11 Greatest Random Chat Apps For Android & Ios In 2023

Especially in case your head count is sufficiently small, or the size of time you propose to speak is comparatively short. WhatsApp video calls are additionally end-to-end encrypted, identical to chat messages. In other words, you may never have to fret about any of your conversations being intercepted by nefarious interlopers. Just tap the little video digicam icon within the upper-right nook of the screen, and you can start a call with a person or chat group. If you are looking for a place to satisfy strangers and hang out,…

Read More

11 Greatest Random Chat Apps For Android & Ios In 2023

Especially in case your head count is sufficiently small, or the size of time you propose to speak is comparatively short. WhatsApp video calls are additionally end-to-end encrypted, identical to chat messages. In other words, you may never have to fret about any of your conversations being intercepted by nefarious interlopers. Just tap the little video digicam icon within the upper-right nook of the screen, and you can start a call with a person or chat group. If you are looking for a place to satisfy strangers and hang out,…

Read More

11 Greatest Random Chat Apps For Android & Ios In 2023

Especially in case your head count is sufficiently small, or the size of time you propose to speak is comparatively short. WhatsApp video calls are additionally end-to-end encrypted, identical to chat messages. In other words, you may never have to fret about any of your conversations being intercepted by nefarious interlopers. Just tap the little video digicam icon within the upper-right nook of the screen, and you can start a call with a person or chat group. If you are looking for a place to satisfy strangers and hang out,…

Read More

റോഡിൽ മദ്യക്കുപ്പികൾ വീണിട്ടും ലോറി നിർത്താതെ പോയി; വാരിയെടുത്തുകൊണ്ട് പോയി നാട്ടുകാർ; കേട്ടറിഞ്ഞെത്തിയ പോലീസ് ചെയ്തതിങ്ങനെ…

കോഴിക്കോട്: അനധികൃതമായി മദ്യം കയറ്റി വന്ന ലോറി പാലത്തിന്‍റെ ബീമിലിടിച്ച് മദ്യ കുപ്പികൾ റോഡിൽ വീണിട്ടും ലോറി നിർത്താതെ പോയി. ഫറോക്ക് പഴയ പാലത്തിൽ ഇന്ന് പുലർച്ചെയോടെയാണ് സംഭവം. പാലത്തിന്‍റെ മുകൾ ഭാഗത്തുള്ള ബീമിൽ തട്ടിയാണ് മദ്യക്കുപ്പികൾ കാർഡ്ബോർഡ് പെട്ടിയോടെ റോഡിൽ വീണത്. എന്നാൽ ഇടിച്ച അജ്ഞാത ലോറി നിർത്താതെ പോവുകയായിരുന്നു. ആയിരത്തിലധികം കുപ്പികളാണ് റോഡിൽ വീണിരുന്നത്. ഇതിൽ പ്ലാസറ്റിക് കുപ്പികൾ പൊട്ടാതിരുന്നതിൽ ഭൂരിഭാഗവും നാട്ടുകാർ കൊണ്ടുപോയി. ബാക്കി വന്ന കുപ്പികൾ ഫറോക്ക് പോലീസ് എത്തി സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും ഫറോക്ക് പോലീസ് അറിയിച്ചു. സംഭവം മദ്യക്കടത്താണോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.

Read More

സണ്ണിലിയോണ്‍ രാത്രി വിളിച്ചിരുന്നു ! തനിക്ക് പിറന്നാള്‍ ആശംസിക്കാന്‍ വിളിച്ചവരെക്കുറിച്ച് ബാല പറഞ്ഞതിങ്ങനെ…

തമിഴകത്തു നിന്ന് വന്ന് മലയാളത്തിന്റെ മനംകീഴടക്കിയ താരമാണ് ബാല. അന്‍പ് എന്ന തമിഴ് സിനിമയിലൂടെ ആണ് ബാല അഭിനയ ലോകത്തേക്ക് എത്തിയത്. തുടര്‍ന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ബിഗ് ബിയിലൂടെ മലയാള സിനിമയിലേക്കും എത്തിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്. മലയാളം, തമിഴ് ഭാഷകളില്‍ സജീവമായി മുന്നേറിയിരുന്ന സമയത്തായിരുന്നു ബാല ഗായികയായ അമൃത സുരേഷിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. എന്നാല്‍ പിന്നീട് ഇരുവരും വിവാഹമോചിതരായി. പിന്നീട് തന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെ ബാല വിവാഹം കഴിക്കുകയായിരുന്നു. അതേ സമയം ലോകക്കപ്പ് ഫുട്ബോളിലെ അര്‍ജന്റീനയുടെ വിജയത്തോടൊപ്പം തന്റെ ജന്മദിനവും നടന്‍ ബാല ആഘോഷിച്ചിരുന്നു. ഈ ആഘോഷത്തില്‍ പങ്കു ചേരാനായി ഭിന്നശേഷിക്കാരായ നിരവധി ആളുകളും എത്തിയിരുന്നു. ഇപ്പോള്‍ ഇതാ കേക്ക് മുറിച്ച ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബാല പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. എന്റെ ജന്മദിനത്തില്‍ ഞാനൊരു കാര്യം…

Read More

വിജയാവേശത്തിൽ തുണിയുരിഞ്ഞ അര്‍ജന്‍റീന ആരാധിക കുരുക്കിൽ;രാജ്യത്തെ സംസ്കാരത്തെയും നിയമങ്ങളെയും അനുസരിക്കാത്തവർക്ക് ലഭിക്കുന്ന ശിക്ഷയിങ്ങനെ

ദോഹ: ലോകകപ്പ് ഫൈനൽ മത്സരം നടന്ന ലുസെയ്‌ൽ സ്റ്റേഡിയത്തില്‍ ഒരു അര്‍ജന്‍റീന ആരാധിക നടത്തിയ ആഹ്ലാദപ്രകടനം അതിരു വിട്ടു. പെനാൽറ്റി കിക്കിൽ വിജയത്തിനരികെ അര്‍ജന്‍റീന എത്തിയപ്പോൾ ആവേശത്തോടെ ഈ യുവതി കാമറയ്ക്ക് മുൻപിൽ വിവസ്ത്രയായി. ബ്രിട്ടിഷ് മാധ്യമമായ ബിബിസിയാണ് ഇവരുടെ ദൃശ്യം പുറത്തുവിട്ടത്. ഖത്തറിലെ നിയമങ്ങള്‍ വഴി രാജ്യത്ത് ശരീരപ്രദർശനം നടത്തിയാൽ പിഴ ചുമത്തുകയോ ജയിലിൽ അടയ്ക്കുകയോ ചെയ്യാം. രാജ്യത്തെ സംസ്കാരത്തെയും നിയമങ്ങളെയും അനുസരിക്കണമെന്ന് ഖത്തർ ഭരണകൂടം കാണികൾക്ക് കർശന നിര്‍ദേശം നൽകിയിരുന്നു. ഒരു പരിധിക്കപ്പുറം ശരീരം പുറത്തുകാട്ടുന്ന രീതിയിലുള്ള വസ്ത്രധാരണം പാടില്ലെന്നും നിർദ്ദേശമുണ്ടായിരുന്നു. തോളുകളും കാൽമുട്ടുകളും മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രധാരണം വേണമെന്നാണ് ഖത്തർ നിയമം അനുശാസിക്കുന്നത്. അതുപോലെ സ്ത്രീകൾ ഇറുകിയ വസ്ത്രം ധരിക്കുന്നതും ഉദര ഭാഗങ്ങൾ പുറത്തു കാട്ടുന്നതും നിരോധിച്ചിരിക്കുകയാണിവിടെ. ഖത്തർ വംശീയരല്ലാത്ത സ്ത്രീകൾ പക്ഷേ ശരീരം മുഴുവൻ മൂടുന്ന പർദ്ദ ധരിക്കണമെന്നില്ല.

Read More

സ്വത്തിലും മുമ്പൻ മെസി; പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്

ഫോബ്‌സ് മാസികയുടെ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അർജന്‍റീന ക്യാപ്റ്റനായ ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസി. 3,268 കോടി രൂപയുടെ ആസ്തിയാണ് ലോകകപ്പിന് മുൻപ് മെസിക്ക് കണക്കാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്‍റെ വരുമാനം 1,062 കോടി രൂപയാണെന്നു കണക്കാക്കുന്നു. ലോകത്ത് നാലു സ്ഥലങ്ങളിൽ മെസിക്ക് ആഡംബര വീടുകളുണ്ട്. ഏകദേശം 234 കോടി രൂപയാണ് മെസിയുടെ ആഡംബര വീടുകളുടെ വില. സ്പെയിനിനടുത്തുള്ള ഐബിസ ദ്വീപിലാണ് ഏറ്റവും വിലയേറിയ വീട്. ഇതിന് ഏകദേശം 97 കോടി രൂപ വില വരും. അവധിക്കാലത്ത് മെസി ഇവിടെയാണ് ചെലവഴിക്കുന്നത്. ക്യാമ്പ് നൗ സ്റ്റേഡിയത്തിൽനിന്ന് 12 കിലോമീറ്റർ അകലെ ഏകദേശം 56 കോടി രൂപ വിലയുള്ള ബംഗ്ലാവും മെസിക്കുണ്ട്. ഭാര്യ അന്‍റോണെല്ല റൊക്കൂസോയും അവരുടെ മൂന്ന് കുട്ടികളും ഈ ബംഗ്ലാവിലാണ് താമസിക്കുന്നത്. ഈ ബംഗ്ലാവിൽ ഒരു ചെറിയ…

Read More

ഗവ.ആയുര്‍വേദ കോളേജില്‍ നടന്ന ബിരുദദാന ചടങ്ങില്‍ പങ്കെടുത്തവരില്‍ പാസാവാത്തവരും ! പരിപാടി സംഘടിപ്പിച്ചത് എസ്എഫ്‌ഐ…

തിരുവനന്തപുരത്തെ ഗവണ്‍മെന്റ് ആയുര്‍വേദ കോളജില്‍ നടന്ന ബിരുദദാന ചടങ്ങില്‍ പങ്കെടുത്തവരില്‍ ചിലര്‍ പരീക്ഷ പാസായിട്ടില്ലെന്ന് ആരോപണം. സംഭവം വിവാദമായതിനെത്തുടര്‍ന്ന് അന്വേഷണം നടത്തുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. പരിപാടി സംഘടിപ്പിച്ച ഹൗസ് സര്‍ജന്‍സ് അസോസിയേഷനോട് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് തേടി. ചടങ്ങില്‍ പങ്കെടുത്ത 65 പേരില്‍ ഏഴുപേര്‍ രണ്ടാംവര്‍ഷ പരീക്ഷ പോലും പാസാകാത്തവരാണ് എന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. ആയൂര്‍വേദ കോളേജില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹൗസ് സര്‍ജന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത്. ആരോഗ്യ സര്‍വകലാശാല വി.സി ഡോ. മോഹന്‍ കുന്നുമ്മല്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. പിന്നാലെയാണ് ഗുരുതര ആരോപണം ഉയര്‍ന്നത്. പരീക്ഷകള്‍ പാസായി ഹൗസ് സര്‍ജന്‍സിയടക്കമുള്ളവ അഞ്ചര വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയവര്‍ക്കു വേണ്ടിയാണ് ബിരുദദാന ചടങ്ങ് സംഘടിപ്പിക്കാറുള്ളത്. അതിലാണ് രണ്ടാംവര്‍ഷ പരീക്ഷപോലും പാസാകാത്ത ഏഴുപേര്‍ പങ്കെടുത്തത് എന്നാണ് ആരോപണം. പരീക്ഷ പാസാകാത്തവരടക്കം ഗൗണ്‍ അണിയുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തുവെന്നാണ് പരാതി. എന്നാല്‍…

Read More

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ഗവർണർക്കു ക്ഷണമില്ല; എല്ലാ മലയാളികൾക്കും ക്രിസ്മസ് ആശംസകൾ’ നേർന്ന് ആരിഫ് മുഹമ്മദ് ഖാൻ

കോഴിക്കോട്, തിരുവനന്തപുരം: സർക്കാർ നടത്തുന്ന ക്രിസ്മസ് ആഘോഷങ്ങൾക്ക് തന്നെ ക്ഷണിക്കാത്തതിൽ പ്രതികരിക്കുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവരും വിരുന്ന് ആസ്വദിക്കുമെന്നും എല്ലാ മലയാളികൾക്കും താൻ ക്രിസ്മസ് ആശംസകൾ അറിയിക്കുന്നതായും ഗവർണർ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. മാറ്റങ്ങൾ പലപ്പോഴും നല്ലതിനാണെന്നും മാറ്റത്തിനോട് മുഖം തിരിച്ചിരിക്കുന്നതാണ് പലപ്പോഴും പ്രയാസമുണ്ടാകുന്നതെന്നും ഗവർണർ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍റെ ക്രിസ്മസ് വിരുന്ന് ഇന്ന് ഉച്ചയ്ക്ക് 12ന് തിരുവന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാത്ത വിരുന്നിലേക്ക് മന്ത്രിമാരെയും പ്രതിപക്ഷ നേതാവിനെയും മതമേലധ്യക്ഷൻമാരെയും ക്ഷണിച്ചിട്ടുണ്ട്. നേരത്തെ ഗവർണർ രാജ്ഭവനിൽ സംഘടിപ്പിച്ച വിരുന്നിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എല്ലാം ക്ഷണിച്ചിരുന്നെങ്കിലും സർക്കാരും പ്രതിപക്ഷവും പങ്കെടുത്തിരുന്നില്ല.

Read More

ഭാര്യ ഒന്നാം നിലയിൽ തൂങ്ങിമരിച്ച നിലയിൽ; കാണാനില്ലെന്ന പരാതിയുമായി  നടൻ ഉല്ലാസ് പന്തളം; രാത്രി ഉല്ലാസും ഭാര്യയും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു

പത്തനംതിട്ട: പ്രശസ്ത കോമഡി താരവും നടനുമായ ഉല്ലാസ് പന്തളത്തിന്‍റെ ഭാര്യ ആശ (38) യെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പന്തളം പൂഴിക്കാട്ടെ വീടിന്‍റെ രണ്ടാംനിലയിലെ മുറിയിലാണ് ഇന്നു പുലര്‍ച്ചെ മൃതദേഹം കണ്ടത്. കുട്ടികള്‍ കിടന്നുറങ്ങുന്ന മുറിക്കു സമീപത്ത് തുണി ഉണക്കാനിട്ടിരുന്ന ഭാഗത്താണ് ആശയെ തൂങ്ങിയനിലയില്‍ കണ്ടത്. സംഭവസമയത്ത് ഉല്ലാസ് പന്തളം വീട്ടിലുണ്ടായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പന്തളം പോലീസിനെ അറിയിച്ചിരുന്നു. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ആശയെ തൂങ്ങിയനിലയില്‍ കണ്ടത്. ഉടന്‍തന്നെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പത്തനംതിട്ട മല്ലശേരി സ്വദേശിയാണു മരിച്ച ആശ. രണ്ട് കുട്ടികളുണ്ട്. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. പന്തളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അടുത്ത ബന്ധുക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇന്നലെ രാത്രി ഉല്ലാസും ഭാര്യയും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായതായും ഇതേത്തുടര്‍ന്നാണ് ആശ മുകളിലെ മുറിയിലേക്കു പോയതെന്നും…

Read More