ബസ് തേനീച്ചകളുടെ കൂടിനു മേല്‍ മറിഞ്ഞു ! ആറു പേര്‍ക്ക് ദാരുണാന്ത്യം…

നിക്കരഗ്വെയില്‍ ബസ് താഴ് വരയിലേക്ക് മറിഞ്ഞ് കുട്ടികളടക്കം ആറുമരണം. തേനീച്ചയുടെ കുത്തേറ്റാണ് ആളുകള്‍ക്ക് മരണം സംഭവിച്ചത്. റോഡിലൂടെ പോകുന്നതിനിടെ നിയന്ത്രണം വിട്ട ബസ് 160 അടി താഴ്ച്ചയിലേക്ക് വീഴുകയും അവിടെയുണ്ടായിരുന്ന ഒരു തേനീച്ച കൂട്ടില്‍ തട്ടുകയുമായിരുന്നു. തുടര്‍ന്ന് അവ കൂട്ടമായി ബസിലുള്ളവരെ ആക്രമിക്കുകയായിരുന്നു. ആഫ്രിക്കന്‍ തേനിച്ചകളെ പാര്‍പ്പിച്ചിരുന്ന കൂടുകള്‍ക്ക് മുകളിലൂടെയാണ് ബസ് നീങ്ങിയിരുന്നത്. ബസ് മറിഞ്ഞെങ്കിലും ആര്‍ക്കും ജീവഹാനി സംഭവിച്ചിരുന്നില്ല. എന്നാല്‍ തേനീച്ചകള്‍ ഇളകിയെത്തിയത് കാര്യങ്ങള്‍ ഗുരുതരമാക്കി. 45 പേര്‍ക്കാണ് തേനീച്ചകളുടെ കുത്തേറ്റത്. അപകടം നടന്നതറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും, തേനിച്ചക്കൂട്ടം അക്രമാസക്തമായിരുന്നതിനാല്‍ അവര്‍ക്ക് അടുക്കാന്‍ സാധിച്ചില്ല. ഗര്‍ഭിണിയായ യുവതിയുള്‍പ്പെടെ തേനീച്ചകളുടെ കുത്തേറ്റ് ശരീരമാസകലം പാടുമായി രക്ഷപെട്ടവരെ ആശുപത്രിയിലെത്തിച്ചു. തേനീച്ചകളുടെ ആക്രമണം എത്രമാത്രം ഭീകരമായിരുന്നെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. അതേസമയം പരുക്കേറ്റവര്‍ക്ക് ചികില്‍സ നല്‍കി വരുകയാണന്നും, അവരുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. തേനീച്ചകളില്‍ തന്നെ ഏറ്റവും…

Read More

ഡല്‍ഹി മെട്രോയിലെ യുവതിയുടെയും യുവാവിന്റെയും വീഡിയോ വൈറല്‍ ! അരോചകമായി തോന്നുന്നുവെന്ന് കമന്റ്

അടുത്തിടെയായി പല സംഭവങ്ങളുടെയും പേരില്‍ ഡല്‍ഹി മെട്രോ പതിവായി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ഡല്‍ഹി മെട്രോ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. മെട്രോ യാത്രികരായ യുവദമ്പതികളുടെ ഒരു വീഡിയോയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. അഭിനവ് താക്കൂര്‍ എന്നയാളാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചിരുന്നത്. യുവതി തല യുവാവിന്റെ തോളില്‍ വെച്ച് കിടക്കുകയാണ്. ‘എനിക്ക് അരോചകമായി തോന്നുന്നു, സഹായിക്കൂ’ എന്ന കുറിപ്പോടെയാണ് ഇയാള്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഡല്‍ഹി മെട്രോ ഡിസിപി, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ എന്നിവരെയും ഇയാള്‍ വീഡിയോയില്‍ ടാഗ് ചെയ്തിട്ടുണ്ട്. വീഡിയോയ്ക്ക് ഇതുവരെ ഏഴു ലക്ഷത്തില്‍പ്പരം വ്യൂസാണ് ലഭിച്ചത്. അതേസമയം,വീഡിയോ പങ്കുവെച്ചതിനു പിന്നാലെ വലിയ വിമര്‍ശനമാണ് ഇയാള്‍ നേരിടുന്നത്. ദമ്പതികളുടെ അനുമതിയില്ലാതെ അവരുടെ വീഡിയോ പകര്‍ത്തിയതിന് ഇയാള്‍ക്കെതിരേ നടപടിയെടുക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.

Read More

സാഗറിനെ കെട്ടിപ്പിടിച്ചു കിടന്ന് കഥപറയണമെന്ന് നാദിറ ! അത് കുറച്ച് ഓവറല്ലേയെന്ന് സാഗര്‍; എനിക്ക് വേണമെന്ന് മറുപടി…

പ്രണയങ്ങളാണ് ബിഗ്‌ബോസ് മലയാളം സീസണ്‍ അഞ്ചിനെ ചൂടു പിടിപ്പിക്കുന്നത്. സാഗര്‍ സൂര്യയും സെറീനയും തമ്മിലുള്ള അടുപ്പമൊക്കെ ‘സാഗറീന’ എന്ന് വിളിച്ച് ആഘോഷിക്കുകയാണ് പ്രേക്ഷകര്‍. പ്രണയത്തിലാണെന്ന് ഇരുവരും തുറന്ന് സമ്മതിച്ചിട്ടില്ലെങ്കിലും ആണെന്ന് തന്നെയുള്ള സൂചനകളാണ് ഇവരുടെ പെരുമാറ്റത്തില്‍ നിന്നൊക്കെ ലഭിക്കുന്നത്. അതിനിടെ കഴിഞ്ഞ ദിവസം സാഗറിനോട് മറ്റൊരു മത്സരാര്‍ഥിയായ നാദിറ മെഹ്‌റിനും തന്റെ ഇഷ്ടം തുറന്നു പറഞ്ഞിരിക്കുകയാണ്. സാഗറിനോട് പ്രണയമുള്ള കാര്യം നേരത്തെ നാദിറ ജുനൈസിനോട് പറഞ്ഞിരുന്നു. സാഗറിനും സൂചനകള്‍ നല്‍കിയിരുന്നെങ്കിലും ഇന്നലെയാണ് അത് തുറന്നു പ്രകടിപ്പിച്ചത്. ഞാന്‍ എന്റെ ഉള്ളിലുള്ളത് നിന്നോട് പറഞ്ഞിട്ടുണ്ട്. അത് തിരിച്ചു വേണം എന്ന് വാശി പിടിക്കുന്ന ആളല്ല ഞാന്‍. നിനക്ക് ഉണ്ടോയെന്ന് ഞാന്‍ തിരിച്ചു ചോദിച്ചിട്ടുമില്ല. കാരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും എനിക്ക് അത് പ്രശ്‌നമല്ല എന്നായിരുന്നു നാദിറ സാഗറിനോട് പറഞ്ഞത്. നീ ഉദ്ദേശിക്കുന്ന രീതിയില്‍ എനിക്ക് എന്തായാലും ഉണ്ടാകുമെന്ന് തോന്നുന്നില്ല എന്നായിരുന്നു…

Read More

അതാണ് ആദ്യം നിർത്തേണ്ടത്; തമാശയ്ക്കുപോലും ബോഡി ഷെയ്മിംഗ് ചെയ്തിരിക്കുകയെന്ന് അശ്വതി

ഡെലിവറി കഴിഞ്ഞുള്ള ദിവസങ്ങളിൽ ഒരുപാട് സഹായങ്ങൾ ആവശ്യമാണ്. അത് മറ്റുള്ളവർ ചെയ്യുന്നതിനേക്കാളും പങ്കാളിയാണ് ചെയ്യേണ്ടത്. ചില പുരുഷന്മാർ സുഹൃത്തുക്കളുടെ ഭാര്യയുമായൊക്കെ കംപെയർ ചെയ്യും. അതാണ് ആദ്യം നിർത്തേണ്ടത്. കാരണം ഒരാളെപ്പോലെതന്നെ ആയിരിക്കണമെന്നില്ല മറ്റൊരാളുടെ അവസ്ഥ. തമാശയ്ക്കുപോലും ബോഡി ഷെയ്മിംഗ് ചെയ്തിരിക്കുക എന്നതാണ് മറ്റൊരു കാര്യം. കാരണം ശരീരത്തിൽ വളരെ വലിയ മാറ്റങ്ങളാകും സംഭവിക്കുക. ഇത്രയും വീർത്ത വയർ തിരികെ പഴയ രീതിയിലേക്ക് ആവാൻ സമയം എടുക്കും. ഇതൊക്കെ കണ്ടിട്ട് കളിയാക്കുകയോ കമന്‍റ് ചെയ്യുകയോ ചെയ്യാതിരിക്കുക. നമ്മൾ വിചാരിക്കാത്ത മാറ്റങ്ങൾ ആകും ശരീരത്തിൽ സംഭവിക്കുക. ചിലരുടെ കാര്യത്തിൽ എല്ലാം നോർമൽ ആകാൻ സമയം എടുക്കും. നമ്മൾ ഈ മാറ്റങ്ങളെ അക്സെപ്റ്റ് ചെയ്യുക. –അശ്വതി ശ്രീകാന്ത്

Read More

‘നോ പറഞ്ഞാൽ പിന്നെ ശത്രുക്കളായി’; നോ പറയേണ്ടിടത്ത് പറയണമെന്ന് അതിഥി രവി

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അതിഥി രവി. താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ഖജുരാഹോ ഡ്രീംസ്. ചിത്രത്തിന്‍റെ പ്രമോഷൻ തിരക്കുകളിലാണ് താരം. ഇതിനിടെ നൽകിയ അഭിമുഖത്തിൽ അതിഥി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. നോ പറയേണ്ടിടത്ത് പറയണമെന്നും ഇപ്പോൾ നിരവധി അവസരങ്ങൾ ഉണ്ടെന്നും അതിഥി പറയുന്നു. മുന്പൊരു സിനിമയിലേക്ക് വിളിച്ചിരുന്നു. അന്ന് ഞാൻ നോ പറഞ്ഞിരുന്നു. എനിക്ക് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല എന്ന് പറഞ്ഞായിോരുന്നു ഒഴിവായത്. എന്നാൽ ഒരു ഈഗോയുമില്ലാതെ അദ്ദേഹം എന്നെ അടുത്ത സിനിമയിലേക്ക് വിളിച്ചു. സാധാരണ ഒരു നടി നോ പറഞ്ഞാൽ ഇനി അവളെ വിളിക്കണ്ട എന്ന് പറയുന്നതാണ് പലപ്പോഴും കണ്ടിട്ടുള്ളത്. അങ്ങനെ പറഞ്ഞാൽ ശത്രു ആയിട്ട് കാണുന്ന ആളുകളുണ്ട്. . നോ പറയേണ്ടിടത്ത് നോ പറയണം. ഇനി അവസരങ്ങൾ വരില്ല. വിളിക്കില്ല എന്നൊന്നും വിചാരിക്കേണ്ട കാര്യമില്ല. ഇപ്പോൾ ഒരുപാട് അവസരങ്ങൾ ഉണ്ട്. പണ്ടൊക്കെ അങ്ങനെ…

Read More

18-ാം വയസ്സില്‍ രഹസ്യവിവാഹവും 19-ാം വയസ്സില്‍ ദുരൂഹമരണവും ! 30 വര്‍ഷങ്ങള്‍ക്കു ശേഷവും ദിവ്യയുടെ ചിത്രം സൂക്ഷിച്ച് ഭര്‍ത്താവ്

ഇന്ത്യന്‍ യുവതയുടെ നെഞ്ചിലേക്ക് ജ്വലിക്കുന്ന സൗന്ദര്യവുമായി ഉദിച്ചുയര്‍ന്ന താരമായിരുന്നു അന്തരിച്ച ദിവ്യ ഭാരതി. നടി ശ്രീദേവിയുമായുണ്ടായിരുന്ന രൂപസാദൃശ്യം വളരെപ്പെട്ടെന്നു തന്നെ ആളുകളെ ദിവ്യയിലേക്കാകര്‍ഷിച്ചു. സൗന്ദര്യം കൊണ്ടും അഭിനയ ചാതുര്യം കൊണ്ടും ശ്രീദേവിയ്‌ക്കൊത്ത പകരക്കാരിയായിരുന്നു ദിവ്യ. എന്നാല്‍ കൗമാരപ്രായത്തില്‍ തന്നെ വിടര്‍ന്ന് ജീവിതത്തില്‍ നിന്ന് കൊഴിഞ്ഞു പോകാനായിരുന്നു ദിവ്യയുടെ വിധി. ഇന്നും ചുരുളഴിയാത്ത രഹസ്യമായി നിലനില്‍ക്കുന്നതാണ് ദിവ്യ ഭാരതിയുടെ മരണം. 1993 ല്‍ തന്റെ 19ാം വയസ്സിലാണ് ദിവ്യ ഭാരതി മരിക്കുന്നത്. അഞ്ചാം നിലയിലെ ഫ്‌ലാറ്റില്‍ നിന്ന് വീണായിരുന്നു മരണം. നടി വീണതാണോ ആരെങ്കിലും തള്ളിയിട്ടതാണോ എന്ന അഭ്യൂഹം ഏറെ നാള്‍ നിലനിന്നു. കോളിളക്കം സൃഷ്ടിച്ച കേസായി ദിവ്യ ഭാരതിയുടെ മരണം നിലനിന്നു. 1998ഓടെ കേസന്വേഷണം അവസാനിച്ചു. പക്ഷെ ദുരൂഹതകള്‍ ഇന്നും തുടരുന്നു. 16-ാം വയസ്സില്‍ അഭിനയ ജീവിതം തുടങ്ങിയ ദിവ്യ മൂന്ന് വര്‍ഷം മാത്രമേ കരിയറില്‍ നിന്നുള്ളൂ.…

Read More

മുണ്ടിനീര് പകരുന്നതെങ്ങനെ? തലച്ചോറിനെ ബാധിച്ചാൽ…

മിക്സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലമാണ് മുണ്ടിനീര് പകരുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെ ബാധിക്കുന്നു. രോഗം പകരുന്നത് എപ്പോൾ രോഗം ബാധിച്ചവരില്‍ അണുബാധയുണ്ടായ ശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുതിനു തൊട്ടുമുമ്പും വീക്കം കണ്ടുതുടങ്ങിയ ശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് സാധാരണയായി പകരുന്നത്. കുട്ടികളിൽ മാത്രമോ?mumpsഅഞ്ചു മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും കാണപ്പെടാറുണ്ട്. ചെവിയുടെ താഴെ കവിളിന്‍റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് മുഖത്തിന്‍റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. വായുവിലൂടെ…വായുവിലൂടെ പകരുന്ന ഈ രോഗം സാധാരണയായി ചുമ, തുമ്മൽ, മൂക്കില്‍ നിന്നുള്ള സ്രവങ്ങൾ‌, രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെയാണ് പകരുന്നത്. ചവയ്ക്കുന്നതിനു പ്രയാസംചെറിയ പനിയും തലവേദനയും ആണ് മുണ്ടിനീരിന്‍റെ പ്രാരംഭ ലക്ഷണങ്ങൾ. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം നേരിടുന്നു.…

Read More

വാണിയപ്പാറയിൽ മാവോയിസ്റ്റ്; വനിത ഉൾപ്പെടെയുള്ള സാ‍യുധസംഘത്തിന്‍റെ കൈയിൽ എകെ 47 തോക്കുകൾ

ഇരിട്ടി: വാണിയപ്പാറയിൽ സ്ത്രീയുൾപ്പെടെയുള്ള അഞ്ചംഗ സംഘമെത്തി. ഇന്നലെ രാത്രി 7.15ഓടെ കളിതട്ടും പാറ ബിജുവിന്‍റെ വീട്ടിലാണ് എകെ. 47, മൂന്നു റൈഫിളുകൾ വലിയ ബാഗുകൾ, മറ്റു ചില ആയുധങ്ങൾ, ഐ ഫോൺ ഉൾപ്പെടെയുള്ള മൊബൈൽ ഫോണുകൾ എന്നിവയുമായി മാവോയിസ്റ്റ് സംഘമെത്തിയത്. ബിജുവിന്‍റെ വീട്ടിലെത്തിയ സംഘം ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു.ഭയന്നു പോയ വീട്ടുകാർ ഭക്ഷണം നൽകി. ശേഷം ഭക്ഷ്യവസ്തുക്കളും വസ്ത്രവും ആവശ്യപ്പെട്ടു. ഇതേത്തു‌‌ടർന്ന് അഞ്ചു കിലോഗ്രാം അരിയും വസ്ത്രങ്ങളിൽ നിന്ന് ഇരുണ്ട നിറമുള്ള വസ്ത്രങ്ങളും എടുക്കുകയായിരുന്നു. വീട്ടിൽ വച്ച് സംഘം തങ്ങളുടെ മൊബൈൽ ഫോണുകൾ ചാർജ് ചെയ്ത ശേഷം രാത്രി 9.45 ഓടെയാണ് തിരിച്ചു പോയത്. സംഘത്തിലുണ്ടായിരുന്ന വനിതയെ ജിഷയെന്നാണ് സംഘാംഗങ്ങൾ വിളിച്ചിരുന്നത്. സമീപ ്രദേശത്ത് ഏക്കർ കണക്കിനു സ്ഥലം വാങ്ങിയ വ്യക്തിയെക്കുറിച്ചും സംഘം ചോദിച്ചിരുന്നു. പിന്നീട് പോലീസ് സ്ഥലത്തെത്തി മാവോയിസ്റ്റുകളുടെ ഫോട്ടോകൾ കാണിച്ചപ്പോൾ വീട്ടുകാർ തിരിച്ചറിയുകയായിരുന്നു. മാവോയിസ്റ്റുകൾ വരുന്പോൾ…

Read More

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ്; ഷാറൂഖിന്‍റെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ രേഖകളുടെ ഫലം കാത്ത് എന്‍ഐഎ

കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ രേഖകളുടെ പരിശോധനാ ഫലം കാത്ത് എന്‍ഐഎ. ഷാറൂഖിന്‍റെ ഷഹീന്‍ ബാഗിലെ വീട്ടിലും സമീപ പ്രദേശങ്ങളിലുമായി എന്‍ഐഎ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ഡിജിറ്റല്‍ ഉപകരണങ്ങളാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പത്തിടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നും ഫോണ്‍ രേഖകളില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അതേസമയം, ഷാറൂഖിനെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 27 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.ചോദ്യം ചെയ്യലില്‍നിന്നും ഫോണ്‍ രേഖകളില്‍നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദില്ലിയില്‍ പത്തിടത്ത് എന്‍ഐഎ സംഘം പരിശോധന നടത്തിയത്. ആദ്യ ഘട്ടത്തില്‍ പരിശോധന നടന്നപ്പോള്‍ ഷാറൂഖുമായി അടുപ്പമുള്ളവരെ എന്‍ഐഎ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി എന്‍ഐഎ ഇവരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. നേരത്തെ കോഴിക്കോടും കണ്ണൂരും എന്‍ഐഎ പരിശോധന…

Read More

വനിതാ പോലീസുകാർക്ക് തെറിയഭിഷേകം, എസ്ഐ ഉൾപ്പെടെ അഞ്ചുപേർക്ക് ക്രുരമർദനം;  പോലീസ് സ്റ്റേഷനിൽ അറസ്റ്റിലായ യവാക്കളുടെ പരാക്രമം

പെരുമ്പാവൂർ: പോലീസ് ഉദ്യോഗസ്ഥരെ ആക്രമി പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പരിശോധനക്കായി പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. കൊടുങ്ങല്ലൂർ തകരമട വീട്ടിൽ തൻസീർ (23), കൊണ്ടോട്ടി കിഴക്കയിൽ വീട്ടിൽ അജിത് (23), കോഴിക്കോട് മുണ്ടക്കത്താഴം സ്വദേശി ക്രിസ്റ്റഫർ (32), മാന്പ്ര ചെമ്പാട്ട് വീട്ടിൽ റിയാദ് (24) എന്നിവരാണ് പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയത്. മോഷണ കേസിൽ കുറുപ്പംപടി പോലീസ് സ്റ്റേഷനിൽ പിടിയിലായ പ്രതികളെ ഫിംഗർപ്രിന്‍റ് പരിശോധനക്കായി പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ ഇന്നലെ വൈകിട്ട് 4.30ഓടെ എത്തിച്ചപ്പോഴാണ് സംഭവം. വനിതാ പോലീസ് ഉദ്യോഗസ്ഥയെ അസഭ്യം പറയുകയും തുടർന്ന് മറ്റ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു.സംഭവത്തിൽ എസ്‌ഐ ഉൾപ്പെടെ അഞ്ചോളം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കുണ്ട്. കാർ മോഷണവുമായി ബന്ധപ്പെട്ട കേസിൽ മംഗലാപുരത്ത് നിന്നുമാണ് പോലീസ് ഇവരെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കിയ സമയത്തും പ്രതികൾ…

Read More