7 Finest Random Video Chat Apps To Speak With Strangers 2022

However, should you don’t just like the person, you can all the time skip to the following one. I’m prepared to satisfy some new buddies, but I’m unsure where to begin? We have some of the most glorious random video chat applications accessible on all social media platforms. New individuals let you explore completely different cultures, civilizations, and different factors. Furthermore, you could get to know strangers in your free time and have some good bonding. Does Omegle report your video? Data assortment and chat storage And neatly proved Omegle…

Read More

Download One Of The Best Of Random Chat Apps For Android Uptodown

Tinychat is a free video call website the place you presumably can easily create a conference name with a number of individuals on the same time. A convention name has never been this simple as a end result of it’s flexible sufficient; it is out there on all gadgets. You can use this app in your laptop and cell system on any platform. Whether you’re on the go or at residence, you’ll be able to chitchat with your friends. You can also be part of public chat rooms where you’ll…

Read More

5 ജി വേഗത്തിൽ കുതിക്കാനൊരുങ്ങി കൊച്ചിയും; കേരളത്തിൽ 5 ജി വേഗതയുടെ ആദ്യ ഘട്ട സേവനം റിലയൻസ് ജിയോയിലൂടെ…

കൊച്ചി: ഇന്‍റർനെറ്റ് അതിവേഗതയ്ക്കൊപ്പം കൊച്ചിയും കുതിക്കാനൊരുങ്ങുകയാണ്. കേരളത്തിൽ 5 ജി വേഗതയുടെ ആദ്യ ഘട്ട സേവനം ഇന്ന് മുതൽ കൊച്ചിയിൽ ആരംഭിക്കും. നഗരസഭാതിർത്തിയിൽ തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിലാണ് ആദ്യഘട്ടത്തിൽ 5 ജി ലഭിക്കുക. പിന്നീട് കൂടുതൽ ഇടങ്ങളിലേക്ക് ഇത് വ്യാപിക്കും. റിലയൻസ് ജിയോ ആണ് കൊച്ചി നഗരത്തിൽ 5ജി തുടക്കം കുറിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ആദ്യത്തെ 5ജി സേവനം ഇന്ന് വൈകുന്നേരം 5.30ന് ഓണ്‍ലൈനായിഉദ്ഘാടനം ചെയ്യും. ഡിസംബർ അവസാനത്തോടെ രാജ്യത്തെ എല്ലാ താലൂക്കുകളിലും 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് റിലയൻസ് പ്രഖ്യാപിച്ചിരുന്നു. ഒക്‌ടോബറിലാണ് രാജ്യത്ത് 5 ജി സേവനത്തിന് തുടക്കമിട്ടത്. 2023 ന്‍റെ തുടക്കത്തിൽ തന്നെ രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം 5 ജി എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇക്കഴിഞ്ഞ ജൂലായ് അവസാനം ഏഴ് ദിവസങ്ങളിലായി 40 റൗണ്ടുകളിലേക്ക് നീണ്ട ലേലത്തിലൂടെയാണ് 5 ജി സ്പെക്ട്രം വിതരണം ചെയ്തത്.…

Read More

ഇത്തിരി പാല് നല്‍കാന്‍ ആരുമില്ലേടാ ഇവിടെ ! പോലീസ് സ്‌റ്റേഷനില്‍ കയറിക്കൂടി ഉഗ്രന്‍ അണലി; വീഡിയോ വൈറല്‍…

പാമ്പുകള്‍ എപ്പോഴും മനുഷ്യന് കൗതുകവും അല്‍പ്പം ഭയവും സമ്മാനിക്കുന്ന ജീവികളാണ്. പലപ്പോഴും പാമ്പിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാരുണ്ട്. ഇപ്പോഴിതാ അത്തരമൊരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. പോലീസ് സ്റ്റേഷനില്‍ കയറിയ ഉഗ്രന്‍ അണലി പാമ്പിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മഹാരാഷ്ട്ര താനെ നൗപദ പോലീസ് സ്റ്റേഷനിലാണ് ‘പരാതിക്കാരനായി’ പാമ്പ് എത്തിയത്. ഒടുവില്‍ പാമ്പ് പിടിത്ത വിദഗ്ധരെ വിളിച്ചാണ് അണലിയെ പിടികൂടിയത്.

Read More

Google Chat Evaluations, Ratings & Options 2023

This consists of ALL customers of the location corresponding to members, employees, and moderators. Don’t concern, you’d discover it very relaxed and very easy to utilize since the interface is so effortless to navigate to. Hackers can hijack the information you may be sending over an unencrypted connection. Do you want connecting to totally utterly completely different people from all by way of the world? This is the place you can find random chat mates and allow you to find connections worldwide. Unsee- The functionality to open a chat session…

Read More

ലോകകപ്പ് ലഹരിയും മദ്യലഹരിയും ചേർന്നപ്പോൾ കൊച്ചിയിൽ പോലീസിന് ക്രൂരമർദനം; മൂന്ന് പേരെ രണ്ടുവകുപ്പ് ചേർത്ത് അകത്താക്കി പോലീസ്

കൊച്ചി: ലോകകപ്പ് ഫുട്ബോൾ വിജയാഘോഷം അതിരുവിട്ടതിനെത്തുടർന്ന് നഗരത്തിൽ പോലീസുകാരെ മർദിച്ച കേസിൽ ഒളിവിൽ കഴിയുന്ന രണ്ടു പേർക്കായി എറണാകുളം നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കലൂർ സ്വദേശികളായ അരുണ്‍ ജോർജ് (31), ശരത് (32), റിവിൻ (33) എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 12.30ഓടെ കലൂരിലെ ബാറിന് മുന്നിലായിരുന്നു സംഭവം. മർദനത്തിൽ നോർത്ത് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ലിബിൻ രാജ്, ബിബിൻ എന്നിവർക്ക് പരിക്കേറ്റു. ഇരുവരും പ്രാഥമിക ചികിത്സതേടിയ ശേഷം ആശുപത്രി വിട്ടു. പോലീസ് ഉദ്യോഗസ്ഥരെ മർദിക്കുന്ന ദൃശ്യം വ്യാപകമായി പ്രചരിച്ചിരുന്നു. ലോകകപ്പ് വിജയാഘോഷത്തിനിടെ മദ്യപിച്ച് റോഡ് ഗതാഗതം തടസപ്പെടുത്തിയത് ചോദ്യം ചെയ്തതോടെയാണ് പ്രതികൾ പോലീസ് ഉദ്യോഗസ്ഥരെ മർദിച്ചത്. ബാറിലിരുന്ന് കളികണ്ട പ്രതികൾ അർജന്‍റീന വിജയിച്ചതോടെ ആഘോഷമായി പുറത്തേക്ക് ഇറങ്ങി. റോഡ് തടസപ്പെടുത്തിയായിരുന്നു ഇവരുടെ…

Read More

ടൈറ്റാനിയം ജോലി തട്ടിപ്പ്: 12 ലക്ഷം തട്ടിച്ച അധ്യാപകനേും കുടുക്കി; തട്ടിപ്പിലെ ഇടനിലക്കാരുടെ എണ്ണം ഞെട്ടിക്കുന്നത്

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ ഇടനിലക്കാരുടെ എണ്ണം കൂടുന്നു. പൂജപ്പുര പോലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. അമരവിള എൽപി സ്കൂളിലെ അറബിക് വിഭാഗം അധ്യാപകനായ ഷംനാദിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥിയിൽ നിന്നും 12 ലക്ഷം രൂപ ഷംനാദ് തട്ടിയെടുത്തെന്നാണ് കേസ്. ഇതോടെ കന്‍റോണ്‍മെന്‍റ്, വെഞ്ഞാറമൂട്, പൂജപ്പുര പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ആറായി. നേരത്തെ കേസിലെ പ്രധാന പ്രതി ദിവ്യജ്യോതിയെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ടൈറ്റാനിയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ശശികുമാരൻതന്പി, ശ്യാംലാൽ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കേസിലെ മറ്റ് പ്രതികൾ ഒളിവിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതികളെ താമസിയാതെ പിടികൂടുമെന്നും അന്വേഷണം ഉൗർജിതമാക്കിയെന്നും പോലീസ് പറഞ്ഞു. ടൈറ്റാനിയത്തിലെ വിവിധ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് പുറത്ത്…

Read More

അര്‍ജന്റീനയും ഫ്രാന്‍സും ഗോളടിച്ചപ്പോള്‍ ‘കോളടിച്ച് ബെവ്‌കോ ! ഫൈനല്‍ ദിനം വിറ്റത് 50 കോടിയുടെ മദ്യം;കണക്കുകള്‍ ഇങ്ങനെ…

ലോകകപ്പ് ഫൈനല്‍ ദിനം മലയാളി മദ്യത്തില്‍ ആറാടിയപ്പോള്‍ കോളടിച്ചത് ബിവറേജസ് കോര്‍പ്പറേഷന്. ഫൈനല്‍ ദിനമായ ഞായറാഴ്ച 50 കോടിയുടെ മദ്യമാണ് ബെവ്കോ വിറ്റത്. സാധാരണ ഞായറാഴ്ചകളിലെ മദ്യവില്‍പ്പന ശരാശരി 30 കോടിയാണ്. അര്‍ജന്റീന- ഫ്രാന്‍സ് ഫൈനല്‍ മദ്യവില്‍പ്പന ഗണ്യമായി വര്‍ധിപ്പിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 20 കോടിയുടെ അധിക വില്‍പ്പനയാണ് നടന്നത്. ഇക്കഴിഞ്ഞ ഓണത്തിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പനയാണ് നടന്നത്. ഉത്രാട ദിനത്തില്‍ മാത്രം 117 കോടിയുടെ മദ്യമാണ് വിറ്റത്. ഉത്രാടം വരെയുള്ള ഏഴു ദിവസത്തില്‍ 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞവര്‍ഷം ഇത് 529 കോടിയായിരുന്നു. മാത്രമല്ല, ഫൈനലിനു ശേഷം നിരവധിയിടങ്ങളില്‍ സംഘര്‍ഷമുണ്ടായതിനു പിന്നിലും കളിച്ചത് മദ്യമാണെന്നാണ് പരക്കെയുള്ള ശ്രുതി.

Read More

ആന കുഴിയിൽ വീണു; രക്ഷപ്പെടുത്തി ഫയർഫോഴ്സ് സംഘം; പരുക്കുകളില്ലാതെ ആനയെ രക്ഷപ്പെടുത്തിയത് ന്യൂമാറ്റിക് ബാഗ്  സംവിധാനത്തിലൂടെ…

പേരൂർക്കട: കുഴിയിൽ വീണ ആനയെ ഫയർഫോഴ്സ് സംഘം എത്തി രക്ഷപ്പെടുത്തി. പരിക്കില്ലാത്ത രക്ഷപ്പെട്ട ആനയ്ക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകി. ഇന്ന് രാവിലെ 8ന് വലിയശാലയിലാണ് സംഭവം. കാന്തള്ളൂർ മഹാദേവക്ഷേത്രത്തിലെ ശിവകുമാർ എന്ന 60 വയസ് പ്രായമുള്ള ആനയാണ് കുഴിയിൽ അകപ്പെട്ടത്. ക്ഷേത്രംവക കോമ്പൗണ്ടിൽ തളച്ചിരുന്ന ആന അബദ്ധത്തിൽ സമീപത്തുണ്ടായിരുന്ന കുഴിയിൽ അകപ്പെടുകയായിരുന്നു. തലയുടെ ഭാഗം കുഴിയിൽ അകപ്പെട്ടതോടെ എഴുന്നേൽക്കാനാവാത്ത അവസ്ഥയിലായി ആന. ദേവസ്വം അധികൃതർ വിവരമറിയിച്ച് തിരുവനന്തപുരം ഫയർ സ്റ്റേഷൻ ഓഫീസിൽ നിന്ന് എഎസ്ടിഒ വിജയന്‍റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷാഫി, ഫയർ ഓഫീസർമാരായ അഭിലാഷ്, അൻഷാദ്, എം.വി അനീഷ്, സാജൻ സൈമൺ, നൂറുദ്ദീൻ, ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് ആനയെ കുഴിയിൽ നിന്ന് കരയ്ക്കു കയറ്റിയത്. ഇതിനുവേണ്ടി പ്രധാനമായും ന്യൂമാറ്റിക് ബാഗ് ആണ് ഉപയോഗിച്ചത്. ബാഗിനുള്ളിൽ എയർ നിറച്ച…

Read More

വീട് വാടകയ്ക്കെടുത്തു കഞ്ചാവു വിൽപന: പിടിച്ചെടുത്ത ഒരുകിലോ ഇടുക്കി ഗോൾഡിന്‍റെ  വില ഞെട്ടിക്കുന്നത്; മൂന്നുപേർ അറസ്റ്റിൽ

ഹരിപ്പാട് :വലിയഴീക്കലിൽ വീട് വാടകയ്ക്കെടുത്തു കഞ്ചാവു വിൽപന നടത്തിവന്ന ഇടുക്കി തൊടുപുഴ സ്വദേശികളായ മൂന്നു പേരെ ആലപ്പുഴ എക്‌സൈസ് ഇൻറലിജൻസും കായംകുളം എക്‌സൈസ് സംഘവും ചേർന്ന് പിടികൂടി. കളപ്പുരക്കൽ വീട്ടിൽ മനു(28), ഒറ്റപ്ലാക്കിൽ വീട്ടിൽ ആദർശ്(20), തെക്കേ മുരിഞ്ഞൂർ വീട്ടിൽ ആസാദ്(31) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരിൽ നിന്ന് 1.4-കിലോ കഞ്ചാവും കണ്ടെടുത്തു. ഇന്നലെ വൈകിട്ട് കണ്ടല്ലൂർ പുല്ലുകുളങ്ങര ഷാപ്പുമുക്കു ഭാഗത്ത് കഞ്ചാവ് വിൽപനക്കാരെന്ന് സംശയമുളള രണ്ടുപേർ നിൽക്കുന്നതായി എക്‌സൈസ് ഇന്‍റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇവരിൽ നിന്ന് ആദ്യം 200 ഗ്രാം കഞ്ചാവു കണ്ടെടുത്തു. തുടർന്ന് ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വലിയഴീക്കൽ ലൈറ്റ് ഹൗസിനു കിഴക്കു ഭാഗത്ത് ഇവർ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽ നിന്ന് ബാഗിൽ സൂക്ഷിച്ചിരുന്ന 1.2 കിലോ കഞ്ചാവ് കൂടി കണ്ടെടുക്കുകയായിരുന്നു. പിടികൂടിയ കഞ്ചാവിന്…

Read More