ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീടിന് നേരെ ഗുണ്ടാ  ആക്രമണം; അക്രമികൾ  വീടിന്‍റെ വാതിലും ജനൽ പാളിയം തകർത്തു

ചവറ : ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീടിന് നേരെ ഗുണ്ടാ ആക്രമണം. ആക്രമണത്തിൽ വീടിന്‍റെ ജനൽ പാളിയും കതകും അക്രമികൾ തകർത്തു. ചവറ ചെറുശ്ശേരി ഭാഗം ഭാവനാലയത്തിൽ സുമയുടെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഒമ്പതോടെ നിരവധി കേസിൽ ഉൾപ്പെട്ട ജാരീസും കൂട്ടാളിയും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് വീട്ടുകാർ പറയുന്നു. സംഭവ സമയത്ത് സുമയും 14 ഉം 11 ഉം വയസുള്ള പെൺകുട്ടികളും മാത്രമെ ഉണ്ടായിരുന്നുള്ളു. സുമയുടെ ഭർത്താവ് അനിൽകുമാറുമായിട്ടുള്ള ഏതോ മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച്ച സന്ധ്യയ്ക്ക് വാളുമായി എത്തിയ ഇതേ സംഘം ഇടവഴിയിൽ വെച്ച് സുമയേയും കുടുംബത്തേയും ആയുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട് ചവറ പോലസിൽ പരാതി നൽകിയെങ്കിലും അന്വേഷണം ഉണ്ടായില്ലായെന്നും ആരോപണം ഉണ്ട്. വീട് കയറി ആക്രമണത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ ആയിട്ടുണ്ട്.…

Read More

ഡബ്ബിംഗ് കലാകാരി ആനന്ദവല്ലി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഡബ്ബിംഗ് കലാകാരി ആനന്ദവല്ലി (67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അന്തരിച്ച സംവിധായകൻ ദീപൻ മകനാണ്. 1992-ൽ പുറത്തിറങ്ങിയ ആധാരം എന്ന ചിത്രത്തിന് ശബ്ദം നൽകിയതിന് സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിരുന്നു. ഡബ്ബിംഗ് മേഖലയിലെ നിറസാന്നിധ്യമായിരുന്ന ആനന്ദവല്ലി മൂവായിരത്തോളം സിനിമകൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. ഇടയ്ക്ക് ചില പരന്പരകളിലും സിനിമകളിലും അഭിനയത്തിലൂടെയും സാന്നിധ്യമറിയിച്ചു. ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ നായിക പൂർണിമ ജയറാമിന് ശബ്ദം നൽകിയാണ് ചലച്ചിത്ര ലോകത്ത് എത്തിയത്. പിന്നീട് നാല് പതിറ്റാണ്ടോളം മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു ആനന്ദവല്ലി. കൊല്ലം ജില്ലയിലെ വെളിയം സ്വദേശിനിയായ ആനന്ദവല്ലി കഥാപ്രസംഗത്തിലൂടെയാണ് കലാലോകത്ത് എത്തിയത്. പിന്നീട് നാടകത്തിലേക്ക് ചുവടുമാറ്റിയ അവർ കെപിഎസി പോലുള്ള നിരവധി പ്രശസ്ത സമിതികൾക്കൊപ്പം പ്രവർത്തിച്ചു. ആദ്യകാലത്ത് വളരെ തിരക്കുള്ള നാടക നടിയായിരുന്ന ആനന്ദവല്ലി ഡബ്ബിംഗ് മേഖലയിൽ ശോഭിച്ചതോടെയാണ്…

Read More

എരിയുന്ന വേനലിൽ വസന്തത്തിന്‍റെ മനോഹാരിത സമ്മാനിച്ച് ഗുൽമോഹർ

പത്തനാപുരം : ചുട്ടുപൊള്ളുന്ന വേനൽ ചൂടിലും വസന്തത്തിന്റെ മനോഹാരിത സമ്മാനിച്ച് ഗുൽമോഹർ (വാകമരം ) പുഷ്പങ്ങൾ.നാട്ടിന്‍പുറങ്ങളിലെ ഇടവഴികളിലും ദേശീയപാതയോരങ്ങളിലുമെല്ലാം ഇവ ചുവപ്പിന്‍റെ ഘോഷയാത്ര തീര്‍ക്കുന്നു. ഒരു നൂറ്റാണ്ട് മുന്‍പാണ് പ്രണയത്തിന്‍റെ ചുവപ്പന്‍ വസന്തമായി ഗുല്‍മോഹര്‍ വിദേശത്തുനിന്നും കേരളത്തിലെത്തുന്നത്. ക്യാമ്പസുകളിലും വിദ്യാലയങ്ങളുടെ അക്ഷരമുറ്റത്തും,നാട്ടിടവഴിയോരങ്ങളിലും,നഗരങ്ങളിലും നിലയുറപ്പിച്ച ഗുല്‍മോഹറിന്‍റെ വര്‍ണചാരുതയ്ക്ക് കടുത്ത വേനലിന്‍റെ വറുതിയിലും കുറവുണ്ടായില്ല.. ജൂണ്‍ ആദ്യം മഴക്കാലമെത്തുന്നതോടെ കൊഴിഞ്ഞ് തുടങ്ങുന്ന ഗുൽമോഹറിന് കനത്ത വേനലാണ് അനുയോജ്യ കാലാവസ്ഥ.മെയ് മാസത്തിലാണ് ഇവ ഏറെ പൂക്കുക.അതിനാല്‍ ഗുല്‍മോഹറിനെ മെയ് മാസപ്പൂവെന്നും വിളിക്കാറുണ്ട്. എന്നാൽ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ഏപ്രില്‍ ആദ്യവാരം തന്നെ ഗുൽമോഹർ അതിൻറെ മനോഹാരിത കാഴ്ചക്കാർക്ക് സമ്മാനിച്ചു തുടങ്ങി. വേനലില്‍ പൂമരങ്ങളും,പുല്‍നാമ്പുകളും കൊഴിഞ്ഞുവാടുമ്പോഴും പ്രതിരോധത്താല്‍ വസന്തത്തെ ശിഖിരങ്ങളില്‍ പടര്‍ത്തി വഴിയോരങ്ങളില്‍ ഗുല്‍മോഹര്‍ നയനമനോഹര കാഴ്ചയാകുന്നു.

Read More

വൃദ്ധമാതാവിനെ ഭക്ഷണവും മരുന്നും നൽകാതെ പീഡിപ്പിക്കുന്നുവെന്ന പരാതി;  സംരക്ഷിക്കാൻ മകന് താക്കീത് നൽകി വനിതാ കമ്മീഷൻ

കൊല്ലം :പള്ളിമേൽ കിഴക്കേകരയിൽ വൃദ്ധയെ ഭക്ഷണവും മരുന്നുമില്ലാതെ തനിച്ചാക്കി പട്ടിണിക്കിട്ട മകന് കർശന താക്കീത് നൽകി വനിതാ കമ്മീഷൻ.വൃദ്ധയുടെ മതിയായ സംരക്ഷണവും മറ്റ് കാര്യങ്ങളും കൃത്യമായി നിർവ്വഹിച്ച് അക്കാര്യം കമ്മീഷനെ അറിയിക്കണമെന്നും ഇക്കാര്യത്തിൽ വീഴ്ച്ച സംഭവിച്ചാൽ മകനും മരുമകൾക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും വനിതാ കമ്മീഷൻ അംഗം ഡോ ഷാഹിദാ കമാൽ അറിയിച്ചു. മകനും മരുമകളും ഈ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ വൃദ്ധയുടെ സംരക്ഷണം ഉറപ്പാക്കി സർക്കാർ സ്ഥാപനത്തിലേക്ക് മാറ്റുന്നതിനായി കമ്മീഷൻ ഇടപെടുമെന്നും ഡോ ഷാഹിദാ കമാൽ അറിയിച്ചു. വൃദ്ധയെ മകനും മരുമകളും തനിച്ചാക്കി പട്ടിണിക്കിടുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് വനിതാ കമ്മീഷൻ അംഗം ഡോ. ഷാഹിദാ കമാൽ നേരിട്ട് കൊല്ലത്തെ വീട്ടിൽ അന്വേഷണത്തിനായി എത്തിയത്. ഈ സമയത്ത് വീട്ടിൽ മരുമകൾ ഉണ്ടായിരുന്നു. മകനുമായി ഫോണിൽ സംസാരിച്ചു. വൃദ്ധക്ക് നാലു മക്കളും ഭർത്താവുമാണുണ്ടായിരുന്നത്. ഭർത്താവും മറ്റ് മൂന്ന് മക്കളും…

Read More

കഞ്ചാവ് കൈമാറുന്നതിനിടെ മധ്യവയസ്ക പോലീസ പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു

കുളത്തുപ്പുഴ: ചില്ലറ വിൽപനക്കാർക്ക് കഞ്ചാവ് കൈമാറുന്നതിനിടെ മധ്യവയസ്ക പോലീസ് പിടിയിൽ. ഏരൂർ തുമ്പോട് പൊടിമോൾ വിലാസം വീട്ടിൽ ചന്ദ്രിക (46) ആണ് കുളത്തൂപ്പുഴ പോലീസിന്‍റെ പിടിയിലായത്. കുളത്തൂപ്പുഴ പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ചന്ദ്രിക പിടിയിലാവുന്നത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട മoത്തികോണം സ്വദേശി രാജുവാണ് കഞ്ചാവ് കൈമാറാനെത്തിയതെന്ന സൂചനയിൽ ഇയാൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുമ്പ് നിരവധികഞ്ചാവ് കേസുകളിൽ പ്രതിയായിട്ടുള്ള തുമ്പോട് സ്വദേശി മധുവിന്‍റെ ഭാര്യയാണ് ചന്ദ്രിക. ചില്ലറ വിൽപനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് ചന്ദ്രികയിൽ നിന്നും കണ്ടെടുത്ത പോലീസ് ഇവർക്കെതിരെ കേസെടുത്തു.

Read More

പള്ളിമുക്ക് മേഖലയിൽ  നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ടാക്കൾ; പോലീസ് നിസംഗതയിൽ കള്ളന്മാരെ കുടുക്കാൻ നാട്ടുകാർ സംഘടിക്കുന്നു

കൊല്ലം : പള്ളിമുക്ക് മേഖലയിൽ മോഷ്ടാക്കൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. അവരെ പിടികൂടാൻ പോലീസിനാകുന്നില്ല. പോലീസിന്‍റെ നിസംഗതയിൽ പ്രതിഷേധിച്ച് നാട്ടുകാർ സംഘം ചേർന്ന് കള്ളന്മാർക്കായി വലവിരിച്ചിരിക്കുകയാണ്. മോഷ്ടാക്കൾ വിഹരിക്കുന്നത് ഗോപാലശേരി, അയത്തിൽ ,പുത്തൻനട, ഉമയനല്ലൂർ ഭാഗങ്ങളിലാണ്. ഇവിടെയും രാത്രി നാട്ടുകാർ സംഘടിച്ച് തെരച്ചിൽ നടത്തുന്നുണ്ട്. അടുത്തിടെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കുട്ടി കുറ്റവാളിയും കൂട്ടാളികളുമാണ് നാട്ടിൽ ഭീതി പരത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഒട്ടേറെപേർ സംഘത്തിൽ ഉണ്ടെന്നാണ് ലഭ്യമാകുന്ന സൂചനകൾ. ഇവരിൽ അന്യസംസ്ഥാനക്കാരും ഉണ്ടെന്ന് നാട്ടുകാർ സംശയിക്കുന്നു.ഇവർ കഞ്ചാവിനും മയക്കുമരുന്നിനും അടിമകളാണ്. ഇവർക്ക് പ്രാദേശികമായി ചിലരുടെ പിന്തുണയും ലഭിക്കുന്നുണ്ട്. ഇവരെ പിടികൂടിയാൽ തന്നെ ചില രാഷ്ട്രീയ പാർട്ടിക്കാർ മോചിപ്പിക്കാനായി രംഗത്തുള്ളതും നാടിന് ആപത്തായി മാറിയിട്ടുണ്ട്. കള്ളന്മാരെ പിടിക്കാൻ നാട്ടുകാർ രാത്രി സംഘടിക്കുമ്പോൾ അവർക്കിടയിൽ അപരിചിതർ നുഴഞ്ഞ് കയറുന്നുമുണ്ട്. ഇത്തരത്തിൽ ചിലരെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയും ചെയ്തു. വൻ…

Read More

പരാജയഭീതി ഉണ്ടാകുമ്പോൾ പ്രകോപനം സൃഷ്ടിക്കുന്നത് സിപിഎമ്മിന്‍റെ നയം; ‘പരനാറി’ പ്രയോഗത്തിന് മറുപടിയുമായി പ്രേമചന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി ബോധപൂർവം പ്രകോപനം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് കൊല്ലം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രൻ. മുഖ്യമന്ത്രിയുടെ പ്രസ്താവന പദവിക്ക് നിരക്കുന്നതാണോയെന്ന് അദ്ദേഹം വിലയിരുത്തണം. താൻ പ്രകോപനത്തിനില്ല. പരാജയഭീതി ഉണ്ടാകുന്പോൾ പ്രകോപനം സൃഷ്ടിക്കുന്നത് സിപിഎമ്മിന്‍റെ നയമാണെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ പ്രേമചന്ദ്രനെതിരേ പിണറായി വിജയൻ നടത്തിയ പരനാറി പ്രയോഗത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നുവെന്ന പിണറായിയുടെ പരാമർശത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.താൻ ഒരു രാഷ്ട്രിയ നെറികേടും കാലുമാറ്റവും നടത്തിയിട്ടില്ല . തന്‍റെ പാർട്ടിയായ ആർഎസ്പിയുടെ സംസ്ഥാന സമിതി തീരുമാനപ്രകാരമാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനോടൊപ്പം ചേർന്ന് മത്സരിച്ചത്. രാഷ്ട്രീയ നെറിയും നെറികേടും വോട്ടർമാർ തീരുമാനിക്കുമെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രേമചന്ദ്രൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ സിപിഎമ്മിന്‍റെ ഘടകകക്ഷിയായിരുന്ന ആർഎസ്പിക്ക്്് സീറ്റ് നൽകിയിരുന്നില്ല. ഇതേ…

Read More

 വേനൽ കനക്കുന്നു;  കരുനാഗപ്പള്ളി ടൗണിന്‍റെ വിവിധയിടങ്ങളിൽ പറവകൾക്ക് കുടിനീരൊരുക്കി കുട്ടിക്കൂട്ടം

കരുനാഗപ്പള്ളി : വേനൽ കടുത്തതിനെ തുടർന്ന് കുടിനീരുകിട്ടാതെ വലയുന്ന പക്ഷികൾക്കായി തണ്ണീർകുടങ്ങളൊരുക്കി മാമ്പഴക്കാലം അവധിക്കാല ക്യാമ്പിലെ കുട്ടികൾ മാതൃകയായി. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന മാമ്പഴക്കാലം അവധിക്കാല സർഗ്ഗാത്മക ക്യാമ്പിലെ കുട്ടികളാണ് നാട്ടുകൂട്ടം പരിപാടിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ തണ്ണീർകുടമൊരുക്കിയത്. ടൗണിന്‍റെ വിവിധ ഭാഗങ്ങളിലും സിവിൽ സ്റ്റേഷൻ പരിസരത്തെ വൃക്ഷങ്ങളിലും പക്ഷികൾക്കായി തണ്ണീർകുടമൊരുക്കി. ഡെപ്യൂട്ടി തഹസിൽദാർ നൗദാസ്, സെന്റർ ഫോർ സയൻസ് ഡയറക്‌ടർ വി. അരവിന്ദകുമാർ എന്നിവർ പരിസ്ഥിതി സന്ദേശം നൽകി. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അദ്ധ്യക്ഷത വഹിച്ചു. ഗോപകുമാർ, ഡോ. സുജിത് എഡ്വിൻ പെരേര, മുഹമ്മദ് സലിംഖാൻ, ബെറ്റ്സൺ വർഗ്ഗീസ്, റിനോഷ് വേങ്ങൂർ, അരവിന്ദ്, ശ്യാംലാൽ പട്ടാഴി, ഹെലന വി അഹമ്മദ്,ആദിത്യ സന്തോഷ്, ഭഗത് രാജ് എന്നിവർ നേതൃത്വം നൽകി

Read More

ഓച്ചിറയിലെ തട്ടിക്കൊണ്ടുപോകൽ സംഭവം; പെൺകുട്ടിയുടെ പ്രായംതെളിയിക്കാൻ  പോലീസ് സംഘം മുംബൈയിലേക്ക്

കൊല്ലം :ഓച്ചിറയിൽനിന്ന് രാജസ്ഥാനി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വയസ് തെളിയിക്കുന്നിന്‍റെ ഭാഗമായി സ്കൂൾ സർട്ടിഫിക്കറ്റിന്‍റെ നിജസ്ഥിതി അറിയാൻ പോലീസ് സംഘം നാളെ മുംബൈയിലേക്ക് പോകും. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒന്നാംപ്രതി മുഹമ്മദ് റോഷനെ ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. മുംബൈയിലെ പനവേലിലാണ് താമസിച്ചിരുന്നതെന്നും ഇവിടെവച്ചാണ് പീഡിപ്പിച്ചതെന്നുമുള്ള പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തെളിവെടുപ്പും നടത്തേണ്ടതുണ്ട്. ഇതിനായി മുഹമ്മദ് റോഷനെയും മുംബൈയിലേക്ക് കൊണ്ടുപോകും. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഇതിനെതുടർന്ന് പോക്സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നതപെൺകുട്ടിയുടെ അച്ഛൻ നൽകിയ സ്കൂൾ സർട്ടിഫിക്കറ്റിലും പെൺകുട്ടിയുടെ പ്രായം കുറവാണ്. വയസ് സംബന്ധിച്ച കാര്യത്തിന്‍റെ നിജസ്ഥിതിയും രാജസ്ഥാനിൽനിന്നും പോലീസിന് സ്വിരീകരിക്കേണ്ടതുണ്ട്. ്

Read More

പഞ്ചായത്തിന്‍റെ പ്ലാസ്റ്റിക് സംസ്കരണ പദ്ധതി കടലാസിൽ തന്നെ; പ്ലാസ്റ്റിക് കത്തിക്കുന്നത് നിത്യസംഭവം; സംഭവത്തിൽ നാട്ടുകാർ പറയുന്നത്

കുളത്തൂപ്പുഴ: പൊതുജനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ശേഖരിച്ച് സംസ്കരിക്കുന്നതിന് പദ്ധതി തയ്യാറാക്കുമെന്ന പ്രഖ്യാപനം വാഗ്ദാനം മാത്രമായി മാറിയതോടെ ഗ്രാമപ്രദേശങ്ങളില്‍ പൊതുസ്ഥലങ്ങളിലേക്കും വനമേഖലകളിലേക്കും ഇത്തരം മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് സാധാരണമാകുന്നു. പൊതുനിരത്തുകളിലും വീട്ടുവളപ്പുകളിലും പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നത് നിത്യസംഭവമായി മാറുന്നു. മാസങ്ങള്‍ക്ക് മുമ്പ് കുളത്തുപ്പുഴയിലെ ആദിവാസി മേഖലയില്‍ കരിമ്പനിബാധ കണ്ടെത്തിയപ്പോഴാണ് വിവിധ വകുപ്പുകള്‍ പ്രദേശത്ത് പരിശോധന നടത്തുകയും ശരിയായ ശുചിത്വം പാലിക്കാത്തതും ശാസ്ത്രീയമായ രീതിയില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം നടത്താത്തതുമാണ് പകര്‍ച്ചവ്യാധികള്‍ പടരുന്നതിനു കാരണമെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ശുചിത്വ മിഷന്‍റെ സഹായത്തോടെ പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും മർച്ചന്‍റ്സ് അസോസിയേഷന്‍ സഹായ വാഗ്ദാനവുമായി രംഗത്തെത്തുകയും ചെയ്തു. ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ഗ്രാമപ്രദേശങ്ങളിൽ നിന്നും പ്ലാസ്റ്റിക് കവറുകളും സാധനങ്ങളും ശേഖരിച്ച് നൽകിയാൽ ജില്ലാ സ്ക്രാപ്പ് മര‍ച്ചന്‍റ്സ് അസോസിയേഷന്‍ ഇവ ഏറ്റെടുത്ത് സംസ്കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കാമെന്ന് ഉറപ്പു നൽകിയതായും ശുചിത്വമിഷൻ…

Read More