സ്വീഡനിലേക്ക് ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവരോട് ! നിങ്ങള്‍ ഉദ്ദേശിക്കുന്ന ‘മത്സരത്തില്‍’ പങ്കെടുക്കുക അത്ര എളുപ്പമല്ല…

കഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നാണ് സ്വീഡനിലെ ‘സെക്‌സ് ചാമ്പ്യന്‍ഷിപ്പ്’. പൊതുവെ ഇത്തരം കാര്യങ്ങളില്‍ ലേശം കൗതുകം കൂടുതലായുള്ളവരാണ് മലയാളികള്‍ എന്നറിയാമല്ലോ…അതിനാല്‍ തന്നെ ട്രോളുകള്‍ പിറക്കാന്‍ അധികം താമസമുണ്ടായില്ല. ജൂണ്‍ എട്ടാം തിയതി സ്വീഡനിലെ ഗോഥെന്‍ബര്‍ഗില്‍ യൂറോപ്പിലെ തന്നെ ആദ്യ സെക്‌സ് ചാമ്പ്യന്‍ഷിപ്പ് അരങ്ങേറും എന്നായിരുന്നു വാര്‍ത്ത. ട്വിറ്ററിലാണ് വാര്‍ത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത് സ്വീഡിഷ് ഫെഡറേഷന്‍ ഓഫ് സെക്സിന്റെ ചെയര്‍മാന്‍ ഡ്രാഗന്‍ ബ്രാറ്റിച്ച് നല്‍കിയ അപേക്ഷ സ്വീഡനിലെ നാഷണല്‍ സ്‌പോര്‍ട്‌സ് കോണ്‍ഫെഡറേഷന്‍ നിരസിച്ചത് മുതലാണ് കാര്യങ്ങളുടെ തുടക്കം. ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സ്വീഡിഷ് മാധ്യമ റിപോര്‍ട്ടുകള്‍ അനുസരിച്ച്, തെക്കന്‍ സ്വീഡനില്‍ നിരവധി സ്ട്രിപ്പ് ക്ലബ്ബുകള്‍ നടത്തുന്ന ബ്രാറ്റിച്ച് നാഷണല്‍ സ്പോര്‍ട്സ് കോണ്‍ഫെഡറേഷനില്‍ അംഗമാകാന്‍ അപേക്ഷ സമര്‍പ്പിക്കുകയും, തങ്ങള്‍ക്കും ഒരു സംഘടനാ നമ്പറുണ്ടെന്നും മറ്റേതൊരു കായിക വിനോദവും പോലെയാണ് സെക്സും എന്ന് ഇദ്ദേഹം…

Read More

യുവവ്യവസായി ബൈക്കില്‍ ആശുപത്രിയിലെത്തിയത് കഴുത്തില്‍ തറച്ച കത്തിയുമായി ! സഹോദരന്‍ ഒളിവില്‍…

മഹാരാഷ്ട്രയില്‍ യുവ ബിസിനസുകാരന്റെ കഴുത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച് സഹോദരന്‍. കഴുത്തില്‍ കുത്തേറ്റ കത്തിയുമായി യുവാവ് ഉടന്‍ തന്നെ ബൈക്ക് ഓടിച്ച് ആശുപത്രിയില്‍ എത്തി. ആക്രമണത്തില്‍ ഞരമ്പ് മുറിയാതിരുന്നത് കൊണ്ട് 32കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. നവി മുബൈയിലാണ് സംഭവം. തേജസ് പാട്ടീലിനെയാണ് ഇളയ സഹോദരന്‍ മോനിഷ് ആക്രമിച്ചത്. വീട്ടില്‍ ഉറങ്ങുന്നതിനിടെ തേജസ് പാട്ടീലിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ മോനിഷ് കടന്നുകളഞ്ഞതായി പോലീസ് പറയുന്നു. കടുത്ത വേദനയിലും രക്തസ്രാവത്തിലും തേജസ് ബൈക്ക് എടുത്ത് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്കാണ് ബൈക്കില്‍ പോയത്. ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ കത്തി ഊരിയെടുത്തു. ഞരമ്പ് മുറിയാതിരുന്നത് കൊണ്ടാണ് അത്യാഹിതം സംഭവിക്കാതിരുന്നത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മോനിഷിനെതിരേ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

അടിച്ചു പൂസായി റോഡിലേക്ക് ബിയര്‍ കുപ്പി വലിച്ചെറിഞ്ഞു ! ചോദ്യം ചെയ്ത ബൈക്കുകാരനെ ഇടിച്ചിട്ടു; യുവാവിനെതിരേ കേസ്…

പാലാരിവട്ടത്ത് മദ്യലഹരിയില്‍ റോഡിലേക്ക് ബിയര്‍കുപ്പി വലിച്ചെറിഞ്ഞും ബൈക്കുകാരനെ ഇടിച്ചിട്ടും യുവാവിന്റെ പരാക്രമം. ഞായറാഴ്ച രാത്രി 12 മണിയോടെ പാലാരിവട്ടം പാലത്തിന് സമീപമാണ് സംഭവം. കാക്കനാട് സ്വദേശി ആഷിക് തോമസാണ് മദ്യലഹരിയില്‍ പരാക്രമം കാണിച്ചത്. കാറില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ ബിയര്‍ കുപ്പിയില്‍ നിന്ന് തലനാരിഴയ്ക്കാണ് ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടത്. ഇത് ബൈക്ക് യാത്രക്കാരന്‍ ചോദ്യം ചെയ്തപ്പോള്‍, വളര്‍ത്തുനായയുമായി ആഷിക് തോമസ് കാറില്‍ നിന്ന് ഇറങ്ങി.ഇതോടെ ബൈക്ക് യാത്രക്കാരന്‍ പിന്‍വാങ്ങി. കുറച്ചു മുന്നിലേക്ക് മാറ്റി ബൈക്ക് നിര്‍ത്തിയപ്പോള്‍ പിന്നാലെ കാറിലെത്തി ഇടിച്ചുവീഴ്ത്തി. ഇതോടെ ഇയാളെ നാട്ടുകാര്‍ തടഞ്ഞുവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് പാലാരിവട്ടം പോലീസ് സ്ഥലത്തെത്തിയപ്പോഴും ആഷിക് പ്രകടനം തുടര്‍ന്നു. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിഞ്ഞു. ചെറിയ അളവില്‍ കഞ്ചാവും പിടിച്ചെടുത്തു. ഇതോടെ ഇയാള്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Read More

കുവൈറ്റിൽ ഫാർമസികൾക് പുതിയ നിയന്ത്രണം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി 

  അബ്ദുല്ല നാലുപുരയിൽകുവൈറ്റ് സിറ്റി: കുവൈത്തിൽ ലൈസൻസിന് അപേക്ഷിക്കുന്ന ഫാർമസിയും സമീപത്തെ ഫാർമസിയും തമ്മിലുള്ള അകലം എല്ലാ ദിശകളിലും 200 മീറ്ററിൽ കുറയാതെയായിരിക്കണമെന്ന പുതിയ നിയന്ത്രണം ആരോഗ്യ മന്ത്രി അഹ്മദ് അൽ-അവധി പ്രഖ്യാപിച്ചു. കോപ്പറേറ്റീവ് സൊസൈറ്റികൾ, കമ്യൂണിറ്റി ഹോസ്പിറ്റലുകൾ, കമ്യൂണിറ്റി മെഡിക്കൽ സെന്‍ററുകൾ, ഷോപ്പിംഗ് സെന്‍ററുകൾ, മാർക്കറ്റുകൾ എന്നിവയിൽ സ്ഥിതി ചെയ്യുന്ന ഫാർമസികളെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

Read More

ക്ലാസ് മുറി അകത്തു നിന്ന് പൂട്ടി 14കാരനായ വിദ്യാര്‍ഥിയുമായി രഹസ്യബന്ധത്തിലേര്‍പ്പെട്ട് അധ്യാപിക; കയ്യോടെ പിടികൂടി പ്രിന്‍സിപ്പല്‍…

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ട അധ്യാപിക പിടിയില്‍. വിവാഹിതയായ 33കാരി അധ്യാപിക ക്ലാസ് മുറിയില്‍ വെച്ച് 14 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ജസീക്ക ലാങ്‌ഫോര്‍ഡ് എന്ന അധ്യാപികയാണ് സംഭവത്തില്‍ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്. അമേരിക്കയിലെ ഓഹിയോയിലാണ് സംഭവം ഉണ്ടായത്. ക്ലാസ് മുറി അകത്ത് നിന്നും അടച്ചിട്ടിരിക്കുന്നത് കണ്ട പ്രിന്‍സിപ്പിള്‍ കതകില്‍ മുട്ടിയപ്പോഴാണ് തങ്ങള്‍ പിടിക്കപ്പെട്ടുവെന്ന് അധ്യാപികയ്ക്ക് മനസിലായത്. ഉടനെ തന്നെ വിദ്യാര്‍ത്ഥിയെ അധ്യാപിക ഡെസ്‌കിന് അടിയില്‍ ഒളിപ്പിച്ചു. തന്നോട് ഡെസ്‌കിനടിയില്‍ കയറി ഒളിക്കാന്‍ ജസീക്ക പറഞ്ഞതായി വിദ്യാര്‍ത്ഥി കോടതിയില്‍ പറഞ്ഞു. തന്റെ ഭര്‍ത്താവ് മാത്യുവിനൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി വിദ്യാര്‍ത്ഥിക്ക് അയച്ച് കൊടുത്തതായും അധ്യാപിക കുറ്റ സമ്മതം നടത്തി. ഒരു കുട്ടിയുടെ അമ്മ കൂടിയാണ് ജെസ്സിക്ക. ബലാത്സംഗ പ്രതികള്‍ക്ക് മേല്‍ ചുമത്തുന്ന ഏറ്റവും ഗുരുതരമായ വകുപ്പാണ് ജസീക്കയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ജയില്‍…

Read More

മതസ്വാതന്ത്ര്യം ഉറപ്പാക്കാൻ; സിഖുകാർക്ക് ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കാൻ സെനറ്റ് അനുമതി

പി.പി. ചെറിയാൻകാലിഫോർണിയ: മോട്ടോർ സൈക്കിൾ ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കുന്നതിൽ നിന്ന് സിഖുകാരെ ഒഴിവാക്കുന്ന ബില്ലിന് അനുകൂലമായി കാലിഫോർണിയയിലെ സെനറ്റർമാർ വോട്ട് ചെയ്തു. ബിൽ 21-8 വോട്ടുകൾക്കാണ് സംസ്ഥാന സെനറ്റ് പാസാക്കിയത്. സെനറ്റർ ബ്രയാൻ ഡാലെ അവതരിപ്പിച്ച സെനറ്റ് “ബിൽ 847′ സംസ്ഥാന സെനറ്റ് പാസാക്കിയതോടെ ഇനി അസംബ്ലിയിലേക്ക് അയക്കും. മതസ്വാതന്ത്ര്യം ഈ രാജ്യത്തിന്‍റെ അടിസ്ഥാന അടിത്തറയാണ്. നമ്മുടെ മതം സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ആ അവകാശം എല്ലാവർക്കും തുല്യമായിരിക്കണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഒരാളുടെ മത വിശ്വാസത്തെ പരിമിതപ്പെടുത്തുന്ന എല്ലാ നിയമവും അതിന് വിരുദ്ധമാണ്. ഈ രാജ്യം എല്ലാവരുടെയുമാണ് എന്ന് സെനറ്റ് ഫ്ലോറിൽ ബിൽ അവതരിപ്പിച്ച ശേഷം ഡാലെ പ്രസ്താവനയിൽ പറഞ്ഞു. തലപ്പാവോ പട്കയോ ധരിക്കുന്നവരെ ഹെൽമറ്റ് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കുന്നത് എല്ലാവരുടെയും മതസ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള ഒരു ലളിതമായ മാർഗമാണെന്നും സെനറ്റർ കൂട്ടിച്ചേർത്തു.

Read More

സൗദിയിലേക്കു ചുവടുമാറ്റാനുള്ള കരിം ബെൻസേമയുടെ തീരുമാനം; റയല്‍ മാഡ്രിഡിനു ഞെട്ടല്‍

മാഡ്രിഡ്: സൗദി പ്രോ ലീഗിലേക്കു ചുവടുമാറ്റാനുള്ള സൂപ്പർ സ്ട്രൈക്കർ കരിം ബെൻസേമയുടെ തീരുമാനത്തിൽ റയൽ മാഡ്രിഡിനു ഞെട്ടൽ. ഈ സീസണിൽ ഒരു സ്ട്രൈക്കറെ ടീമിൽ കൊണ്ടുവരേണ്ടതില്ലെന്ന ക്ലബ്ബ് പ്രസിഡന്‍റ് ഫ്ളോറന്‍റീനോ പെരസിന്‍റെ തീരുമാനത്തിനേറ്റ കനത്ത തിരിച്ചടിയാണു ബെൻസേമയുടെ ചുവടുമാറ്റം. അൽ ഇത്തിഹാദിൽനിന്നുള്ള വൻ ഓഫറാണു ബെൻസേമയുടെ മനസിളക്കിയത്. ഇതോടെ റയലിന്‍റെ അടുത്ത സീസണിലേക്കുള്ള ട്രാൻസ്ഫർ പദ്ധതികളിൽ വലിയ രീതിയില്‍മാറ്റംവരുത്തേണ്ടിവരുമെന്നാണു സൂചന. ഇതിന്‍റെ തുടർച്ചയായി, ടോട്ടൻഹാം താരം ഹാരി കെയ്നെ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡ് ശ്രമങ്ങൾ ഉൗർജിതമാക്കി. ടോട്ടൻഹാമിൽ കെയ്ന് ഒരുവർഷം കൂടി കരാറുണ്ടെങ്കിലും താരത്തിനു റയലിനോടു താത്പര്യമുണ്ട്. ടോട്ടൻഹാമിന് ഇക്കുറി ചാന്പ്യൻസ് ലീഗ് യോഗ്യത നേടാനാകാതെ പോയതും കെയ്നെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. 100 ദശലക്ഷം പൗണ്ടാണു കെയ്ന് ടോട്ടൻഹാം ഇട്ടിരിക്കുന്ന വില. നാപ്പോളി സ്ട്രൈക്കർ വിക്ടർ ഒസിമൻ, ഇന്‍റർ മിലാന്‍റെ ലൗട്ടാരോ മാർട്ടിനസ്, ചെൽസിയുടെ കയ്…

Read More

അപസ്മാരം; അബദ്ധധാരണകൾ ഒഴിവാക്കാം

അബദ്ധവിശ്വാസങ്ങളുടെയും തെറ്റിദ്ധാരണകളുടെയും പുകപടലങ്ങൾക്കുള്ളിൽ പെട്ടുപോയ ഒരു രോഗമാണ് അപസ്മാരം. വിദേശീയരടക്കം ഇത് ദൈവികമായ ഒരു രോഗമാണ് എന്ന് വിശ്വസിച്ചിരുന്ന കാലം ഉണ്ടായിരുന്നു. ദൈവകോപം, ഭൂതപ്രേതപിശാചുക്കളുടെ ബാധ എന്നിവ കാരണമാണ് അപസ്മാരം എന്ന് വിശ്വസിക്കുന്നവർ ഇപ്പോഴും ഉണ്ടാവാം എന്നാണു കരുതുന്നത്. തലച്ചോറിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾകുട്ടികൾ എന്നോ മുതിർന്നവർ എന്നോ ഇല്ലാതെ, സ്ത്രീ പുരുഷ ഭേദമില്ലാതെ സമൂഹത്തിൽ കണ്ടുവരുന്ന രോഗമാണിത്. വേദങ്ങളിൽ ഈ രോഗം തലച്ചോറിന്‍റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ് എന്ന് പറഞ്ഞിട്ടുണ്ട്. തലച്ചോറിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് അപസ്മാരത്തിന് കാരണമാകുന്നത് എന്ന് ഹിപ്പോക്രാറ്റിസ് വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ് എങ്കിലും പുതിയ അറിവുകൾ പുറത്ത് വരുമ്പോൾ അത് ശരിയായ അർഥത്തിൽസ്വീകരിക്കാൻ സമൂഹം എന്നും തയാറായിരുന്നില്ല. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ തുടക്കം വരെയും ഈ രോഗത്തെക്കുറിച്ച് സമൂഹത്തിൽ നിലനിന്നിരുന്നത് കുറേ അബദ്ധ ധാരണകളായിരുന്നു. മനുഷ്യന് കാണാൻ കഴിയാത്ത ഏതോ അമാനുഷിക ശക്തികളുടെ പ്രവർത്തനം…

Read More

മാർക്ക് ‘പൂജ്യം’എന്നാലും നേതാവ് ജയിക്കും; മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ആര്‍ക്കിയോളജി വിദ്യാര്‍ഥിയായ എസ്എഫ്ഐ നേതാവ് വിവാദത്തിൽ

കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ മാർക്ക് ലിസ്റ്റിനെച്ചൊല്ലി വിവാദം. മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ആര്‍ക്കിയോളജി വിദ്യാര്‍ഥിയായ ആര്‍ഷോ പരീക്ഷ എഴുതാതെ പാസായവരുടെ പട്ടികയിൽ വന്നതാണ് വിവാദമായിരിക്കുന്നത്. ക്രിമിനല്‍ കേസില്‍ പ്രതി ആയതിനാല്‍ ആർഷോ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിരുന്നില്ല. എന്നാല്‍ ഫലം വന്നപ്പോള്‍ പാസായിരിക്കുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്‍റേണല്‍ എക്സറ്റേണല്‍ പരീക്ഷ മാര്‍ക്കുകളും രേഖപ്പെടുത്തിയിട്ടില്ല. എസ്എഫ്ഐക്ക് മാത്രമായി കോളജുകളില്‍ പാരലല്‍ സംവിധാനം പ്രവര്‍ത്തിക്കുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു. അതേസമയം, എൻഐസിക്ക് പറ്റിയ തെറ്റാണിതെന്നാണ് കോളജ് പ്രിൻസിപ്പലിന്‍റെ വിശദീകരണം. ഇതിനിടെ, മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജരേഖ ചമച്ച മറ്റൊരു സംഭവത്തിൽ കോളജ് പ്രിൻസിപ്പൽ എറണാകുളം സെൻട്രൽ പോലീസില്‍ പരാതി നല്‍കി. പൂര്‍വ വിദ്യാര്‍ഥിയായ കെ. വിദ്യക്കെതിരേയാണ് പരാതി നൽകിയിട്ടുള്ളത്. ഇവർ ഈ രേഖ ഉപയോഗിച്ച് മറ്റൊരു കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ആയതായാണ് ആരോപണം. കോളജിന്‍റെ സീലും വൈസ്…

Read More

കത്രീന എന്റെ ജീന്‍സ് ഊരിയെടുത്തു ! അന്നു മുഴുവന്‍ അടിവസ്ത്രത്തില്‍ നില്‍ക്കേണ്ടി വന്നു;അനൈറ്റ പറയുന്നതിങ്ങനെ…

സുഹൃത്തിന്റെ വസ്ത്രം വാങ്ങി ഇടുന്നത് വിദ്യാഭ്യാസ കാലയളവില്‍ പൊതുവായ കാര്യമാണ്. ഇതില്‍ സാധാരണക്കാര്‍ മുതല്‍ ബോളിവുഡ് സെലിബ്രിറ്റികള്‍ വരെയുള്ളവരുണ്ട്. ഇത്തരത്തില്‍ ബോളിവുഡ് സുന്ദരി കത്രീന കൈഫ് വസ്ത്രം ഊരി വാങ്ങി തന്നോടു കാട്ടിയ അതിക്രമത്തെ കുറിച്ച് പ്രമുഖ മാഗസിന്‍ വോഗിന്റെ എഡിറ്റര്‍ അനൈറ്റ ഷ്റോഫ് മുമ്പ് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. കത്രീന തന്റെ ജീന്‍സ് ഊരി വാങ്ങിയതിനാല്‍ ഒരു ദിവസം മുഴുവന്‍ അടിവസ്ത്രം മാത്രം ധരിച്ച് തനിക്ക് നില്‍ക്കേണ്ടിവന്നു എന്നാണ് അനൈറ്റ പറഞ്ഞത്. നേരത്തെ ബോളിവുഡ് നടി നേഹ ദൂപിയ അവതാരകയായി എത്തുന്ന ടോക് ഷോയില്‍ കത്രീനയ്ക്ക് ഒപ്പം പങ്കെടുത്തു കൊണ്ടാണ് അനൈറ്റ രസകരമായ സംഭവം പങ്കുവെച്ചത്. കത്രീനയ്ക്കുള്ള വസ്ത്രവുമായി അവരുടെ അടുത്ത് എത്തിയതായിരുന്നു അനൈറ്റ. അപ്പോഴാണ് തന്റെ ജീന്‍സ് ഇഷ്ടപ്പെട്ടെന്നും അവര്‍ക്ക് ഊരി നല്‍കണമെന്നും കത്രീന പറയുന്നത്. അങ്ങനെ തന്റെ ജീന്‍സ് കത്രീനയ്ക്ക് നല്‍കേണ്ടിവന്നു. അന്നു മുഴുവന്‍…

Read More