കർണാടക ബിജെപി മുക്തമായതിൽ സന്തോഷം; ദേശീയ തലത്തിൽ കോൺഗ്രസിന്‍റെ തിരിച്ചുവരവെന്ന് പറയാനാവില്ലെന്ന് ഗോവിന്ദൻ

കണ്ണൂർ: കർണാടക ബിജെപി മുക്തമാക്കിയതിൽ സന്തോഷമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് കാര്യമുണ്ടായില്ലെന്നും ഭരണവിരുദ്ധ വികാരം കർണാടകയിൽ പ്രതിഫലിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഗീയതയോടുളള ശക്തമായ വിയോജിപ്പാണ് ബിജെപിയുടെ പരാജയത്തിന് കാരണമെന്നും കർണാടകയിലെ കോൺഗ്രസ് വിജയത്തെ ദേശീയ തലത്തിൽ അവരുടെ തിരിച്ചുവരവെന്ന് പറയാൻ കഴിയില്ലെന്നും ഗോവിന്ദൻ പ്രസ്താവിച്ചു.

Read More

‘പാര്‍ട്ടി ഡ്രഗ്’ എന്നറിയപ്പെടുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയിലായ കേസ്; മങ്കിമാനെ കണ്ടെത്താൻ എക്‌സൈസ് ഗോവയിലേക്ക്

കൊച്ചി: ‘പാര്‍ട്ടി ഡ്രഗ്’ എന്നറിയപ്പെടുന്ന മാരക മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പിടിയിലായ കേസില്‍ ലഹരിമരുന്നു നല്‍കിയ മങ്കിമാന്‍ എന്നറിയപ്പെടുന്ന വിദേശിയെ കണ്ടെത്തുന്നതിനായി എക്‌സൈസ് സംഘം ഗോവയ്ക്കു പോകും. കേസുമായി ബന്ധപ്പെട്ട് കടുങ്ങല്ലൂര്‍ മുപ്പത്തടം തത്തയില്‍ വീട്ടില്‍ ശ്രീരാഗ് (21) കടുങ്ങല്ലൂര്‍ മുപ്പത്തടം കരയില്‍ വടശേരി വീട്ടില്‍ രാഹുല്‍ (20) എന്നിവരാണ് എറണാകുളം എന്‍ഫോഴ്‌സ്‌മെന്‍റ് അസിസ്റ്റന്‍റ്‌ കമ്മീഷണറുടെ സ്‌പെഷ്യല്‍ ആക്ഷന്‍ ടീമിന്‍റെ പിടിയിലായത്. ഇവരുടെ പക്കല്‍നിന്ന് 6.400 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇവര്‍ മയക്കുമരുന്ന് കച്ചവടത്തിനായി ഉപയോഗിച്ച സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ഉപഭോക്താക്കള്‍ക്കിടയില്‍ ‘കീരി രാജു’ എന്ന് അറിയപ്പെടുന്ന ശ്രീരാഗും കൂട്ടാളികളും ഗോവയില്‍ പോയി അവിടെനിന്ന് വന്‍തോതില്‍ മയക്കുമരുന്ന് വാങ്ങി ഇവിടെ വന്‍തോതില്‍ വില്പന നടത്തിവരുകയായിരുന്നു. ഗ്രാമിന് 800 രൂപയ്ക്ക് അവിടെ നിന്ന് വാങ്ങുന്ന ലഹരിമരുന്ന് 3500 രൂപയ്ക്കാണ് ഏലൂര്‍, പാതാളം, മുപ്പത്തടം ഭാഗങ്ങളില്‍…

Read More

എല്ലാം ഞാന്‍ ഒഴിവാക്കുന്നു ! ഞെട്ടിക്കുന്ന തീരുമാനവുമായി നസ്രിയ; സംശയത്തോടെ വീക്ഷിച്ച് ആരാധകര്‍…

ബാലതാരമായി എത്തി മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് നസ്രിയ നസിം. ബ്ലെസ്സി സംവിധാനം ചെയ്ത പളുങ്ക് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചാണ് നസ്രിയ മലയാള സിനിമയില്‍ എത്തിയത്. അതിനും മുമ്പ് നസ്രിയ കൈരളി ടിവിയിലെ പുണ്യമാസത്തിലൂടെ എന്ന പ്രോഗ്രാമില്‍ കുട്ടി അവതാരകയായി എത്തിയിരുന്നു. അത് കഴിഞ്ഞ് കുട്ടികള്‍ക്ക് വേണ്ടിയുള്ള നിരവധി ഷോകളില്‍ അവതാരകയായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയിട്ടാണ് സിനിമയിലേക്ക് വരുന്നത്. സ്റ്റാര്‍ സിംഗര്‍ ജൂനിയറിന്റെയും അവതാരക നസ്രിയ ആയിരുന്നു. പിന്നീട് ഒരു നാള്‍ വരും, പ്രമാണി, മാഡ് ഡാഡ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. നിവിന്‍ പൊളിക്ക് ഒപ്പം യുവ എന്ന ആല്‍ബത്തില്‍ ഒരുമിച്ച് ശേഷമാണ് നസ്രിയക്ക് നായിക ആവാന്‍ അവസരങ്ങള്‍ ലഭിച്ചത്. നിവിന്‍ പോളിയുടെ തന്നെ നായികയായി നേരത്തില്‍ അഭിനയിച്ച് തുടങ്ങുകയും ചെയ്തു നസ്രിയ. തമിഴില്‍ രാജാറാണിയില്‍ അഭിനയിച്ചതോടെ തമിഴ് നാട്ടില്‍ നിരവധി ആരാധകരെ…

Read More

പ്രിയങ്ക ഗാന്ധി ഹനുമാന്‍ ക്ഷേത്രത്തിൽ; എഐസിസി ഓഫീസിന് മുന്നിൽ ആഘോഷവും യാഗവും

ഷിംല: കര്‍ണാടകയില്‍ വോട്ടെണ്ണല്‍ നടക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഷിംലയിലെ ജഖുവിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തി. ഇന്നു രാവിലെയാണ് പ്രിയങ്ക ഇവിടെ എത്തിയത്. രാജ്യത്തിന്‍റെയും കര്‍ണാടകയുടെയും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി പ്രാര്‍ഥിക്കാനാണ് പ്രിയങ്ക എത്തിയതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. നേരത്തെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്പ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഹനുമാന്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. ഹുബ്ബള്ളിയിലെ ഹനുമാന്‍ ക്ഷേത്രത്തിലാണ് ബൊമ്മെ ദര്‍ശനം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ബജ്‌റംഗ് ദളിനെ നിരോധിക്കുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് നടത്തിയതോടെ ഹനുമാന്‍ പ്രതിഷ്ഠയെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ പ്രചാരണം സംസ്ഥാനത്ത് ശക്തമായിരുന്നു. ഹനുമാന്‍ ചാലിസ ചൊല്ലി കോണ്‍ഗ്രസിനെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ പ്രചാരണം നടത്തിയിരുന്നു.എഐ സിസി ഓഫീസിന് മുന്നിൽ ആഘോഷവും യാഗവും ന്യൂഡൽഹി: കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഡൽഹിയിലെ എഐസിസി ഓഫീസിന് മുന്നിൽ ആഘോഷവും യാഗവും. ലീഡ്…

Read More

ആ ശാരീരികബന്ധം ചിത്രീകരിച്ചത് ഏഴു തവണ ! മണിക്കൂറുകള്‍ നീണ്ടതോടെ ഞാന്‍ തളര്‍ന്ന് നിലത്ത് വീണു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

ഏറെ ആരാധകരുള്ള ഒരു വെബ്‌സീരീസാണ് സേക്രഡ് ഗെയിംസ്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സാണ് ഈ സീരീസ് റിലീസ് ചെയ്തത്. എട്ട് എപ്പിസോഡുകള്‍ വീതം വരുന്ന രണ്ടു സീസണ്‍ ആയാണ് പുറത്തിറക്കിയത്. വിക്രം ചന്ദ്രയുടെ ഇതേപേരിലെ നോവല്‍ അധികരിച്ചാണ് സേക്രഡ് ഗെയിംസ് സീരീസ് ആയി മാറ്റിയത്. ഇതില്‍ ശ്രദ്ധേയ വേഷം ചെയ്ത നടിയാണ് കുബ്ര സെയ്ദ്. ചിത്രത്തില്‍ നവാസുദ്ദിന്‍ സിദ്ധിഖിക്കൊപ്പമുള്ള ചൂടന്‍ രംഗങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു. സേക്രഡ് ഗെയിംസ് സീസണ്‍ ഒന്നില്‍ കുക്കൂ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി കുബ്ര സെയ്ദാണ്. അനുരാഗ് കശ്യപ്, വിക്രമാദിത്യ മൊട്വാനെ എന്നിവര്‍ ആണ് സേക്രഡ് ഗെയിംസ് സീസണ്‍ 1 സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ട്രാന്‍സ് വനിതയായായിരുന്നു അവര്‍ ഇതില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനായി നടന്‍ നവാസുദീന്‍ സിദ്ധിഖിക്ക് ഒപ്പം നടി ശാരീരികമായി ബന്ധപ്പെടുന്ന രംഗങ്ങള്‍ ചിത്രീകരിക്കുകയുണ്ടായി. നടന്റെ കഥാപാത്രവുമായി പ്രണയത്തില്‍ ആവുന്ന…

Read More

കുടുംബ പ്രശ്നങ്ങൾ മൂലം വീടുവിട്ടിറങ്ങി; ആക്കുളം കായലിൽ ചാടിയ യുവാവിനെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: ആക്കുളം പാലത്തില്‍ നിന്നും കായലിലേക്കു ചാടിയ യുവാവിനെ രക്ഷപ്പെടുത്തി. പൗഡിക്കോണം സ്വദേശിയായ 23 കാരൻ ആണ് കായലില്‍ ചാടിയത്. കഴിഞ്ഞദിവസം പുലർച്ചെ ഒരു മണിക്കാണ് സംഭവം. കുടുംബ പ്രശ്നങ്ങൾ മൂലം വീടുവിട്ടിറങ്ങിയ യുവാവ് പാലത്തിന് സമീപം എത്തിയശേഷം കായലിലേക്ക് ചാടുകയായിരുന്നുവെന്ന് ഫയർഫോഴ്സ് പറഞ്ഞു. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് ചാക്ക ഫയര്‍ സ്റ്റേഷന്‍ ഒഫീസില്‍ നിന്നും എത്തിയ സംഘത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ രാജേഷ് സ്വന്തം നാട്ടുകാരനായ യുവാവിനെ പാലത്തില്‍ നിന്നും സാഹസികമായി റോപ്പില്‍ തൂങ്ങിയിറങ്ങി രക്ഷിക്കുകയായിരുന്നു. ഗ്രേഡ് എ.എസ്.ടി.ഒ വി.സിഷാജിയുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ആദര്‍ശ് നാഥ് , സമിന്‍ , സഞ്ജു , ജോസ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Read More

അഞ്ചുവർഷം ലീവെടുത്ത് മറ്റ് ജോലിക്ക് പോയവർക്ക് എട്ടിന്‍റെ പണികൊടുത്ത് സിഎംഡി; ഫർലോ ലീവ്  സമ്പ്രദായം നിർത്തലാക്കി കെഎസ്ആർടിസി 

പ്രദീപ്ചാത്തന്നൂർചാത്തന്നൂർ : കെഎസ്ആർടിസി നടപ്പാക്കിയ ഫർലോ ലീവ് പദ്ധതി നിർത്തലാക്കി. ഫർലോ ലീവ് എടുത്ത ജീവനക്കാരുടെ ലീവ് അടിയന്തിരമായി റദ്ദാക്കി ഉടൻ ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്ന് സി എം ഡി ഇന്നലെ ഉത്തരവിറക്കി. നിലവിൽ ഫർലോ ലീവിൽ 25 ജീവനക്കാരാണുള്ളത്. മാനേജ്മെന്‍റി നെ വിശ്വസിച്ച് ദീർഘകാല അവധി എടുത്തവർ വെട്ടിലായി. കെഎസ്ആർടിസി യുടെ പുനരുദ്ധാരണത്തിന്‍റെയും ചിലവ് ചുരുക്കലിന്‍റെയും ഭാഗമായാണ് ഫർലോ ലീവ് സമ്പ്രദായം നടപ്പാക്കിയത്.കേരളത്തിൽ ആദ്യമായാണ് ഒരു സ്ഥാപനം ഫർലോ ലീവ് നടപ്പാക്കിയത്. പകുതി ശമ്പളത്തിൽ പരമാവധി അഞ്ചു വർഷംവരെ ഡ്രൈവർ ഒഴികെയുള്ള ജീവനക്കാർക്കാണ് ഫർലോ ലീവ് അനുവദിച്ചത്. ഫർലോ ലീവ് അനുവദിച്ചത് കൊണ്ട് പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ഉണ്ടായില്ലെന്നത് വ്യക്തമാണ്. 135 ഓളം ജീവനക്കാർ മാത്രമാണ് ഫർലോ ലീവ് എടുത്തത്.അഞ്ചു വർഷംവരെ അവധി എടുത്ത് മറ്റ് ജോലികൾക്ക് പോയവരാണ് വെട്ടിലായിരിക്കുന്നത്. അത് ഉപേക്ഷിച്ച്, തിരിച്ചെത്തേണ്ടിയിരിക്കുന്നു. ജീവനക്കാരുടെ…

Read More

നവജാത ശിശുവിനെ വിൽപ്പന നടത്തിയ സംഭവം: അമ്മയെ കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: നവജാതശിശുവിനെ വിൽപ്പന നടത്തിയ കേസിൽ കുഞ്ഞിന്‍റെ അമ്മയെ തിങ്കളാഴ്ച അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. മാരായമുട്ടം സ്വദേശി അഞ്ജുവിനെയാണ് വിശദമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി തന്പാനൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ രണ്ട് ദിവസത്തെ തെളിവെടുപ്പിന് വിട്ട് തരണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. കരമന സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് അഞ്ജു നാല് ദിവസം പ്രായമുള്ള തന്‍റെ കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്തിയത്. പ്രതിയുടെ സുഹൃത്തിനെയും കുഞ്ഞിനെ വിലയ്ക്ക് വാങ്ങിയ സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്പാനൂർ എസ്എച്ച്ഒ പ്രകാശിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Read More

ആഡ് ബ്ലോക്കര്‍ ഉപയോഗിക്കുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി യൂട്യൂബ് !

ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമാണ് യൂട്യൂബ്. ഇന്ന് യൂട്യൂബ് ഉപജീവനമാര്‍ഗമാക്കിയ നിരവളി ആളുകളും ലോകത്തെമ്പാടുമുണ്ട്്. പണത്തിനൊപ്പം പ്രശസ്തിയും കൈവരുമെന്നതാണ് യൂട്യൂബില്‍ വ്‌ളോഗ് ചെയ്യുന്നതിലേക്ക് ആളുകളെ നയിക്കുന്നത്. ഇത്തരത്തില്‍ ലക്ഷക്കണക്കിന് വ്‌ളോഗര്‍മാരാണ് ആഗോളതലത്തില്‍ യൂട്യൂബില്‍ നിന്ന് വരുമാനം ഉണ്ടാക്കുന്നത്. ഇന്‍സ്റ്റാഗ്രാം, ടിക് ടോക്ക് പോലെ ഇന്‍ഫ്ളുവന്‍സര്‍മാരും കണ്ടന്റ് ക്രിയേറ്റര്‍മാരും അരങ്ങുവാഴുന്നയിടമാണിന്ന് യൂട്യൂബ്. വര്‍ഷങ്ങളായി പരസ്യങ്ങളാണ് യൂട്യൂബിന്റെ പ്രധാന വരുമാന മാര്‍ഗം. ഈ വരുമാനത്തിന്റെ ഒരു പങ്ക് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും നല്‍കിവരുന്നു. യൂട്യൂബ് പ്രീമിയം വരിക്കാര്‍ അല്ലാത്തവര്‍ക്ക് പരസ്യങ്ങള്‍ കാണാതെ വീഡിയോകള്‍ ആസ്വദിക്കാന്‍ സാധിക്കില്ല. ചില പരസ്യങ്ങള്‍ നിശ്ചിത സമയത്തിന് ശേഷം സ്‌കിപ്പ് ചെയ്യാന്‍ സാധിക്കുമെങ്കിലും മറ്റ് ചില പരസ്യങ്ങള്‍ മുഴുവന്‍ കാണാതെ വീഡിയോ കാണാന്‍ സാധിക്കില്ല. സ്‌കിപ്പ് ചെയ്യാന്‍ സാധിക്കാത്ത പരസ്യങ്ങള്‍ പലപ്പോഴും ഉപഭോക്താക്കള്‍ക്ക് ശല്യമാവാറുണ്ട്. ഇത്തരക്കാര്‍ യൂട്യൂബ് പരസ്യങ്ങളെ തടയാന്‍ ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കാറുണ്ട്.…

Read More

പാറശാലയിൽ ലോറിയും ട്രാവലറും കൂട്ടിയിടിച്ച് പന്ത്രണ്ടുകാരൻ മരിച്ചു; വിനോദയാത്ര പോകുകയായിരുന്ന ട്രാവലറിലേക്ക് ലോറി ഇടിച്ചുകയാറുകയായിരുന്നു; 11 പേർക്കു പരിക്ക്

പാറശാല: മീൻ കയറ്റിവന്ന ലോറിയും കന്യാകുമാരിക്ക്‌ വിനോദ യാത്ര പോവുകയായിരുന്ന ടെംപോ ട്രാവലറുമായി കൂട്ടിയിടിച്ചു പന്ത്രണ്ടു വയസുകാരൻ മരിച്ചു. പതിനൊന്നു പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് അപകടം നടന്നത്. കോതമംഗലത്തുനിന്നും കന്യാകുമാരിയിലേക്കു വന്ന വാഹനമാണ് അപകടത്തിൽപെട്ടത്. വിനോദ സംഘത്തിലുണ്ടായിരുന്ന ആരോമൽ (12 )ണ് മരണമടഞ്ഞത്. പരുക്കേറ്റ ആറുപേരെ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും എസ്എടി ആശുപത്രികളിലും പ്രവേശിപ്പിച്ചു. കോതമംഗലം സ്വദേശികളായ എൽദോസ് (42 )ഷിബി (41 )നോവ (17)ഹണി ബിനു (38 )ബിനു (40 )അഭിഷേക് (40 ) ഏതെൻ (10 ) അജിത അരുൾ ബിനുകുമാർ എന്നിവർ പരിക്കേറ്റവരാണ്. ഇഞ്ചിവിള വളവിലാണ് അപകടം നടന്നത്. അമിതവേഗത്തിൽ വന്ന മീൻലോറി ട്രാവലറിന്‍റെ വശത്തു ഇടിച്ചുകയറുകയായിരുന്നുവെന്നു പ്രദേശവാസികൾ പറഞ്ഞു. ചാറ്റൽ മഴയും വളവും അപകടകാരണമെന്നു കരുതുന്നു. പാറശാല പോലീസും അഗ്നിശമന സേനയും…

Read More