വെള്ളി നക്ഷത്രമേ നിന്നെ നോക്കി…. ഇന്ന് കെ.പി. ഉദയഭാനുവിന്‍റെ 87-ാം ജന്മവാർഷികം

എസ്. മഞ്ജുളാദേവിഹൃദയ വിശുദ്ധിയും ലാളിത്യവും കൈമുതലാക്കി, ഒരു പിന്നണി ഗായകന്‍റെ യാതൊരുവിധ പരിവേഷങ്ങളുമില്ലാതെ നമുക്കിടയിലൂടെ സാധാരണ ഒരാളെപോലെ നടന്നിരുന്ന ചലച്ചിത്ര പിന്നണി ഗായകനാണ് കെ.പി. ഉദയഭാനു. ജീവിതത്തിന്‍റെ അവസാന നാളുകളിൽ തിരുവനന്തപുരം നഗരത്തിലൂടെ കെ.പി. ഉദയഭാനു സഞ്ചരിച്ചിരുന്നത് നിറയെ വർണങ്ങളുള്ള ഉടുപ്പും തലയിൽ തൊപ്പിയും ധരിച്ചാണ്. എന്തുകൊണ്ടാണ് വർണങ്ങളോട് ഇത്ര താല്പര്യം എന്ന് ഒരിക്കൽ ചോദിച്ചിരുന്നു. തന്‍റെ കുട്ടിക്കാലത്ത് ജീവിതത്തിൽ തീരെ നിറങ്ങൾ ഉണ്ട‌ായിരുന്നില്ല എന്ന് കെ.പി. ഉദയഭാനു പുഞ്ചിരിയോടെ മറുപടി പറഞ്ഞു. സിംഗപ്പൂരിൽ വച്ച് ബാല്യത്തിൽ തന്നെ അമ്മ നഷ്ടപ്പെട്ട കഥകളും നിറംകെട്ടുപോയ തന്‍റെ കുട്ടിക്കാലത്തെ കുറിച്ചും പലവട്ടം ഉദയഭാനു പറഞ്ഞിട്ടുണ്ട ്. പിൽക്കാലത്തും ദുരന്തങ്ങൾ ഒരുപാട് നേരിട്ടിട്ടുണ്ട ് ഉദയഭാനു. ഭാര്യ വിജയലക്ഷ്മിയുടെ മരണം, രോഗം അങ്ങനെ വലിയ വേദനകൾ. അതൊക്കെ ഒരുപക്ഷേ ഈ മഹാഗായകന്‍റെ ശോകഗാനങ്ങളുടെ തീവ്രതയ്ക്കു ഒരു കാരണമായും മാറിയിരുന്നിരിക്കാം. ’ചുടുകണ്ണീരാൽ…

Read More

യുക്രെയ്‌നില്‍ അണക്കെട്ട് തകര്‍ത്തു ! പിന്നില്‍ റഷ്യയെന്ന് യുക്രെയ്ന്‍; വീഡിയോ…

ദക്ഷിണ യുക്രെയ്നിലെ റഷ്യന്‍ നിയന്ത്രിത മേഖലയില്‍ അണക്കെട്ട് തകര്‍ത്തു. റഷ്യയാണ് ഇതിനു പിന്നിലെന്ന് യുക്രെയ്ന്‍ ആരോപിച്ചു. ഉത്തരവാദിത്തം യുക്രെയ്‌നാണെന്നാണ് റഷ്യ ആരോപിക്കുന്നത്. തുടര്‍ച്ചയായ സ്‌ഫോടനങ്ങളിലൂടെ അണക്കെട്ടു തകരുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 30 മീറ്റര്‍ ഉയരവും 3.2 കിലോമീറ്റര്‍ നീളവുമുള്ള അണക്കെട്ട് നിപ്രോ നദിക്കു കുറുകെ 1956ലാണ് നിര്‍മിച്ചത്. ഇവിടെ കഖോവ്ക ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്ലാന്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഡാം തകര്‍ന്നതോടെ യുദ്ധഭൂമിയിലേക്ക് ജലം ഒഴുകിയെത്തുകയാണ്. വെള്ളപ്പൊക്ക സാധ്യത തള്ളിക്കളയാനാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ക്രീമിയയിലെ വിവിധയിടങ്ങളിലേക്കുള്ള ജലവിതരണം നടക്കുന്നതും ഈ അണക്കെട്ടില്‍ നിന്നാണ്. 2014 മുതല്‍ റഷ്യന്‍ നിയന്ത്രണത്തിലാണ് അണക്കെട്ട് പ്രവര്‍ത്തിക്കുന്നത്. അണക്കെട്ട് തകര്‍ത്തത് റഷ്യന്‍ സൈന്യമാണെന്ന് യുക്രെയ്ന്‍ സൈന്യം ആരോപിച്ചു. ‘റഷ്യന്‍ സൈന്യം കഖോവ്ക ഡാം തകര്‍ത്തു’ എന്നാണ് യുക്രെയ്ന്‍ സൈന്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. അതേസമയം ആരോപണം റഷ്യ തള്ളി. സ്‌ഫോടനത്തിന്റെ ആഘാതം കണക്കിലെടുക്കുമ്പോള്‍ ഇതൊരു…

Read More

ഇടപ്പള്ളിയിലെ ഹോട്ടലില്‍ മര്‍ദനത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; കൊലയ്ക്കു കാരണം യുവതിയുടെ വാഗ്ദാനലംഘനമെന്ന് പോലീസ്

കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടലില്‍ ഒപ്പം താമസിച്ചിരുന്ന യുവാവിന്‍റെ മർദനമേറ്റ് യുവതി മരിച്ച സംഭവത്തില്‍ കൊലയിലേക്ക് നയിച്ചത് യുവതിയുടെ വാഗ്ദാന ലംഘനമെന്നു പോലീസ്. പാലക്കാട് തിരുനെല്ലായി ചിറ്റിലപ്പിള്ളിയില്‍ ലിന്‍സി(26)യാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ വാടാനപ്പള്ളി അരക്കവീട്ടില്‍ ജെസില്‍ (36) നെയാണ് എളമക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ സനീഷിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതിയും മരിച്ച യുവതിയും ഒരുമിച്ചു താമസിച്ചു വരുകയായിരുന്നു. യുവതി ജെസിലിനെ കാനഡയില്‍ കൊണ്ട് പോകാമെന്നും പ്രതിയുടെ കട ബാധ്യതകള്‍ തീര്‍ത്തു തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചിട്ടാണ് ഇടപ്പള്ളിയിലെ ഹോട്ടലില്‍ മുറിയെടുത്തത്. പിന്നീട് യുവതി അതില്‍നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇതിന്‍റെ പേരില്‍ ഇരുവരും വാക്കേറ്റമുണ്ടാകുകയും യുവതിയെ പ്രതി ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. മര്‍ദനത്തില്‍ താഴെ വീണ യുവതി അബോധാവസ്ഥയിലായതോടെ ഇയാള്‍ യുവതിയുടെ വീട്ടുകാരെ വിളിച്ച് ബാത്ത്‌റൂമില്‍ വീണ് ബോധമില്ലെന്ന് അറിയിക്കുകയായിരുന്നു. വീട്ടുകാരെത്തിയാണ് യുവതിയെ ആശുപത്രിയില്‍…

Read More

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം; കെ.എം. ഷാജിയുടെ ഹര്‍ജി കോടതിയിൽ

കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്നാരോപിച്ച് തനിക്കെതിരേ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ് ലിംലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം.ഷാജി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് എ.എ. സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി മൂന്നു മാസത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു. കോഴിക്കോട് കല്ലായി സ്വദേശി അഡ്വ. എം.ആര്‍. ഹരീഷ് നല്‍കിയ പരാതിയിലാണ് കോഴിക്കോട് വിജിലന്‍സ് കോടതി കെ.എം. ഷാജിക്കെതിരേ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. കെ.എം. ഷാജി അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നും ഭാര്യയുടെ പേരില്‍ സ്ഥലം വാങ്ങി 1.62 കോടി രൂപ ചെലവിട്ടു വീടുവച്ചെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. സര്‍ക്കാരിന്‍റെ പ്രോസിക്യൂഷന്‍ അനുമതിയില്ലാതെയാണ് തനിക്കെതിരേ കേസെടുത്തതെന്ന് ഹര്‍ജിയില്‍ പറയുന്നു.

Read More

ബിരുദ വിദ്യാര്‍ഥിയെ ലഹരി നല്‍കി പീഡിപ്പിച്ചു ചുരത്തില്‍ ഉപേക്ഷിച്ച സംഭവം; കല്‍പ്പറ്റ സ്വദേശി അറസ്റ്റില്‍

കോഴിക്കോട്∙ താമരശേരിയിൽ ബിരുദ വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ച സംഭവത്തില്‍ കല്‍പ്പറ്റ സ്വദേശി അറസ്റ്റില്‍. ജിനാഫ് എന്നയാളാണ് പിടിയിലായത്. റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽവച്ചാണ് പ്രതിയെ പിടികൂടിയത്. ഇന്ന് രാവിലെ താമരശേരി സ്‌റ്റേഷനില്‍ എത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ താമരശേരിയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് മയക്ക് മരുന്നുവില്‍പന നടത്തുന്നയാളാണെന്നാണ് വിവരം. താമരശേരിയിലെ സ്വകാര്യ കോളജിൽ ബിരുദ ബിരുദ വിദ്യാര്‍ഥിയായ പെൺകുട്ടി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹോസ്റ്റലിൽ നിന്നിറങ്ങുന്നത്. വീട്ടിലേക്ക് പോകുന്നു എന്നായിരുന്നു ഹോസ്റ്റൽ അധികൃതരെ അറിയിച്ചിരുന്നത്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞും പെൺകുട്ടി തിരിച്ചുവരാഞ്ഞതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ വീട്ടുകാരുമായി ബന്ധപ്പെട്ടു. തുടർന്ന് കുട്ടി വീട്ടിൽ എത്തിയില്ലെന്ന് വീട്ടുകാർ അറിയിച്ചു. പിന്നാലെ പെൺകുട്ടിയുടെ പിതാവ് പോലീസിന് പരാതി നൽകി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ മാസം ഒന്നിന് കുട്ടിയെ…

Read More

“പോലീസുകാർ സ്റ്റേഷനിൽ ഇരിക്കണ്ട, നഗരത്തിൽ ഇറങ്ങിക്കോ..’; കണ്ണൂർ നഗരത്തിൽ സുരക്ഷ കർശനമാക്കാൻ കമ്മീഷണർ

കണ്ണൂർ: കണ്ണൂർ നഗരത്തിൽ ലോറി ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് നഗരത്തിൽ കർശന സുരക്ഷ ഒരുക്കാൻ സിറ്റി പോലീസ് കമ്മീഷണർ കണ്ണൂർ ടൗൺ പോലീസിന് നിർദേശം നല്കി. രാത്രിയായാൽ സ്റ്റേഷനിൽ ഇരിക്കാതെ നഗരത്തിൽ പട്രോളിംഗ് നടത്തണം. രാത്രി മുതൽ പുലർച്ചെ വരെ നഗരത്തിൽ പോലീസ് ഉണ്ടായിരിക്കണം. കൂടാതെ, രാത്രി ഏഴു മുതൽ 12 വരെ പട്രോളിംഗും ശക്തമായിരിക്കണം. നഗരത്തിൽ തുടർച്ചയായി അക്രമം നടന്ന സ്ഥലങ്ങളിൽ പോലീസിന്‍റെ മിന്നൽ പരിശോധന ഉണ്ടായിരിക്കണമെന്നും സിറ്റി പോലീസ് കമ്മീഷ്ണർ ആർ. അജിത് കുമാർ നിർദേശിച്ചു. കണ്ണൂർ നഗരത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട് നഗരത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിച്ചു ചേർക്കും. നിലവിൽ കണ്ണൂർ ടൗൺ സ്റ്റേഷന്‍റെ കീഴിലും പരിസരത്തുള്ള പോലീസ് ഓഫീസുകളിലും എട്ട് വാഹനങ്ങളുണ്ട്. എന്നാൽ, രാത്രിയായാൽ പോലീസ് പട്രോളിംഗ് നടത്തുന്നില്ലെന്നാണ് വ്യാപക പരാതി. രാത്രിയായാൽ കണ്ണൂർ നഗരത്തിൽ പോലീസില്ലാത്ത അവസ്ഥയാണ്.…

Read More

സെറീനയെ ഭയങ്കര ഇഷ്ടമാണ് ! അമ്മ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ളത് അവളോടാണെന്ന് സാഗര്‍ സൂര്യ…

ബിഗ്‌ബോസ് മലയാളം സീസണ്‍ അഞ്ചില്‍ നിന്നും നടന്‍ സാഗര്‍ സൂര്യ പുറത്തായിരിക്കുകയാണ്. മികച്ച മത്സരാര്‍ഥിയായിരുന്ന സാഗറിന്റെ പുറത്താകല്‍ ഏവരെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനിടെ സാഗറിനെ ബിഗ് ബോസ് മനപൂര്‍വംപുറത്താക്കിയതാണെന്നും ഈ എവിക്ഷന്‍ സത്യസന്ധമല്ല എന്നും പ്രചരണങ്ങള്‍ ഉണ്ട്. കരഞ്ഞുകൊണ്ടാണ് സാഗര്‍ മുംബൈയില്‍ നിന്നും എത്തിയത്. ഇപ്പോഴിതാ ബിഗ് ബോസിലെ പ്രണയകഥകളെ കുറിച്ച് സംസാരിക്കുകയാണ് സാഗര്‍. തനിക്ക് സെറീനയെ ഭയങ്കര ഇഷ്ടമാണെന്നും തന്റെ അമ്മ കഴിഞ്ഞാല്‍ താന്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ള ഒരു പെണ്‍കുട്ടി സെറീനയാണെന്നും സാഗര്‍ പറയുന്നു. പല കാര്യങ്ങളും താന്‍ സെറീനയോട് തുറന്ന് സംസാരിച്ചിട്ടുണ്ട്. ബിഗ് ബോസ് ഹൗസില്‍ തന്നോട് ഏറ്റവും അടുപ്പം കാണിച്ച വ്യക്തി സെറീനയാണെന്നും എന്നാല്‍ താന്‍ മനഃപൂര്‍വ്വം സെറീനയോട് അകലം പാലിച്ചിരുന്നുവെന്നും കാരണം ഗെയിമുമായി തങ്ങളുടെ ബന്ധം മിക്സാവാതിരിക്കാനായിരുന്നുവെന്നും സാഗര്‍ പറഞ്ഞു. തനിക്ക് സെറീനയോട് ഇഷ്ടമുണ്ട്, വളരെ ശുദ്ധമാണെന്നും ഇക്കാര്യം സെറീനയോട്…

Read More

യുവതിയെ കഴുത്തിൽ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍; ഉണ്ണി പണ്ടേ പ്രശ്നക്കാരനെന്ന് നാട്ടുകാർ

അഞ്ചല്‍: യുവതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് പിടിയില്‍. അഞ്ചല്‍ മലവെട്ടം സ്വദേശി ഉണ്ണി (41) യെയാണ് അഞ്ചല്‍ പോലീസ് പിടികൂടിയത്. ഉണ്ണിയുടെ കുത്തേറ്റു ഗുരുതരമായി പരിക്കേറ്റ ഭാര്യ മഞ്ജു (36) വിനെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉണ്ണിയും മഞ്ജുവും കുറച്ചു അധികം നാളുകളായി പിണക്കത്തിലാണ്. ഉണ്ണി ഇടയ്ക്കിടെ മഞ്ജു താമസിക്കുന്ന ഏറം മലവെട്ടത്തുള്ള വീട്ടില്‍ എത്തി വഴക്കിടാറുണ്ട്. കഴിഞ്ഞ ദിവസവും വീട്ടില്‍ എത്തി വഴക്കിട്ട ഉണ്ണി കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മഞ്ജുവിന്‍റെ കഴുത്തില്‍ കുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മഞ്ജുവിനെ ആശുപത്രിയില്‍ എത്തിച്ചത്. ഉണ്ണി ഇതിനു മുമ്പും മഞ്ജുവിനെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. അന്ന് ആക്രമണം തടഞ്ഞ ബന്ധുവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായ ഉണ്ണി അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. മഞ്ജുവിന്‍റെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഉണ്ണിയെ അറസ്റ്റുചെയ്യുകയായിരുന്നു. വൈദ്യ പരിശോധനക്കും…

Read More

കഞ്ചാവ് കടത്തിയ കാർ തടയാൻ ശ്രമിച്ച പോലീസിനുനേരെ കാർ ഓടിച്ചു കയറ്റി; സാഹസികമായി കാറും പ്രതിയേയും കസ്റ്റഡിയിലെടുത്ത് പോലീസ്

പാരിപ്പള്ളി: കഞ്ചാവ് കടത്തി കൊണ്ടു വന്ന കാർ തടഞ്ഞു നിർത്താൻ ശ്രമിക്കുന്നതിനിടയിൽ കാർ പോലീസിന്‍റെ നേരെ ഓടിച്ചു കയറ്റി. ഒരു സി പി ഒയ്ക്ക് പരിക്കേറ്റു. ഒടുവിൽ പോലീസ് കാർ തടഞ്ഞുനിർത്തി കാറും കഞ്ചാവും എംഡി എം എയും കസ്റ്റഡിയിലെടുത്തു.ഇതരസംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവ് കടത്തികൊണ്ട് വന്ന് ചില്ലറ വില്പനക്കാർക്ക് കൈമാറുന്ന മൊത്തക്കച്ചവടക്കാരൻ കാരംകോട് കണ്ണേറ്റ സനൂജ് മനസിലിൽ സനൂജ് ആണ് അറസ്റ്റിലായത്. അഞ്ച് കിലോ കഞ്ചാവും 14 ഗ്രാം എം ഡി എം എ യും ഇത് കടത്താൻ ഉപയോഗിച്ച ആർട്ടോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് കാർ തടയാൻ ശ്രമിച്ചപോലീസിനെ ഇടിച്ചു വീഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ച സനുജിന്‍റെ പരാക്രമത്തിൽ ഒരു സിവിൽ പോലീസ് ഓഫീസർക്ക് പരിക്കേറ്റു. പാരിപ്പള്ളി സ്റ്റേഷനിലെ സിപി ഒ സായിറാമിനാണ് പരിക്കേറ്റത്.…

Read More

‘സകലകലാവല്ലഭ’യായ സഹസംവിധായികയ്ക്കു വേണ്ടി പ്രിയ കുടുംബത്തെ ഉപേക്ഷിച്ചു ! സുരഭിയുടെ പ്രൊഫൈല്‍ കണ്ട് അമ്പരന്ന് പോലീസ്…

എംഡിഎംഎയുമായി പിടിയിലായ സഹസംവിധായിക സുരഭി ആള് ജഗജില്ലി. ഇവരുടെ പ്രൊഫൈല്‍ പോലീസിനെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് നേടിയ സുരഭി ഒരു വര്‍ഷത്തിലേറെ ദുബായില്‍ ഫിറ്റ്‌നസ് ട്രെയിനറായിരുന്നു. രണ്ട് പ്രമുഖ ചാനലുകളില്‍ സീരിയല്‍ അസി.ഡയറക്ടറായും ജോലിചെയ്തു. പ്രമുഖ സീരിയല്‍ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ സുരഭി തന്നെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ടാറ്റൂ ആര്‍ട്ടിസ്റ്റ് കൂടിയാണ് യുവതി. താന്‍ ഫാഷന്‍ ഡിസൈനറാണെന്നും സുരഭി പോലീസിനോടു പറഞ്ഞു. രണ്ടരലക്ഷം രൂപ വിലയുള്ള സ്‌പോര്‍ട്‌സ് ബൈക്കിലായിരുന്നു സുരഭിയുടെ സഞ്ചാരം. ഈ ബൈക്കിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമാണു സമൂഹമാധ്യമ പേജുകളില്‍ നിറയെ. ബൈക്കില്‍ കൈവിട്ടു സഞ്ചരിക്കുന്നതും അഭ്യാസങ്ങള്‍ നടത്തുന്നതുമെല്ലാം പലപ്പോഴായി പോസ്റ്റ് ചെയ്തിട്ടുണ്ട്. പല മേഖലകളില്‍ മികവുണ്ടെങ്കിലും ലഹരിമരുന്നിന് അടിമയായതോടെ ജീവിതം കൈവിട്ടുപോയെന്നാണു പോലീസിനു ലഭിക്കുന്ന സൂചനകള്‍. ഇന്നലെയാണ് 7.5 ഗ്രാം എംഡിഎംഎയുമായി ചൂണ്ടല്‍ പുതുശേരി കണ്ണേത്തു സുരഭി (23), സുഹൃത്ത് കണ്ണൂര്‍ കരുവാഞ്ച…

Read More