അവാർഡുകൾ വാരിക്കൂട്ടിയ റോട്ടൻ സൊസൈറ്റി 19ന് റിലീസ്

ലോകമെമ്പാടുമുള്ള വിവിധ അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച്, ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ (150 അവാർഡുകൾ) കരസ്ഥമാക്കുന്ന ‘ഫൗണ്ട് ഫൂട്ടേജ്’ (Found Footage) ഫീച്ചർ ഫിലിം എന്ന റെക്കോർഡോടെ മലയാള ചലച്ചിത്രം ‘റോട്ടൻ സൊസൈറ്റി’ (Rotten Society) അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്സിൽ (America Book of Records) ഇടം നേടിയിരിക്കുന്നു. ചിത്രം പ്രമുഖ അമേരിക്കൻ ഒടിടി വിതരണ കമ്പനിയായ പി ഓ വി ഹൊറർ (POV Horror) വഴി ജൂലായ് 19ന് ഔദ്യോഗികമായി റിലീസ് ചെയ്യും. സിനിമാറ്റോഗ്രാഫി, എഡിറ്റിംഗ് എന്നിവ നിർവഹിച്ച് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എസ്. എസ്. ജിഷ്‌ണുദേവാണ്. വരാഹ ഫിലിംസിന്‍റെ ബാനറിൽ ജിനു സെലിൻ, സ്നേഹൽ റാവു എന്നിവർ നിർമിച്ച ചിത്രത്തിൽ ടി. സുനിൽ പുന്നക്കാട്, പ്രിൻസ് ജോൺസൺ, സ്നേഹൽ റാവു, ആരാധ്യ, മാനസപ്രഭു, ഗൗതം എസ്. കുമാർ, ജിനു സെലിൻ, അഭിഷേക് ശ്രീകുമാർ,…

Read More

അപകടം ഉണ്ടാവാൻ കാത്തിരിക്കരുതേ… കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ പാരലല്‍ പാര്‍ക്കിംഗ്; അപകടം ഒഴിവാകുന്നതു തലനാരിഴയ്ക്ക്

കോട്ടയം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനുള്ളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ പാരലല്‍ പാര്‍ക്കിംഗ് അപകടങ്ങള്‍ വിളിച്ചു വരുത്തുന്നതായി ആക്ഷേപം. പഴയ പാര്‍ക്കിംഗ് രീതി ഒഴിവാക്കി സ്റ്റേഷനിലെ കെട്ടിടത്തിനു അഭിമുഖമായി ബസുകള്‍ പാര്‍ക്ക് ചെയ്തു യാത്രക്കാരെ കയറ്റിയശേഷം തിരികെ റിവേഴ്സ് എടുത്ത് റോഡിലേക്ക് ഇറങ്ങിപ്പോകുന്ന രീതിയിലാണു നിലവിലെ ക്രമീകരണം. കഴിഞ്ഞ ഫെബ്രുവരിയിലാണ് പരിക്ഷണാടിസ്ഥാനത്തില്‍ പാരല്‍ പാര്‍ക്കിംഗ് ക്രമീകരണം ഏര്‍പ്പെടുത്തിയത്. പുതിയ ക്രമീകരണം നടപ്പാക്കിയ ദിവസം മുതല്‍ പരാതികള്‍ വ്യാപകമാണ്. ദീര്‍ഘദൂരയാത്രക്കാരുടെ ഭാഗത്തു നിന്നുമായിരുന്നു ആദ്യം ആക്ഷേപം.വിവിധ സ്ഥലങ്ങളില്‍നിന്നും ദീര്‍ഘദൂര സ്ഥലങ്ങളിലേക്കു പോകുന്നതിനായി സ്റ്റാന്‍ഡില്‍ എത്തുന്ന ബസുകള്‍ക്കു കോട്ടയത്തു നിന്നും ആരംഭിക്കുന്ന ബസുകള്‍ സ്റ്റാന്‍ഡ് പിടിച്ചിരിക്കുന്നതിനാല്‍ സ്റ്റാന്‍ഡ് പിടിക്കാന്‍ സാധിക്കുന്നില്ല. ഇതോടെ ഇത്തരം ബസുകള്‍ സ്റ്റാന്‍ഡില്‍ കയറി ആളെയിറക്കി പിന്നില്‍ നിര്‍ത്തിയശേഷം മടങ്ങും. സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്ക്കുന്ന യാത്രക്കാര്‍ക്കു ദീര്‍ഘദൂര ബസുകള്‍ സ്റ്റാന്‍ഡിലേക്കു കയറിവരുന്നതു കാണാന്‍ സാധിക്കില്ല.രാവിലെയും വൈകുന്നേരവുമൊക്കെ നാമമാത്രമായ ട്രിപ്പുകൾ മാത്രമുള്ള…

Read More

ഫോൺ നമ്പറല്ല, ജനനത്തീയതി പറയൂ! മുംബൈയിലെ ഒരു ഉന്നത ഫ്ലാറ്റ് ഉടമസ്ഥയുടെ ചോദ്യം കേട്ട് ഞെട്ടി യുവതി, പിന്നാലെ ഇൻഫ്ലുവൻസറുടെ വെളിപ്പെടുത്തൽ!

വാടകക്കാർക്ക് വീട് നൽകുമ്പോൾ ഉടമസ്ഥർ പലവിധ നിബന്ധനകൾ വെക്കാറുണ്ട്. എന്നാൽ മുംബൈയിൽ ഒരു യുവതിക്ക് ‘ന്യൂമറോളജി’ ഒത്തുവരാത്തതിന്‍റെ പേരിൽ ഫ്ലാറ്റ് നിഷേധിച്ചെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകവും ചർച്ചയും ഉണർത്തുന്നത്. ആർട്ടിസ്റ്റും ഇൻഫ്ലുവൻസറുമായ വാഗ്മിത സിംഗ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് തന്‍റെ കൂട്ടുകാരിക്ക് നേരിട്ട ഈ വിചിത്ര അനുഭവം വെളിപ്പെടുത്തിയത്. ഫ്ലാറ്റ് കാണാനായി മുംബൈയിലെ ഒരു സൊസൈറ്റിയിലെത്തിയതായിരുന്നു യുവതി. മികച്ച വിദ്യാഭ്യാസവും ഉയർന്ന ജീവിതസാഹചര്യവുമുള്ള ഫ്ലാറ്റ് ഉടമയായ സ്ത്രീ, കൂടിക്കാഴ്ചയുടെ തുടക്കത്തിൽ തന്നെ യുവതിയോട് “നിങ്ങളുടെ നമ്പർ ഏതാണ്?” എന്ന് ചോദിക്കുകയായിരുന്നു. ഫോൺ നമ്പറാണ് ചോദിച്ചതെന്ന് കരുതി യുവതി മൊബൈൽ നമ്പർ പറയാൻ തുടങ്ങിയപ്പോഴാണ്, ജനനത്തീയതി അടിസ്ഥാനമാക്കിയുള്ള ന്യൂമറോളജി നമ്പറാണ് താൻ ഉദ്ദേശിച്ചതെന്ന് ഉടമ വ്യക്തമാക്കിയത്. തുടർന്ന് നമ്പറുകൾ ഒത്തുനോക്കിയ ഫ്ലാറ്റ് ഉടമ, തന്‍റെ വീടിന്‍റെ നന്പർ നാല് ആണെന്നും യുവതിയുടെ നമ്പർ ‘ഏഴ്’ ആണെന്നും…

Read More

അജിത്ത് കുമാറിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു: അജയ് ജ്യൂവല്‍ കുര്യാക്കോസ്

തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസില്‍ എഡിജിപി. എം.ആര്‍. അജിത്ത് കുമാറിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മര്‍ദ്ദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജയ് ജ്യൂവല്‍ കുര്യാക്കോസ്. ആരാണോ കുറ്റക്കാരന്‍ അവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം. സംസ്ഥാന പോലീസ് മേധാവിയ്ക്ക് സമര്‍പ്പിച്ച എസ്‌ഐടി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി കഴിഞ്ഞാല്‍ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോര്‍ട്ട് വൈകുന്നതില്‍ അസ്വഭാവികതയുണ്ടെന്ന് കരുതുന്നില്ലെന്നും അജയ് വ്യക്തമാക്കി.

Read More

പാലക്കാട് ജില്ലയിലെ 28 കുട്ടികളുടെ ദുരൂഹമരണം: അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് പോലീസ് മേധാവി

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ 28 കുട്ടികളുടെ ദുരൂഹമരണങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം. തൃശൂര്‍ റേഞ്ച് ഡിഐജി. ടി. നാരായണനോടാണ് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരാഴചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം. വാളയാറില്‍ ഉള്‍പ്പെടെ കഴിഞ്ഞ എട്ടുവര്‍ഷക്കാലത്തിനിടെ 28 കുട്ടികള്‍ ദൂരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടുവെന്നും ഇതേക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും കാട്ടി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നല്‍കിയിരുന്നു. ആഭ്യന്തരമന്ത്രി ഈ നിവേദനത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി കാണാതായ കുട്ടികളെക്കുറിച്ചും ഈ ഘട്ടത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More

ജീവനക്കാര്‍ക്ക് ഇന്നും പ്രവേശനമില്ല; ധാരണ തെറ്റിച്ച് കോറോ ഹെല്‍ത്ത്; അനിശ്ചിതത്വം തുടരുന്നു

കൊച്ചി: അമേരിക്കന്‍ ഹെല്‍ത്ത് കെയര്‍ കമ്പനിയായ കോറോ ഹെല്‍ത്തില്‍ അനിശ്ചിതത്വം തുടരുന്നു. കൊച്ചി ഓഫീസിലെത്തിയ ജീവനക്കാരെ അകത്തേക്ക് പ്രവേശിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ അനുവദിച്ചില്ല. ജൂലൈ പത്തിന് തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണയും കമ്പനി അധികൃതരുമായുള്ള ചര്‍ച്ച നടക്കുന്നതു വരെ തല്‍സ്ഥിതി തുടരാമെന്ന ധാരണയായിരുന്നു ഇന്നലെ ഉണ്ടായത്. ലേബര്‍ ഓഫീസറുടെയും എംഎല്‍എ ഉമ തോമസിന്റെയും നേതൃത്വത്തില്‍ കമ്പനി ലീഗല്‍ അഡൈ്വസറുമായി നടത്തിയ ചര്‍ച്ചയില്‍ ആയിരുന്നു ധാരണയായത്. എന്നാല്‍ ഈ ധാരണയും കമ്പനി അധികൃതര്‍ തെറ്റിച്ചിരിക്കുകയാണ്. രാവിലെ ഒമ്പതാണ് ജീവനക്കാരുടെ പഞ്ചിംഗ് ടൈം. എന്നാല്‍ ഒമ്പതു കഴിഞ്ഞിട്ടും ഓഫിസിലേക്ക് പ്രവേശിക്കാനുള്ള കെട്ടിടത്തിന്റെ വാതില്‍ തുറന്നിട്ടില്ല. ഇന്‍ഡിക്യൂബ് എന്ന സ്ഥാപനത്തിന്റെ അഞ്ചാം നിലയിലാണ് കോറോ ഹെല്‍ത്ത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ട് അതിനാല്‍ ജീവനക്കാരെ ഉള്ളിലേക്ക് കയറ്റരുത് എന്നാണ് സുരക്ഷാ ജീവനക്കാര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. അതിനാല്‍ ജീവനക്കാര്‍ ഇന്നും ഓഫീസിന് പുറത്തു…

Read More

വിമാനത്തിൽ സർപ്രൈസ് അതിഥികളായി മാതാപിതാക്കൾ; കാബിൻ ക്രൂവായി സ്വാഗതം ചെയ്ത് മകൾ, കൺമുന്നിൽ കണ്ട കാഴ്ച കണ്ണുനിറയ്ക്കും!

മാതാപിതാക്കൾ പോലും അറിയാതെ അവർ യാത്ര ചെയ്ത അതേ വിമാനത്തിൽ കാബിൻ ക്രൂ അംഗമായി എത്തി അദ്ഭുതപ്പെടുത്തിയിരിക്കുകയാണ് ഒരു എയർ ഹോസ്റ്റസ്. വിമാനത്തിനുള്ളിൽ വെച്ചുണ്ടായ ഈ വൈകാരികമായ ഒത്തുചേരലിന്‍റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയമാണ് ഈ ദൃശ്യങ്ങൾ കീഴടക്കിയത്. സുസ്മിത നാഥ് എന്ന ഫ്ലൈറ്റ് അറ്റൻഡറാണ് തന്‍റെ മാതാപിതാക്കൾക്ക് ഈ മനോഹരമായ സർപ്രൈസ് സമ്മാനിച്ചത്. മകൾ തങ്ങളെ സ്വാഗതം ചെയ്യാൻ വിമാനത്തിലുണ്ടാകുമെന്ന കാര്യം ഒട്ടും പ്രതീക്ഷിക്കാതെയാണ് മാതാപിതാക്കൾ വിമാനത്തിലേക്ക് കയറിയത്. ഡ്യൂട്ടിയിലുള്ള മകളെ പെട്ടെന്ന് മുന്നിൽ കണ്ടപ്പോൾ ഉണ്ടായ മാതാപിതാക്കളുടെ വൈകാരികമായ പ്രതികരണമാണ് വീഡിയോയിലുള്ളത്. താൻ മറ്റൊരു വിമാനത്തിലാണ് ജോലി ചെയ്യുന്നതെന്നാണ് മാതാപിതാക്കളോട് പറഞ്ഞിരുന്നതെന്ന് സുസ്മിത വീഡിയോയിൽ വ്യക്തമാക്കുന്നു. തങ്ങളുടെ വിമാനത്തിലെ സർപ്രൈസ് യാത്രക്കാർ അവരായിരിക്കുമെന്ന് അവർക്ക് ഒട്ടും അറിയില്ലായിരുന്നു. മാതാപിതാക്കൾ വിമാനത്തിലേക്ക് വരുന്നതും കാത്ത് പ്രൊഫഷണൽ ശൈലിയിൽ ശാന്തത കൈവിടാതെ നിൽക്കാൻ താൻ…

Read More

ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’; ആരോപണവിധേയനായ എഡിജിപി എം.ആര്‍. അജിത്കുമാറിന് സ്ഥാനക്കയറ്റം നല്‍കാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം, ആരോപണവിധേയനായ എഡിജിപി. എം.ആര്‍. അജിത് കുമാറിന് സ്ഥാനക്കയറ്റം നല്‍കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന് ആക്ഷേപം ഉയരുന്നു.പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രക്ഷാപ്രവര്‍ത്തനമെന്ന പേരിട്ട് മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും പോലീസും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവമായിരുന്നു ആലപ്പുഴ രക്ഷാപ്രവര്‍ത്തനം. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗണ്‍മാനെയും പോലീസുകാരെയും രക്ഷിക്കുന്നതിന് വേണ്ടി എഡിജിപി. എം.ആര്‍. അജിത്ത് കുമാര്‍ ഇടപെട്ടെന്നായിരുന്നു ആരോപണം. ഇതേക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്പി. ഷൗക്കത്തലിയോട് പോലീസ് ഉദ്യോഗസ്ഥർ അജിത്തിന്‍റെ ഇടപെടലിനെക്കുറിച്ച് മൊഴി നല്‍കിയിരുന്നു. കേസ് ഡയറി തിരുത്താന്‍ ഉള്‍പ്പെടെ അജിത്ത് കുമാര്‍ ശ്രമിച്ചെന്നായിരുന്നു എസ്‌ഐടിയുടെ കണ്ടെത്തല്‍. ഈ സംഭവത്തില്‍ വിശദമായ അന്വേഷണം അജിത്തിനെതിരെ നടത്തണമെന്നുകാട്ടിയുള്ള റിപ്പോര്‍ട്ട് എസ്പി. ഷൗക്കത്തലി സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയിരുന്നു.അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വ്യക്തമാക്കുകയും ചെയ്തിരുന്നു.…

Read More

വയനാട് തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപം മണ്ണിടിഞ്ഞു അപകടം; ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയം; മൂന്നുപേരെ രക്ഷിച്ചു

മാനന്തവാടി: വയനാട് തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപം മണ്ണിടിഞ്ഞു. കള്ളാടിയിലെ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണ് ഒലിച്ചിറങ്ങി അപകടമുണ്ടായത്. നിരവധി ആളുകൾ മണ്ണിടിനടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയിക്കുന്നുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മൂന്ന് പേരെ രക്ഷിച്ചതായാണ് വിവരം. വാഹനങ്ങളും മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ട്. എന്‍ഡിആര്‍എഫ് ടീം സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. മണ്ണ് വലിയതോതിൽ ഇടിഞ്ഞ് പാലത്തിലേക്ക് വീണു എന്നാണ് വിവരം. പാലം അപകടാവസ്ഥയിലാണ്. സമീപത്തെ വീട്ടുകാരെ ഒഴിപ്പിക്കുന്നുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മേപ്പാടി – ചൂരൽമല റോഡിൽ ഗതാഗത തടസം ഉണ്ടായി. അപകടത്തിന് പിന്നാലെ മന്ത്രി ടി. സിദ്ധിഖ് മുഖ്യമന്ത്രിയുമായി രക്ഷപ്രവർത്തനം സംബന്ധിച്ച് ചർച്ച നടത്തി. രക്ഷപ്രവർത്തനം വേഗത്തിലാക്കാൻ മന്ത്രി ടി. സിദ്ദിഖ് നിർദേശം നൽകിയിട്ടുണ്ട്. മേപ്പാടിയിൽ തിങ്കളാഴ്ച അതിതീവ്ര മഴയാണ് പെയ്തത്.

Read More

ഓഫീസ് കഴിവുകൾ സ്വന്തം ജീവിതത്തിലേക്ക്; 15 വർഷത്തെ കോർപ്പറേറ്റ് അനുഭവത്തിൽ നിന്നും ഈ യുവതി പഠിച്ച ആ രഹസ്യം! ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാകുന്നു

പലരും വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് ജോലി ചെയ്യുമ്പോൾ സ്വന്തം താല്പര്യങ്ങളും മുൻഗണനകളും മാറ്റിവെക്കാറുണ്ട്. എന്നാൽ, ജോലിക്ക് നൽകുന്ന അതേ പ്രാധാന്യവും പ്രതിബദ്ധതയും സ്വന്തം ജീവിതത്തിനും നൽകണമെന്ന ഒരു യുവതിയുടെ തിരിച്ചറിവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. ശിറിൻ റായ് ഭരദ്വാജ് എന്ന യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. “എന്‍റെ മുപ്പതുകളിലെ വലിയൊരു തിരിച്ചറിവ്” എന്ന തലക്കെട്ടോടെയാണ് ശിറിൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തനിക്ക് 34 വയസ്സ് തികഞ്ഞപ്പോഴാണ് ഈ വലിയ യാഥാർഥ്യം ബോധ്യപ്പെട്ടതെന്ന് ശിറിൻ പറയുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തോടും മേലുദ്യോഗസ്ഥരോടും കാണിക്കുന്ന അതേ ശ്രദ്ധയും വിട്ടുവീഴ്ചയില്ലാത്ത മുൻഗണനയും സ്വന്തം കാര്യങ്ങളിലും കാണിക്കാൻ തുടങ്ങിയപ്പോൾ ജീവിതം മാറിമറിയാൻ തുടങ്ങിയതായി അവർ വ്യക്തമാക്കി. തന്‍റെ ഏറ്റവും മികച്ച പതിപ്പ് ആദ്യം ലഭിക്കേണ്ടത് തനിക്ക് തന്നെയാണ്. ഈ മാറ്റം തന്‍റെ ജീവിതത്തിൽ വലിയ പോസിറ്റീവ് സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും,…

Read More