What You Do not Learn About Hot Vietnamese Girl May Shock You

Asian Match Mate is the fashionable velocity fall, and it’s a very worldwide singapore website. The hottie was cast as the principle character within the film “Negative” . In 2020, less than five folks born in the U.S. had been named Khuyen. Hien’s which means has attributes we’d all love for our infants to be born with, quietness and gentleness. Hien is delicate and perfectly fitting for a baby girl, although it’s additionally a typical surname and unisex name in Vietnam. Whether you had a life-changing expertise in Vietnam or…

Read More

Reasoned Explanations Why Hot Russian Woman Gets Bad Evaluations

They have the identical traditional options as most relationship websites, but the costs are decrease. I haven’t talked to many ladies yet, but I really favored those I got to chat with. They are honest girls, they do not refuse to speak on skype, trigger they don’t appear to be getting any commission. I constructed trust with them and I’m planning to fulfill someone as quickly as corona will go away and we’re capable of travel again. I’ll use this time for picking up the best lady and building close…

Read More

പതിനാലുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷൻ നൽകിയത് ബി.ഫാം വിദ്യാർഥി! സംഭവത്തിനുപിന്നിൽ ബന്ധുക്കൾ തമ്മിലുള്ള സാന്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കം

കൊല്ലം : കൊട്ടിയത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിനുപിന്നിൽ ബന്ധുക്കൾ തമ്മിലുള്ള സാന്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കം. കുട്ടിയുടെ കുടുംബം ബന്ധുവിൽനിന്ന് പത്തുലക്ഷം രൂപ വാങ്ങിയിരുന്നു. ഇത് തിരിച്ചുവാങ്ങാനായി ബന്ധുവിന്‍റെ മകനായ ബി.ഫാം വിദ്യാർഥി മാർത്താണ്ഡം സ്വദേശിയായ ബിജു ഉൾപ്പടെയുള്ളവർക്ക് കൊട്ടേഷൻ നൽകുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. അതിക്രമിച്ചു കയറി സംഘം രണ്ട് ദിവസം കൊട്ടിയത്ത് കുട്ടിയുടെ വീടിന് പരിസരം നിരീക്ഷണം നടത്തിയശേഷം വീട്ടിൽ ആണുങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് വീട്ടിൽ അതിക്രമിച്ചുകയറി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മാർത്താണ്ഡം പോലീസ് അവസരോചിതമായി ഇടപെട്ടതിനാൽ കുട്ടിയെ കൊണ്ടുപോയ ഓട്ടോറിക്ഷ അതിർത്തി ചെക്കുപോസ്റ്റായ കോഴിവിളയിൽ പരിശോധന നടത്തവേയാണ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ എങ്ങനെയെങ്കിലും മാർത്താണ്ഡത്ത് എത്തിക്കുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം. ഇതിനായി ഒരു ലക്ഷം രൂപയാണ് ബന്ധു ക്വട്ടേഷൻ സംഘത്തിന് വാഗ്ദാനം ചെയ്തത്. കാർ കസ്റ്റഡിയിൽ കൊട്ടിയത്തുനിന്നു തട്ടിക്കൊണ്ടുപോകാനായി ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിൽ ഒന്പതുപേരാണ്…

Read More

പോലീസ് നായ ഓടിയത് ആക്രിക്കടയിലേക്ക്; നായ ചെന്നിടം പരിശോധോച്ചപ്പോൾ കിട്ടിയത് ലക്ഷങ്ങളുടെ ലഹരി ഉത്പന്നങ്ങൾ

പത്തനംതിട്ട: എംഡിഎംഎ, കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് ഉത്്പന്നങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായയുടെ സഹായത്തോടെ പത്തനംതിട്ട, കുമ്പഴ എന്നിവിടങ്ങളിലും പരിസരങ്ങളിലും വന്‍ റെയ്ഡ് നടന്നു. രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പരിശോധനയില്‍ വിവിധ ഇനങ്ങളിലെ നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടിച്ചെടുത്തു, രണ്ടുപേരെ അറസ്റ്റു ചെയ്തു. ഉണർവ്ലഹരി ഉത്പന്നങ്ങളുടെ വില്പന തടയുന്നതിന് സംസ്ഥാന ഗവൺമെന്‍റ് പുതുതായി രൂപം നല്‍കിയ ‘ഉണര്‍വ്’ പദ്ധതിയുടെ ഭാഗമായുള്ള പോലീസ് സ്‌പെഷല്‍ ഡ്രൈവിലാണ് രണ്ടുപേര്‍ കുടുങ്ങിയത്. പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ പുതിയത്ത് നാസര്‍ (52), കുമ്പഴയില്‍ ആക്രിക്കട നടത്തുന്ന സ്ത്രീ എന്നിവരാണ് അറസ്റ്റിലായത്. പത്തനംതിട്ട കണ്ണങ്കരയിലെ നാസറിന്‍റെ കടയില്‍ നിന്നാണ് ആദ്യം പോലീസ് നായയുടെ സഹായത്തോടെ നിരവധി ഇനങ്ങളില്‍പെട്ട നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. പത്തനംതിട്ട ജില്ലാ ഡോഗ് സ്‌ക്വാഡിലെ റാംബോയുടെ സഹായത്തോടെയാണ് പരിശോധന നടന്നത്. ഏതുതരം മയക്കുമരുന്നും ഒളിപ്പിച്ചുവച്ചാലും കുഴിച്ചിട്ടാലും കണ്ടെത്താന്‍…

Read More

ബുധലാലിന്‍റെ വ്യാഴം തെളി‌ഞ്ഞില്ല; പോലീസിനെ കണ്ട് വീടിനുള്ളിൽ കയറി ഒളിച്ചു; വീടു അരിച്ചുപെറുക്കിയ പോലീസ് ഗുണ്ട വിനീതിരിക്കുന്ന സ്ഥലം കണ്ട് ഞെട്ടി…

കോട്ടയം: പോലീസ് പിടികൂടിയ കുപ്രസിദ്ധ ഗുണ്ടയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഏറ്റുമാനൂർ തെള്ളകം വലിയവീട്ടിൽ ബുധലാൽ വി. ജോസി (23) നെയാണു കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാൾ കഴിഞ്ഞ മാസം അയ്മനം ഒളശ സ്വദേശിയായ ജോസഫ് മാത്യുവിനെ വീട്ടിൽനിന്നും വിളിച്ചിറക്കി വെട്ടി പരിക്കേൽപ്പിച്ചതിനുശേഷം ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ഇയാൾക്ക് വേണ്ടി അന്വേഷണം തുടങ്ങുകയും ചെയ്തു. ബാംഗ്ലൂർ സായ് നഗറിലുള്ള വാടകവീട്ടിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. പോലീസ് എത്തിയതറിഞ്ഞ് ഇയാൾ വീടിന്‍റെ മുകളിലുള്ള വാട്ടർ ടാങ്കിൽ കയറി ഒളിക്കുകയും പോലീസ് പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. പ്രതിക്ക് കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ, ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, പാലാ, ചങ്ങനാശേരി, തിരുവല്ല സ്റ്റേഷനുകളിലും നിരവധി കേസുകളുണ്ട്. എസ്ഐമാരായ അനുരാജ്,…

Read More

സാന്ദ്ര തടഞ്ഞ രാജപ്രഭയ്ക്ക് പൂട്ടിടാനൊരുങ്ങി ആർടിഒ ; ലൈസൻസ് റദ്ദാക്കാതിരിക്കാൻ വിശദീകരണം വേണം

സ്വന്തം ലേഖകൻപാലക്കാട്: പാലക്കാട് കൂറ്റനാട് മരണയോട്ടം നടത്തിയ ബസ് ജീവനക്കാർക്കെതിരെ പട്ടാന്പി ജോയിൻറ് ആർടിഒ നടപടി തുടങ്ങി. ആദ്യ ഘട്ടത്തിൽ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കാതിരിക്കാൻ ഇരുവരും വിശദീകരണം നൽകണം. ഏഴു ദിവസത്തിനകം വിശദീകരണം സമർപ്പിക്കണം എന്നാണ് നിർദ്ദേശം. ബസ് ഉടൻ ജോയിന്‍റ് ആർടിഒ ഓഫീസിൽ ഹാജരാക്കാൻ ഉടമയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. ബസിൽ വേഗപ്പൂട്ട് ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. സംഭവത്തിന്‍റെ അടിസ്ഥാനത്തിൽ പാലക്കാട് ഗുരുവായൂർ റൂട്ടിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കും. കൂറ്റനാട് ചാലിശ്ശേരിയി അമിത വേഗത്തിൽ പാഞ്ഞ രാജപ്രഭ എന്ന സ്വകാര്യബസ് സാന്ദ്ര എന്ന യുവതി തടഞ്ഞിട്ട സംഭവത്തെ തുടർന്നാണ് അധികൃതർ ബസുകളുടെ അമിതവേഗത്തിനെതിരെ നടപടികൾ തുടങ്ങിയത്. സാന്ദ്ര സഞ്ചരിച്ചിരുന്ന സ്കൂട്ടർ തട്ടി തട്ടിയില്ല എന്ന നിലയിൽ ബസ് അമിതവേഗത്തിൽ പാഞ്ഞതിനെ തുടർന്നാണ് സാന്ദ്ര സ്കൂട്ടറിനെ…

Read More

പത്ത് ലക്ഷം തിരികെ വാങ്ങാൻ ഒരു ലക്ഷത്തിന്‍റെ ക്വട്ടേഷൻ; കൊല്ലത്തെ തട്ടിക്കൊണ്ടുപോകൽ ബന്ധുക്കൾ തമ്മിലുള്ള സാമ്പത്തിക തർക്കം; ക്വട്ടേഷൻ നൽകിയത് കോളജ് വിദ്യാർഥി

കൊല്ലം : കൊട്ടിയത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിനുപിന്നിൽ ബന്ധുക്കൾ തമ്മിലുള്ള സാന്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കം. കുട്ടിയുടെ കുടുംബം ബന്ധുവിൽനിന്ന് പത്തുലക്ഷം രൂപ വാങ്ങിയിരുന്നു. ഇത് തിരിച്ചുവാങ്ങാനായി ബന്ധുവിന്‍റെ മകനായ ബി.ഫാം വിദ്യാർഥി മാർത്താണ്ഡം സ്വദേശിയായ ബിജു ഉൾപ്പടെയുള്ളവർക്ക് കൊട്ടേഷൻ നൽകുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. അതിക്രമിച്ചു കയറിസംഘം രണ്ട് ദിവസം കൊട്ടിയത്ത് കുട്ടിയുടെ വീടിന് പരിസരം നിരീക്ഷണം നടത്തിയശേഷം വീട്ടിൽ ആണുങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് വീട്ടിൽ അതിക്രമിച്ചുകയറി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മാർത്താണ്ഡം പോലീസ് അവസരോചിതമായി ഇടപെട്ടതിനാൽ കുട്ടിയെ കൊണ്ടുപോയ ഓട്ടോറിക്ഷ അതിർത്തി ചെക്കുപോസ്റ്റായ കോഴിവിളയിൽ പരിശോധന നടത്തവേയാണ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ എങ്ങനെയെങ്കിലും മാർത്താണ്ഡത്ത് എത്തിക്കുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം. ഇതിനായി ഒരു ലക്ഷം രൂപയാണ് ബന്ധു ക്വട്ടേഷൻ സംഘത്തിന് വാഗ്ദാനം ചെയ്തത്. കാർ കസ്റ്റഡിയിൽകൊട്ടിയത്തുനിന്നു തട്ടിക്കൊണ്ടുപോകാനായി ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിൽ ഒന്പതുപേരാണ് ഉണ്ടായിരുന്നത്. ഇവരിൽ…

Read More

ഒപ്പം കൊണ്ടുവന്ന വളര്‍ത്തുനായ ലിഫ്റ്റില്‍ കയറിയ കുട്ടിയെ കടിച്ചു ! ഉടമയ്ക്ക് 5000 രൂപ പിഴ; വീഡിയോ കാണാം…

ലിഫ്റ്റില്‍ വെച്ച് കുട്ടിയ്ക്ക് നായയുടെ കടിയേറ്റ സംഭവത്തില്‍ നായയുടെ ഉടമയ്ക്ക് 5000 രൂപ പിഴയിട്ട് ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. സെപ്റ്റംബര്‍ 5-ാം തീയതി വൈകുന്നേരം ആറ് മണിയോടെ ഗാസിയാബാദിലെ രാജ്‌നഗര്‍ എക്സ്റ്റന്‍ഷന്‍ ചാംസ് കൗണ്ടി സൊസൈറ്റിയുടെ ലിഫ്റ്റിലാണ് സംഭവം. സൊസൈറ്റിയുടെ ലിഫ്റ്റില്‍ യാത്ര ചെയ്യവേയാണ് ഒരു യുവതിയുടെ കൂടെയുണ്ടായിരുന്ന നായ ആണ്‍കുട്ടിയെ കടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായിരുന്നു. ലിഫ്റ്റില്‍ നായയും ഉടമയും കുട്ടിയും മാത്രമാണുണ്ടായിരുന്നത്. നായയെ കണ്ട് പേടിച്ച് കുട്ടി ലിഫ്റ്റിന്റെ ഒരു ഭാഗത്തേക്ക് പേടിച്ച് മാറി നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. കുട്ടിയെ കണ്ടതോടെ നായ പെട്ടെന്ന് ചാടിക്കടിക്കുകയായിരുന്നു. കടിയേറ്റ് കുട്ടി വേദനകൊണ്ട് പുളഞ്ഞിട്ടും യുവതി കാര്യമാക്കാതെ നില്‍ക്കുന്നത് സിസിടിവി ദൃശ്യത്തില്‍ കാണം. രണ്ട് തവണയാണ് കടിയേറ്റത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്നായിരുന്നു മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നടപടി.

Read More

മമ്മൂട്ടി നൽകി ജന്മദിന സമ്മാനമായി കുട്ടികൾക്ക് സൈക്കിൾ

ആലപ്പുഴ: കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷൻ സ്ഥാപകനും മുഖ്യരക്ഷാധികാരിയുമായ നടൻ മമ്മൂട്ടിയുടെ ജന്മദിന സമ്മാനമായി കുട്ടികൾക്കു സൈക്കിൾ. പ്രകൃതി സൗഹൃദ സഞ്ചാരസൗകര്യമൊരുക്കി 100 സൈക്കിളാണ് കുട്ടികൾക്ക് ഫൗണ്ടേഷൻ സമ്മാനിച്ചത്. കോലഞ്ചേരി സിന്തൈറ്റ് ഗ്രൂപ്പിന്‍റെ സഹകരണത്തിൽ സംസ്ഥാനമെമ്പാടുമുള്ള തീരദേശങ്ങളിലെയും ആദിവാസി ഗ്രാമങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് സൈക്കിൾ ലഭിക്കുക. വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ആലപ്പുഴയിൽ നിർവഹിച്ചു. ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ അധ്യക്ഷത വഹിച്ചു. ആലപ്പുഴ രൂപത പിആർഒയും റേഡിയോ നെയ്തൽ ഡയറക്ടറുമായ ഫാ. സേവ്യർ കുടിയാംശേരി, സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി വിളക്കേഴം, പാസ്റ്ററൽ സെന്‍റർ ഡയറക്ടർ ഫാ. ഫ്രാൻസിസ് കൊടിയനാട്, പഞ്ചായത്തംഗം ഷിനോയ്, വാഹിദ് മാവുങ്കൽ, പ്രൊജക്ട് ഓഫീസർ അജ്മൽ ചക്കരപ്പാടം എന്നിവർ പങ്കെടുത്തു.

Read More

വെമ്പായം ‘അധോലോകം’ ടെക്‌സ്റ്റൈല്‍സില്‍ ഓണക്കോടിയ്‌ക്കൊപ്പം എംഡിഎംഎയും കഞ്ചാവും ! നാലു പേര്‍ പിടിയില്‍…

അധോലോകം എന്ന പേരില്‍ വെമ്പായത്ത് പ്രവര്‍ത്തിക്കുന്ന വസ്ത്ര വില്പനശാലയില്‍ നടത്തിയ പരിശോധനയില്‍ 2.10ഗ്രാം എം. ഡി. എം. എ. യും 317 ഗ്രാം കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. നാര്‍ക്കോട്ടിക് സെല്‍ ഡിവൈ. എസ്. പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡാന്‍സാഫ് ടീമും വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സൈജുനാഥ്, എസ്. ഐ വിനീഷ് വി. എസ്, നെടുമങ്ങാട് ഡാന്‍സാഫ് എസ്. ഐ ഷിബു, സജു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുകള്‍ പിടികൂടുന്നത്. അഴൂര്‍ സ്വദേശി റിയാസ് (37) പുല്ലമ്പാറ സ്വദേശി സുഹൈല്‍ (25), കോലിയക്കോട് സ്വദേശി ഷംനാദ്, കുതിരകുളം സ്വദേശി ബിനു (37) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Read More