മലപ്പുറം കരിഞ്ചാപ്പാടിയിലെ തണ്ണീർ മത്തൻ വിശേഷങ്ങൾ

മലപ്പുറം: റംസാൻ വിപണിയിലെ ഒഴിവാക്കാനാവാത്ത വിഭവമാണ് തണ്ണീർ മത്തൻ എന്ന നമ്മുടെ വത്തക്ക. സീസണ്‍ കണ്ടറിഞ്ഞ് അന്യ സംസ്ഥാനങ്ങളിൽ നിന്നും ലോറിയിൽ കയറിയെത്തിയ തണ്ണിമത്തനെക്കുറിച്ചേ പലർക്കും അറിവുള്ളു. എന്നാൽ സ്വന്തമായി പരസ്യമൊക്കെയുള്ള ഒരു ബ്രാന്‍റഡ് വത്തക്ക നമ്മുടെ മലപ്പുറം ജില്ലയിലുമുണ്ട്. ലോക്ഡൗണ്‍ കാലത്തും ഫെയ്സ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും നേരിട്ടും വിൽപ്പന പൊടിപൊടിക്കുന്ന കരിഞ്ചാപ്പാടി വത്തക്ക. കുറുവ വില്ലേജിലെ എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിന്‍റെ കീഴിൽ കർഷകനായ അമീർബാബുവിന്‍റെ നേതൃത്വത്തിലാണ് കരിഞ്ചാപ്പാടിയിലെ ഈ വത്തക്ക കൃഷി. സ്വന്തമായുള്ളതും പാട്ടത്തിനെടുത്തതുമായി പത്തേക്കറോളമുള്ള പാടത്താണ് കൃഷി. നാലുതരം വത്തക്കയും ഷമാമുമാണ് ഇത്തവണ കൃഷി ചെയ്തിരുന്നത്. അതിൽ രണ്ടേക്കറോളം സ്ഥലത്ത് കൃഷി ചെയ്തിരുന്ന പുറം പച്ചയും അകത്ത് മഞ്ഞയും നിറമുള്ള അനിമോൾ ഇനത്തിൽപ്പെട്ട വത്തക്കയാണ് ഇത്തവണത്തെ താരം. സാധാരണ വത്തക്കയേക്കാൾ നാലിരട്ടി വിലയുണ്ടായിട്ടും വിളവെടുപ്പ് തുടങ്ങിയപ്പോഴേക്കും ഈ മഞ്ഞക്കുഞ്ഞനെ നാട്ടുകാർ സ്വന്തമാക്കാൻ മത്സരിക്കുകയായിരുന്നു. ലോക്ഡൗണിലും…

Read More

ഇൻസ്റ്റാഗ്രാമിൽ പെൺകുട്ടിയുടെ അശ്ലീലചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

താമരശേരി: ഇൻസ്റ്റാഗ്രാമിൽ പെൺകുട്ടികളുടെ ഫോട്ടോ സഹിതം അപകീർത്തികരമായ സന്ദേശം പ്രചരിപ്പിച്ച അമ്പായത്തോട് ലക്ഷംവീട് കോളനിയിൽ മജ്നാസി (19)നെ താമരശേരി പോലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമ അക്കൗണ്ടിൽ നിന്ന് തന്റെ ചിത്രങ്ങളുടെ പകർപ്പെടുത്ത് അശ്ലീല വാക്കുകൾ ചേർത്ത് സന്ദേശം അയച്ചെന്ന് കാണിച്ച് താമരശേരി സ്വദേശിനിയായ പതിനഞ്ചുകാരിയുടെ പരാതിയിലാണ് നടപടി. പോക്സോ ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത യുവാവിനെ പിന്നീട് കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കി.

Read More

കണ്ണൂരിൽ വ്യാപക റോഡ് അടച്ചിടൽ; കളക്ടടർ ഇടപെട്ടു; പോലീസ് തുറന്നു

കണ്ണൂർ: കോവിഡിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിലെ ഹോട്ട്സ്പോട്ട് അല്ലാത്ത മേഖലയിലെ റോഡുകൾ അടച്ചിടുന്നതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ അവ തുറക്കണമെന്ന ജില്ലാ കളക്ടറുടെ ആവശ്യത്തിന് ഫലം കാണുന്നു. നഗരത്തിൽ അടച്ചിട്ട ചില റോഡുകൾ ഇന്നു രാവിലെ പോലീസ് തുറന്നു കൊടുത്തു. അഴീക്കൽ – അലവിൽ -കണ്ണൂർ റോഡിൽ മണൽ ഭാഗത്ത് ഇന്നലെ ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരുന്നു. ഇതു കാരണം അഴീക്കോട് പൂർണമായും ഒറ്റപ്പെട്ടു. വ്യാപക പ്രതിഷേധത്തെ തുടർന്ന് ഇന്നു രാവിലെ ഈ റോഡും തുറന്ന് കൊടുത്തു. അടച്ചിട്ട റോഡുകളിൽ ഇന്നു മുതൽ 24 മണിക്കൂറും പോലീസ് നിരീക്ഷണം ഏർപ്പെടുത്തി. മാത്രമല്ല എല്ലാ റോഡുകളിലും ബൈക്കുകളിലും ജീപ്പുകളിലുമായി പോലീസ് പട്രോളിംഗ് ശക്തമാക്കി. പോലീസ് നിരീക്ഷണമുള്ള സ്ഥലങ്ങളിൽ ആളുകൾക്ക് അത്യാവശ്യ സാധനങ്ങളും മരുന്നുകളും പോലീസ് എത്തിച്ചു നൽകും.

Read More

കേരളത്തിലെ രണ്ടാമത്തെ യുവതി! കോവിഡ് മുക്തയായ യുവതി ‍കുഞ്ഞിനു ജന്മംനല്കി; കേരളത്തിന് വീണ്ടും അഭിമാനം

പരിയാരം: കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ്ആശുപത്രിയില്‍നിന്ന് കോവിഡ് രോഗമുക്തിനേടിയ യുവതി ആണ്‍കുഞ്ഞിനു ജന്മംനൽകി. കോവിഡ്മുക്തി നേടിയ ശേഷം കുഞ്ഞിന് ജന്മംനല്കുന്ന കേരളത്തിലെ രണ്ടാമത്തെ യുവതിയാണിവർ. ആദ്യത്തേത് കാസർഗോഡ് സ്വദേശിയാണ്. അതും കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു. ഇന്നലെ ഉച്ചയോടെ ശസ്ത്രക്രിയയിലൂടെയാണു യുവതി ആണ്‍കുഞ്ഞിനു ജന്മംനല്കിയത്. പതിനൊന്നോടെ യുവതിയെ ഓപ്പറേഷന്‍ തിയറ്ററിലേക്ക് മാറ്റിയിരുന്നു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അജിത്തിന്‍റെ നേതൃത്തില്‍ ഡോ. ബീന ജോര്‍ജ്, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. സുരി, നഴ്‌സിംഗ് ജീവനക്കാരായ ഷില്ലി, ലിസി, അനസ്‌തേഷ്യ ടെക്നീഷ്യന്‍ ശരണ്‍ എന്നിവരാണ് ശസ്ത്രക്രിയാസംഘത്തില്‍ ഉണ്ടായിരുന്നത്. പീഡിയാട്രിക് വിഭാഗം മേധാവി ഡോ. എം.ടി.പി. മുഹമ്മദിന്‍റെ നിര്‍ദേശപ്രകാരം 3.25 ഗ്രാം തൂക്കമുള്ള കുഞ്ഞിനെ പിന്നീട് ഐസിയുവിലേക്കു മാറ്റി. അമ്മയും കുഞ്ഞും സുഖംപ്രാപിച്ചുവരുന്നതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു. കോവിഡ് ബാധിച്ച കണ്ണൂര്‍ ചെറുവാഞ്ചേരി സ്വദേശിനിയെ 17 നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…

Read More

‌മാല മോഷ്ടാവിനെ സാഹസികമായി പിടികൂടി; തൊണ്ടി മുതൽ കണ്ടെത്താനുള്ള പരിശോധനയിൽ കള്ളന് കടുത്ത പനി; മുക്കം പോലീസിന് കിട്ടിയത് എട്ടിന്‍റെ പണി

മുക്കം: കഴിഞ്ഞ ദിവസം മുക്കം പോലീസ് സാഹസികമായി പിടികൂടിയ മാല മോഷ്ടാവിന് കോവിഡ് 19 രോഗബാധയില്ല. കണ്ണൂർ ആശുപത്രിയിൽ ഐസലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന ഇയാളുടെ ആദ്യ സ്രവ പരിശോധന ഫലം നെഗറ്റീവാണ്. ഇതാടെ മുക്കം പോലീസിന് വലിയ ആശ്വാസമായിരിക്കുകയാണ്. മന്നുവയസ്‌സുകാരന്‍റെ മാല പിടിച്ചു പറിച്ച കേസിൽ പിടിയിലായ നടുവണ്ണൂർ സ്വദേശി ബഷീറിന് പനിലക്ഷണങ്ങൾ കണ്ടതാണ് പോലീസിനെ വലച്ചത്. റിമാൻഡ് ചെയ്ത പ്രതിയെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ച് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതിനാൽ ആറ് പോലീസുകാർ ക്വാറന്‍റൈ യിനിൽ പോവേണ്ടി വന്നു. കഴിഞ്ഞ ദിവസമാണ് മുക്കം വെസ്റ്റ് വെണ്ണക്കോട് പുതിയോത്ത് ശഫീഖിന്‍റെ മൂന്നു വയസ്‌സുകാരനായ മകന്‍റെ മാല അപഹരിക്കപ്പെട്ടത്. മാതാവ് അലക്കിയ വസ്ത്രങ്ങൾ എടുക്കാൻ പോയ സമയത്താണ് മാസ്ക് ധരിച്ചെത്തിയ ആൾ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ മുക്കം പോലീസ് സ്ഥലത്തെത്തുകയും നൂറോളം…

Read More

നായയെ വാങ്ങാനുള്ള പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി തിക്കോടിയിലെ പിഞ്ചു സഹോദരങ്ങൾ ; ഏറ്റുവാങ്ങാൻ മന്ത്രിയെത്തി

പയ്യോളി: വളർത്തു നായക്കുട്ടിയെ വാങ്ങാനായി മാറ്റിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി പിഞ്ചുസഹോദരങ്ങൾ മാതൃകയായി. തിക്കോടി പള്ളിത്താഴ സുരേഷ് ബാബുവിന്‍റെ മക്കളായ ആയുഷ് ബാബുവിന്‍റെയും സഹോദരൻ ആദിഷ് ബാബുവിന്‍റെയും ഏറെക്കാലത്തെ മോഹമായിരുന്നു വീട്ടിൽ വളർത്താനായി ഒരു പട്ടിക്കുട്ടിയെ സ്വന്തമാക്കുകയെന്നത്. ഇതിനായി ബന്ധുക്കളും മറ്റും നല്‍കിയ പണം കഴിഞ്ഞ ആറു മാസമായി സ്വരൂപിച്ച് വയ്ക്കുകയായിരുന്നു പയ്യോളി ഭജനമഠം യുപിസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി കൂടിയായ ആയുഷും തൃക്കോട്ടൂര്‍ വെസ്റ്റ് എല്‍പി സ്കൂള്‍ വിദ്യാര്‍ഥിയായ സഹോദരൻ ആദിഷും. വീടിനടുത്ത് കച്ചവടം നടത്തുന്ന അച്ഛന്‍റെ ജോലിതിരക്ക് മൂലം അമ്മയേയും കൂട്ടി മക്കള്‍ ഇരുവരും തുക കൈമാറാനായി പയ്യോളി പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. കാര്യമറിഞ്ഞ പോലീസ് ഉദ്യോഗസ്ഥര്‍ പണം സ്വീകരിക്കാനായി ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പയ്യോളിയിലെ റൂറല്‍ ജില്ല സി ബ്രാഞ്ച് ( ക്രൈം ബ്രാഞ്ച് ) ഓഫീസിൽ സന്ദര്‍ശനത്തിന്…

Read More

കാസര്‍ഗോട്ടെ പുതിയ രോഗബാധയുടെ കാരണം അവ്യക്തം! ഇയാൾ ഒരുവട്ടം കർണാടകയിൽ പോയിട്ടുണ്ടെന്നു വിവരം ലഭിച്ചതായി ആരോഗ്യവകുപ്പ്

കാസര്‍ഗോഡ്: ജില്ലയില്‍ ഇന്നലെ പുതുതായി കോവിഡ് സ്ഥിരീകരിച്ച 24 കാരന് രോഗബാധ ഉണ്ടായത് എങ്ങനെയാണെന്ന കാര്യത്തില്‍ അവ്യക്തത. ഇതുവരെ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത കാഞ്ഞങ്ങാട് മാവുങ്കാല്‍ ആനന്ദാശ്രമത്തിനു സമീപം താമസിക്കുന്ന ഇയാള്‍ ദൂരസ്ഥലങ്ങളിലൊന്നും പോയിട്ടില്ലെന്നാണ് പറയുന്നത്. എന്നാല്‍ ഇയാള്‍ ഒരുവട്ടം കര്‍ണാടകയില്‍ പോയിട്ടുണ്ടെന്ന വിവരമാണ് അന്വേഷണത്തില്‍ നിന്ന് ലഭിക്കുന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ജില്ലയില്‍ ഇതുവരെ ഉണ്ടായിരുന്ന എല്ലാ രോഗബാധകളും വിദേശത്തു നിന്ന് വന്നവരോ അവരുമായി അടുത്ത സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരോ ആയിരുന്നു. ഇതെല്ലാം എണ്ണത്തില്‍ കൂടുതലായപ്പോഴും ഏതാനും പഞ്ചായത്തുകളിലെ പ്രത്യേക ഹോട്ട് സ്‌പോട്ടുകളില്‍ മാത്രം ഒതുങ്ങിനിന്നതായിരുന്നു. ഇവരില്‍ ഏറിയ പങ്കും ഇപ്പോള്‍ രോഗമുക്തരായി ആശുപത്രി വിടുകയും ചെയ്തു. ജില്ലയില്‍ ആകെ 176 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 162 പേരും ഇതിനകം ആശുപത്രി വിട്ടിരുന്നു. ഇന്നലെ പുതുതായി റിപ്പോര്‍ട്ട് ചെയ്ത കേസ് ഉള്‍പ്പെടെ 14 പേര്‍ മാത്രമാണ്…

Read More

കോവിഡ് രോഗികളുടെ വിവരങ്ങൾ ചോർച്ച; ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും സംശയത്തിൽ

റെനീഷ് മാത്യു കണ്ണൂർ: കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കോവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും സംശയത്തിൽ. നിലവിൽ പോലീസ് മാത്രമാണ് വിവരങ്ങൾ ചോർന്ന സംഭവത്തിൽ പ്രതിക്കൂട്ടിൽ. എന്നാൽ കോവിഡ് രോഗികളെക്കുറിച്ചും അവരുടെ പ്രൈമറി, സെക്കൻഡറി കോൺടാക്ടുകളെക്കുറിച്ചുമുള്ള വിവരങ്ങൾ കൈവശമുള്ളത് പോലീസുകാർക്ക് പുറമെ ജില്ലാ ഭരണകൂടത്തിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും പക്കലാണുള്ളത്. ഇവരുടെ പക്കൽ നിന്നു വിവരങ്ങൾ ചോരാം. പോലീസിന് വേണ്ടി നിർമിച്ച ആപ്പിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്ന് വ്യാപകമായ ആരോപണം ഉണ്ടായിരുന്നു. പോലീസ് നിർമിച്ച ആപ്പ് വഴിയാണ് വിവരങ്ങൾ ചോർന്നതെങ്കിൽ പോലീസിന് വേണ്ടി ആപ്പ് നിർമിച്ച വ്യക്തിയേയും കന്പനിയേയും സംശയപട്ടികയിൽപ്പെടുത്താം. ഇവർ വഴി വിവരങ്ങൾ ചോരാം. സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ആപ്പ് നിർമിച്ചിരിക്കുന്നത്. അതിനാൽ വിവരങ്ങൾ പെട്ടെന്ന് ഹാക്ക് ചെയ്യപ്പെടാൻ ഇടയായി. നിലവിലുള്ള സാഹചര്യത്തിൽ കോവിഡ് ബാധിച്ചവരുടെയും അവരുടെയും കോൺടാക്ടിൽ പെട്ടവരുടെയും വിവരങ്ങൾക്ക് ആരോഗ്യരംഗവുമായി…

Read More

യുവാവിന്‍റെ നിരന്തര ശല്യം മൂലം പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; പ്രതി നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അക്രമിക്കുന്നതായും പരാതി

ചങ്ങരംകുളം: ചങ്ങരംകുളത്ത് പോക്സോ കേസിലെ പ്രതി കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയെ വീട്ടിൽ കയറി നിരന്തരം ആക്രമിക്കുന്നതായും ഭീഷണിപ്പെടുത്തുന്നതായും പരാതി. ലോക്കൽ പോലീസിലെ ചില ഉദ്യോഗസ്ഥരും പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി പെണ്‍കുട്ടിയും കുടുംബവും പരാതി ഉന്നയിച്ചിട്ടുണ്ട്.യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്‍റെ പേരിലാണ് പോലീസ് പോക്സോ കേസെടുത്തത്. ഒരു വർഷം മുൻപ് റജിസ്റ്റർ ചെയ്ത കേസിൽ നിന്ന് ഒഴിവാക്കണമെന്നും പ്രതിയെ വിവാഹം കഴിക്കാൻ തയാറാവണം എന്നും ആവശ്യപ്പെട്ടാണ് പ്രതി വീട്ടിലെത്തിയത്. പെണ്‍കുട്ടി എതിർത്തതോടെ ആക്രമിച്ചു. മൊബൈൽ ഫോണ്‍ ബലമായി പിടിച്ചുവാങ്ങിക്കൊണ്ടുപോയി. മറ്റൊരാളെ വിവാഹം കഴിച്ചാൽ പെണ്‍കുട്ടിയെ ജീവിക്കാൻ അനുവദിക്കില്ലെന്നാണ് ഭീഷണി. പ്രതി വിദേശത്തായിരുന്ന സമയത്ത് മറ്റൊരാളുമായി പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചെങ്കിലും ദിവസങ്ങൾക്കുളളിൽ നാട്ടിലെത്തി വരനെ ഭീഷണിപ്പെടുത്തി വിവാഹം മുടക്കി. യുവാവ് പെണ്‍കുട്ടിയോട് നിരന്തരം പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. ഇതിന് വിസമ്മതിച്ചതിന്‍റെ പേരിൽ പല തവണ പെണ്‍കുട്ടിയെ ശാരീരികമായി അക്രമിച്ചിട്ടുണ്ടെന്നു കുടുംബം പറഞ്ഞു. ഇതിനു…

Read More

പയ്യോളിയില്‍ പോലീസുകാർക്ക് ആശ്വാസമായി വ്യാപാരികളുടെ ചായ വിതരണം

പയ്യോളി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ഹോട്ടലുകൾ അടച്ചിട്ടതിനാൽ പയ്യോളി ടൗണിലെ പോലീസുകാര്‍ക്ക് മുടങ്ങാതെ വ്യാപാരികൾ ചായ എത്തിച്ച് നൽകുന്നത് ഏറെ ആശ്വാസമാകുന്നു . ദേശീയപാതയിൽ ടൗണിലെ മുൻസിഫ് കോടതി കവാടത്തിന് മുമ്പിലാണ് വാഹന പരിശോധനക്കായി ഡ്യൂട്ടിക്കെത്തുന്ന ഹോംഗാർഡ് അടക്കമുള്ള പത്തോളം പോലീസുകാർക്ക് രാവിലെ പതിനൊന്ന് മണിയോട് കൂടി ചായയും ലഘുഭക്ഷണവുമായി വ്യാപാരികൾ മുടക്കമില്ലാതെ എത്തുന്നത്. പയ്യോളി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിലാണ് ഇവര്‍ക്കായുള്ള ചായ വിതരണം നടത്തുന്നത്. സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം ഭാരവാഹി കൂടിയായ പയ്യോളി സൂപ്പര്‍ മെഡിക്കല്‍സ് ഉടമ എം.ഫൈസലും, ഐപിസി റോഡിലെ പോപ്പുലര്‍ ഗ്ലാസ് മാര്‍ട്ട് ഉടമയായ ജി. ഡെനിസനും ചേര്‍ന്നാണ് ഈ ഉത്തരവാദിത്തം കൃത്യമായി ഏറ്റെടുത്ത് നടത്തുന്നത്. വിഷുവിനും മറ്റ് പൊതുഅവധി ദിനങ്ങൾക്ക് പോലും ഒരു മുടക്കവും വരുത്താതെയാണ് ചായയുമായി ഇവര്‍ രണ്ട് പേരും ദേശീയപാതയില്‍…

Read More