നിർത്തിയിട്ടിരുന്ന ടോറസ് ലോറി കത്തി നശിച്ചു; 38 ലക്ഷം രൂപയുടെ നഷ്ടം; പോലീസ് അന്വേഷണം തുടങ്ങി

ചവറ: നിർത്തി ഇട്ടിരുന്ന ടോറസ് ലോറി കത്തി നശിച്ചു. പൻമന നെറ്റിയാട് ജംഗ്ഷനിൽ നിർത്തി ഇട്ടിരുന്ന ടോറസ് ലോറി ഇന്ന് പുലർച്ചെ 3.30 ഓടെയാണ് കത്തിയത് . വൻ സ്ഫോടനം കേട്ട് പ്രദേശവാസികൾ നോക്കിയപ്പോളാണ് ലോറി കത്തുന്നത് കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചവറ ഫയർഫോഴ്സ് എത്തി തീ അണച്ചതിനെ തുടർന്ന് വൻ അപകടം ഒഴിവായി. തേവലക്കര കല്ലയ്യത്ത് അൻസറിന്‍റെവക ലോറിയാണ് അഗ്നിക്കിരയായത്. ഓട്ടം കഴിഞ്ഞ ശേഷം രാത്രി ഏഴോടെ റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ചവറ ഫയർഫോഴ്സ് അസി. സ്റ്റേഷൻ ഓഫീസർ പ്രസന്നകുമാർ ,സീനിയർ ഫയർ ഓഫീസർ ഷാജഹാൻ ,ഫയർ ഓഫീസർമാരായ ഷാജു ,അഭിലാഷ് ,കിരൺ ,ജയപ്രകാശ് ,നാസീം ,രാധാകൃഷ്ണൻ ,അൻവർ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. തുടർന്ന്സ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തി. പോലീസ് സമീപത്തെ സിസിടിവി പരിശോധന നടത്തും. 38 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Read More

ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റുകളിലിടും! അശ്ലീല ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതായി പരാതി

പത്തനാപുരം: അശ്ലീല ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതായി പരാതി. പത്തനാപുരം സ്വദേശിയും എ ഐ വൈ എഫ് പത്തനാപുരം മണ്ഡലം സെക്രട്ടറിയുമാ അര്‍ഷാദിനാണ് പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം എത്തിയത്. ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റുകളിലിടുമെന്നും അല്ലാത്തപക്ഷം പണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് വെള്ളിയാഴ്ച്ച ഉച്ചയോടെ അര്‍ഷാദിന് ഫോണ്‍ വന്നത്. തുടര്‍ന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വാട്സ് ആപ്പില്‍ അയക്കുകയും ചെയ്തു. ഗൂഗിള്‍ പേ വഴി അയ്യായിരം രൂപ ഉടന്‍ അയയ്ക്കണമെന്നാണിവര്‍ ആവശ്യപ്പെട്ടത്. ഫോണ്‍ കോള്‍ തുടര്‍ച്ചയായി വന്നതോടെ ഇയാള്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. മഹാരാഷ്ട്രയില്‍ നിന്നുമാണ് ഭീഷണി വന്നതെന്ന് സൈബര്‍സെല്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണവും ആരംഭിച്ചു.

Read More

കൊറോണ: പ്രതിദിനം 25000 മാസ്‌കുകള്‍ നിര്‍മിച്ച് കുടുംബശ്രീ മാതൃകയാകുന്നു

കൊല്ലം :പ്രതിദിനം 25000 കോട്ടണ്‍ മാസ്‌കുകള്‍ നിര്‍മിച്ച് ജില്ലയിലെ 58 കുടുംബശ്രീ യൂണിറ്റുകളുടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ശ്രദ്ധേയമാകുന്നു. നെടുമ്പന, പുനലൂര്‍ അപ്പാരല്‍ യൂണിറ്റുകളില്‍ മാത്രം പ്രതിദിനം 15000 മാസ്‌കുകളാണ് നിര്‍മിക്കുന്നത്. എല്ലാ ബ്ലോക്കുകളിലേയും കുടുംബശ്രീ മൈക്രോ സംരംഭ യൂണിറ്റുകളുടെയും നേതൃത്വത്തില്‍ 202 സ്ത്രീകളാണ് രാപകല്‍ ഭേദമന്യേ പ്രവര്‍ത്തിക്കുന്നത്. കൊല്ലം, തിരുവന്തപുരം ഡി എം ഒ, കെ എം സി എല്‍, കാരുണ്യ, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, കെ റ്റി ഡി സി, വിവിധ ബാങ്കുകള്‍, സന്നദ്ധ സംഘടനകള്‍, ഇ എസ് ഐ കോര്‍പ്പറേഷന്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും മാസ്‌കുകള്‍ നിര്‍മിച്ചു നല്‍കുന്നത്. സിംഗിള്‍ ലെയര്‍, ഡബിള്‍ ലെയര്‍, ത്രിബിള്‍ ലെയര്‍ എന്നീ മൂന്ന് തരത്തിലുള്ള മാസ്‌കുകളാണ് നിര്‍മിക്കുന്നത്.കുടുംബശ്രീ സംസ്ഥാന മിഷനും ജില്ലാ മിഷനുമാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത്. ഓരോ യൂണിറ്റിന്റേയും പ്രൊഡക്ഷന്‍ കപ്പാസിറ്റി അനുസരിച്ച് വിവിധ…

Read More

കൊറോണ ഇരുട്ടടിയായി ; ബുക്കിംഗ് പ്രോഗ്രാമുകളെല്ലാം പിൻവലിച്ചു; കലാകാരന്മാർ പട്ടിണിയിൽ

പത്തനാപുരം:വര്‍ഷം മുഴുവന്‍ പരിശീലനം;ആകെ ലഭിക്കുക രണ്ട് സീസണ്‍.ആ രണ്ട് സീസണിലും വേദിയിലെത്താനാകാതെ വരുന്നതോടെ പ്രതീക്ഷകള്‍ തകരുന്നത് ഒട്ടേറെ കലാകാരന്‍മാര്‍ക്കാണ്. കഴിഞ്ഞ തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളിലെ പ്രളയം കലാകാരന്‍മാരുടെയും,സമിതികളുടെയും ഓണക്കാല സ്വപ്നങ്ങളെയാണ് തകര്‍ത്തതെങ്കില്‍ ഈ ഉത്സവ സീസണില്‍ കൊറോണ ഭീതി അവരുടെ പ്രതീക്ഷകളെ മങ്ങലേല്‍പ്പിച്ചു.ഓണവും,ഉത്സവ സീസണുമാണ് സ്റ്റേജ് ആര്‍ട്ടിസ്റ്റുകളുടെ പ്രതീക്ഷ. നാടകം,നൃത്തനാടകം, ഡാൻസ്, ഗാനമേള, വാദ്യമേളക്കാർ തുടങ്ങി ട്രൂപ്പുകളിലെ കലാകാരന്മാരും അതിനോടനുബന്ധിച്ച് പണിയെടുക്കുന്നവരുടെയും കുടുംബങ്ങൾ ഇതോടെ ദുരിതത്തിലുമായി. കൊറോണ ഭീതിയിൽ ദേവാലയങ്ങളിലും മറ്റ് പൊതുചടങ്ങുകളിലും ആഘോഷങ്ങളും ആൾ കൂടുന്നതും ഒഴിവാക്കിയതാണ് തിരിച്ചടിയായത്.മാസങ്ങൾ നീളുന്ന പരിശ്രമത്തിലും. ലക്ഷക്കണക്കിന് രൂപ ചിലവിഴിച്ചുമാണ് മിക്ക സ്റ്റേജ് പരിപാടികളും വേദിയിലെത്തുന്നതിന് സജ്ജമാകുന്നത്. ഒരു നൃത്ത നാടകത്തിന് കർട്ടൻ,വസ്ത്രാലങ്കാരം,പ്രകാശ,ശബ്ദ നിയന്ത്രണം എന്നീ ഇനത്തിൽ മാത്രം ലക്ഷങ്ങളാണ് ചിലവ് വരുന്നത്. ബാങ്ക് ലോണെടുത്തും പലിശയ്ക്ക് പണം കടം വാങ്ങിയുമാണ് പരിപാടി ചിട്ടപ്പെടുത്തുന്നതെന്ന് ട്രൂപ്പ് ഉടമകൾ പറയുന്നു. ഓരോ…

Read More

പരിശോധന കര്‍ക്കശമാക്കി തമിഴ്നാട്‌; സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

ആര്യങ്കാവ്: കേരള തമിഴനാട് അതിര്‍ത്തിയായ പുളിയറയില്‍ കോവിഡ് 19 മായി ബന്ധപ്പെട്ട പരിശോധന കര്‍ക്കശമാക്കി തമിഴനാട് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം വരെ കാറും ജീപ്പും അടക്കമുള്ള വാഹനങ്ങള്‍ക്ക് ചില നിബന്ധനകളോടെ സംസ്ഥാനത്തേക്ക് പ്രവേശനം നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ ഗതി മാറി. കെഎസ്ആര്‍ടിസി, ചരക്ക് വാഹനങ്ങള്‍ അല്ലാതെ യാതൊരുവിധ വാഹനങ്ങള്‍ക്കും ഇപ്പോള്‍ പ്രവേശനമില്ല. എന്നാല്‍ പുളിയറക്ക് സമീപ പ്രദേശത്തെക്ക് പോലും വാഹനങ്ങള്‍ കടത്തിവിടാന്‍ അധികൃതര്‍ തയാറാകാത്ത തമിഴനാട് അധികൃതരുടെ നപടി പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. അവശ്യ സര്‍വീസുകള്‍ക്ക് നിയന്ത്രണമില്ല. പോലീസിന്‍റെ സഹായത്തോടെ ഇവിടേക്ക് എത്തുന്ന ചെറിയ വാഹനങ്ങള്‍ തടയുകയും തിരിച്ചുവിടുകയുമാണ്. തമിഴനാട് ആരോഗ്യവകുപ്പ് ഇപ്പോള്‍ ചെയ്യുന്നത്. എന്നാല്‍ പരിശോധന കൂടുതല്‍ ശക്തമാക്കിയതോടെ കൊല്ലം-തിരുമംഗലം പാതയില്‍ രൂക്ഷമായ ഗതാഗതം കുരുക്കും ആരംഭിച്ചിട്ടുണ്ട്. ചരക്ക് ലോറികളും കേരളത്തില്‍ നിന്നുമുള്ള കെഎസ്ആര്‍ടിസി അടക്കമുള്ള വാഹനങ്ങളും മണിക്കൂറുകള്‍ കാത്തുകിടന്നശേഷമാണ് അതിര്‍ത്തി വിടുന്നത്. വാഹനങ്ങളുടെ നീണ്ട നിര…

Read More

കോവിഡ് 19 ; സംസ്ഥാനത്ത് 14 ട്രെയിനുകൾ കൂടി റദ്ദാക്കി; ഏറെയും സ്പെഷൽ ട്രെയിനുകൾ

തിരുവനന്തപുരം: കോവിഡ് 19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നും സർവീസ് നടത്തുന്ന 14 ട്രെയിനുകൾ കൂടി റെയിൽവേ റദ്ദാക്കി. സ്പെഷ്യൽ ട്രെയിനുകളാണ് ഏറെയും റദ്ദാക്കിയത്. യാത്രക്കാർ കുറഞ്ഞതും ട്രെയിനുകൾ റദ്ദാക്കാൻ കാരണമായിട്ടുണ്ട്. വ്യാഴാഴ്ച സംസ്ഥാനത്തോടുന്ന നിരവധി ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. വ്യാഴാഴ്ച റദ്ദാക്കിയ ട്രെയിനുകൾ തിരുവനന്തപുരം സെൻട്രൽ-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (20, 22, 23, 25, 26, 27, 29, 30) കണ്ണൂർ -തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസ്(21, 23, 24, 26, 27, 28, 30, 31) ലോകമാന്യതിലക് -എറണാകുളം തുരന്തോ എക്സ്പ്രസ്(21, 24, 28, 31) എറണാകുളം ജംഗ്ഷൻ -ലോകമാന്യ തിലക് തുരന്തോ എക്സ്പ്രസ്(22, 25, 29, ഏപ്രിൽ ഒന്ന്) തിരുവനന്തപുരം സെൻട്രൽ-ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്(21, 28) ചെന്നൈ സെൻട്രൽ-തിരുവനന്തപുരം വീക്ക്‌ലി സൂപ്പർഫാസറ്റ് എക്സ്പ്രസ്(22,…

Read More

കുപ്പി വെള്ളം വില കൂട്ടിവിറ്റാൽ പ്രോസിക്യൂഷൻ നടപടിയെന്ന് ടിഎസ്ഒ

കൊട്ടാരക്കര : ആവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ സംസ്ഥാന സർക്കാർ ഉൾപ്പെടുത്തിയ കുപ്പിവെള്ളം നിശ്ചിത വിലയായ 13 രൂപയിൽ അധികം വാങ്ങി വിൽപ്പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും എതിരെ കർശന നടപടികൾ സ്വീകരിക്കാൻകൊട്ടാരക്കര താലൂക്കിലെ പൊതു വിതരണ ഉപഭോക്‌തൃ കാര്യ വകുപ്പ്. ഇത്തരം വ്യാപാരികൾക്ക് എതിരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി ജില്ല കളക്ടറുടെ അനുമതിയോടെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും മുഴുവൻ കുപ്പി വെള്ളവും കണ്ടുകെട്ടി പൊതു വിതരണ ശൃംഖല വഴി വിതരണം ചെയ്യുമെന്നും കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസർ എസ്.എ.സെയ്ഫ് അറിയിച്ചു. കുപ്പിവെള്ളം വിൽക്കുന്ന വില ഉപഭോക്താക്കൾക്ക് കാണത്തക്കവിധം എഴുതി പ്രദർശിപ്പിക്കുകയും നിയമാനുസൃത ബില് നൽകുകയും വേണം. പരമാവധി വിൽപ്പന വിലയായി കുപ്പികളിൽ 13ന് മുകളിലുള്ള ഏത് സംഖ്യ രേഖപ്പെടുത്തിയാലും ഉപഭോക്താക്കൾക്ക് 13 രൂപ മാത്രം ഈടാക്കി വേണം ഒരു ലിറ്റർ…

Read More

പിഎസ് സി റാങ്ക് ലിസ്റ്റ് നിലനിൽക്കേ പഞ്ചായത്ത് ലൈബ്രേറിയൻ തസ്തികയിൽ പിൻവാതിൽ നിയമനം

ചാത്തന്നൂർ: പഞ്ചായത്ത് ലൈബ്രേറിയൻ തസ്തികയിൽ പിൻവാതിൽ നിയമനം നടത്തുന്നതായി ആന്‍റി കറപ്ഷൻ പീപ്പിൾസി മൂവ് മെൻറ്.(എസിപിഎം.) 2019 ൽ 14 ജില്ലകളിലേയ്ക്കും പഞ്ചായത്ത് ലൈബ്രേറിയൻ തസ്തികയിലേക്ക് നിയമനത്തിന് പിഎസ് സി റാങ്ക് ലിസ്റ്റ് തയാറാക്കി. ഈ റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോഴാണ് പിൻവാതിൽ നിയമനം നടത്തുന്നത്. പല ജില്ലകളിലും ഒന്നാം റാങ്ക് കിട്ടിയവർക്ക് പോലും നിയമനം ലഭിച്ചിട്ടില്ല. നിലവിൽ യോഗ്യതകൾ പോലും പരിഗണിക്കാതെ പാർട്ട് ടൈം കണ്ടിജന്‍റ് ജീവനക്കാരെ നിയമിക്കുകയാണ്. 2019 ജൂൺ 11-ന് 267 പേരെയും നവമ്പർ 28-ന് 88 പേരെയും ഇത്തരത്തിൽ പാലക്കാട്, കാസർകോഡ് ജില്ലകളിലായി നിയമിച്ചിട്ടുണ്ടെന്ന് വിവരാവകാശ രേഖ പ്രകാരം ലഭിച്ച മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന കാർഷിക വികസന ബാങ്കിൽ ഉൾപ്പെടെ ഇത്തരം നടപടികൾ വ്യാപകമായി കൊണ്ടിരിക്കുകയാണെന്നും ആന്‍റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്‍റ് ആരോപിച്ചു. എല്ലാ യോഗ്യതകളും നേടി പിഎസ്സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെ…

Read More

കൊറോണക്കെതിരെ ഫയർഫോഴ്സിന്‍റെ ബോധവൽക്കരണം

കൊല്ലം: ഫയർഫോഴ്സിന്റെയും ,സിവിൽ ഡിഫൻസിന്റേയും നേതൃത്വത്തിൽ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ കൊറോണ വൈറസിനെതിരെയുള്ള ബോധവൽക്കരണവും, വാഹന പ്രചരണവും നടന്നു. കടപ്പാക്കട അഗ്നിശമന നിലയത്തിൽ നിന്നും ജില്ലാ ഫയർ ഓഫീസർ ഹരികുമാറിന്റെ നേതൃത്വത്തിൽ രണ്ടു വാഹനങ്ങളിലായി ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ പരിശോധനയും ബോധവൽക്കരണവും നടത്തി. വിവിധ ഓട്ടോറിക്ഷാ സ്റ്റാൻറുകളിലും ,ബസ് ബേകളിലും, ഡ്രൈവർമാർക്കും യാത്രക്കാർക്കും, സാനറ്റൈെ സർ നൽകുകയും, കൈ ശുചീകരണ പരിശീലനവും ബോധവൽക്കരണ ക്ലാസ്സുകളും നൽകി. ഫയർ ഓഫീസർമാരായ, മനുരാജ് ,ഹരീഷ്,സൈനി, അനുരാജ്, ഷാജി,പ്രശാന്ത് ,മുരുകൻ, വിഷ്ണു, സിവിൽ ഡിഫൻസ് അംഗങ്ങളായ നിഷാന്ത്, റോണാ റിബൈ റോ, ഷിബു റാവുത്തർ, ഫാത്തിമാ എന്നിവരടങ്ങിയ ടീമാണ് ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. തുടർ ദിവസങ്ങളിലായി കൊല്ലം കോർപ്പറേഷനുമായി സഹകരിച്ച് ,ഫയർഫോഴ്സ് ബീറ്റ് ഓഫീസർമാർ, കൊല്ലം,സിവിൽ ഡിഫൻസ് വോളണ്ടിയേഴ്സ്, എന്നിവർ കോർപ്പറേഷൻ വാർഡുകളിൽ ആരോഗ്യ വകുപ്പുമായി ചേർന്ന് വീടുകൾ തോറും…

Read More

കോവിഡ് 19; എംപ്ലോയ്‌മെന്‍റ് എക്‌സേഞ്ചുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

കൊല്ലം : കൊറോണ രോഗപ്രതിരോധത്തിന്റെ ഭാഗമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്നും നല്‍കുന്ന രജിസ്‌ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് അഡിഷന്‍ തുടങ്ങിയ സേവനങ്ങള്‍ www.eemployment.kerala.gov.in വെബ്‌സൈറ്റ് വഴി നടത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസര്‍ കെ നാസര്‍ അറിയിച്ചു. കൂടാതെ വിവിധ ആവശ്യങ്ങള്‍ക്കായി തൊഴിലന്വേഷകര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെത്തുന്നത് പരിമിതപ്പെടുത്തുന്നതിനായി വിവിധ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടവര്‍ക്ക് ഗ്രേസ് പിരീഡ് ഉള്‍പ്പടെ യഥാക്രമം മാര്‍ച്ച്, ഏപ്രില്‍ മാസംവരെ സാധാരണ ഗതിയില്‍ പുതുക്കാം. എന്നാല്‍ നിലവിലെ സാഹചര്യം പരിഗണിച്ച് എല്ലാ പുതുക്കലും 2020 മേയ് 31 വരെ നീട്ടി. അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഫോണ്‍ മുഖേന ബന്ധപ്പെട്ടും രജിസ്‌ട്രേഷന്‍ പുതുക്കാം. രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിയവും ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കാവുന്നതും അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ 90 ദിവസത്തിനകം ഹാജരാക്കി…

Read More