ആ ശാരീരികബന്ധം ചിത്രീകരിച്ചത് ഏഴു തവണ ! മണിക്കൂറുകള്‍ നീണ്ടതോടെ ഞാന്‍ തളര്‍ന്ന് നിലത്ത് വീണു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

ഏറെ ആരാധകരുള്ള ഒരു വെബ്‌സീരീസാണ് സേക്രഡ് ഗെയിംസ്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സാണ് ഈ സീരീസ് റിലീസ് ചെയ്തത്.

എട്ട് എപ്പിസോഡുകള്‍ വീതം വരുന്ന രണ്ടു സീസണ്‍ ആയാണ് പുറത്തിറക്കിയത്. വിക്രം ചന്ദ്രയുടെ ഇതേപേരിലെ നോവല്‍ അധികരിച്ചാണ് സേക്രഡ് ഗെയിംസ് സീരീസ് ആയി മാറ്റിയത്.

ഇതില്‍ ശ്രദ്ധേയ വേഷം ചെയ്ത നടിയാണ് കുബ്ര സെയ്ദ്. ചിത്രത്തില്‍ നവാസുദ്ദിന്‍ സിദ്ധിഖിക്കൊപ്പമുള്ള ചൂടന്‍ രംഗങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു.

സേക്രഡ് ഗെയിംസ് സീസണ്‍ ഒന്നില്‍ കുക്കൂ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി കുബ്ര സെയ്ദാണ്.

അനുരാഗ് കശ്യപ്, വിക്രമാദിത്യ മൊട്വാനെ എന്നിവര്‍ ആണ് സേക്രഡ് ഗെയിംസ് സീസണ്‍ 1 സംവിധാനം ചെയ്തിരിക്കുന്നത്.

ഒരു ട്രാന്‍സ് വനിതയായായിരുന്നു അവര്‍ ഇതില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനായി നടന്‍ നവാസുദീന്‍ സിദ്ധിഖിക്ക് ഒപ്പം നടി ശാരീരികമായി ബന്ധപ്പെടുന്ന രംഗങ്ങള്‍ ചിത്രീകരിക്കുകയുണ്ടായി.

നടന്റെ കഥാപാത്രവുമായി പ്രണയത്തില്‍ ആവുന്ന ആളുടെ റോളായിരുന്നു കുബ്ര സെയ്ദ്. എന്നാല്‍ സീരിസിലെ ശാരീരിക ബന്ധം ചിത്രീകരിച്ച രംഗങ്ങള്‍ അത്ര എളുപ്പം അല്ലായിരുന്നു എന്നാണ് കുബ്രയുടെ വെളിപ്പെടുത്തല്‍.

ഒരു രംഗം തന്നെ ഏഴു തവണ, അതായത് ഏഴു ടേക്കുകളായി, ഷൂട്ട് ചെയ്യേണ്ട അവസ്ഥയായിരുന്നു. ഇതിന്റെ സങ്കീര്‍ണതകള്‍ എത്രത്തോളം ഉണ്ടായിരുന്നു എന്ന് അവര്‍ ഒരഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ ഈ വെളിപ്പെടുത്തല്‍. രംഗം ആദ്യ ദിനം തന്നെ ഷൂട്ട് ചെയ്തു.

ആ ദിവസത്തെ ഏറ്റവും ഒടുവിലത്തെ ഷോട്ട് അതായിരുന്നു. പോയി ആ രംഗം ഷൂട്ട് ചെയ്തു തീര്‍ക്കണം എന്നതായിരുന്നു എന്റെ ദൗത്യം എന്ന് കുബ്ര സേട്ട് പറയുന്നു.

ഞങ്ങള്‍ ആ സീന്‍ പൂര്‍ത്തിയാക്കി. ഏഴ് ടേക്കുകള്‍ വരെപ്പോയി എന്ന് ഞാന്‍ ഓര്‍ക്കുന്നു. എന്നാല്‍ മണിക്കൂറുകള്‍ എത്ര ചിലവിട്ടു എന്ന കാര്യം എനിക്ക് ഓര്‍ക്കാന്‍ പോലും കഴിയാത്ത കാര്യമാണ്.

ഒടുവില്‍ ഞാന്‍ അത്യന്തം ക്ഷീണിതയായി നിലത്തു വീണു. എഴുന്നേല്‍ക്കാന്‍ പോലും പറ്റാതെയായി. പിടിച്ചു നില്‍ക്കാന്‍ കഴിയാത്തവിധം ഞാന്‍ പൊട്ടിക്കരഞ്ഞു.

നവാസും, എകെയും ചേര്‍ന്ന് എന്നെ എഴുന്നേല്‍പ്പിച്ചു. കരഞ്ഞു തളര്‍ന്ന എന്നെ അവര്‍ കെട്ടിപ്പിടിക്കുന്നുണ്ടായിരുന്നു.

എവിടെയോ കട്ട് പറഞ്ഞത് ഞാന്‍ പതിഞ്ഞ സ്വരം പോലെ കേട്ടിരുന്നു എന്നു കുബ്ര പറയുന്നു. നവാസിനെ എനിക്കിഷ്ടമാണ്. നല്ലൊരു മനുഷ്യനാണ്.

ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നല്ലൊരു സഹപ്രവര്‍ത്തകനും. വളരെ ലജ്ജാശീലരായ ഞങ്ങള്‍ ആ രംഗങ്ങളെല്ലാം ഒരുമിച്ചു ചെയ്യുകയുണ്ടായി. അദ്ദേഹം ഭൂമിയിലെ ഏറ്റവും ലജ്ജാശീലനായ മനുഷ്യനാണ്.

ഞാന്‍ അദ്ദേഹത്തിന്റെ കവിളില്‍ ചുംബിക്കുകയും നമുക്ക് ആ സീന്‍ ചെയ്യാം എന്ന് പറയുകയും ചെയ്യുകയും ആയിരുന്നു ആദ്യം.

അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കേണ്ടത് എന്റെ ജോലിയാണ് എന്നും നവാസുദീന്‍ സിദ്ദിഖിയെക്കുറിച്ച് കുബ്ര പറയുന്നു.

അതേ സമയം സേക്രഡ് ഗെയിംസില്‍ സെയ്ഫ് അലി ഖാനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. രാധിക ആപ്തെ, സുര്‍വീണ്‍ ചൗള, രാജശ്രീ ദേശ്പാണ്ഡെ, ജതിന്‍ സര്‍ന തുടങ്ങിയവര്‍ ഷോയില്‍ സുപ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചു.

രണ്ടാം സീസണില്‍, അഭിനേതാക്കളായ പങ്കജ് ത്രിപാഠി, രണ്‍വീര്‍ ഷോറി, കല്‍ക്കി കോക്ലിന്‍, അമൃത സുഭാഷ് തുടങ്ങിയവരും സീരിസില്‍ വേഷമിടുന്നുണ്ട്.

Related posts

Leave a Comment