എ.പി.സോണയ്‌ക്കെതിരെയുളള പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ശരിയല്ലെന്ന് പരാതിക്കാരി ! പാര്‍ട്ടിയ്‌ക്കെതിരേ സോണയുടെ സഹോദരിമാര്‍…

പാര്‍ട്ടിയിലെ വനിതാ പ്രവര്‍ത്തകരുടെ അശ്ലീലവീഡിയോകള്‍ പകര്‍ത്തിയതിന്റെ പേരില്‍ പുറത്താക്കിയ സിപിഎം മുന്‍ ഏരിയ കമ്മിറ്റി അംഗം എ.പി.സോണയ്‌ക്കെതിരെയുളള പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് അട്ടിമറിയെന്ന ആരോപണവുമായി പരാതിക്കാരി രംഗത്ത്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് താന്‍ പരാതി നല്‍കിയത്. കിട്ടാനുള്ള പണം വാങ്ങിത്തരാം എന്ന് നേതാക്കള്‍ പറഞ്ഞപ്പോള്‍ പരാതി നല്‍കി.

മാവോ, വി.ജി.വിഷ്ണു എന്നിവരാണ് പരാതി എഴുതിയതെന്നും പരാതിക്കാരി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

നഗ്‌നദൃശ്യങ്ങള്‍ കൃത്രിമമായി തയാറാക്കിയതാണെന്നും ആരോപണമുണ്ട്. പരാതിക്കാരിയും സോണയുടെ സഹോദരിമാരും സംയുക്തമായാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.

യുവതിയുടെ വാക്കുകള്‍ ഇങ്ങനെ…സിപിഎം മുന്‍ ഏരിയ കമ്മിറ്റിയംഗം വി.ജി.വിഷ്ണു, ബീച്ച് ബ്രാഞ്ച് സെക്രട്ടറി മാവോ, വിഷ്ണുവിന്റെ ഭാര്യ എന്നിവര്‍ ചേര്‍ന്നാണ് പരാതി തയാറാക്കിയത്.

വാട്‌സാപ്പില്‍ ഒപ്പ് അയച്ചുകൊടുക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. സോണ എന്നെയോ മകളെയോ ഉപദ്രവിച്ചിട്ടില്ല.

പാര്‍ട്ടിയില്‍ സോണയെ ഒതുക്കാനാണ് ഈ ഗൂഢാലോചന നടത്തിയത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ജില്ലാ സെക്രട്ടറി ആര്‍.നാസറിനും നല്‍കിയ പരാതി പിന്‍വലിച്ചു.

ആത്മഹത്യയുടെ വക്കിലായ എന്റെ തൊഴില്‍ നഷ്ടമായി. വാടക വീട്ടില്‍ നിന്ന് കുടിയൊഴിപ്പിക്കുമെന്നും ഭീഷണിയുണ്ട്’ പരാതിക്കാരി പറഞ്ഞു.

അതോടൊപ്പം സിപിഎം നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകള്‍ ശരിയല്ലെന്നും പരാതിക്കാരി വ്യക്തമാക്കി.

അതേസമയം, പുറത്താക്കും മുന്‍പ് സോണയെ പരാതി ബോധ്യപ്പെടുത്തിയില്ലെന്ന് സോണയുടെ സഹോദരിമാര്‍ ആരോപിച്ചു.

വ്യാജ ദൃശ്യങ്ങളുടെ പേരിലാണ് നടപടി സ്വീകരിച്ചത്. ഇതിനെതിരെ പോലീസിനും പാര്‍ട്ടിക്കും പരാതി നല്‍കുമെന്നും സഹോദിമാര്‍ അറിയിച്ചു.

കുട്ടിയെക്കൊണ്ട് പരാതി എഴുതി വാങ്ങിച്ചുവെന്നും അത് വായിച്ചു നോക്കിയിരുന്നില്ലെന്നും ഉപദ്രവിച്ചെന്ന രീതിയിലുള്ള പരാതി വിഷ്ണുവും മറ്റും എഴുതി ചേര്‍ത്തതാണെന്നും പരാതിക്കാരി പറയുന്നു.

പാര്‍ട്ടി കമ്മിഷന്‍ അംഗങ്ങള്‍ നമ്മുടെ ആളുകളാണെന്നും അവര്‍ പറഞ്ഞിരുന്നു. കുട്ടിക്കാലം മുതല്‍ അറിയാവുന്ന നാട്ടുകാരായതിനാലാണ് സോണ വാങ്ങിയ 1.50 ലക്ഷം രൂപ തിരികെ കിട്ടാന്‍ അവരെ സമീപിച്ചത്. പണത്തിന്റെ കാര്യം മാത്രം എഴുതിയാല്‍ പണം കിട്ടില്ലെന്നും വിഷ്ണുവും സംഘവും പറഞ്ഞുവെന്നും പരാതിക്കാരി ആരോപിച്ചു.

കിട്ടാനുള്ള തുകയില്‍ ഇനി 50,000 രൂപ കൂടിയേ കിട്ടാനുള്ളൂവെന്നും, ബാക്കി പരാതിക്കു ശേഷം പലതവണയായി സോണ തന്നുവെന്നും പരാതിക്കാരി വ്യക്തമാക്കി.

Related posts

Leave a Comment