ലോകകപ്പിലെ ആദ്യ മത്സരത്തിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ  അർജന്‍റീനയ്ക്ക് ട്രോൾ മഴ..! ഇതിലും വലിയ ട്രോൾ സ്വപ്നങ്ങളിൽ മാത്രം..!

കോഴിക്കോട്: ലോകകപ്പിലെ ആദ്യ മത്സരത്തിൽതന്നെ ദയനീയ പരാജയം ഏറ്റുവാങ്ങിയ അർജന്‍റീനയ്ക്ക് സമൂഹമാധ്യമങ്ങളിൽ ട്രോൾ മഴ. വാട്സ് ആപ്പിലും ഫേസ്ബുക്കിലുമായി അർജന്‍റീനയ്ക്ക് പൊങ്കാലയിട്ടവർ കുറച്ചൊന്നുമല്ല. കേരളത്തിലെ ആരാധകരുടെ ഹൈപ്പിനെ മറികടക്കുന്ന രീതിയിലുള്ള രസികൻ ട്രോളുകളാണ് ഇന്നലെ കളി കഴിഞ്ഞനിമിഷം മുതൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഏറ്റവും അധികം പേർ വാട്സ് ആപ് സ്റ്റാറ്റസ് ആക്കിയത് കഴിഞ്ഞ ലോകകപ്പ് സമയത്തിറിങ്ങിയ കോമഡി സീരിയലിന്‍റെ ക്ലിപ്പും മുകേഷ് ചിത്രത്തിലെ ക്ലിപ്പുമാണ്. ആദ്യത്തേതിൽ മെസിയുടെ ചിത്രത്തെ നോക്കി ആരാധകൻ വിലപിക്കുന്ന സീൻ ആണെങ്കിൽ രണ്ടാമത്തേതിൽ അർജന്‍റീന ഫാൻസ്, ടിവിയെ കുറ്റം പറയുന്ന സീനാണ്. രണ്ടു ക്ലിപ്പുകളും ഇന്നലെ മുതൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞാടുകയാണ്.മെസിയെ സൗദി അറേബ്യ എടുത്തു ചെളിയിൽ എറിയുന്ന ട്രോൾ മുതൽ മെസി മീൻ കച്ചവടം നടത്തുന്ന ട്രോൾ വരെ നിറഞ്ഞാടി. ഇതിനെല്ലാം പുറമെ രാഷ്ട്രീയ രംഗത്തും മെസിയെ ട്രോൾ ആക്കി…

Read More

കത്ത് വിവാദം: വീണ്ടും മേയറുടെ മൊഴി എടുക്കും;കംപ്യൂട്ടറും മൊബൈൽ ഫോണുകളും പിടിച്ചെടുത്ത് പരിശോധിച്ചേക്കും

തിരുവനന്തപുരം: കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് സംഘം വീണ്ടും മേയർ ആര്യാ രാജേന്ദ്രന്‍റെ മൊഴി രേഖപ്പെടുത്തും. കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തതിനെ തുടർന്നാണ് മേയറിൽ നിന്നും വിശദമായി വീണ്ടും മൊഴിയെടുക്കുന്നത്. മേയറെ കൂടാതെ സിപിഎം കൗണ്‍സിലറും സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാനുമായ ഡി.ആർ. അനിൽ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരിൽ നിന്നും മൊഴിയെടുക്കും. ഇവർക്ക് നോട്ടീസ് നൽകാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. നേരത്തെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഡി.ആർ. അനിലും ആനാവൂർ നാഗപ്പനും ക്രൈംബ്രാഞ്ചിന് മുൻപാകെ നേരിട്ട് മൊഴി നൽകിയിരുന്നില്ല. ആനാവൂരിൽ നിന്നും അന്വേഷണ സംഘം ഫോണ്‍ മുഖേന മൊഴിയെടുത്തതിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു.‌പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി മേയറിൽ നിന്നും മൊഴിയെടുത്തിരുന്നുവെങ്കിലും കത്തിന്‍റെ ഒറിജിനൽ കണ്ടെ ത്താനായിരുന്നില്ല. കേസെടുത്ത് അന്വേഷണം നടത്തണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ശിപാർശയെ തുടർന്ന് സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ ദിവസം അനുമതി നൽകുകയായിരുന്നു. വ്യാജ…

Read More

“വിജയിച്ചാൽ മീററ്റ് നഗരത്തിന്  നാഥുറാം ഗോഡ്സെ നഗർ എന്ന് പേര് നൽകും’; അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ  പ്രകടന പത്രിയിലെ മറ്റ് വാഗ്ദാനങ്ങൾഇങ്ങനെ…

ലക്നോ: തദ്ദേശ തെരഞ്ഞെ‌ടുപ്പിൽ വിജയം നേ‌ടിയാൽ മീററ്റ് നഗരത്തിന് നാഥുറാം ഗോഡ്സെ നഗർ എന്ന പേരു നൽകുമെന്ന് പ്രഖ്യാപിച്ച് അഖിൽ ഭാരത് ഹിന്ദു മഹാസഭ (എബിഎച്ച്എംഎസ്). ഡിസംബറിൽ നടക്കുമെന്നു പ്രതീക്ഷിക്കുന്ന തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രികയിലാണ് ഈ വാഗ്ദാനം ഉൾപ്പെടുത്തിയത്.പ്രദേശത്തെ ഇസ്ലാമിക സ്ഥലപ്പേരുകൾ മാറ്റുമെന്നും രാജ്യം ഹിന്ദുരാഷ്ട്രമാക്കാൻ പരിശ്രമിക്കുമെന്നും പത്രികയിൽ വാഗ്ദാനമുണ്ട്. ബിജെപി, ശിവസേന തുടങ്ങിയ പാർട്ടികൾ ഹിന്ദുത്വനയങ്ങളിൽനിന്നു വ്യതിചലിക്കുകയാണെന്നും ന്യൂനപ‍ക്ഷ പ്രീണനത്തിനു വഴിയൊരുക്കുകയാണെന്നും എബിഎച്ച്എംഎസ് ആരോപിച്ചു. മീററ്റ് നഗരസഭയിലെ എല്ലാ വാർഡുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച എബിഎച്ച്എംഎസ്, ദേശസ്നേഹമുള്ള സ്ഥാനാർഥികളെ അണിനിരത്തുമെന്നും ഗോമാതാവിനെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.

Read More

ചികിത്സാപിഴവിനെ തുടർന്ന് വിദ്യാർഥിയുടെ കൈമുറിച്ച് മാറ്റിയ സംഭവം: ഡോക്ടർമാർക്കെതിരേ കേസെടുത്ത് പോലീസ്

തലശേരി: ചികിത്സാപിഴവിനെ തുടർന്ന് 17 കാരന്‍റെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടർമാർക്കെതിരേ ടൗൺ പോലീസ് കേസെടുത്തു. ചേറ്റംകുന്ന് നാസ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അബൂബക്കർ സിദ്ദീഖിന്‍റെ മകൻ സുൽത്താന്‍റെ കൈ മുറിച്ചുമാറ്റിയ സംഭവത്തിലാണ് തലശേരി ജനറൽ ആശുപത്രിയിലെ ഓർത്തോ വിഭാഗം സർജൻ ഡോ. വിജുമോൻ ഉൾപ്പെടെയുള്ളവർക്കെതിരേ ടൗൺ പോലീസ് കേസെടുത്തത്. തലശേരി ജനറൽ ആശുപത്രിയിലെ ഡോക്ടർക്കു പുറമെ കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാരും കേസിൽ പ്രതികളാകും. ഇന്ത്യൻ ശിക്ഷാനിയമം 338 പ്രകാരമാണ് അശ്രദ്ധമായി ചികിത്സിച്ചതിനാണ് ഇവർക്കെതിരേ കേസെടുത്തിട്ടുള്ളത്. ഒക്ടോബർ 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിനടുത്തുള്ള ഗ്രൗണ്ടിൽ കളിക്കുന്നതിനിടയിൽ വീണ് സുൽത്താന്‍റെ കൈ എല്ല് പൊട്ടുകയായിരുന്നു. തുടർന്നുള്ള ചികിത്സയ്ക്കിടയിലാണ് സുൽത്താന്‍റെ ഇടതു കൈ മുറിച്ചുമാറ്റേണ്ടി വന്നത്. സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിടുകയും അന്വേഷണം നടക്കുകയും ചെയ്യുന്നതിനിടയിലാണ് പോലീസ് കേസെടുത്തത്. കുട്ടിയുടെ പിതാവിന്‍റെ പരാതി പ്രകാരമാണ് പോലീസ് കേസ്…

Read More

Typically The Most Popular Dog Hair Dryer

We highly advocate routine upkeep in your K-9 products. If you want knowledgeable recommendation about your product we urge you to call. Rankings are generated from thousands of verified buyer reviews. We don’t settle for free merchandise from any company––we solely evaluation merchandise we love. By clicking on the merchandise under, we could obtain a commission without charge to you. Our bestselling e-book helps you start and manage your dog breeding adventure from day one. When you begin them younger, the fear of the dryer and its sound doesn’t manifest.…

Read More

സ്കൂൾ സമയമാറ്റം അനുവദിക്കില്ല; വിദ്യാഭ്യാസ വകുപ്പ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പുതിയ പാഠ്യപദ്ധതിയെഎതിർക്കാൻ മുസ് ലിം സംഘടനകൾ.

സ്വന്തം ലേഖകൻ കോഴിക്കോട്: സ്കൂളുകളിൽ നടപ്പാക്കാൻ ഉദേശിച്ച ജൻഡർ ന്യൂട്രാലിറ്റി യൂണിഫോമിനെ എതിർത്തപോലെ, വിദ്യാഭ്യാസ വകുപ്പ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പുതിയ പാഠ്യപദ്ധതിയെയും എതിർക്കാൻ മുസ് ലിം സംഘടനകൾ. ഇടതു സർക്കാർ നേരത്തെ ഉപേക്ഷിച്ച പല വിഷയങ്ങളും പുതിയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഇതിനെ ഏതുവിധേനയും എതിർക്കുമെന്നും ഇകെ വിഭാഗം പറയുന്നു. ആധുനിക പഠനരീതി എന്ന നിലയിൽ സർക്കാർ മതത്തെ പൂർണമായും നിരാകരിക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിക്കുന്നതെന്നും ഇത് അംഗീകരിക്കില്ലെന്നും സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം വ്യക്തമാക്കി. സ്കൂൾ സമയമാറ്റം ഒരുതരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. കേരളത്തിൽ നിലനിൽക്കുന്ന സംവിധാനം ഉപയോഗപ്പെടുത്തിയാണ് ഓരോ മതങ്ങളും അവരുടെ മതപഠനം നടത്തുന്നത്. അതിൽ ഭൂരിഭാഗവും രാവിലെ സ്കൂൾ തുടങ്ങുന്നതിന് മുന്പാണ്. ഇത്തരം മതപഠന സംവിധാനത്തെ തകർക്കുന്ന രീതിയിലുള്ള പദ്ധതികൾ ഒരു കാരണവശാലും കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും സമസ്ത…

Read More

The Basic Facts Of Dog Shoes

Plus, a fleece lining inside for warmth through the chilly season. They are light-weight and easy to placed on with adjustable velcro straps. The bottom is manufactured from anti-skid rubber so your pooch won’t slip on icy roads. Another possibility that’s nearly as good on your pockets as it is in your dog’s paws, these canine boots from KEIYALOE also have excessive ratings. These boots are made with a soft sturdy microfiber nylon fabric and non-slip heat protector soles, as nicely as reflective velcro straps. Whether you have a Coonhound,…

Read More

സാനിറ്ററി പാഡുകളുടെ ഉപയോഗം അര്‍ബുദത്തിന് വഴിവെക്കും ? സാനിറ്ററി പാഡുകളില്‍ മാരക രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനം…

ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് സാനിറ്ററി പാഡുകള്‍. എന്നാല്‍ ഇവയെ സംബന്ധിച്ച് ഇപ്പോള്‍ പുറത്തു വരുന്ന പഠനം ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യയില്‍ വിറ്റഴിക്കുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ സാനിറ്ററി പാഡുകളില്‍ അര്‍ബുദത്തിന് വരെ കാരണമായേക്കാവുന്ന മാരക വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോക്സിക്സ് ലിങ്ക് എന്ന എന്‍ജിഒ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പത്ത് ബ്രാന്‍ഡുകളിലാണ് പഠനം നടത്തിയത്. പാഡുകളില്‍ അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്ക് കാരണമാകുന്ന ഫലേറ്റുകളുടേയും അസ്ഥിര ജൈവസംയുക്തങ്ങളുടേയും സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തല്‍. ഫലേറ്റുകള്‍ അന്തസ്രാവഗ്രന്ഥി തകരാറുകള്‍, പ്രത്യുല്‍പാദന വ്യവസ്ഥകള്‍ക്ക് ആഘാതം, ജനനവൈകല്യങ്ങള്‍ തുടങ്ങിയവയ്ക്കും കാരണമാകും. അസ്ഥിര ജൈവസംയുക്തങ്ങളുടെ സാന്നിധ്യം മസ്തിഷ്‌കവൈകല്യങ്ങള്‍, ആസ്തമ, ശരീര വൈകല്യങ്ങള്‍, പ്രത്യുല്‍പാദന വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിന് കാരണമാകുമെന്നും പഠനത്തില്‍ പറയുന്നു. അസറ്റോണ്‍, ക്ലോറോഫോം, ബെന്‍സീന്‍, ടോളുവിന്‍ തുടങ്ങിയ സംയുക്തങ്ങളുടെ അംശവും എല്ലാ പാഡുകളുടേയും സാമ്പിളുകളില്‍ കണ്ടെത്തി.…

Read More

One Of The Best Chat Room Apps For Android

The good thing of utilizing this site is that this works very sooner on your cellphone. There are mobile chat rooms the place you chat online without any registration nonetheless you want to be registered for using inbox feature. Google launched Google chat rooms that offer the facilities of chatting and sharing recordsdata with random and recognized folks online. You can simply chat and talk with individuals inside and outdoors of your group. It additionally allows you to share files, photographs, paperwork, and video calls with the individual of your…

Read More

വി.ഡി. സതീശനെ ട്രോളി കെ. മുരളീധരൻ; ‘ആളുകളെ വിലകുറച്ചു കണ്ടാൽ  മെസിയുടെ അവസ്ഥയാകും; തലയിലൂടെ മുണ്ടിട്ട് നടക്കേണ്ടി വരുമെന്ന പരിഹാസവും

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. ശതീശന്‍റെ ബലൂൺ വിമർശനത്തിനെതിരേ കെ. മുരളീധരന്‍റെ പരിഹാസം. ആളുകളെ വിലകുറച്ചു കണ്ടാൽ ഇന്നലെ മെസിക്ക് സംഭവിച്ചത് പോലെയാകുമെന്നായിരുന്നു മുരളീധരൻ. പലരെയും വില കുറച്ചു കണ്ടാൽ പിന്നീട് തലയിലൂടെ മുണ്ടിട്ട് നടക്കേണ്ടി വരുമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് പാർട്ടിയിൽ എല്ലാവർക്കും അവരുടേതായ റോൾ ഉണ്ട്. അതുകൊണ്ടു തന്നെ ആരെയും നിസാരവത്ക്കരിക്കേണ്ടതില്ല. ഇന്ദിരാഗാന്ധിയുടെ കാലം മുതൽ കോൺഗ്രസ് ശീലമാക്കിയ രീതിയാണിത്. ഓരോരുത്തരും അവരുടെ റോൾ ചെയ്യുന്പോഴാണ് പാർട്ടി മുന്നോട്ട് നീങ്ങുകയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ശശി തരൂർ കേരളത്തിൽ സന്ദർശനം നടത്തുന്നത് വിഭാഗീയതയുടെ ഭാഗമായല്ല. പാർട്ടി വേദികളിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്.പാർട്ടിയുടെ ക്ഷണം കിട്ടിയിട്ടാണ് അദ്ദേഹം ഇവിടെ എത്തിയത്.  കോഴിക്കോട്ട് നിശ്ചയിച്ച പരിപാടി നടന്നില്ലായിരുന്നെങ്കിൽ കോൺഗ്രസിന് വലിയ ക്ഷീണമായി മാറുമായിരുന്നുവെന്നും മുരളീധരൻ വ്യക്തമാക്കി.

Read More