ഇടുക്കിയിലെ ലൈവ് സെക്‌സ് വീഡിയോയില്‍ പണികിട്ടിയത് അടിമാലിയിലെ വസ്ത്രശാല ഉടമയ്ക്ക്! വീഡിയോ പ്രചരിച്ചതോടെ അടിമാലിയിലെ വസ്ത്രശാലയിലേക്ക് യുവാക്കളുടെ കുത്തൊഴുക്ക്, യുവതിയെ ഒഴിവാക്കി കടയുടമ തലയൂരി

ഇടുക്കി അടിമാലിയില്‍ സോഷ്യല്‍മീഡിയയിലൂടെ ലൈവ് സെക്‌സ് നടത്തിയ യുവതിയുടെയും യുവാവിന്റെയും വീഡിയോ വലിയതോതില്‍ പ്രചരിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെ തന്നെ പീഡിപ്പിച്ചുവെന്ന പരാതിയുമായി യുവതി പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നു. ഇതോടെ രാജക്കാട് സ്വദേശി വെള്ളച്ചാലില്‍ ലിനുവിനെ (23) പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. സ്വഭാവം ശരിയല്ലാത്തതിനാല്‍ ഭര്‍ത്താവ് ഉപേക്ഷിച്ച യുവതി അടിമാലിയിലെ ഒരു വസ്ത്രശാലയിരുന്നു ജോലി ചെയ്തത്. ഇവരുടെ വീഡിയോ പുറത്തുവന്നതോടെ പണികിട്ടിയത് പക്ഷേ മറ്റു പലര്‍ക്കുമാണ്.

വീഡിയോയിലുള്ള യുവതിക്ക് ഇരട്ടസഹോദരി കൂടെയുണ്ട്. കാഴ്ച്ചയില്‍ വീഡിയിയോയിലുള്ള യുവതിയെപ്പോലെ തന്നെ. അവരാകട്ടെ ഭര്‍ത്താവുമൊത്ത് ശാന്തജീവിതം നയിക്കുകയാണ്. എന്നാല്‍ വീഡിയോ പുറത്തായതോടെ എല്ലാവരുടെയും നോട്ടം ഒന്നുമറിയാത്ത ഇരട്ട സഹോദരിക്കു നേരെയായി. വീട്ടുകാരുടെ സംശയമുന നീണ്ടതോടെ ഇവര്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാതായി. ഇതോടെയാണ് പോലീസില്‍ പരാതി നല്കിയത്. അപമാനം കാരണം തനിക്കും കുടുംബത്തിനും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്നാണ് യുവതി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്. തന്റെ സഹോദരിയുടെ വിവാദ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും പിന്‍വലിക്കാന്‍ പോലീസ് നടപടിയെടുക്കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയത്.

പണികിട്ടിയ മറ്റൊരാള്‍ വീഡിയോയിലുള്ള യുവതിക്ക് ജോലി നല്കിയ അടിമാലിയിലെ വസ്ത്രശാല ഉടമയാണ്. കഴിഞ്ഞ കുറെനാളായി യുവതി ഇവിടുത്തെ സെയില്‍സ്‌ഗേളായിരുന്നു. വീഡിയോ വലിയതോതില്‍ പ്രചരിച്ചതോടെ യുവതിയെ കാണാന്‍ പലരും കടയിലേക്കെത്തി. യുവതിയുടെ ഫോട്ടോയും കടയുടെ വിവരങ്ങളും വാട്‌സാപ്പിലൂടെ പറന്നതോടെയാണ് ഇത്. കടയില്‍ ജോലിചെയ്യുന്ന മറ്റു സ്ത്രീകള്‍ക്കും വീഡിയോ മൂലം മാനഹാനി വന്നതോടെ ഉടമ വെട്ടിലായി. വീഡിയോയിലുള്ള യുവതിയെ ജോലിയില്‍നിന്ന് ഒഴിവാക്കിയെങ്കിലും വിവാദനായികയെ കാണാനെത്തുന്നവരുടെ തിരക്ക് കുറവൊന്നുമില്ല.

Related posts