കാമുകിക്കു വേണ്ടി കണക്കില്ലാതെ പണം ചെലവാക്കുന്ന കാമുകൻ; പകരം വേണ്ടത് ഒന്നുമാത്രം..! ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു വല്ലാത്ത പ്രണയ കഥ

സ്ത്രീയുടെ സ്നേഹത്തിനു വേണ്ടി ഇത്ര പണം ചെലവാക്കണോ? ഹന്ന ചാന്‍റെയും എഡ് റീയുടെയും പ്രണയകഥ കേട്ടാൽ ആർക്കും അങ്ങനെ തോന്നും. ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു വല്ലാത്ത പ്രണയ കഥയാണ് അവരുടേത്. 27-കാരിയായ ഹന്ന ചാൻ ലണ്ടൻ സ്വദേശിനിയാണ്. 22-കാരനായ എഡ് റീ കാനഡക്കാരനും. ഇരുവരും പരിചയത്തിലാകുന്നത് കഴിഞ്ഞ വർഷമാണ്. ഒരു ക്ലൈന്‍റ് വെബ്സൈറ്റിലൂടെയാണ് ഇരുവരുടെ ബന്ധം ആരംഭിക്കുന്നത്. പരിചയത്തിലായ ഉടൻ തന്നെ ഇരുവരും തീവ്രമായ പ്രണയത്തിലേക്കു വീഴുകയായിരുന്നു. പ്രണയം തലയ്ക്കു പിടിച്ച എഡ് കാമുകിയെ കാണാൻ ലണ്ടനിലേക്കു വിമാനം കയറി. തുടർന്ന് ഇരുവരും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു. ഹന്നയിൽ പൂർണ സന്തോഷവനാണ് എഡ്. ഹന്നയുടെ സ്നേഹത്തിനു വേണ്ടി എഡ് കണക്കില്ലാതെ പണം ചെലവാക്കുന്നു. ഡേറ്റിങ്ങിനും ഒഴിവുദിവസങ്ങളിലെ ആഘോഷങ്ങൾക്കുമുൾപ്പെടെ എല്ലാത്തിനും എഡ് കാമുകിക്കു പണം കൊടുക്കുന്നു. തന്‍റെ കാമുകനു വേണ്ടതു സ്നേഹവും കരുതലും പിന്തുണയുമാണെന്ന് ഹന്ന. എഡിന്‍റെ എല്ലാ…

Read More

വിചിത്രമായ ശീലങ്ങള്‍! ഒരുവര്‍ഷത്തില്‍ 32കാരന്‍ തിന്നത് 62 സ്പൂണുകള്‍; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

വിചിത്രമായ ശീലങ്ങള്‍ വച്ചുപലര്‍ത്തുന്ന നിരവധി ആളുകള്‍ നമ്മുടെ ചുറ്റുമുണ്ട്. അവരുടെ ചെയ്തികള്‍ പലപ്പോഴും നമ്മളെ ആശ്ചര്യപ്പെടുത്താറുണ്ട്. കഴിഞ്ഞിടെ രാജസ്ഥാനിലെ ജോധ്പൂരില്‍ 36 കാരനായ ഒരാള്‍ ഒരു രൂപയുടെ 63 നാണയങ്ങള്‍ കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഏതാണ്ട് സമാനമായ ഒരു സംഭവമാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ നിന്നും കേള്‍ക്കുന്നത്. യുപിയിലെ മുസാഫര്‍ ജില്ലയിലെ ബൊപ്പഡ ഗ്രാമത്തില്‍ താമസിക്കുന്ന വിജയ് എന്ന 32 കാരന്‍ വയറുവേദനയെ തുടര്‍ന്ന് മുസാഫര്‍നഗറിലെ ആശുപത്രിയില്‍ എത്തി. ഇയാളെ പരിശോധിച്ചവര്‍ വയറ്റില്‍ സ്റ്റീല്‍ സ്പൂണുകള്‍ കണ്ട് ഞെട്ടി. കാരണം ഒന്നുംരണ്ടും അല്ല 62 സ്റ്റീല്‍ സ്പൂണുകളാണ് ഇയാളുടെ വയറ്റില്‍നിന്നും കണ്ടെത്തിയത്. താന്‍ ഒരുവര്‍ഷമായി സപൂണുകള്‍ കഴിക്കുന്നുണ്ടെന്നാണ് ഇയാള്‍ തന്നെ പരിശോധിച്ച ഡോക്ടറോട് പറഞ്ഞത്. പിന്നീട് ഡോക്ടര്‍ രാകേഷ് ഖുറാനയുടെ നേതൃത്വത്തിലുള്ള ഒരു മെഡിക്കല്‍ സംഘം രണ്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ സ്പൂണുകള്‍ മുഴുവന്‍ നീക്കം ചെയ്തു. നിലവില്‍ വിജയ്…

Read More

പ്രാര്‍ഥിക്കാന്‍ എന്തൊക്കെ കാരണങ്ങള്‍ !ക്ഷേത്ര ഭണ്ഡാരത്തില്‍ പ്രണയ സാക്ഷാത്ക്കാരത്തിനായി ദൈവത്തിനൊരു കത്ത്

ആളുകള്‍ പല കാരണങ്ങളാല്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. അനുഗ്രഹത്തിനായും ആശ്വാസത്തിനായും ആരോഗ്യത്തിനായും വിജയത്തിനായും വേണ്ടിയൊക്കെ പ്രാര്‍ഥിക്കാറുണ്ട്. ചിലര്‍ ശബ്ദത്തില്‍ അപേക്ഷിക്കുമ്പോള്‍ ചിലരുടേത് നിശബ്ദ പ്രാര്‍ഥനയാണ്. എന്നാല്‍ ദൈവത്തിന് കത്തയ്ക്കുന്ന ഭക്തര്‍ അസാധാരണമായിരിക്കും. അത്തരത്തിലൊരു സംഭവമാണ് പശ്ചിമ ഒഡീഷയിലെ സംബല്‍പൂരിലെ മാ സാമലേശ്വരി ക്ഷേത്രത്തില്‍ നടന്നത്. എല്ലാ രണ്ടുമാസത്തിലും ക്ഷേത്രത്തിന്‍റെ ഭണ്ഡാരം തുറന്ന് കാണിക്ക എണ്ണിത്തിട്ടപ്പെടുത്താറുണ്ട്. കഴിഞ്ഞ ഞായറാഴ്ച അത്തരത്തില്‍ വഴിപാട് പെട്ടി തുറന്നവര്‍ പെെസയ്ക്കൊപ്പം ചില കത്തുകളും കാണുകയുണ്ടായി. അവയിലൊരെണ്ണം ഒരു പ്രണയിനിയുടേതായിരുന്നു. താന്‍ സ്നേഹിക്കുന്ന രബീന്ദ്രനെ മാതാപിതാക്കളുടെ സമ്മതത്തോടെ തനിക്ക് വിവാഹം ചെയ്യാന്‍ ദേവി അനുഗ്രഹിക്കണമെന്നാണ് കത്തിലെ ഉള്ളടക്കം. കത്തില്‍ യുവതിയുടെ പേരില്ല എങ്കിലും പ്രണയ സാഫല്യത്തിനായുള്ള അപേക്ഷ നാട്ടുകാരെല്ലാം ഇപ്പോള്‍ അറിഞ്ഞിരിക്കുകയാണ്. തന്‍റെ മകളുടെ വിജയത്തിനായി ഒരമ്മയും ദേവിക്ക് കത്ത് ഇട്ടിരുന്നു. പോരാഞ്ഞിട്ട് ബംഗാളിയിലും ഹിന്ദിയിലുമായി മറ്റ് ചില കത്തുകളും ഭണ്ഡാരത്തില്‍ കാണപ്പെടുകയുണ്ടായി. സംഭവം സമൂഹ…

Read More

എത്ര മനോഹരമായ കാഴ്ച! സൈക്കിളിലെ കുഞ്ഞു സിംഹാസനം; സോഷ്യൽ മീഡിയയിൽ താരമായി അമ്മയും കുഞ്ഞും

രാജ്യത്തു സർഗാത്മക പരിഹാരങ്ങൾക്കും നിർമാണത്തിനും ക്ഷാമമില്ല. നിത്യേന സോഷ്യൽ മീഡിയകളിൽ ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ട്. ആർപിജി എന്‍റർപ്രൈസസ് ചെയർമാൻ ഹർഷ് ഗോയങ്ക കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗം. പഴയ വസ്തുക്കൾ നൂതനമായ രീതിയിൽ പുനരുപയോഗിക്കുന്നതിന്‍റെ (ജുഗദ് ടെക്നോളജി) ഉത്തമ ഉദാഹരണമാണ് വീഡിയോ. കുഞ്ഞു മകൾക്കു വേണ്ടി അമ്മ സൈക്കിളിനു പിന്നിലെ കാരിയറിൽ ഒരുക്കിയ സീറ്റാണ് വീഡിയോ കണ്ടവർക്കു കൗതുകകരമായത്. പഴയ പ്ലാസ്റ്റിക് കസേരയിൽ ചില മിനുക്കുപണികൾ നടത്തി കാരിയറിൽ ഘടിപ്പിച്ചിരിക്കുന്നു. കുഞ്ഞിനു സുഖമായി ഇരിക്കാൻ കുഷ്യനുമുണ്ട് സീറ്റിൽ. ജോലി സ്ഥലത്തേക്കു കുഞ്ഞിനെയും സീറ്റിലിരുത്തി അമ്മ സൈക്കിളിൽ പോകുന്നു. തനിക്കായി അമ്മയൊരുക്കിയ സീറ്റിലിരുന്ന് കുഞ്ഞ് സുഖമായി യാത്ര ചെയ്യുന്നു. അമ്മയുടെ മുഖത്തും ടെൻഷനൊന്നുമില്ല. ലക്ഷക്കണക്കിന് ആളുകൾ കണ്ട വീഡിയോയ്ക്ക് ശ്രദ്ധേയമായ കമന്‍റുകളുമേറെ ലഭിച്ചിട്ടുണ്ട്. എത്ര മനോഹരമായ കാഴ്ച,…

Read More

ഇയാൻ ചുഴലി ദുരന്തത്തിനിടയിൽ മോഷണത്തിനു ശ്രമം! യുവാക്കൾ അറസ്റ്റിൽ

ഫോർട്ട്മയേഴ്സ് (ഫ്ളോറിഡ): ഫ്ളോറിഡ ഫോർട്ട്മയേഴ്സിൽ ഇയാൻ ചുഴലിയുടെ ഭീകരത അനുഭവിക്കേണ്ടി വന്ന നിസഹായരെ മോഷണത്തിലൂടെ ചൂഷണം ചെയ്യാൻ ശ്രമിച്ച സ്ഥലവാസികളായ യുവാക്കളെ ബീച്ച് പോലീസ് അറസ്റ്റു ചെയ്തു. ഫോർട്ട്മേയേഴ്സ് ബീച്ച് കവർച്ച ചെയ്യാനെത്തിയ യുവാക്കളെ കൈവിലങ്ങ് വച്ചു ബീച്ചിനു സമീപം ഇരുത്തിയതായി സെപ്റ്റംബർ 30 വ്യാഴാഴ്ച പോലീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. തകർന്നടിഞ്ഞ കെട്ടിട കൂന്പാരങ്ങളിൽ നിന്നു മോഷണം നടത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ജയിൽ ശിക്ഷവരെ ലഭിക്കാവുന്ന വകുപ്പുകൾ ചേർത്തു കേസെടുക്കുമെന്നും പോലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പരിസര പ്രദേശത്തുള്ള ഗ്യാസ് സ്റ്റേഷനിൽ മോഷണം നടത്താൻ ശ്രമിച്ചവരെ കൈയോാടെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു. ചുഴലിയുടെ ദുരന്തം അനുഭവിക്കുന്നവരെ സംരക്ഷിക്കുന്നതിനും ആശ്വാസം പകരുന്നതിനും 85,000 എമർജൻസി ജീവനക്കാരെയാണു ഫ്ളോറിഡയിൽ വിന്യസിച്ചിട്ടുള്ളത്. ചുഴലിക്കു മുൻപ് ഒഴിഞ്ഞു പോകണമെന്ന നിർദേശം അധികൃതർ നൽകിയിരുന്നുവെങ്കിലും പലരും അവരുടെ…

Read More

ഹലോ… സൈബർ സെല്ലിൽനിന്നാണ്… ഇതാണ് തട്ടിപ്പിന്‍റെ പുതിയ തന്ത്രം! ലക്ഷ്യം സ്ത്രീകളും പ്രമുഖരും;  ഗൾഫ് മലയാളിയായ വ്യാജൻ വലയ്ക്കുള്ളിൽ

സ്വന്തം ലേഖകൻ തൃശൂർ: “ഹലോ… സൈബർ സെല്ലിൽനിന്നാണ് വിളിക്കുന്നത്’- ഇതാണ് ഇന്‍റർനെറ്റ് ബ്ലാക്ക് മെയിലിംഗ് തട്ടിപ്പിന്‍റെ പുതിയ തന്ത്രം, അതും സൈബർ സെല്ലിന്‍റെ പേരുപറഞ്ഞ്! തട്ടിപ്പുകാർ ലക്ഷ്യമിടുന്നത് സ്ത്രീകളെയും പ്രമുഖരെയും. ഇന്‍റർനെറ്റിലൂടെ മൊബൈൽ ഫോണിലേക്ക് കോളുകൾ വരുന്നത് വിദേശത്തുനിന്ന്. “സൈബർ വ്യാജ’നെ കുടുക്കാൻ പോലീസ് ഗൾഫിൽ വലവീശി. മലയാളിയായ ഇയാൾ ഒറിജിനൽ സൈബർ പോലീസിന്‍റെ നിരീക്ഷണത്തിലാണ്. വ്യാജനെ ഉടൻ പിടികൂടാനുള്ള ശ്രമത്തിലാണ് കേരള പോലീസ്. അസമയത്ത് വരുന്ന കോൾ സൈബർ സെല്ലിൽനിന്നാണെന്നു പറഞ്ഞ് പാതിരാത്രിയിലാണ് കോളുകൾ വരിക. ഫോണിലെ ഇന്‍റർനെറ്റ് ഉപയോഗം നിരീക്ഷിച്ചതായും വെബ് സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും അശ്ലീല ക്ലിപ്പുകൾ കാണുന്നതു ശ്രദ്ധയിൽപ്പെട്ടെന്നും സൂചിപ്പിക്കും. ഭീഷണി സ്വരത്തിൽ ആധികാരികതയോടെ വ്യാജനെന്നു തോന്നിപ്പിക്കാതെയാണു സംസാരം. പേടിച്ച് അറിഞ്ഞോ അറിയാതെയോ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതോടെ നിങ്ങൾ തട്ടിപ്പുകാരന്‍റെ വരുതിയിലാകും. ഇതോടെ ഒടിപി പോലുള്ള രഹസ്യ കോഡുകളും സ്വകാര്യ വിവരങ്ങളും തട്ടിപ്പുകാർ…

Read More

അവകാശത്തർക്കത്തിനൊടുവിൽ പോലീസ് സ്റ്റേഷൻ കയറി ‘പിക്കാച്ചു’ ! ഉടമസ്ഥന്‍റെ പേര് പറഞ്ഞതോടെ തർക്കത്തിന് പരിഹാരം; സംഭവം ഇങ്ങനെ…

കണ്ണൂര്‍: കൂട് വിട്ട് ഒന്ന് പാറിപ്പറന്ന “പിക്കാച്ചു’ ഒരിക്കൽ പോലും കരുതിക്കാണില്ല തന്‍റെ പേരിൽ അവകാശത്തർക്കമുണ്ടാകുമെന്നും പോലീസ് സ്റ്റേഷനിൽ കയറേണ്ടിവരുമെന്നും. തന്‍റെ ഉടമയെ കബളിപ്പിച്ച് പാറിപ്പറന്ന ആഫ്രിക്കൻ തത്തയാണ് ഒടുവിൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ കയറേണ്ടിവന്നത്. കഴിഞ്ഞദിവസമാണ് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആഫ്രിക്കൻ തത്ത പറന്നെത്തിയത്. ആളുകളോട് ഏറെ ഇണക്കം കാട്ടിയ തത്തയെ ആശുപത്രിയിലെ ഒരു ഡോക്‌ടർ കൂട്ടിലാക്കി ഭക്ഷണം നൽകുകയും ടൗൺ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. ഇതിനുപിന്നാലെ കണ്ണൂർ തളാപ്പിൽനിന്നും തിരൂരിൽനിന്നുമുള്ള രണ്ടുപേർ തത്തയുടെ അവകാശമുന്നയിച്ച് രംഗത്തെത്തി. ഇതോടെ അരലക്ഷത്തോളം രൂപ വിലവരുന്ന തത്തയെ പോലീസ് സ്റ്റേഷനിലാക്കി. തത്തയുടെ ഉടമയാരെന്നതിനെക്കുറിച്ച് പോലീസിനും വ്യക്തമായ തീരുമാനമെടുക്കാനായില്ല. ഇതിനിടെ തത്ത അതിഥി എന്ന പേര് പറഞ്ഞു. ഇതോടെ പോലീസ് ഈ പേരുമായി ബന്ധമുള്ള ആരെങ്കിലും അവകാശവാദമുന്നയിച്ചവരുടെ കൂട്ടത്തിലുണ്ടോയെന്ന് അന്വേഷിച്ചു. കണ്ണൂർ തളാപ്പിൽനിന്നെത്തിയ അന്പിളി എന്നയാളുടെ പേരായിരുന്നു…

Read More

പെണ്‍കുട്ടികള്‍ ഒറ്റയ്ക്കാണെന്നറിഞ്ഞെത്തിയ അവര്‍..! അതിഥിത്തൊഴിലാളികളായ സഹോദരിമാർ ഒളിച്ചിരുന്നത് മൂന്നു മണിക്കൂർ; അമ്പലപ്പാറയില്‍ നടന്ന സംഭവം ഇങ്ങനെ…

നെടുങ്കണ്ടം: നെടുങ്കണ്ടത്ത് രാത്രിയില്‍ സാമൂഹ്യവിരുദ്ധരുടെ അതിക്രമം രൂക്ഷമായി. അതിഥിത്തൊഴിലാളികൾക്കു നേരെയാണ് അതിക്രമമുണ്ടായത്. ആക്രമണം ഭയന്ന് കഴിഞ്ഞ രാത്രി അതിഥിത്തൊഴിലാളികളായ രണ്ട് സഹോദരിമാര്‍ വിറക് സൂക്ഷിക്കുന്ന സ്ഥലത്ത് മൂന്ന് മണിക്കൂറോളം ഒളിച്ചിരിക്കേണ്ടി വന്നു. അമ്പലപ്പാറയിലാണ് സംഭവം. മധ്യപ്രദേശ് ജബല്‍പൂര്‍ സ്വദേശിനികളായ നേഹ, നീലു എന്നിവരാണ് ഉപദ്രവിക്കാനെത്തിയ നാലംഗ സംഘത്തെ ഭയന്ന് വീടിനകത്തുള്ള അടുപ്പിനു താഴെ ഒളിച്ചിരുന്നത്. ഇന്നലെ അർധരാത്രിയോടെയാണ് നാലംഗ സംഘം ഇവരുടെ വീട്ടില്‍ അതിക്രമിച്ചു കയറിയത്. അമ്മ ജ്യോതി, സഹോദരൻ അങ്കിത് എന്നിവർക്കൊപ്പമാണ് ഇവര്‍ അമ്പലപ്പാറയില്‍ വാടകവീട്ടിൽ താമസിക്കുന്നത്. അമ്പലപ്പാറയില്‍ സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത തോട്ടത്തിലെ ജോലിക്കാരാണിവർ. അമ്മയും സഹോദരനും പിതാവിന്‍റെ മരണാനന്തര ചടങ്ങുകള്‍ക്കായി ഒരാഴ്ച മുമ്പ് ജബല്‍പൂരിലേക്ക് പോയിരുന്നു. ഇതോടെ പെണ്‍കുട്ടികള്‍ ഒറ്റയ്ക്കാണെന്നറിഞ്ഞെത്തിയ നാല്‍വര്‍സംഘമാണ് വീടിനുള്ളിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത്. വീടിനു മുന്നിലെത്തിയ സംഘം പിന്‍വശത്തെ ഷെഡ് തകര്‍ത്തശേഷം കതക് ചവിട്ടിപ്പൊളിച്ച് അകത്തു കയറാൻ ശ്രമിച്ചു.…

Read More

ആളൊഴിഞ്ഞ വഴിയിൽ വച്ച് ഏഴാം ക്ലാസ്‌ വിദ്യാർഥിനിയെ…! പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ആക്രമണം; മൂന്നു പേർ അറസ്റ്റിൽ

വെഞ്ഞാറമൂട് : സ്കൂൾ വിട്ടുവീട്ടിലേക്ക് നടന്നു പോകുന്നതിനിടയിൽ ആളൊഴിഞ്ഞ വഴിയിൽ വച്ച് ഏഴാം ക്ലാസ്‌ വിദ്യാർഥിനിയെ തടഞ്ഞു ആക്രമിക്കാൻ ശ്രമം. സംഭവത്തിൽ മൂന്നു പേരെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു. ഇരുളൂർ തോട്ടരികത്ത് കടയിൽ വീട്ടിൽ മണിലാൽ, മടവൂർ തുമ്പോട് പഴുവടി വാറുപൊയ്ക ചരുവിള പുത്തൻവീട്ടിൽ രാജു, സജീവ് എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടി ഒറ്റയ്ക്ക് നടന്നു വരുന്നത് കണ്ട് ഓട്ടോറിക്ഷയിൽ ഇരുന്ന പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തടയുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയുടെ പിന്നാലെ ഇവർ ഓടിയതോടെ കുട്ടി സമീപത്തെ വീടിലേക്ക് ഓടിക്കയറി. പെൺകുട്ടിയുടെ മാതാപിതാക്കൾ വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സംഘത്തിലെ മണിലാലിനെ വീട്ടുകാർ തിരിച്ചറിഞ്ഞിരുന്നു.വെഞ്ഞാറമൂട് സി ഐ സൈജുനാദ് സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് .

Read More

യുവതി ട്രെയിനിടിച്ച് മരിച്ച സംഭവം! കാമുകൻ അറസ്റ്റിൽ; യുവതിയെ ശാരീരികമായും മാനസികമായും പീഡനങ്ങള്‍ക്കു വിധേയമാക്കിയിരുന്നുവെന്ന് പോലീസ്

തൃപ്പൂണിത്തുറ: യുവതി ട്രെയിനിടിച്ച് മരിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റിൽ. തൃപ്പൂണിത്തുറ റെയില്‍വേ മേല്‍പ്പാലത്തിനു സമീപം, ഇടുക്കി രാജകുമാരി കൊച്ചിക്കാട്ടിൽ ചെല്ലപ്പന്‍റെയും പുഷ്പയുടെയും മകൾ വിദ്യ(21) മരിച്ച സംഭവത്തിലാണ് കാമുകന്‍ ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി വിഷ്ണു(23) വിനെ ഹില്‍പാലസ് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം15 നായിരുന്നു കേസിനാസ്പദമായ സംഭവം. തൃപ്പൂണിത്തുറ റെയില്‍വേ മേൽപ്പാലത്തിനു സമീപം രാത്രി 12.30 യോടെയാണ് ട്രെയിനിടിച്ച് മരിച്ച നിലയില്‍ യുവതിയെയും, പരിക്കേറ്റ നിലയിൽ വിഷ്ണുവിനെയും കണ്ടത്. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കാക്കനാട് സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കു നില്‍ക്കുകയായിരുന്ന യുവതിയുമായി പ്രണയത്തിലായിരുന്ന പ്രതി യുവതിയെ ശാരീരികമായും മാനസികമായും പീഡനങ്ങള്‍ക്കു വിധേയമാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം രാത്രി പത്തോടെ ചാത്താരിയിലുള്ള അപ്പാര്‍ട്ടുമെന്‍റില്‍ യുവതിക്ക് മദ്യം നല്‍കിയ ശേഷം ക്രൂരമായി മര്‍ദിച്ചിരുന്നതായും അതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നും പോലീസ് പറഞ്ഞു. മദ്യപിച്ച് കളമശേരി മെഡിക്കല്‍…

Read More