മാസപ്പടി കേസ് ; സിഎംആര്‍എല്‍ എംഡി ഒഴികെയുള്ള മൂന്നു പേര്‍ ഇഡിക്കു മുന്നില്‍ ഹാജരായി

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ഒഴികെയുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്‍റെ മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായി. കമ്പനി ചീഫ് ഫിനാന്‍സ് ഓഫീസര്‍ കെ.എസ്. സുരേഷ് കുമാര്‍, മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്‍, സീനിയര്‍ ഐടി ഓഫീസര്‍ അഞ്ജു റേച്ചല്‍ എന്നിവരാണ് ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. അതേസമയം സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത എത്തിയില്ല. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് ഇഡി കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. സിഎംആര്‍എല്‍ കമ്പനിയും മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്‌സലോജിക് കമ്പനിയും തമ്മില്‍ ഉണ്ടാക്കിയ സാമ്പത്തിക ഇടപാടിന്‍റെ രേഖകളും പണം കൈമാറിയ ഇന്‍വോയ്‌സുകളും ലെഡ്ജര്‍ അക്കൗണ്ടും ചോദ്യം ചെയ്യലിന് എത്തുമ്പോള്‍ ഹാജരാക്കാനും ഇഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചെന്നൈയില്‍ നിന്നുള്ള ഇഡിയുടെ ഉന്നത ഉദ്യോഗസ്ഥരും ഇന്ന് രാവിലെ…

Read More

ഹൃദയ തന്ത്രികൾ മീട്ടി അവർ പാടി… വൈറലാണ് കേദാർനാഥും കാത്തുകുട്ടിയും

ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു ആൺകുട്ടിയും അവന്‍റെ കുഞ്ഞനുജത്തിയും. സ്വരമാധുര്യം കൊണ്ട് ഹൃദയ തന്ത്രികൾ മീട്ടി അവർ പാടുന്ന ഗാനം എല്ലാവരും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അത്രയും ഹൃദയസ്പർശിയായാണ് ആ ജേ്യഷ്ഠന്‍റെയും അനുജത്തിയുടെയും പാട്ട്. ചെമ്പൻതൊട്ടി സെന്‍റ് ജോർജ് പള്ളിയിലെ ഒരു കല്യാണ കുർബാന സ്വീകരണ വേളയിൽ ചുഴലി സ്വദേശികളായ കേദാർ നാഥിന്‍റെയും അനുജത്തി കാർത്തികയെന്ന കാത്തുകുട്ടിയുടെയും പാട്ടാണ് ലോകത്തെമ്പാടുമുള്ളവർ പങ്കുവച്ചത്. കേദാർ നാഥിന് പ്രായം 11. കാത്തുകുട്ടി ക്ക് അഞ്ച് വയസ്. ദിവ്യബലി മധ്യേയുള്ള ആരാധന ഗീതങ്ങൾ മധുരമുള്ള ശബ്ദത്താൽ ആലപിച്ച് ദിവ്യബലി കൂടുതൽ ഭക്തി സാന്ദ്രമാക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ടെങ്കിലും ഈ സഹേദരങ്ങളുടെ പാട്ടുകൾ എല്ലാവരും ഏറ്റെടുത്തു. ഒരു വർഷം മുമ്പ് ഫാ. ജോയി ചെഞ്ചേരിൽ രചന നിർവഹിച്ച് ജേക്കബ് കൊരട്ടി സംഗീതം ചെയ്ത് കേദാർനാഥും കാത്തുകുട്ടിയും കൂടി…

Read More

വിമാനത്തിൽ ചോക്ലേറ്റ് കൊടുത്തില്ല! ആറുവയസുകാരിയുടെ പരിഭവം വൈറൽ

ഇത്തിഹാദ് എയർവേസിൽ യാത്രചെയ്ത ആറുവയസുകാരിയുടെ പരാതി ലോകമെങ്ങും പാട്ടായി. ബിസിനസ് ക്ലാസിൽ സഞ്ചരിച്ച ബാലിക, ‌‌‌പ്രതികരണങ്ങൾ രേഖപ്പെടുത്തുന്ന ബുക്കിലാണ് തന്‍റെ പരിഭവങ്ങൾ തുറന്നെഴുതിയത്. അവളുടെ പ്രതികരണം ഇനി ഇത്തിഹാദിൽ സഞ്ചരിക്കുന്ന എല്ലാ കുട്ടികൾക്കും ഗുണകരമായി മാറാം. കുട്ടികൾക്കുള്ള ഭക്ഷണത്തിൽ ചോക്ലേറ്റ് ഉൾപ്പെടുത്തിയില്ല എന്നതായിരുന്നു കുട്ടിയുടെ പരാതി. ചോക്ലേറ്റ് ഉൾപ്പെടുത്താതെയുള്ള ഭക്ഷണം തൃപ്തിപ്പെടുത്തന്നതല്ലെന്നും ബാലിക എഴുതി. ടേക്ക് ഓഫ് ചെയ്യുന്നതുവരെ വിമാനത്തിൽ വീഡിയോകൾ ആരംഭിച്ചില്ലെന്നും പരാതി ബുക്കിലുണ്ട്. പെൺകുട്ടിയുടെ പിതാവാണ് എക്സിൽ ഇതു പങ്കുവച്ചത്. മകൾ സ്വതന്ത്രമായി എഴുതിയ പ്രതികരണമാണിതെന്നു പിതാവ് വ്യക്തമാക്കുന്നു. ഇത്തിഹാദ് നൽകിയില്ലെങ്കിലും എമിറേറ്റ്‌സ് ജീവനക്കാർ അവൾക്ക് ചോക്ലേറ്റ് നൽകിയെന്നും കുട്ടിയുടെ പിതാവ് പറയുന്നു. “നിങ്ങൾ ഇത്തിഹാദ് എയർവേസിലെ യാത്ര സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ശിപാർശ ചെയ്യുമോ…’ എന്ന ചോദ്യത്തിന് പത്തിൽ ഒരു ശതമാനം മാത്രമെന്ന അഭിപ്രായമാണു രേഖപ്പെടുത്തിയതെന്നും കുട്ടിയും കുടുംബവും പറയുന്നു.

Read More

ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ വീട്ടമ്മ കാർ ഇടിച്ചു മരിച്ചു

നേമം: വിഷു ദിനത്തിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് വീട്ടമ്മ മരിച്ചു. നേമം ജെ.പി ലെയ്ൻ വട്ടവിള പുത്തൻവീട്ടിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ലളിതകുമാരി (69) ആണ് മരിച്ചത്. ഇന്നലെ രാവിലെ നേമം ഗണപതി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം. പ്രാവച്ചമ്പലം ഭാഗത്ത് നിന്നു വരുകയായിരുന്ന കാർ നേമം പോലീസ് സ്റ്റേഷന് സമീപത്തുവച്ച് ദേശീയപാത മുറിച്ചു കടക്കവേ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. രാവിലെ 7.15 നായിരുന്നു സംഭവം. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട വിവരം ഉച്ചയോടെയാണ് വീട്ടുകാർ അറിഞ്ഞത്. വൈകിയതിനാൽ മറ്റു ക്ഷേത്രങ്ങളിൽ കൂടി പോയതായി വീട്ടുകാർ കരുതിയിരുന്നത്. മൃതദേഹം ഇന്ന് പോസ്റ്റ് മാർട്ടത്തിന് ശേഷം ഉച്ചക്ക് വീട്ടിൽ കൊണ്ട് വരും. നേമം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മക്കൾ സുനിത, വിനോദ്, സനൽ.…

Read More

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ മധ്യവയസ്‌ക്കന്‍ കുളത്തിൽ മുങ്ങി മരിച്ചു

വലിയതുറ: സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മധ്യവയസ്‌ക്കന്‍ കുളത്തില്‍ മുങ്ങി മരിച്ചു. കണ്ണമ്മൂല അനന്തപുരി ലെയിന്‍ സരിത നിവാസില്‍ സുരേഷ് (55) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.45 നാണ് സുരേഷ് കണ്ണമ്മൂല കോയിക്കല്‍ കുളത്തില്‍ മുങ്ങി മരിച്ചത്. ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായും അല്‍പ്പസമയത്തിനുളളില്‍ വെളളത്തില്‍ മുങ്ങിത്താഴുകയായിരുന്നതായും കൂടെയുണ്ടായിരുന്നവര്‍ ചാക്ക ഫയര്‍ ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നുവെന്ന് ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു. ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സ് അധികൃതര്‍ എത്തി സുരേഷിനെ കരയ്‌ക്കെടുത്ത് 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുളത്തില്‍ ഏകദേശം 20 അടിയോളം വെളളമുളളതായി സമീപവാസികള്‍ പറയുന്നു. ചാക്ക ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ അരുണ്‍ മോഹന്‍റെ നേതൃത്വത്തില്‍ എസ്എഫ്ആര്‍ഒ സജീന്ദ്രന്‍ , എഫ്ആര്‍ഒ മാരായ ആകാശ് , ലതീഷ് , ആദര്‍ശ്.ആർ.കുമാര്‍, ഷിബു എന്നിവരുടെ നേതൃത്വത്തിലുളള സേനാംഗങ്ങളാണ് സുരേഷിനെ കുളത്തില്‍ നിന്നും പുറത്തെടുത്ത്…

Read More

അടിമാലിയിൽ വീട്ടമ്മയുടെ കൊലപാതകം മോഷണശ്രമത്തിനിടെ; കൊല്ലത്തുകാരായ പ്രതികൾ പിടിയിലായത് പാലക്കാട്ട് നിന്ന്

ഇടുക്കി: അടിമാലിയില്‍ വയോധികയായ വീട്ടമ്മയെ വീടിനുള്ളില്‍ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പാലക്കാട്ട് പിടിയില്‍. അടിമാലി കുര്യന്‍സ്പടി നടുവേലില്‍ കിഴക്കേതില്‍ പരേതനായ കാസിമിന്‍റെ ഭാര്യ ഫാത്തിമ (70) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് ഫാത്തിമയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കൊല്ലം കിളികൊല്ലൂര്‍ സ്വദേശികളായ കെ.ജെ.അലക്‌സ്, കവിത എന്നിവരെയാണ് പാലക്കാട്ടു നിന്ന് പോലീസ് പിടികൂടിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കൃത്യത്തിനു ശേഷം അടിമാലിയില്‍ നിന്ന് കടന്നു കളഞ്ഞ പ്രതികള്‍ പാലക്കാട് എത്തിയതിന് പിന്നാലെയാണ് പോലീസ് ഇവരെ പിടി കൂടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് പേര്‍ ഫാത്തിമയുടെ വീട്ടില്‍ വന്നതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചതാണ് കേസില്‍ നിര്‍ണായകമായത്. കവര്‍ച്ച നടത്തുന്നതിനിടെയാണ് കൊലപാതകമെന്നാണ് വിവരം. പ്രതികള്‍ ഫാത്തിമ കാസിമിന്‍റെ പക്കല്‍ നിന്നു കവര്‍ന്ന ആഭരണങ്ങള്‍ അടിമാലിയിലെ ഒരു…

Read More

ആദ്യമായി പ്രണയിച്ച പുരുഷന്‍ വഞ്ചിച്ചു, വളരെ കുറച്ച് പുരുഷന്മാരെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ: വിദ്യ ബാലൻ

ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് വിദ്യ ബാലന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടി തന്‍റെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്‍റെ ആദ്യ പ്രണയത്തിലെ കാമുകന്‍ ചതിച്ചുവെന്നും അത് തന്നെ തകര്‍ത്തു കളഞ്ഞുവെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് വിദ്യ ബാലൻ. ‘ഞാന്‍ ചതിക്കപ്പെട്ടിട്ടുണ്ട്. ആദ്യമായി പ്രണയിച്ച പുരുഷന്‍ എന്നെ വഞ്ചിച്ചു. ഞങ്ങള്‍ വേര്‍പിരിഞ്ഞത് എനിക്ക് ഓര്‍മയുണ്ട്. കോളേജില്‍ വാലന്‍റൈൻസ് ഡേയ്ക്ക് അവനെ അപ്രതീക്ഷിതമായി കണ്ടു, അന്ന് അവന്‍ എന്നോട് പറഞ്ഞത് മുന്‍ കാമുകിയുമൊത്തൊരു ഡേറ്റിന് പോവുകയാണെന്നാണ്. ഞാന്‍ ഷോക്കായി പോയി. അക്ഷരാര്‍ഥത്തില്‍ ആ ദിവസം എന്നെ തകര്‍ത്തു കളഞ്ഞു. എന്നാല്‍ അതിലും നല്ല കാര്യങ്ങള്‍ ഈ ജീവിതത്തില്‍ എനിക്കായി ഞാന്‍ ചെയ്തിട്ടുണ്ട്. ഒരു സീരിയല്‍ പ്രണയിനിയായിരുന്നില്ല. വളരെ കുറച്ച് പുരുഷന്മാരെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ. എന്നാല്‍ ആദ്യമായി ഗൗരവത്തോടെ കണ്ട പ്രണയത്തിലെ പുരുഷനെ തന്നെയാണ് വിവാഹം ചെയ്തത്,’…

Read More

കുമളിയില്‍ ജീപ്പും മൂന്നുപേർ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

ഇടുക്കി: കുമളിയില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. വണ്ടിപ്പെരിയാര്‍ കന്നിമാര്‍ചോല സ്വദേശികളായ അജയ് , സന്തോഷ് എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അരുണിനെ ഗുരുതരമായി പരുക്കേറ്റ നിലയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുമളി ഹോളിഡേ ഹോമിനു സമീപമാണ് ഇന്നു രാവിലെ അപകടം നടന്നത്. കുമളിയില്‍ നിന്നു കന്നിമാചോലയിലേക്ക് പോയ ഇവരുടെ ബൈക്ക് കുമളിയിലേക്ക് വരികയായിരുന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് ജീപ്പിനടിയിലേയ്ക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. രണ്ടു പേരും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. മരിച്ച സന്തോഷിന്‍റെ ഒരു കൈ അപകടത്തില്‍ അറ്റുപോയ നിലയിലായിരുന്നു.

Read More

‘ഫുട്‌ബോള്‍ തട്ടുന്നത് പോലെ തട്ടി…എന്നേക്കാൾ കൂടുതല്‍ രാഷ്ട്രീയം പറയുന്ന നടന്‍മാര്‍ ഇവിടെ സുഖമായി ജീവിക്കുന്നുണ്ട്, എന്നെ ഇതിലേക്ക് വലിച്ചിഴക്കുകയായിരുന്നു’: ഉണ്ണി മുകുന്ദൻ

മലയാളികളുടെ പ്രിയപ്പെട്ട താരമായ ഉണ്ണിമുകുന്ദന് നിരവധി ആരാധകരാണ് ഉള്ളത്. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമെത്തിയ ഉണ്ണിയെ പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. താരത്തിന്‍റെ പുതിയ സിനിമകള്‍ക്കായെല്ലാം ആരാധകര്‍ ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. തന്‍റെ പുതിയ ചിത്രമായ രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ജയ് ഗണേഷ് എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ. ഇതിനിടെയില്‍ തന്‍റെ രാഷ്ട്രീയത്തെ കുറിച്ചും, അതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് നടന്‍. വിഷു ദിനത്തില്‍ ഒരു മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദന്‍… ‘ഞാന്‍ എന്‍റെ രാഷ്ട്രീയം എവിടെയും തുറന്ന് പറഞ്ഞിട്ടൊന്നുമില്ല. എന്നേക്കാളും കൂടുതല്‍ രാഷ്ട്രീയം പറയുന്ന നടന്‍മാര്‍ ഇവിടെ സുഖമായി ജീവിക്കുന്നുണ്ട്. എന്നാല്‍ എന്നെ ഒരുപാട് ഇതിലേക്ക് വലിച്ചിഴക്കുകയായിരുന്നു, മീഡിയാസ് ഉള്‍പ്പെടെ എന്നെ യൂസ് ചെയ്യുകയായിരുന്നു. ഞാന്‍ പലപ്പോഴും എന്നെ കുറിച്ച് മാത്രമാണ്…

Read More

യുവതിയെ കുത്തിവീഴ്ത്തി പെട്രോൾ ഒഴിച്ചു കത്തിച്ച യുവാവ് തൂങ്ങിമരിച്ചു; പ്രവിയ മറ്റൊരാളുടേതാകുന്നത്  സന്തോഷിന് സഹിച്ചില്ല; അടങ്ങാത്ത പ്രണയം ഒടുവിൽ കൊലപാതകത്തിലേക്ക്…

പാലക്കാട്: വിഷുദിനത്തിൽ പട്ടാമ്പിയിൽ നാടിനെ ഞെട്ടിച്ച് അരും കൊല. പട്ടാമ്പിയിൽ യുവതിയെ റോഡിൽ കുത്തി വീഴ്ത്തി സുഹൃത്ത് പെട്രോളൊഴിച്ച് കത്തിച്ചു. ഇയാളെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കങ്കണത്ത് പറമ്പിൽ കെ.പി. പ്രവിയയാണ് (30)കൊല്ലപ്പെട്ടത്. തൃത്താല ആലൂർ മൂലടിയിൽ സന്തോഷ് (45) ആണ് തൂങ്ങിമരിച്ചത്. പ്രവിയയെ പ്രണയം നിരസിച്ചതിന്‍റെ പേരിൽ പ്രതി സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്ന് മാതാപിതാക്കൾ പോലീസിന് മൊഴി നൽകി. സന്തോഷിന്‍റെ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായതിന് പിന്നാലെ പ്രവിയയെ അപായപ്പെടുത്തുക ലക്ഷ്യമാക്കി സന്തോഷ് പലതവണ ഇരുചക്ര വാഹനത്തിൽ പിന്തുടർന്നിരുന്നു. നിശ്ചയിച്ച വിവാഹത്തിൽനിന്നു പിന്തിരിയണമെന്ന് പ്രവിയയോട് സന്തോഷ് ആവശ്യപ്പെട്ടിരുന്നു. പ്രതിശ്രുത വരനെ വിഷുദിനത്തിൽ കാണാൻ പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. ഏറെ നേരെ കാത്തിരുന്നിട്ടും പ്രവിയയെ കാണാത്തതിനാൽ വരനായ യുവാവ്, സാധാരണ പ്രവിയ വരാൻ സാധ്യതയുടെ വഴിയിൽ…

Read More