ഒറ്റയ്ക്ക് സിനിമ സെറ്റില്‍ ചെല്ലുമ്പോള്‍ പലര്‍ക്കും മറ്റെന്തോ ധാരണയാണുള്ളത് ! തനിക്കു നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ് നടി…

ജനപ്രിയ പരമ്പരയായ കൂടെവിടെയിലെ അതിഥി ടീച്ചര്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകമനസില്‍ ഇടം കണ്ടെത്തിയ നടിയാണ് ശ്രീധന്യ.

ഇപ്പോള്‍ നടി നടത്തിയ ഒരു വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. സിനിമ സെറ്റുകളില്‍ തനിച്ച് പോയപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവമാണ് ശ്രീധന്യ തുറന്നു പറഞ്ഞിരിക്കുന്നത്.

സിനിമയില്‍ അഭിനയിക്കുമ്പോള്‍ താന്‍ സെറ്റിലേക്ക് തനിച്ചായിരുന്നു പോയിരുന്നതെന്നും ഇക്കാരണം കൊണ്ടു മാത്രം ചില പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ശ്രീധന്യ പറയുന്നു.

താന്‍ ഒറ്റയ്ക്ക് സെറ്റില്‍ ചെല്ലുന്നതു കൊണ്ടാണ് ആളുകള്‍ തന്നെ തെറ്റിദ്ധരിക്കുന്നതെന്നാണ് ഒരിക്കല്‍ സെറ്റില്‍ വെച്ച് ഒരാള്‍ പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.

സിനിമ മറ്റേത് ജോലിയെയും പോലെ തന്നെയാണ് എന്നാണ് എല്ലാവരും പറയുന്നതെന്നും എന്നാല്‍ തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നും ശ്രീധന്യ വ്യക്തമാക്കുന്നു.

ആദ്യത്തെ മൂന്ന് സിനിമകള്‍ സൗഹൃദത്തിന്റെ പേരില്‍ ആയിരുന്നു ലഭിച്ചത്. വളരെ രസകരമായിരുന്നു അതിന്റെ ഷൂട്ടിംഗ്. എന്നാല്‍, അതിനു ശേഷം ബുദ്ധിമുട്ട് തോന്നിയ പല സന്ദര്‍ഭങ്ങളും ഉണ്ടായിയെന്നാണ് നടി പറയുന്നത്.

തന്റെ കരിയറില്‍ നിരവധി സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ടെന്നും ആദ്യ സിനിമയൊഴികെ ബാക്കിയെല്ലാ സെറ്റിലും താന്‍ ഒറ്റയ്ക്ക് തന്നെയാണ് പോയിട്ടുള്ളതെന്നും എന്നാല്‍, ഒറ്റയ്ക്ക് ചെല്ലുമ്പോള്‍ പലരുടേയും ധാരണ മറ്റെന്തോ ആണ് എന്നാണെന്നും നടി ശ്രീധന്യ പറഞ്ഞു.

ഒരു സെറ്റില്‍ വെച്ച് ഒരാള്‍ ഇക്കാര്യം തന്നോട് പറയുകയും ചെയ്തു. ‘നിങ്ങള്‍ ഒറ്റയ്ക്ക് വരുന്നത് കൊണ്ടാണ് തെറ്റിദ്ധരിക്കുന്നതെന്ന്.’ ഇത് കേട്ടപ്പോള്‍ അതിശയം തോന്നി’, ഏത് ജോലിക്കാണ് നമ്മള്‍ വീട്ടുകാരെയും കൂട്ടി പോകുന്നതെന്നും ശ്രീധന്യ ചോദിക്കുന്നു.

സ്വന്തമായി വന്ന് തന്റെ ജോലി ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ആ പണി നിര്‍ത്തുന്നതല്ലേ നല്ലത് എന്ന് താന്‍ അയാളോട് ചോദിച്ചതായും ശ്രീധന്യ വ്യക്തമാക്കുന്നു. താന്‍ ഈ പറഞ്ഞത് 2012ലെ കാര്യമാണെന്നും ഇപ്പോള്‍ ഈ കാഴ്ചപ്പാട് മാറിയിട്ടുണ്ടാകാമെന്നും ശ്രീധന്യ വ്യക്തമാക്കുന്നു.

Related posts

Leave a Comment