എറണാകുളത്തേക്ക് ബസ് കയറി പോയതായി അറിഞ്ഞു, പക്ഷേ..! മൂവാറ്റുപുഴയാറിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം തുടങ്ങി

തലയോലപ്പറന്പ്: വൈക്കം വടയാർ ഇളങ്കാവ് ഗവണ്‍മെന്‍റ് സ്കൂളിന് സമീപം മൂവാറ്റുപുഴയാറിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ തലയോലപ്പറന്പ് പോലീസ് അന്വേഷണം ആരംഭിച്ചു.

കല്ലറ ഗവണ്‍മെന്‍റ് ഹരിജൻ സ്കൂളിന് സമീപം ഇടത്തിൽ കുര്യാക്കോസിന്‍റെ ഭാര്യ ആൻസി(62)യുടെ മൃതദേഹമാണ് ഇന്നലെ വൈകുന്നേരം മൂവാറ്റുപുഴയാറിൽ നിന്ന് കണ്ടെത്തിയത്.

ഇന്നലെ രാവിലെ മുതൽ ഇവരെ വൈക്കം കല്ലറയിൽനിന്നും കാണാതായിരുന്നു. കല്ലറയിൽ നിന്ന് കടുത്തുരുത്തിയിലെത്തി എറണാകുളത്തേക്ക് ബസ് കയറി പോയാതായി അറിഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ വിവരം പോലീസിനു കൈമാറുകയായിരുന്നു.

തുടർന്ന് അന്വേഷണം നടത്തുന്നതിടിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ആൻസിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മക്കൾ: ബിബിൻ കുര്യൻ, ബിനു കുര്യൻ, ജോജി കുര്യൻ.

Related posts

Leave a Comment