പാപ്പുവിനെ എന്താ അച്ഛനൊപ്പം വിടാത്തത് കൃത്യമായ മറുപടിയ്‌ക്കൊപ്പം ഒരു അപേക്ഷയുമായി അമൃത…

ദയവു ചെയ്ത് മകളുടെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന അപേക്ഷയുമായി ഗായിക അമൃത സുരേഷ്.
കഴിഞ്ഞ ദിവസം പുതിയ സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെ ബാല കുഞ്ഞിനെക്കുറിച്ച് പറഞ്ഞിരുന്നു.

തന്നെ ചതിച്ചെന്നും മകളെ കാണണമെന്ന് ആഗ്രഹമുണ്ടെന്നുമാണ് ബാല പറഞ്ഞത്. ഇതിനു പിന്നാലെ നിരവധി പേര്‍ അമൃതയ്‌ക്കെതിരേ രംഗത്ത് എത്തിയിരുന്നു.

ഇതോടെയാണ് മാധ്യമങ്ങളോട് അഭ്യര്‍ത്ഥനയുമായി അമൃത എത്തിയത്. അമൃതയെ അച്ഛന്റെ അടുത്തേക്ക് വിടാത്തത് എന്താണ് എന്നാ ചോദ്യത്തിന് അമൃത മറുപടി പറഞ്ഞിരുന്നു.

മകളുടെ കാര്യത്തില്‍ കോടതി തീരുമാനം വന്നതാണെന്നും അത് പാലിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നാണ് അമൃത പറഞ്ഞത്.

മകള്‍ സന്തോഷവതിയാണെന്നും ഗായിക വ്യക്തമാക്കി. അമൃതയുടെ സഹോദരി അഭിരാമിയും മറുപടിയുമായി എത്തി. ഞങ്ങള്‍ പാപ്പുവിനോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നെന്നും എന്നാല്‍ അവള്‍ക്ക് താല്‍പ്പര്യമില്ലെന്നുമാണ് അഭിരാമി പറയുന്നത്.

ഫോണിലൂടെ പാപ്പു തന്നെ അച്ഛനോട് നേരിട്ട് പറഞ്ഞെന്നും വ്യക്തമാക്കി. ചോദ്യത്തിന്റേയും മറുപടികളുടേയും സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ടാണ് അമൃത ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.

അമൃതയുടെ കുറിപ്പ്

പ്രിയപ്പെട്ട മാധ്യമങ്ങളെ നിങ്ങളോട് വിനീതമായി അപേക്ഷിക്കുകയാണ്. മാധ്യമ ശ്രദ്ധയ്ക്കുവേണ്ടി ദയവായി പാപ്പുവിനെ വലിച്ചിഴയ്ക്കരുത്. അവളൊരു ചെറിയ കുഞ്ഞാണ്.

സന്തോഷത്തോടെ തന്റെ ജീവിതം ആസ്വദിക്കുകയാണ് അവള്‍. അഭിമുഖങ്ങളിലേക്കും വാര്‍ത്തകളിലേക്കും സിനിമ പ്രചാരണത്തിലേക്കുമെല്ലാം അവളെ വലിച്ചിട്ട് ദയവായി ഉപദ്രവിക്കരുത്.

പഠനത്തിലും മറ്റു പ്രവര്‍ത്തനങ്ങളിലും അവള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുഞ്ഞിന്റെ തെരഞ്ഞെടുപ്പിനേയും സന്തോഷത്തേയും ദയവായി ബഹുമാനിക്കൂ. ഒരു അമ്മയുടെ അപേക്ഷയാണ്.

നല്ല മനസിന് ഉടമകളായ കുറച്ചുപേര്‍ക്കെങ്കിലും മനസിലാവുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ഈ നാടകങ്ങളില്‍ നിന്നെല്ലാം പാപ്പുവിനെ മാറ്റി നിര്‍ത്തൂ.

Related posts

Leave a Comment