‘ദിവസേന ബലാത്സംഗ ഭീഷണികൾ വരുന്നു, ഒരു വസ്ത്രം ധരിക്കുന്നതിന് മുൻപോ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിന് മുൻപോ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നു’: അയേഷ ഖാന്‍

ആദിത്യ ധര്‍- രണ്‍വീര്‍ സിങ് ചിത്രം ധുരന്ധറിലെ ശരാരത്ത് എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ താരമാണ് അയേഷ ഖാന്‍. ചിത്രത്തിന്‍റെ ഗാനരംഗത്തിനു വേണ്ടി എടുത്ത പ്രയത്‌നങ്ങളെക്കുറിച്ച് അയേഷ ഖാന്‍ അടുത്തിടെ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമാമേഖലയില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും സൈബര്‍ അറ്റാക്കുകളെ കുറിച്ചും അയേഷ ഖാന്‍ പറഞ്ഞ വാക്കുകളാണു ചര്‍ച്ചയാവുന്നത്.

പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് തടി കൂടുതലാണെന്ന കാരണത്താല്‍ ഒരു പ്രധാന ഗാനരംഗത്തില്‍ നിന്നും തന്നെ ഒഴിവാക്കി. ടി സീരീസിന്‍റെ ഒരു ഗാനരംഗത്തില്‍ എന്നെ കാസ്റ്റ് ചെയ്‌തെങ്കിലും ചിത്രീകരണത്തിനു തൊട്ടുമുന്‍പാണ് എന്നെ മാറ്റിയത്. ഇതെന്‍റെ ആത്മവിശ്വാസത്തെ വലിയ രീതിയില്‍ ബാധിച്ചു. സിനിമ ഇന്‍ഡസ്ട്രിയിലെ ഇത്തരം സൗന്ദര്യ സങ്കല്പങ്ങളോടു പൊരുത്തപ്പെടാനുളള സമ്മര്‍ദം എന്നെ വേട്ടയാടി.

ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ എനിക്ക് ദിവസേന ബലാത്സംഗ ഭീഷണികൾ വരുന്നുണ്ട്. എന്‍റെ ഫോൺ തുറന്ന് ഇപ്പോൾ വേണമെകിൽ കാണിച്ചുതരാം. ഞാൻ എന്തു വസ്ത്രം ധരിച്ചാലും ലൈംഗിക അധിക്ഷേപ കമന്‍റുകളാണ് വരുന്നത്. ഒരു വസ്ത്രം ധരിക്കുന്നതിന് മുൻപോ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിന് മുൻപോ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാറുണ്ട്. ഇതൊന്നും വെറും വാക്കുകളല്ല. അതെല്ലാം യഥാർഥ വ്യക്തികൾ ടൈപ്പ് ചെയ്യുന്നതാണെന്ന യാഥാർഥ്യം എന്നെ ഭയപ്പെടുത്തുന്നു- അയേഷ ഖാൻ വ്യക്തമാക്കി.

Related posts

Leave a Comment