ഒരു നമ്പർ പ്രവചിച്ച് നൽകുന്നതിന് പത്ത് രൂപ! ഒറ്റനമ്പർ ചൂതാട്ടം; 81, 000 രൂപയുമായി കമ്പിലിൽ രണ്ടു പേർ അറസ്റ്റിൽ

മയ്യിൽ: ഒറ്റ നമ്പർ ചൂതാട്ടം നടത്തുന്നതിനിടെ 81, 000 രൂപയുമായി കമ്പിലിൽ രണ്ടു പേർ അറസ്റ്റിൽ. കമ്പിലിലെ സുന്ദരൻ വീട്ടിൽ ഹരിദാസൻ (60), മയ്യിലിലെ തിരുവാൻ വീട്ടിൽ സിയാദ് (35) എന്നിവരെയാണ് മയ്യിൽ സിഐ പി.കെ. മോഹിതും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാത്രി കമ്പിൽ തെരു റോഡിൽ വച്ചാണ് ഇരുവരെയും പിടികൂടിയത്. ചൂതാട്ടം നടത്തുന്നതിനിടെ പോലീസ് സംഘത്തെ കണ്ട് ഇടപാടിനെത്തിയവർ ഓടി രക്ഷപ്പെട്ടു. ഇടപാടുകൾ രേഖപ്പെടുത്തിയിരുന്ന ഫയൽ പോലീസ് കസ്റ്റഡിയിലെടുത്തു. ഹരിദാസൻ നേരത്തെ ലോട്ടറി ഏജന്‍റായിരുന്നു. ഓരോ ദിവസവും നറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റിന്‍റെ അവസാന ഒരു നമ്പറോ മൂന്ന് നമ്പറോ എഴുതി നൽകിയാണ് ചൂതാട്ടം നടത്തിയിരുന്നത്. പോലീസിന്റെ കണ്ണ് വെട്ടിക്കാൻ വാട്സാപ് വഴിയാണ് ഇടപാടുകൾ നടത്തിയിരുന്നത്. ഒരു നമ്പർ പ്രവചിച്ച് നൽകുന്നതിന് പത്ത് രൂപയാണ് ഇവർ വാങ്ങുന്നത്. നറുക്കെടുപ്പ് ഫലം വന്നാൽ സമ്മാനാർഹമായ…

Read More

വിശ്വാസത്തിന്‍റെ മറവിൽ വ്യാജ ചികിത്സ വ്യാപകം; പതിനൊന്നുകാരി വിദ്യാർഥിനിയുടെ മരണവും ദുർമന്ത്രവാദം കൊണ്ട്?

കണ്ണൂർ: വിശ്വാസത്തിന്‍റെ മറവിൽ വ്യാജ ചികിത്സ കണ്ണൂരിലും വ്യാപകമാകുന്നു. രോഗം വന്നാൽ ചികിത്സിക്കാതെ രോഗം മാറ്റാമെന്നു വിശ്വസിപ്പിച്ചുള്ള വ്യാജ ചികിത്സയാണ് വ്യാപകമാകുന്നത്. ഇന്നലെ ചികിത്സ കിട്ടാതെ പനിബാധിച്ച് മരിച്ച പതിനൊന്നുകാരിയും ഇത്തരം ചികിത്സയക്ക് വിധേയമായിട്ടുണ്ടെന്നാണ് സൂചന. കുട്ടിയുടെ മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് ചൂണ്ടികാട്ടി കണ്ണൂർ സിറ്റി പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാനാവുവെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. കണ്ണൂർ സിറ്റി കേന്ദ്രീകരിച്ചും ഇത്തരം ചികിത്സ നടക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഇന്നലെ മരിച്ച കുട്ടിയുടെ കുടുംബത്തിൽ പെട്ട മൂന്ന് പേർ ഇതിനുമുന്പ് സമാന രീതിയിൽ മരിച്ചിരുന്നു. സിറ്റി പ്രദേശത്ത് മാത്രമായി ഏഴു പേർ ഇത്തരത്തിൽ മരിച്ചതായാണ് വിവരം. അന്ന് വ്യാജ ചികിത്സയ്ക്കെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വിശ്വാസത്തിന്‍റെ മറവിൽ വ്യാജ ചികിത്സ നടത്തിയ കണ്ണൂർ സിറ്റി സ്വദേശികൾക്കെതിരെ കോടതി കേസെടുത്തിട്ടുണ്ട്. ഉമ്മയും സഹോദരനും മരിച്ചെന്ന്…

Read More

തളിപ്പറമ്പിൽ ലഹരി മാഫിയ യുവാവിനെ വീട്ടിൽ കയറി വെട്ടി;  സാരമായ പരിക്കേറ്റ ഉല്ലാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തളിപ്പറമ്പ്: മയക്കുമരുന്ന് മാഫിയാ സംഘമെന്ന് സംശയിക്കുന്ന ഒരു സംഘം യുവാവിനെ വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിച്ചു. പുളിന്പറന്പ് തോട്ടോറന്പിലെ ജസ്റ്റിൻ ഉല്ലാസി (32) നാണ് വെട്ടേറ്റത്. ഇന്നു പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ജസ്റ്റിൻ ഉല്ലാസിനെ തളിപ്പറന്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ വീട്ടിലെത്തിയ ഒരു സംഘം വീട്ടിൽ അതിക്രമിച്ചു കയറുകയും ജസ്റ്റിനെ വെട്ടിപരിക്കേൽപ്പിച്ച ശേഷം വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു. നേരത്തെ പ്രദേശത്ത് രണ്ടു സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയും ചെറിയ തോതിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.    

Read More

മുക്കുപണ്ട പണയ തട്ടിപ്പ്; കണ്ണൂരിൽ തട്ടിപ്പ് നടന്നത് 10 ബാങ്കുകളിൽ; മുക്കുപണ്ടം എത്തുന്നത് ഇതരസംസ്ഥാനങ്ങളിൽ നിന്ന്

കണ്ണൂർ: കണ്ണൂരിലെ രണ്ട് ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. മുണ്ടയാട് സ്വദേശി ഹരിഹരൻ (52), അത്താഴകുന്നിലെ സിദ്ദീഖ് (57) എന്നിവരെയാണ് കണ്ണൂർ ടൗൺ സിഐ ശ്രിജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. നഗരത്തിലെ രണ്ട് ലോഡ്ജുകളിൽ നിന്നാണ് ഇന്നലെ പോലീസ് ഇവരെ പിടികൂടുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള പത്ത് ബാങ്കുകളിൽ ഇത്തരത്തിൽ സ്വർണം പണയം വെച്ച് പണം തട്ടിയിട്ടുണ്ടെന്ന് പ്രതികൾ ചോദ്യംചെയ്യലിൽ പറഞ്ഞിട്ടുണ്ട്. നിലവിൽ മൂന്ന് പരാതികൾ മാത്രമാണ് ടൗൺ സ്റ്റേഷനിൽ ഇത് സംബന്ധിച്ച് ലഭിച്ചിട്ടുള്ളത്. ഇനിയും മൂന്ന് പ്രതികൾകൂടി അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രണ്ട് പ്രതികൾ അറസ്റ്റിലായിരുന്നു. അവരുടെ കൂട്ടാളികളാണ് അറസ്റ്റിലായവർ. സംസ്ഥാനത്തൊട്ടാകെ ഇത്തരത്തിൽ വലിയ തട്ടിപ്പ് മഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. മുക്കുപണ്ടം എത്തുന്നത് ഇതരസംസ്ഥാനങ്ങളിൽ നിന്ന്മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സ്വർണമെന്ന്…

Read More

എങ്ങനെ കടത്തിയാലും പൊക്കും, പിന്നെ ഇങ്ങനെയൊക്കെ ചെയ്യണോ? കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; പിടികൂടിയത്‌ 60 ലക്ഷത്തോളം രൂപ വരുന്ന സ്വര്‍ണം

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. വിമാന യാത്രക്കാരിൽ നിന്ന് 60 ലക്ഷത്തോളം രൂപ വരുന്ന ഒന്നര കിലോയോളം സ്വർണമാണ് പിടികൂടിയത്. തലശേരി കതിരൂർ സ്വദേശി നവാസിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇന്നലെ രാത്രി ഷാർജയിൽ നിന്നും ഇൻഡി ഗോ വിമാനത്തിലെത്തിയതായിരുന്നു നവാസ്. രഹസ്യവിവരത്തെ തുടർന്നു കണ്ണൂരിൽ നിന്നെത്തിയ ഡിആർഐയും കസ്റ്റംസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. ചെക്കിംഗ് പരിശോധയിൽ സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് പെയിസ്റ്റ് രൂപത്തിലുള്ള സ്വർണം കണ്ടെടുത്തത്. നവാസ് ധരിച്ച പാന്‍റിനുള്ളിൽ ബെൽറ്റിനുള്ള ഭാഗത്ത് സ്റ്റിച്ച് ചെയ്തു ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു സ്വർണം. പെയിസ്റ്റ് രൂപത്തിൽ 1578ഗ്രാം തൂക്കം ഉണ്ടായിരുന്നത്. സ്വർണക്കടത്ത് നടത്തിയത് ആർക്കാണെന്ന് കണ്ടെത്തുന്നതിന് കസ്റ്റഡിയിലെടുത്തിയാളെ ഡിആർഐയും കസ്റ്റംസും ചേർന്നു ചോദ്യം ചെയ്തു വരികയാണ്.

Read More

കോളിച്ചാല്‍ ഗ്രാമീണ്‍ ബാങ്കിലെ മുക്കുപണ്ട പണയതട്ടിപ്പ്! അപ്രൈസറും ഭാര്യയുമടക്കം ആറുപേര്‍ക്കെതിരേ കേസ്; ബാലകൃഷണനും കുടുംബവും വീട് പൂട്ടി മുങ്ങി

രാജപുരം: കേരള ഗ്രാമീണ്‍ ബാങ്കിന്‍റെ കോളിച്ചാല്‍ ശാഖയില്‍ മുക്കുപണ്ടങ്ങള്‍ പണയംവച്ച് പണം തട്ടിയ സംഭവത്തില്‍ ബാങ്ക് അപ്രൈസറും ഭാര്യയുമടക്കം ആറുപേര്‍ക്കെതിരേ രാജപുരം പോലീസ് കേസെടുത്തു. ബാങ്കിലെ അപ്രൈസറായിരുന്ന എരിഞ്ഞിലംകോട് സ്വദേശി ബാലകൃഷ്ണന്‍, ഭാര്യ സന്ധ്യ, പ്രാന്തര്‍കാവിലെ രാജന്‍, കോളിച്ചാല്‍ സ്വദേശികളായ ബിജോയ് കുര്യന്‍, സുകുമാരന്‍, ബീംബുങ്കാലിലെ വി. രതീഷ് എന്നിവര്‍ക്കെതിരെയാണ് മാനേജര്‍ രാജന്‍റെ പരാതിയെത്തുടര്‍ന്ന് കേസെടുത്തത്. 2020 നവംബര്‍ മുതല്‍ വിവിധ ദിവസങ്ങളിലായി അപ്രൈസര്‍ ബാലകൃഷ്ണന്‍റെ നേതൃത്വത്തില്‍ മറ്റുള്ളവരെക്കൊണ്ട് മുക്കുപണ്ടം പണയം വയ്പിച്ച് പണം തട്ടിവരികയായിരുന്നു. ഈ കാലയളവില്‍ ആകെ 2,10,500 രൂപയാണ് തട്ടിയെടുത്തതെന്നാണ് കണക്ക്. കഴിഞ്ഞയാഴ്ച ബാലകൃഷ്ണന്‍റെ ഭാര്യ സന്ധ്യ ബാങ്കില്‍ സ്വര്‍ണം പണയംവയ്ക്കാനെത്തുകയും ബാലകൃഷ്ണന്‍ ഈ ആഭരണം പരിശോധിച്ച് തൂക്കി പണം കൊടുക്കാന്‍ ശിപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ബാങ്കിലെ മറ്റൊരു ജീവനക്കാരന് ഇതില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് വൈകിട്ട് ബാലകൃഷ്ണന്‍ ഡ്യൂട്ടി കഴിഞ്ഞ് പോയതിനുശേഷം…

Read More

ഒന്നരവർഷത്തോളമായി ആളനക്കമില്ലാത്ത ക്ലാസ് റൂമുകൾ! കുട്ടികള്‍ എത്തും മുമ്പ്‌ ഇരിട്ടി ഹൈസ്‌കൂളിൽ ഒരാള്‍ ഹാജരായി, ഒരു കൂറ്റൻ അണലി

ഇരിട്ടി: സ്‌കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ പരിശോധനയിൽ ഉഗ്രവിഷമുള്ള അണലിയെ പിടികൂടി. പ്രസാദ് ഫാൻസ് അസോസിയേഷൻ റെസ്ക്യൂ വിംഗ് നടത്തിയ പരിശോധനയിലാണ് സ്‌കൂളിലെ ക്ലാസ് മുറിയോടു ചേർന്ന് ഒഴിഞ്ഞ കെട്ടിടത്തിൽ നിന്ന് അണലിയെ പിടികൂടിയത്. ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്ന ക്ലാസ് റൂമിന് തൊട്ടടുത്ത ഒഴിഞ്ഞ കെട്ടിടത്തിനുള്ളിൽ പരിശോധിക്കുന്നതിനിടയിലാണ് കൂറ്റൻ അണലിയെ ഇവർ കണ്ടെത്തിയത്. ഒന്നരവർഷത്തോളമായി ആളനക്കമില്ലാത്ത ക്ലാസ് റൂമുകൾ ഉൾപ്പെടെ പാമ്പുകളുടെ ആവാസകേന്ദ്രമാകുവാനുള്ള സാഹചര്യം ഉണ്ടെന്നും ഇത്തരം പാമ്പുകളെ ശ്രദ്ധയിൽപ്പെട്ടാൽ റെസ്ക്യൂ ടീമിനെ വിവരം അറിയിക്കണമെന്നും പ്രസാദ് ഫാൻസ് അസോസിയേഷൻ റസ്ക്യൂ വോളണ്ടിയർമാർ പറഞ്ഞു. മനോജ് കാമനാട്ട്, വിജിലേഷ് കോടിയേരി, ആദർശ് മട്ടന്നൂർ, ബിജു ഇരിട്ടി, എസ്. മിഷാന്ത്, ഷിജു ചിറ്റാരിപറമ്പ്, രഞ്ജിത്ത് കുമാർ, അജയ് മാണിയൂർ, എം. നിഖിലേഷ് തുടങ്ങിയവരുടെ സംഘമാണ് സ്കൂളുകളിൽ പരിശോധന നടത്തിയത്.

Read More

കണ്ണൂരിലും ഫാഷൻ ഗോൾഡ്‌ മാതൃകയിൽ തട്ടിപ്പ്‌! നിക്ഷേപകരുടെ രണ്ടു കോടിയുമായി ലീഗ്‌ നേതാവ്‌ മുങ്ങി

കണ്ണൂർ: ഫാഷൻഗോൾഡ് നിക്ഷേപ തട്ടിപ്പ് മാതൃകയിൽ കണ്ണൂരിലും തട്ടിപ്പ്. നിക്ഷേപകരുടെ രണ്ടുകോടിയോളം രൂപയുമായി ജ്വല്ലറി ജനറൽ മാനേജരായ’ മുസ്‌ലിം ലീഗ്‌ നേതാവ്‌ മുങ്ങി. ലീഗിന്‍റെ കണ്ണൂർ പുഴാതി മേഖല പ്രസിഡന്‍റ് കെ.പി. നൗഷാദാണു മുങ്ങിയത്. പണം നഷ്ടപ്പെട്ട ഏഴുപേർ കണ്ണൂർ എസിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. സ്വർണവും പണവും നിക്ഷേപിച്ച അമ്പതോളം പേരാണ്‌ തട്ടിപ്പിനിരയായത്‌. ഇതുസംബന്ധിച്ച് ലീഗ് ജില്ലാ, സംസ്ഥാന നേതൃത്വത്തിനും പരാതി നൽകിയതായി അറിയുന്നു. കണ്ണൂർ ഫോർട്ട്‌ റോഡിലെ സി.കെ. ഗോൾഡിൽ മാർക്കറ്റിംഗ് വിഭാഗം ജീവനക്കാരനായിരുന്നു നൗഷാദ്‌. ജനറൽ മാനേജരെന്ന നിലയിലാണ്‌ ഇയാൾ നിക്ഷേപകരെ വലയിലാക്കിയത്‌. കൂടുതൽ പലിശ വാഗ്‌ദാനം ചെയ്‌താണ്‌ നിക്ഷേപം സ്വീകരിച്ചത്‌. കണ്ണൂർ സിറ്റി, അത്താഴക്കുന്ന്‌, കുന്നുംകൈ, പാപ്പിനിശേരി, വാരം, കാട്ടാമ്പള്ളി, കുന്നാവ്‌, കുഞ്ഞിപ്പള്ളി, ശാദുലിപ്പള്ളി തുടങ്ങിയ പ്രദേശത്തുകാരാണ്‌ തട്ടിപ്പിനിരയായത്‌. ഒരുലക്ഷം മുതൽ 20 ലക്ഷം രൂപവരെ…

Read More

സംഭവദിവസം രാത്രി അവര്‍ ഒരു കല്യാണവീട്ടിൽനിന്നും കാറിൽ മടങ്ങിവരികയായിരുന്നു..! യുവാക്കൾക്കെതിരായ കേസ് കെട്ടിച്ചമച്ചത്; സിപിഎം പ്രാദേശിക നേതാവിനെതിരേ പരാതിയുമായി കുടുംബാംഗങ്ങൾ

കാഞ്ഞങ്ങാട്: വ്യാപാരിയെ അക്രമിച്ച് പണം കവർന്നെന്ന പരാതിയിൽ യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവം കെട്ടിച്ചമച്ചതാണെന്ന പരാതിയുമായി കുടുംബാംഗങ്ങൾ രംഗത്ത്. ഈ മാസം 19ന് രാത്രി എട്ടോടെ പലചരക്ക് വ്യാപാരി രാവണീശ്വരത്തെ പി. കുഞ്ഞിരാമനെ (54) അക്രമിച്ച് 3,000 രൂപ തട്ടിയെടുത്തെന്നാണ് പരാതി. സംഭവത്തിൽ ചിത്താരി ഒറവങ്കരയിലെ ഒ. റിസ്വാന്‍ (23), രാവണേശ്വരത്തെ സുചിന്‍ സുകുമാരന്‍ (25) എന്നിവരെ 20 ന് ഉച്ചയോടെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മുൻവൈരാഗ്യം തീർക്കാൻ കുഞ്ഞിരാമന്‍റെ ബന്ധുവായ സിപിഎം ചിത്താരി ലോക്കൽ കമ്മിറ്റിയംഗവും ബാങ്ക് ജീവനക്കാരനുമായ പി. രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ കെട്ടിച്ചമച്ചതാണെന്ന് സുചിന്‍റെ അമ്മ ചിന്താമണിയും സഹോദരി സുമയയും പത്രസമ്മേളനത്തിൽ ആരോപിച്ചു. സംഭവദിവസം രാത്രി സുചിനും റിസ്വാനും മൂന്നു സുഹൃത്തുക്കൾക്കൊപ്പം രാവണീശ്വരം തണ്ണോട്ടെ കല്യാണവീട്ടിൽനിന്നും കാറിൽ മടങ്ങിവരികയായിരുന്നു. തണ്ണോട്ടെ കുഞ്ഞിരാമന്‍റെ കടയുടെ സമീപത്തെത്തിയപ്പോൾ ഇയാൾ മദ്യലഹരിയിൽ റോഡിന്‍റെ നടുവിലായി നിൽക്കുകയായിരുന്നു. റോഡിൽനിന്നും മാറാൻ…

Read More

വീട്ടുപറമ്പിന്‍റെ മതിൽ കെട്ടാനായി പണിയെടുത്തമ്പോൾ കിട്ടിയത്‌ ഒമ്പത് പാമ്പിൻ മുട്ടകൾ! മൂന്ന് മാസത്തെ നിരീക്ഷണത്തിൽ സംരക്ഷിച്ച മുട്ടകൾ വിരിഞ്ഞു

തളിപ്പറമ്പ്: വന്യജീവി സംരക്ഷകൻ അനിൽ തൃച്ചംബരം മൂന്ന് മാസത്തെ നിരീക്ഷണത്തിൽ സംരക്ഷിച്ച ചേരയുടെ മുട്ടകൾ വിരിഞ്ഞു . വനം വകുപ്പിന്‍റെയും മലബാർ അവയർനെസ് ആൻഡ് റെസ്ക്യു സെന്‍റർ ഫോർ വൈൽഡ് ലൈഫിന്‍റെയും റെസ്ക്യു വറായ അനിൽ മൂന്നു മാസത്തോളം സംരക്ഷിച്ച് വന്ന മുട്ടകളാണ് വിരി ഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റ് മൂന്നി നാണ് കോരൻപീടികയിലെ ഒ.പി.ശിവദാസന്‍റെ വീട്ടുപറമ്പിന്‍റെ മതിൽ കെട്ടാനായി പണിയെടുത്തമ്പോൾ ഒമ്പത് പാമ്പിൻ മുട്ടകൾ കണ്ടെത്തിയത്. വീട്ടുകാർ തളിപ്പറമ്പ് ഫോറസ്റ്റ് റെയഞ്ച് ഓഫീസർ വി.രതീശനെ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റർ എച്ച്.ഷാജഹാന്‍റെ നിർദ്ദേശപ്രകാരമാണ് അനിൽ തൃച്ചംബരം സ്ഥലത്തെത്തി മുട്ടകൾ ശേഖരിച്ചത്. പരിശോധനയിൽ ചേരയുടെ മുട്ടയാണ് ഇതെന്ന് കണ്ടെത്തി. തുടർന്ന് അനിൽ തന്‍റെ സ്വന്തം നിരീക്ഷണത്തിൽ സംരക്ഷിക്കുകയായിരുന്നു . കഴിഞ്ഞ ദിവസമാണ് മുട്ട വിരിഞ്ഞ് ഒമ്പത് കുഞ്ഞുങ്ങൾ പുറത്തിറങ്ങിയത്. ചേര കുഞ്ഞുങ്ങളെ അതിന്‍റെ തനത് ആവാസ വ്യവസ്ഥയിലേക്ക് വിട്ടയച്ചു.

Read More