോട്ടില്‍ ദുരന്ത നിവാരണസേന എത്തിയിരുന്നില്ലെങ്കില്‍ കുട്ടി മുതലകളുടെ ആക്രമണത്തിന് ഇരയാകുമായിരുന്നു. തൊട്ടു പിന്നാലെയെത്തിയ മുതലകളുടെ പിടിയില്‍ നിന്ന് തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. കുട്ടിയെ ദുരന്ത നിവാരണസേന രക്ഷിക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. അലറിക്കരഞ്ഞുകൊണ്ട് നീന്തിയ കുട്ടിയ ബോട്ടില്‍ പാഞ്ഞെത്തിയ സംഘം ബോട്ടിനുള്ളിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. മുതലകള്‍ നിറഞ്ഞ നദിയാണ് ചമ്പല്‍. ശക്തമായ ഒഴുക്കും നദിയിലുണ്ടായിരുന്നു. മുതലകള്‍ പിന്നാലെയെത്തിയിട്ടും മനോധൈര്യം കൈവിടാതെ മുന്നോട്ടു നീന്തിയ കുട്ടിയെയും രക്ഷിച്ച ദുരന്ത നിവാരണസേനയെയും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് കാഴ്ചക്കാര്‍. ഡോ. ഭഗീരധ് ചൗധരിയാണ് ട്വിറ്ററിലൂടെ ഈ ദൃശ്യം പങ്കുവവച്ചത്. നിരവധിയാളുകള്‍ ഇപ്പോള്‍ത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

Read More

വ്യാജ പാസ്പോർട്ടുമായി ബംഗ്ലാദേശികൾ പടിയിലായ സംഭവം; പ്രതികൾക്ക് വ്യാജ രേഖകൾ നൽകിയ ട്രാവൽ ഏജന്‍റിനായി അന്വേഷണം

നെടുമ്പാശേരി: വ്യാജ പാസ്പോർട്ടുമായി നെടുന്പാശേരി വിമാനത്താവളത്തിൽ നാല് ബംഗ്ലാദേശികൾ പടിയിലായ സംഭത്തിൽ പ്രതികൾക്ക് വ്യാജ രേഖകൾ നൽകിയ ട്രാവൽ ഏജന്‍റിനായി അന്വേഷണം. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിലേക്ക് പോകാൻ എത്തിയപ്പോഴാണ് ബംഗ്ലാദേശ് സ്വദേശികളായ സമീർ റോയി, റോയി അരു, റോയി അനികത്, നിമൈ ദാസ് എന്നിവർ എമിഗ്രേഷൻ വിഭാഗത്തിന്‍റെ പിടിയിലായത്. ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ളവരെ ഇന്ത്യയിൽ എത്തിച്ച ശേഷം ഇവരുടെ പേരിൽ വ്യാജ പാസ്പോർട്ട് നിർമിച്ചാണ് വിദേശത്തേക്ക് കയറ്റി വിടുന്നത്. ഗുജറാത്തിലെ സൂറത്ത്, മധ്യപ്രദേശിലെ ലുംബിനി, പശ്ചിമ ബംഗാളിലെ ഹുബ്ളി എന്നിവിടങ്ങളിലെ വ്യാജ വിലാസങ്ങളിൽ വ്യാജ രേഖകൾ സംഘടിപ്പിച്ച് ഏജന്‍റ് മുഖേനയാണ് പിടിയിലായ നാല് പേരും ഇന്ത്യൻ പാസ്പോർട്ട് സമ്പാദിച്ചത്. ഏജന്‍റിന്‍റെ നിർദ്ദേശപ്രകാരമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നും ഷാർജയിലേക്ക് ടിക്കറ്റ് എടുത്തതെന്ന് പ്രതികൾ പോലിസിനോട് പറഞ്ഞു. പ്രതികൾക്ക് വ്യാജ രേഖകൾ നൽകിയ ട്രാവൽ ഏജന്‍റിനെ അന്വേഷിച്ചു വരികയാണ്.…

Read More

വിഴിഞ്ഞം സമരം; അദാനി ഗ്രൂപ്പും കരാർ കന്പനിയും സമർപ്പിച്ച ഹർജികൾ ഹൈക്കോടതിയിൽ

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും തുറമുഖ നിർമ്മാണ കരാർ കന്പനിയായ ഹോവെ എഞ്ചിനിയറിംഗ് പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡും നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജികൾ ജസ്റ്റീസ് അനു ശിവരാമന്‍റെ ബെഞ്ചാണ് പരിഗണിക്കുന്നത്. വിഷയത്തിൽ കോടതി സർക്കാർ നിലപാട് ആരാഞ്ഞു. മത്സ്യത്തൊഴിലാളികൾ സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് ഹർജികൾ നൽകിയിരിക്കുന്നത്. കന്പനി ജീവനക്കാർ, തൊഴിലാളികൾ, സുരക്ഷാജീവനക്കാർ എന്നിവരുടെ ജീവന് ഭീഷണിയുണ്ടെന്ന് ഹർജിയിൽ പറയുന്നു. സർക്കാരുമായുള്ള കരാർ പ്രകാരം തുറമുഖ നിർമാണം തുടരേണ്ടതുണ്ട്. തുറമുഖത്തേക്ക് നിർമാണ സാമഗ്രികളുമായി എത്തുന്ന വാഹനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കണം. അതിനാൽ വിഴിഞ്ഞത്ത് കേന്ദ്ര സേനയെയോ പോലീസിനെയോ സുരക്ഷയ്ക്കായി നിയോഗിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. കേന്ദ്ര സേനയുടെ ആവശ്യമില്ലെന്നും സംസ്ഥാന പോലീസ് സുരക്ഷയൊരുക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടെങ്കിൽ സർക്കാർ സിഐഎസ്എഫ് സുരക്ഷ ആവശ്യപ്പെടണമെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്. വിഴിഞ്ഞത്ത്…

Read More

എ.എൻ. ഷംസീർ മന്ത്രി പദത്തിലേക്ക്; നേതാക്കൾ ധാരണയിൽ? പിണറായി കളരിയിൽ രാഷ്‌ട്രീയം പഠിച്ചവനും ഒപ്പം കോടിയേരിയുടെ സന്തതസഹചാരിയും…

നവാസ് മേത്തർതലശേരി: സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദൻ നിയോഗിക്കപ്പെട്ടതോടെ ഒഴിവ് വരുന്ന മന്ത്രിപദത്തിലേക്ക് എ.എൻ. ഷംസീറിന് സാധ്യത. കോടിയേരിയുടെ പിൻഗാമിയായി തലശേരിയിൽ നിന്നും രണ്ടാം തവണയും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എ.എൻ.ഷംസീറിന് മന്ത്രിസ്ഥാനം നല്കാനുള്ള ചർച്ചകൾ നടന്നുകഴിഞ്ഞതായും സൂചനയുണ്ട്. പിണറായി കളരിയിൽ രാഷ്‌ട്രീയം പഠിച്ചവനും ഒപ്പം കോടിയേരിയുടെ സന്തതസഹചാരിയുമാണ് ഷംസീർ. ഷംസീറിനെ മന്ത്രിയാക്കണമെന്ന ആവശ്യം കോടിയേരിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണ് നേതൃത്വത്തിനു മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ കോടിയേരിയുടെ മനസും ഷംസീറിന് അനുകൂലമാണെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഷംസീറിന് അനുകൂലമായ നിലപാട് നേതൃത്വത്തിൽ ഉണ്ടായിട്ടുള്ളതെന്നും പറയപ്പെടുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഷംസീർ മന്ത്രിയാകുമെന്ന് വ്യാപകമായ പ്രചാരണം ഉണ്ടായിരുന്നെങ്കിലും അവസാനഘട്ടം തഴയപ്പെടുകയായിരുന്നു. രണ്ടാം പിണറായി മന്ത്രി സഭയിൽ മുഖ്യമന്ത്രി ഒഴിച്ച് എല്ലാവരും പുതുമുഖങ്ങളായതും ഷംസീറിന് അനുകൂലമായ ഘടകമായിട്ടുണ്ട്. മാത്രവുമല്ല, സിപിഎമ്മിലെ യുവ നേതൃനിരയുടെ പിന്തുണയും ഷംസീറിനുണ്ട്. ഷംസീർ…

Read More