മുപ്പതിനായിരത്തിൽ നിന്ന് താഴാതെ സ്വർണ വില; കൊറോണ വൈറസ് വിലക്കയറ്റത്തിന് കാരണമോ; വ്യാപാരികൾ പറയുന്നത്…

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. പവന് 30,160 രൂപയ്ക്കും ഗ്രാമിന് 3770 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി ഉയരുകയായിരുന്ന സ്വർണ വിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. സംസ്ഥാനത്ത് ഇപ്പോഴത്തെ വില സർവകാല റിക്കാർഡിലാണെന്ന് പറയാം. കഴിഞ്ഞ എട്ടിന് സ്വർണ വില ഗ്രാമിന് 3800 രൂപയിലും പവന് 30,400 രൂപയിലും എത്തിയപ്പോൾ അന്ന് ഹർത്താൽ ആയതിനാൽ വിപണി പ്രവർത്തിച്ചിരുന്നില്ല. ചൈന അടക്കമുള്ള രാജ്യങ്ങളിൽ കൊറോണ വൈറസ് ഭീതി പരത്തുന്നതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. സ്വർണ വില വീണ്ടും ഉയരാനുള്ള സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്.

Read More

മുൻ കാലങ്ങളിൽ ഇല്ലാതിരുന്ന കീഴ്‌വഴക്കം പറഞ്ഞ് നിർമാതാക്കൾ ;ആവശ്യം കേട്ട പിന്നാലെ തള്ളിക്കളഞ്ഞ് അമ്മ; ഷെയ്ൻ വിവാദ ചർച്ച വീണ്ടും പരാജയം

കൊച്ചി: നടൻ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിർമാതാക്കളും താരസംഘടനയായ അമ്മയും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടു. മുടങ്ങിയ സിനിമകൾക്ക് ഷെയ്ൻ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് നിർമാതാക്കളുടെ ആവശ്യം അമ്മ തള്ളിയതോടെയാണ് ചർച്ച അലസിയത്. ചർച്ചകൾ തുടരുമെന്ന് ഇടവേള ബാബുവും ബാബുരാജും അറിയിച്ചു.അമ്മയുടെ നിർദ്ദേശം അനുസരിച്ച് ഷെയ്ൻ “ഉല്ലാസം’ സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കി നൽകിയിരുന്നു. അതിന് ശേഷം നടന്ന അനുരഞ്ജന ചർച്ചയിൽ പ്രശ്നപരിഹാരമുണ്ടാകുമെന്നാണ് എല്ലാവരും ധരിച്ചത്. എന്നാൽ നഷ്ടപരിഹാരം വേണമെന്ന് നിർമാതാക്കൾ വാശിപിടിച്ചതോടെ ചർച്ച വഴിമുട്ടുകയായിരുന്നു. മുൻകാലങ്ങളിൽ എത്രയോ സിനിമകൾ മുടങ്ങുകയും വൈകുകയും ചെയ്തിട്ടുണ്ടെന്ന് അമ്മ ഭാരവാഹികൾ ചോദിച്ചു. അപ്പോഴൊന്നും ഇല്ലാതിരുന്ന കീഴ്‌വഴക്കം കൊണ്ടുവരുന്നതിനെ അമ്മ ഭാരവാഹികൾ ശക്തമായി എതിർത്തു. നിർമാതാക്കളുടെ ആവശ്യം അപ്രായോഗികമാണെന്ന് ഇടവേള ബാബു പറഞ്ഞു. ഇനിയുള്ള കാര്യങ്ങൾ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി കൂടിയ ശേഷമേ തീരുമാനിക്കാൻ കഴിയൂ എന്നും ഭാരവാഹികൾ…

Read More

നടിയെ ആക്രമിച്ച കേസിനൊപ്പം ഈ കേസ് പരിഗണിക്കരുത്; പൾസർ സുനി ഭീഷണിപ്പെടുത്തിയ കേസിൽ പ്രത്യേക വിചാരണ വേണമെന്ന് ദിലീപ്

കൊച്ചി: നടൻ ദിലീപ് ഹൈക്കോടതിയിൽ വീണ്ടും ഹർജി നൽകി. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനി തന്നെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രത്യേകം വിചാരണ വേണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിനൊപ്പം ഈ കേസ് പരിഗണിക്കരുത്. ഈ കേസിൽ ഇര താനാണ്. പ്രതിയായ കേസിനൊപ്പം ഇരയായ കേസ് പരിഗണിക്കരുതെന്നാണ് ഹർജിയിൽ ദിലീപിന്‍റെ ആവശ്യം. ദിലീപിനെ ഭീഷണിപ്പെടുത്തിയ കേസിൽ പൾസർ സുനി ഉൾപ്പടെ മൂന്ന് പ്രതികളുണ്ട്. വിഷ്ണു, സനൽ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

Read More

കാക്കനാട്ടെ ബ്യൂട്ടി പാർ‌ലർ ജീവനക്കാരന്‍റെ കൊലപാതകം! അന്വേഷണ സംഘം സെക്കന്ദരാബാദിലേക്ക്

കാക്കനാട്: കൊല്ലപ്പെട്ട ബ്യൂട്ടി പാർലർ ജീവനക്കാരൻ വിജയ് ശ്രീധരന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് കളമശേരി മെഡിക്കൽ കോളജിൽ നടക്കും. സെക്കന്ദരാബാദിൽ നിന്നും വിജയ് ശ്രീധരന്‍റെ പിതാവ് ഉൾപ്പെടെ ബന്ധുക്കൾ ഇന്നലെ എത്തി. ഇന്ന് ഇൻഫോ പാർക്ക് പോലീസ് അവരുടെ മൊഴി രേഖപ്പെടുത്തും. ബ്യൂട്ടി പാർലർ ഉടമയേയും പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ട്. അതിനിടയിൽ കൊലപാതകവുമായി ബന്ധപ്പെട്ട് എസ്.ഐ.ഷാജുവിന്‍റെ നേതൃത്ത്വത്തിൽ പോലീസ് രണ്ട് സംഘമായി സെക്കന്ദരാബാദിലേക്കു പോയതായിട്ടാണ് അറിയുന്നത്. വെള്ളിയാഴ്ച അർധരാത്രിക്കു ശേഷമാണ് കൊല നടന്നത്. സെക്കന്ദരാബാദ് സ്വദേശിയാണ് കൊല്ലപ്പെട്ട വിജയ് ശ്രീധർ. ഇയാളുടെ നാട്ടുകാരനും സുഹൃത്തുമായ ചാണ്ഡി രുദ്ര യാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവം നടത്തിയ ഉടനെ ഇയാൾ നാടുവിട്ടു. പ്രതിയെ കണ്ടെത്തുന്നതിനാണ് പോലീസ് സെക്കന്ദരാബാദിൽ എത്തിയിട്ടുള്ളത്. പ്രതിയുടെ ഫോൺ ഓഫാണ്. ഇടച്ചിറയിൽ പുതുതായി തുടങ്ങിയ ബ്യൂട്ടി പാർലറിലെ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു വിജയ് ശ്രീധർ. റ്റാറ്റു ആർട്ടിസ്റ്റായി…

Read More

ലക്ഷങ്ങൾ മറിയുന്ന ചീട്ട് കളി! കുടുക്കാൻ ഒരുങ്ങി റൂറൽ പോലീസ്; പോലീസിന്റെ ഒത്താശയോടെയാണ് ഇത് നടക്കുന്നതെന്ന് ആക്ഷേപവും

ആലുവ: എറണാകുളം റൂറൽ ജില്ലാ പോലീസ് പരിധിയിൽ ലക്ഷങ്ങൾ മറിയുന്ന ചീട്ട് കളി വ്യാപകമെന്ന് പരാതി. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പരാതിയെ തുടർന്ന് അന്വേഷണം ഊർജിതമാക്കി റൂറൽ പോലീസ്. ആളൊഴിഞ്ഞ പ്രദേശങ്ങളിലും റബർ തോട്ടങ്ങളിലും പൂട്ടിക്കിടക്കുന്ന കന്പനികളിലും പുഴയോരങ്ങളിലും തുടങ്ങി ആഢംബര ഹോട്ടലുകളിൽ വരെയാണ് വൻ ചൂതാട്ടം നടക്കുന്നത്. പോലീസിലെ ഒരു വിഭാഗത്തിന്‍റെ ഒത്താശയോടു കൂടിയാണ് ഇത് വ്യാപകമായി നടക്കുന്നതെന്ന ആക്ഷേപവും നാട്ടുകാർക്കിടയിലുണ്ട്. അങ്കമാലിക്കടുത്ത് പാലിശേരി തപോർ, ആലങ്ങാട് കോട്ടപ്പുറം, എടയാർ, വരാപ്പുഴ, കോതമംഗലം, ആലുവ, പെരുന്പാവൂർ മേഖലകളിലാണ് ചീട്ടുകളി വ്യാപകമായി നടക്കുന്നത്. ഒരു മണിക്കൂറിനുള്ളിൽ ലക്ഷങ്ങൾ മാറി മറിയുന്ന ഈ ചൂതാട്ടത്തിന് നേതൃത്വം നൽകുന്നത് ഗുണ്ടാസംഘങ്ങളാണ്. ചീട്ടുകളിയിൽ പണം നഷ്ടപ്പെടുന്നവർക്ക് പലിശയ്ക്ക് പണം നൽകി വീണ്ടും കളിക്കാൻ സംഘാടകർ തന്നെ അവസരം ഒരുക്കികൊടുക്കുന്നതാണ് പതിവ്. സ്വർണം മുതൽ വാഹനം വരെ ഇതിന് ഈടായി ഇവർ പിടിച്ചെടുക്കും.…

Read More

നെടുന്പാശേരിയിൽ വൻ സ്വർണവേട്ട! അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച സ്ത്രീകളടക്കം മൂന്നുപേർ പിടിയിൽ

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നേമുക്കാൽ കിലോ സ്വർണം കസ്റ്റംസ് പിടികൂടി. രണ്ട് സ്ത്രീകളടക്കം മൂന്ന് യാത്രക്കാരാണ് സ്വർണവുമായി പിടിയിലായത്. പിടികൂടിയ സ്വർണത്തിന് 58 ലക്ഷം രൂപ വില വരും. എയർ ഏഷ്യ വിമാനത്തിൽ ക്വാലാലംപൂരിൽ നിന്നും വന്ന കോഴിക്കോട് സ്വദേശിനിയായ സ്ത്രീയിൽ നിന്നും 750 ഗ്രാം സ്വർണ മിശ്രിതമാണ് പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്. മറ്റൊരു എയർ ഏഷ്യ വിമാനത്തിൽ ഷാർജയിൽ നിന്നും എത്തിയ കൊച്ചി സ്വദേശിനിയായ യുവതിയിൽ നിന്നും 250 ഗ്രാം സ്വർണം പിടികൂടി. തങ്ക വളകളാക്കി ഇവർ കാലിലും കൈയിലും ധരിച്ച ശേഷം അതിനു മുകളിൽ വസ്ത്രം ഉപയോഗിച്ച് മറച്ചിരിക്കുകയായിരുന്നു. ദുബായിൽ നിന്നും എമിറേറ്റ്സ് വിമാനത്തിൽ എത്തിയ തൃശൂർ സ്വദേശി 750 ഗ്രാം സ്വർണമാണ് പാന്‍റ്സിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ഇയാൾ ധരിച്ചിരുന്ന പാന്‍റി്സിൽ…

Read More

ഡ്യൂട്ടിക്കു ഹിന്ദുക്കളായ പോലീസുകാര്‍ വേണമെന്നു ദേവസ്വം ബോര്‍ഡിന്‍റെ കത്ത്; സംഭവം വിവാദമായതിനു പിന്നാലെ കത്ത് പിന്‍വലിച്ചു

കൊച്ചി: ക്ഷേത്രം ഉത്സവത്തിനു ക്രമസമാധാനപാലനത്തിനും ഗതാഗതം നിയന്ത്രിക്കാനും ഹിന്ദുക്കളായ പോലീസുകാരെ മാത്രം അനുവദിക്കണമെന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്‍റ് കമ്മീഷണറുടെ കത്ത് വിവാദമായി. ഫെബ്രുവരി രണ്ടിനു നടക്കുന്ന വൈറ്റില ശിവസുബ്രമണ്യക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തിനാണ് ഹിന്ദുക്കളായ പോലീസിനെ ആവശ്യപ്പെട്ടത്. സംഭവം വിവാദമായതിനു പിന്നാലെ ദേവസ്വം ബോര്‍ഡ് കത്ത് പിന്‍വലിച്ചു. തൃപ്പൂണിത്തുറയിലെ അസിസ്റ്റന്‍റ് ദേവസ്വം കമ്മീഷണറാണ് ഈ ആവശ്യമുന്നയിച്ചു കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കത്തയച്ചത്. ഉത്സവത്തിന് ആവശ്യമായ ഹിന്ദുക്കളായ പോലീസ്, വനിതാ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് താത്പര്യപ്പെടുന്നു എന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തെത്തുടര്‍ന്നു പോലീസ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്തെത്തി. ദേവസ്വം മന്ത്രിക്കു പരാതിയും നല്‍കി. പോലീസുകാരെ മതവും ജാതിയും അടിസ്ഥാനമാക്കി വേര്‍തിരിച്ചു ഡ്യൂട്ടിക്കു നിയോഗിക്കരുതെന്നും ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും പോലീസ് അസോസിയേഷന്‍ സംസ്ഥന കമ്മിറ്റി പരാതിയില്‍ പറഞ്ഞു. പോലീസ് അസോസിയേഷന്‍ കൊച്ചി വിഭാഗം കത്തിനെതിരേ സിറ്റി പോലീസ് കമ്മീഷണര്‍ക്കും കത്ത്…

Read More

ഉപഭോക്താക്കൾ അറിയാൻ; റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിനു മുമ്പ് റെഗുലേറ്ററി അഥോറിറ്റി രജിസ്ട്രേഷൻ ഉറപ്പാക്കണമെന്ന് പി.എച്ച്. കുര്യൻ

കൊച്ചി: അപ്പാർട്ടുമെന്‍റുകളോ ഫ്ളാറ്റുകളോ വാങ്ങും മുന്പ് ഏജന്‍റുമാരും റിയൽ എസ്റ്റേറ്റ് പദ്ധതികളും റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി (റെറ) യിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉപഭോക്താക്കൾ ഉറപ്പുവരുത്തണമെന്നു റെറ ചെയർമാൻ പി.എച്ച് കുര്യൻ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ചിന്‍റെ ആഭിമുഖ്യത്തിൽ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി (റെറ) ആൻഡ് ജിഎസ്ടി എന്ന വിഷയത്തിൽ കൊച്ചിയിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെട്ടിടനിർമാണത്തിനുള്ള എല്ലാ രേഖകളും ഉണ്ടെങ്കിലേ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്യാനാകൂ. ഇതിലെ രജിസ്ട്രേഷൻ ഉറപ്പുവരുത്തുന്നതിലൂടെ ഈ മേഖലയിലെ കബളിപ്പിക്കലുകൾ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി ഒന്നുമുതൽ റെറയിൽ രജിസ്ട്രേഷൻ ഇല്ലാത്ത അപ്പാർട്ടുമെന്‍റുകളോ വില്ലകളോ ഹൗസിംഗ് പ്ലോട്ടുകളോ വിൽക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല. ഇതുവരെ ഒക്യുപെൻസി സർട്ടിഫിക്കറ്റുകൾ ലഭിക്കാത്ത എല്ലാ പ്രോജക്ടുകളും മാർച്ച് 31 നു മുന്പു റെറയിൽ…

Read More

സൈക്കിൾ ഗതാഗത പ്രോത്സാഹനം; കൊച്ചിയുടെ ബൈസിക്കിൾ മേയറായി ജോബി രാജു

കൊച്ചി: ആംസ്റ്റർഡാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിവൈസിഎസ് എന്ന സംഘടന ലോകത്തിലെ പ്രധാന നഗരങ്ങളിൽ സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനായി നൽകിവരുന്ന ബൈസിക്കിൾ മേയർ പദവിക്കു തൃപ്പൂണിത്തുറ സ്വദേശി ജോബി രാജു അർഹനായി. കൊച്ചിയുടെ ബൈസിക്കിൾ മേയർ എന്ന പദവിയാണ് അദ്ദേഹത്തിന് നൽകിയത്. സൈക്കിൾ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ പങ്ക് വിലയിരുത്തിയാണ് ജോബിക്ക് ഈ പദവി നൽകിയത്. ലോകത്തെ 84-ാമത്തെ ബൈസിക്കിൾ മേയറാണ് ജോബി. നഗരങ്ങളിൽ സൈക്കിളിന്‍റെ സാന്പത്തിക, ആരോഗ്യ പാരിസ്ഥിതിക നേട്ടങ്ങൾ മറ്റുള്ളവരിൽ ബോധവൽകരിക്കുകയാണ് ദൗത്യം. 2017 ൽ പെഡൽ ഫോഴ്സ് എന്ന സൈക്ലിംഗ് കൂട്ടായ്മ രൂപീകരിച്ചാണ് ജോബി ഈ മേഖലയിലേക്ക് വരുന്നത്. തുടർന്ന് സൈക്കിൾ ഉപയോഗത്തിന്‍റെ ഗുണം ജനങ്ങളിൽ എത്തിക്കുന്നതിനായി ഒട്ടേറെ ബോധവത്കരണ പരിപാടികളും സൈക്കിൾ റാലികളും സംഘടിപ്പിച്ചു. കേരളത്തിലെ ഹൈവേകളിൽ സൈക്കിൾ പാതകൾ വേണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചതും ഫെഡൽഫോഴ്സാണ്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ വിവിധ…

Read More

എല്ലാം ശരിയാകും; മുതിർന്ന പൗരന്മാർക്കു സൗഹൃദ വേദികളൊരുക്കി റൂറൽ ജില്ലാ പോലീസ്

ആലുവ: മുതിർന്ന പൗരന്മാരുമായി ബന്ധപ്പെട്ട് കേസുകൾ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലുള്ള അതിവേഗത്തിൽ തീർക്കാൻ വേദികളൊരുക്കി എറണാകുളം റൂറൽ പോലീസ്. റിപ്പബ്ലിക് ദിനത്തിൽ മുതിർന്ന പൗരന്മാർക്കായി പ്രശ്നപരിഹാര വേദിയും സൗഹൃദ സംഗമങ്ങളും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഒരുക്കിയാണ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. ജില്ലയിൽ ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നീ മൂന്നു മേഖലകളിലായാണ് സംഗമങ്ങൾ സംഘടിപ്പിക്കുന്നത്. മുതിർന്ന പൗരന്മാർ നേരിടുന്ന പ്രശ്നങ്ങൾ ജില്ലാ പോലീസിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരാനും പ്രശ്നപരിഹാരത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും ഇതിലൂടെ സാധ്യമാകുമെന്ന്എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. ജീവിതസായാഹ്നത്തിലെത്തിയ മുതിർന്ന പൗരന്മാർക്ക് അവരുടെ അനുഭവങ്ങൾ പോലീസുമായി പങ്കുവയ്ക്കുന്നതിനും സൗഹൃദവേദി അവസരമൊരുക്കും. ഇനി വരുന്ന സംഗമങ്ങളെക്കുറിച്ച് നിർദേശങ്ങളും മുതിർന്ന പൗരന്മാരിൽനിന്ന് സ്വീകരിക്കുമെന്നും എസ്പി അറിയിച്ചു. നാളെ രാവിലെ 9.30 ന് ജില്ലാ പോലീസ് മേധാവിയുടെ ആലുവയിലെ കാര്യാലയത്തിൽ നടക്കുന്ന ചടങ്ങിൽ റൂറൽ…

Read More