സോഷ്യൽ മീഡിയ ഹർത്താൽ;  തിരൂരിലും കണ്ണൂരിലും സംഘർഷം; തെരുവിലിറങ്ങിയ ഒരുകൂട്ടം ആളുകൾ വ്യാപാര സ്ഥാപനങ്ങൾ ബലമായി അടപ്പിച്ചു

മലപ്പുറം/കണ്ണർ: സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ഹർത്താലിന്‍റെ പേരിൽ മലപ്പുറത്തെ തിരൂരിലും കണ്ണൂരിലും സംഘർഷം. ഹർത്താൽ അനുകൂലികൾ എന്ന വ്യാജേന തെരുവിലിറങ്ങിയ ഒരുകൂട്ടം ആളുകൾ വ്യാപാര സ്ഥാപനങ്ങൾ ബലമായി അടപ്പിച്ചു. തിരൂരിലും കണ്ണൂരിലും ഹർത്താൽ അനുകൂലികൾ പ്രകടനവും നടത്തി. പ്രകടനമായി എത്തിയവർ വാഹന ഗതാഗതവും തടയാൻ ശ്രമിച്ചു. കടകൾ അടപ്പിക്കുന്നത് വ്യാപാരികൾ കൂട്ടമായി തടഞ്ഞതോടെയാണ് സ്ഥലത്ത് ഉന്തു തള്ളുമുണ്ടായത്. വ്യാജ ഹർത്താൽ ആയിരുന്നതിനാൽ പോലീസും മുൻ കരുതലുകളൊന്നും സ്വീകരിച്ചിരുന്നില്ല. പുലർച്ചെ ഹർത്താൽ എന്ന പേരിൽ ഒരുസംഘം മലപ്പുറത്തെ വള്ളുവന്പ്രത്തും കാസർഗോഡ് ജില്ലയിലെ ചില സ്ഥലങ്ങളിലും വാഹനങ്ങൾ തടഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് തിങ്കളാഴ്ച ഹർത്താൽ എന്ന പേരിൽ നവമാധ്യമങ്ങൾ വഴി പ്രചരണം നടന്നത്. ആര്, എന്ത് കാര്യത്തിന് ഹർത്താൽ പ്രഖ്യാപിച്ചുവെന്ന് പോലും രേഖപ്പെടുത്താത്ത സന്ദേശങ്ങളായിരുന്നു സോഷ്യൽമീഡിയയിൽ എത്തിയത്.

Read More

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍റെ മാതാവ് നിര്യാതയായി; സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് പയ്യാമ്പലത്ത്

കണ്ണൂർ: തുറമുഖ വകുപ്പ് മന്ത്രിയും കോൺഗ്രസ്-എസ് സംസ്ഥാന പ്രസിഡന്‍റുമായ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മാതാവ് തോട്ടട ജവഹർ നഗർ ഹൗസിംഗ് കോളനിയിലെ മാണിക്യയിൽ ടി.കെ. പാർവതിയമ്മ (98) നിര്യാതയായി. അന്തരിച്ച പ്രശസ്ത സംസ്കൃത പണ്ഡിതനും ജ്യോതിഷ പണ്ഡിതനുമായ പി.വി. കൃഷ്ണൻ ഗുരുക്കളുടെ ഭാര്യയാണ്. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് പയ്യാന്പലത്ത് നടക്കും.മറ്റുമക്കൾ: പി.വി. രവീന്ദ്രൻ (റിട്ട. കെൽട്രോൺ ജീവനക്കാരൻ), പരേതരായ പി.വി. ബാലകൃഷ്ണൻ, പി.വി. ശിവരാമൻ. മരുമക്കൾ: ടി.എം. സരസ്വതി (റിട്ട. അധ്യാപിക ഇരിങ്ങൽ സുബ്രഹ്മണ്യ വിലാസം യുപി സ്കൂൾ) പ്രസന്നകുമാരി (റിട്ട. അധ്യാപിക എടക്കാട് മണപ്പുറം സ്കൂൾ) ജ്യോത്സ്ന (റിട്ട. അധ്യാപിക എളയാവൂർ സിഎച്ച്എം ഹയർ സെക്കണ്ടറി സ്കൂൾ).

Read More

ചീമേനിയിലെ ജാനകി വധക്കേസ്; പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതലുകള്‍ കണ്ടെടുത്ത സംഭവം: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പയ്യന്നൂര്‍: ചീമേനി പുലിയന്നൂരിലെ റിട്ട.അധ്യാപിക പി.വി.ജാനകി (65) യുടെ കൊലപാതകവുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകള്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം കൊലപാതക കേസ് അന്വേഷിച്ചിരുന്ന കാഞ്ഞങ്ങാട് ഡിവൈഎസ്പി കുറ്റകരമായ അനാസ്ഥ കാണിച്ച പയ്യന്നൂര്‍ പോലീസിനെതിരെ നടപടിക്ക് ശിപാര്‍ശയും സമര്‍പ്പിച്ചിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട തൊണ്ടിമുതല്‍ വില്പന നടത്താന്‍ പ്രതി പയ്യന്നൂരില്‍ എത്തിയിരുന്നു.സംഭവം ജ്വല്ലറി ഉടമ ജനപ്രതിനിധി മുഖേന പോലീസില്‍ അറിയിച്ചിട്ടും വേണ്ടത്ര ജാഗ്രത പാലിക്കാതെയും വിവരം അന്വേഷണ സംഘത്തിന് കൈമാറാതെ ലാഘവത്തോടെ കൈകാര്യം ചെയ്തതായാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഡിവിഷന്‍ ഡിവൈഎസ്പിയെ നിത്യേന സ്‌റ്റേഷന്‍ കാര്യങ്ങള്‍ അറിയിക്കുക പതിവാണെങ്കിലും കേസിലെ തൊണ്ടിമുതലുകളായ പവിത്ര മോതിരവും താലിയും പയ്യന്നൂരില്‍ വില്‍ക്കാനെത്തിയ യുവാവ് മുങ്ങിയ സംഭവത്തെപറ്റി പോലീസ് അന്വേഷണം നടത്തിയിട്ടും…

Read More

രാമന്തളിയിലെ ജനജീവിതം ദുസഹമാക്കി  അക്കാദമി മാലിന്യപ്ലാന്‍റില്‍ നിന്നും ദുര്‍ഗന്ധവും മലിനജലവും;  മാലിന്യപ്ലാന്‍റിനെതിരേ വീണ്ടും ജനരോഷം

പയ്യന്നൂര്‍:രാമന്തളിയിലെ ജനജീവിതം ദുസഹമാക്കി നാവിക അക്കാദമി മാലിന്യപ്ലാന്‍റില്‍നിന്നും വീണ്ടും ദുര്‍ഗന്ധവും മലിനജലവും. ജനരോഷവും പ്രതിഷേധങ്ങളും അവസാനിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം ജനങ്ങളുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ നടപടിയെടുക്കാത്ത സമീപനങ്ങള്‍ക്കെതിരെ വീണ്ടും ശക്തമായ പ്രതിഷേധമാണുയരുന്നത്. രാത്രികാലങ്ങളിലാണു കൂടുതലായി ദുര്‍ഗന്ധം വമിക്കുന്നതെന്നു പരിസരവാസികള്‍ പറയുന്നു. ഇതുമൂലം ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. കിണറുകള്‍ വറ്റുന്ന വേനല്‍ക്കാലത്തും കഴിഞ്ഞ വര്‍ഷത്തെപോലെ കിണറുകളില്‍ ജലനിരപ്പ് ഉയരുന്ന അവസ്ഥയുമുണ്ട്. മാലിന്യ പ്ലാന്‍റില്‍നിന്നുമുള്ള മലിന ജലമാണ് കിണറുകളിലേക്ക് ഒഴുകിയെത്തുന്നതെന്നാണു പഞ്ചായത്ത് ഭരണസമിതി നടത്തിയ പരിശോധനയില്‍ ബോധ്യമായത്. ഈ പ്രശ്‌നം നാവിക അക്കാദമി അധികൃതരുടേയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരുടേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ആരും പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുയരുന്നു.ഇതിനിടെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന മാലിന്യ പ്ലാന്‍റുകള്‍ മൂന്നുമാസത്തിനകം അടച്ചുപൂട്ടിക്കണമെന്ന സുപ്രീംകോടതി വിധിയുണ്ടായെങ്കിലും അതും ഇവിടെ നടപ്പിലായില്ല. ഈ വിധി നടപ്പിലാക്കേണ്ട സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിനിധിയും മലിനീകരണ ബോര്‍ഡ് ചെയര്‍മാനും അംഗങ്ങളായുള്ള…

Read More

ഫാസിസത്തെ രാജ്യത്തു നിന്നും തുടച്ചുനീക്കാൻ മതേതരകക്ഷികൾ ഒരുമിക്കണം: ഡോ.എം.കെ.മുനീർ

പാനൂർ: ഫാസിസത്തെ ഇന്ത്യാ രാജ്യത്തു നിന്നും തുടച്ചുനീക്കാൻ മുഴുവൻ മതേതര കക്ഷികളെയും അണിനിരത്തി മുസ്‌ലിം ലീഗ് മുന്നോട്ടു പോകുമെന്നും മനുഷ്യത്വത്തിനെതിരെയുള്ള നരാധമൻമാരെ സൃഷ്ടിക്കുന്ന സംഘ്പരിവാർ ശക്തികൾ ഇന്ത്യാ മഹാരാജ്യത്തെ ലോകത്തിന് മുമ്പിൽ തലകുനിക്കേണ്ട അവസ്ഥയിൽ എത്തിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീർ. മൂന്നു ദിവസങ്ങളിലായി കടവത്തൂർ ഏരിയ മുസ്‌ലിം ലീഗ് നടത്തിയ സമ്മേളനത്തിന്‍റെ സമാപനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മുനീർ. പുണ്യമെന്ന് കരുതുന്ന ക്ഷേത്രങ്ങളെ പോലും കളങ്കപ്പെടുത്തുന്ന സംഭവങ്ങൾ ഹൈന്ദവ സംസ്കാരമായി രാജ്യം കാണരുതെന്നും അത് വെറും സംഘപരിവാറിന്‍റെ ഫാസിസ മുഖമായി തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂത്തുപറമ്പ് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്‍റ് പൊട്ടങ്കണ്ടി അബ്ദുള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ് അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.അഖിലേന്ത്യ മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്‍റ് പി.കെ.ഫൈസൽബാബു മുഖ്യപ്രഭാഷണം നടത്തി . അഖിലേന്ത്യ…

Read More

മകളും ഭർത്താവും തമ്മിലുള്ള പ്രശ്നം ചർച്ച ചെയ്യാൻ വന്ന  ഭാര്യ പിതാവിനെ വധിക്കാൻശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കണ്ണൂർ: മകളും ഭർത്താവും തമ്മിലുള്ള പ്രശ്നം ചർച്ച ചെയ്യാൻ ഭർതൃവീട്ടിലെത്തിയ പിതാവിനെ കസേരകൊണ്ടും കത്തിവാൾ കൊണ്ടും അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചാലാട് അന്പലത്തിനു സമീപത്തെ പുത്തൻപുരയിൽ ഫൈസൽ ആണ് അറസ്റ്റിലായത്. അക്രമത്തിൽ പരിക്കേറ്റ ചാവശേരി വളോറയിലെ മലപ്പുറത്തൻവീട്ടിൽ അബൂട്ടി (51) യെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് മകളുടെ വിഷയം ചർച്ച ചെയ്യാൻ പിതാവ് അബൂട്ടി അടക്കമുള്ളവർ മകളുടെ ഭർത്താവ് ഫൈസലിന്‍റെ വീട്ടിലെത്തിയത്. പ്രശ്നം ചർച്ച ചെയ്യുന്നതിനിടെ പ്രകോപിതനായ ഫൈസൽ കസേരകൊണ്ടും കത്തിവാൾ കൊണ്ടും അബൂട്ടിയെ അക്രമിക്കുകയായിരുന്നു.വധശ്രമത്തിനാണ് ഫൈസലിനെതിരേ കേസെ‌ടുത്തത്.

Read More

‘കൂത്തുപറമ്പ് രക്തസാക്ഷികളുടെ ത്യാഗത്തിന്‍റെ ഫലം’; പരിയാരം മെഡിക്കൽ കോളജ് ആർസിസി മാതൃകയിൽ: പി. ജയരാജൻ

പരിയാരം: ആർസിസി മാതൃകയിലാണ് പരിയാരം മെഡിക്കൽ കോളേജ് ഏറ്റെടുത്തിരിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ. കൂത്തുപറമ്പിലെ അഞ്ച് രക്തസാക്ഷികളുടെ ഉൾപ്പെടെ നിരവധി പേരുടെ ത്യാഗപൂർണമായ പോരാട്ടത്തിന്‍റെ ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളജ് ഏറ്റെടുത്ത എൽഡിഎഫ് സർക്കാറിന് അഭിവാദ്യമർപ്പിച്ച് മാടായി ഏരിയാ കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടി.വി.രാജേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജനപക്ഷ രാഷ്ട്രീയം നടപ്പിലാക്കുന്ന എൽ ഡി എഫ് സർക്കാരിനെതിരെ ചില ഈർക്കിൽ സംഘടനകൾ ഉയർത്തി വന്ന എല്ലാ ആരോപണങ്ങളുടെയും മുനയൊടിഞ്ഞിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളജ് ഏറ്റെടുക്കുന്നതിന് ഹഡ്കോയുടെ 900 കോടി രൂപ ബാധ്യത ചർച്ചയിലൂടെ 269 കോടിയായി നിശ്ചയിച്ച് 2019 മാർച്ച് 31നകം തിരിച്ചടച്ച് തീർക്കുമെന്നും ഇതാണ് ഏറ്റെടുക്കുന്നതിലേക്ക് നയിച്ച പ്രധാന ഘടകമെന്നും, എം.വി.ജയരാജൻ പറഞ്ഞു. ശേഖരൻ മിനിയോടൻ, എംഡി കെ.രവി, പി.പി.ദാമോദരൻ, കെ.പത്മനാഭൻ…

Read More

ഇടതുപക്ഷ ലക്ഷ്യം വോട്ടുകളും സീറ്റുകളും മാത്രമല്ല;  ദളിതരെയും ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കമ്യൂണിസ്റ്റുകാര്‍ക്കുണ്ടെന്ന്  കോടിയേരി

പയ്യന്നൂര്‍: വോട്ടുകളും സീറ്റുകളും നേടിയെടുക്കുക മാത്രമല്ല ഇടതുപക്ഷത്തിന്‍റെ ലക്ഷ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനാധിപത്യവും മതേതരത്വവും ഇന്ത്യയില്‍ ഭീഷണി നേരിടുന്നു. ദളിതരും ന്യൂനപക്ഷങ്ങളും കൊല്ലപ്പെടുന്നു. ഇവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കമ്യൂണിസ്റ്റുകാര്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോറോം രക്തസാക്ഷിത്വത്തിന്‍റെ 70- ാം വാര്‍ഷിക ദിനാചരണത്തിന്‍റെ ഭാഗമായി രക്തസാക്ഷി നഗറില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഏറ്റവും വലിയ നേട്ടം അഴിമതി രഹിത ഭരണം ഉണ്ടാക്കി എന്നതാണ്. ഇത് ഒരു ബദല്‍ പ്രത്യയശാസ്ത്രമാണ്. സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ കാര്യങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. പൂജാരി നിയമനത്തില്‍ സംവരണതത്വം പാലിച്ചു. വിവിധ ജാതിയില്‍പെട്ടവര്‍ക്ക് പൂജാരിമാരായി നിയമനവും നല്കി. എന്നാല്‍ കുത്തകകള്‍ക്കു വേണ്ടി നിലകൊള്ളുക എന്നതാണ് ബിജെപിയുടേയും കോണ്‍ഗ്രസിന്‍റേയും മുഖമുദ്ര. അതിനായി ബിജെപിയും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണ്. ഇത് കോര്‍പറേറ്റ് താല്പര്യമാണെന്നും കോടിയേരി പറഞ്ഞു. എം.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സത്യന്‍…

Read More

അടച്ചുപൂട്ടിയിട്ട് പത്തുവർഷങ്ങൾ;  കാടുകയറി ലാറ്റക്സ് ഫാക്ടറി; ഫാക്ടറി പൂട്ടിയതോടെ തൊഴിലാളികളിൽ ഭൂരിഭാഗം പേർക്കും ജോലിനഷ്ടമായി

എം.വി.അബ്ദുൾ റൗഫ് ശ്രീകണ്ഠപുരം: റബർ ബോർഡിന്‍റെയും ഉത്പാദക സംഘങ്ങളുടെയും റബ്കോയുടെയും ഉടമസ്ഥതയിലുള്ള മടന്പം ലാറ്റക്സ് ഫാക്ടറി കാടുകയറി നശിക്കുന്നു. അടച്ചുപൂട്ടി പത്ത് വർഷത്തോളമായിട്ടും ഭാവി സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. റബർ ബോർഡ് 25 ലക്ഷം രൂപയും 49 റബർ ഉത്പാദക സംഘങ്ങൾ 25000 രൂപ വീതവും ഓഹരിയെടുത്ത് 1996ലാണ് മടന്പത്ത് ലാറ്റക്സ് ഫാക്ടറി സ്ഥാപിച്ചത്. ഉത്പാദന ചെലവ് വർധിക്കുകയും സാധനങ്ങൾക്ക് കാര്യമായ വിപണി ലഭിക്കാതെയുമായതോ‌ടെ നഷ്ടത്തിലായ ഫാക്ടറിയിൽ പിന്നീട് റബ്കോ ഓഹരിയെടുക്കുകയും ക്രമേണ ചുമതലയേറ്റെടുക്കയും ചെയ്തു. തുടർന്നും നഷ്ടം വർധിച്ചതോടെ ക്രംബ് റബർ ഉത്പാദിപ്പിക്കാൻ വ്യക്തികൾക്ക് പലപ്പോഴായി കരാർ നൽകിയെങ്കിലും അതും ഗുണം ചെയ്തില്ല. 39 കോടി രൂപ നഷ്ടത്തിലായ ഫാക്ടറി പിന്നീട് അടച്ചുപൂട്ടുകയായിരുന്നു. പരേതനായ ഇ. നാരായണൻ റബ്കോ ചെയർമാനായിരിക്കെ ഉത്പാദക സംഘം പ്രതിനിധികളുമായി ചർച്ച നടത്തുകയും അവരുടെ ഓഹരിസംഖ്യ തിരിച്ചുനൽകാൻ ധാരണയായിരുന്നെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ല.ഓഹരി…

Read More

ചിത്രലേഖയുടെ വീടിന്‍റെ ‌ കോൺക്രീറ്റ് വിഷുകഴിഞ്ഞ്; കെ.എം. ഷാജി എംഎൽഎയുടെ നേതൃത്വത്തിൽ വീട് പണി പുരോഗമിക്കുന്നു; ഗൾഫിലെ ഗ്രീൻവോയ്സ് സംഘടനയുടെ സഹായവും 

പുതിയതെരു: പയ്യന്നൂരിലെ ദളിത് ഓട്ടോറിക്ഷ ഡ്രൈവർ ചിത്രലേഖയുടെ ചിറക്കൽ കാട്ടാന്പള്ളിയിലെ വീടിന്‍റെ മെയിൻ കോൺക്രീറ്റ് വിഷുകഴിഞ്ഞാലുടൻ ആരംഭിക്കും. കഴിഞ്ഞ ദിവസം ആരംഭിച്ച സൺഷേഡിന്‍റെ കോൺക്രീറ്റ് പ്രവൃത്തികൾ പൂർത്തിയായി. കെ.എം. ഷാജി എംഎൽഎയുടെ നേതൃത്വത്തിലാണു വീട് പണിനടക്കുന്നത്. ഗൾഫിലെ ഗ്രീൻവോയ്സ് എന്ന സംഘടനയുടെ സഹായവും വീട് നിർമാണത്തിനു ലഭിച്ചിട്ടുണ്ട്. ഉമ്മർചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണു കാട്ടാന്പള്ളിയിൽ അഞ്ച് സെന്‍റ് ഭൂമി അനുവദിച്ചത്. ഇത് ഇടതുസർക്കാർ റദ്ദ് ചെയ്തതോടെയാണു വിവാദമായത്. ചിത്രലേഖയുടെ ഭൂമി റദ്ദുചെയ്താലും എന്തുവില കൊടുത്തും വീടുപണി പൂർത്തിയാക്കി ചിത്രലേഖയെ വീട്ടിൽ താമസിപ്പിക്കുമെന്നു യുഡിഎഫ് നേതാക്കൾ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചതോടെയാണു പ്രവൃത്തികൾ വേഗത്തിലായത്. ചിത്രലേഖയ്ക്കു പിന്തുണയുമായി ബിജെപി നേതാക്കളും സേവാഭക്തിയുമാണ് ആദ്യമെത്തിയത്. തുടർന്നു കെപിസിസി പ്രസിഡന്‍റ് എം.എം.ഹസൻ, രാഷ്ട്രീയകാര്യ സമിതിയംഗം കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നിയമസഭാകക്ഷി ലീഡർ ഡോ. എം.കെ. മുനീർ, ഷാനിമോൾ ഉസ്മാൻ എന്നിവർ കാട്ടാന്പള്ളി‍യിലെ വീട്ടിൽ…

Read More