അനധികൃത മത്സ്യബന്ധനം; വള്ളങ്ങളും ഉപകരണങ്ങളും പിടികൂടി  മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് വിഭാഗം

കൊല്ലം :മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് വിഭാഗം നടത്തിയ പരിശോധനയില്‍ നിരോധിത രീതിയില്‍ കടലില്‍ മത്സ്യബന്ധനം നടത്തിയ വള്ളങ്ങളും അനുബന്ധ ഉപകരണങ്ങളും പിടികൂടി നിയമ നടപടികള്‍ സ്വീകരിച്ചു. കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ തീവ്രതയുള്ള ലൈറ്റ് ഉപയോഗിച്ച് നിരോധിത മത്സ്യബന്ധനം നടത്തുന്നത് കാരണം പരമ്പാരഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യലഭ്യത കുറയുന്നു എന്ന പരാതിയെ തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദ്ദേശാസസരണമാണ് പരിശോധന നടത്തിയത്. അഴീക്കല്‍ മുതല്‍ വിഴിഞ്ഞം വരെ കടലില്‍ നടത്തിയ പരിശോധനയില്‍ പരവൂര്‍, വര്‍ക്കല, വിഴിഞ്ഞം തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും രണ്ട് വള്ളങ്ങള്‍, രണ്ട് പൊങ്ങ് വള്ളങ്ങള്‍, മൂന്ന് എഞ്ചിനുകള്‍, 38 എല്‍.ഇ.ഡി ലൈറ്റ്കള്‍, 11 ബാറ്ററികള്‍, അനുബന്ധ ഉപകരണങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തു. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരും. നീണ്ടകര, വിഴിഞ്ഞം യൂണിറ്റുകള്‍ നടത്തിയ സംയുക്ത പരിശോധനയില്‍ മറൈന്‍ പോലീസ് സൂപ്രണ്ട് കിഷോര്‍കുമാര്‍, സി.ഐ എസ്.എസ്. ബൈജു, എസ്.ഐമാരായ…

Read More

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കൊല്ലത്ത് പരിശോധന തുടരുന്നു; പിടികിട്ടാപുള്ളികളായ 18പേർ പോലീസ് പിടിയിൽ

കൊല്ലം :ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ജില്ലയിൽ പരിശോധന തുടരും. കഴിഞ്ഞദിവസം നടത്തിയ പ്രത്യേക കോന്പിംഗ് ഓപ്പറേഷനിൽ കൊല്ലം സിറ്റിയിൽ വിവിധ കേസുകളിലായി പിടികിട്ടാപുള്ളികളായ 18 ഓളം പേരെ അറസ്റ്റ് ചെയ്തു. കൂടാതെ വിവിധ കേസുകളിലായി 126 വാറണ്ട ് പ്രതികളേയും അറസ്റ്റ് ചെയ്തു. പ്രത്യേക പരിശോധനയുടെ ഭാഗമായി നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൈവശം വച്ചതിനും നിരോധിത മയക്കുമരുന്നുകൾ ഉപയോഗിച്ചതിനും 2 പേർ ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന് 18 പേർക്കെതിരെയും അലക്ഷ്യമായി വാഹനം ഓാടിച്ചതിന് 21 പേർക്കെതിരേയും പൊതുനിരത്തിൽ മദ്യപിച്ച് കലഹം ഉണ്ട ാക്കിയതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനും 26 പേർക്കെതിരേയും കേസെടുത്തു. വാഹന പരിശോധന നടത്തിയതിൽ 970പേർക്കും പൊതുസ്ഥലത്ത് പുകവലിച്ചതിന് 36 പേർക്കും പിഴ ചുമത്തിയിട്ടുള്ളതാണ്. കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം സബ് ഡിവിഷണൽ ഓഫീസർമാരായ…

Read More

പഞ്ചായത്ത് സമിതിയുടെ ഉറപ്പ് പാഴായി ;സുഗതന്‍റെ മക്കൾ പ്രതിഷേധസമരം തുടങ്ങി

പത്തനാപുരം:പഞ്ചായത്ത് സമിതിയുടെ ഉറപ്പ് പാഴായി;സുഗതന്റെ മക്കള്‍ക്ക് വര്‍ക് ഷോപ്പ് നിര്‍മ്മിക്കാന്‍ അനുമതിയില്ല. നിർമ്മാണത്തിലിരുന്ന വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ ഇടതുയുവജനപ്രസ്ഥാനക്കാർ കൊടികുത്തിയതില്‍ മനംനൊന്ത് ജീവനൊടുക്കിയ പ്രവാസി സുഗതന്‍റെ കുടുംബത്തോടുളള അധികൃതരുടെ വാഗ്ദാനം ജലരേഖയായി മാറുകയാണ്. ഒരുകാരണവശാലും വർക്ക്ഷോപ്പിന് ലൈസൻസ് നൽകില്ലന്ന വാശിയിലാണ് വിളക്കുടി പഞ്ചായത്ത് .താൽകാലിക അനുമതി ലഭിച്ചാൽ പോലും സ്റ്റോപ് മെമ്മോ നൽകി വർക്ക്ഷോപ്പ് പൂട്ടിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി സുഗതന്‍റെമക്കള്‍ ആരോപിക്കുന്നു. സുഗതന്‍റെമക്കളായ സുനിലും സുജിത്തും ലൈസൻസിനായി പഞ്ചായത്ത് ഓഫീസിൽ ഇന്നലെ രാവിലെ എത്തിയപ്പോഴാണ് പഞ്ചായത്ത് സെക്രട്ടറി പ്രവർത്തിക്കാനുളള അനുമതി നൽകാനാകില്ലെന്ന് പറഞ്ഞത്. ഒരാഴ്ച മുമ്പ് പഞ്ചായത്ത് കമ്മറ്റികൂടി ലൈസൻസ് നൽകുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഇന്നലെ ഇവർ എത്തിയത്. സെക്രട്ടറിയുടെ നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് സുനിലും സുജിത്തും രാത്രിവൈകിയും പ്രതിഷേധിച്ചു.അനുമതി കിട്ടിയാൽ മാത്രമേ സമരം അവസാനിപ്പിക്കൂവെന്നാണ് ഇവർ പറയുന്നത്.വിവിധ സംഘടനകൾ സഹായം…

Read More

കുളത്തുപ്പുഴയില്‍ തെരുവ് നായയുടെ  ആക്രമണം;  നിരവധിപേർ ആശുപത്രിയിൽ ; നായയെ നാട്ടുകാർ തല്ലിക്കൊന്നു

കുളത്തുപ്പുഴ കുളത്തുപ്പുഴയില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം. ബസിറങ്ങി നടന്നു പോയ കുളത്തുപ്പുഴ സര്‍വീസ് സഹകരണബാങ്ക് മുന്‍ സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ ആര്‍ കുട്ടന്‍പിള്ളയടക്കം നിരവധിപേരെ നായ ആക്രമിച്ചു. നായയുടെ ആക്രമണത്തില്‍ കുട്ടന്‍പിള്ളയുടെ കാലിന് സാരമായി പരിക്കേറ്റു. കൈക്കും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം നായ്ക്ക് പേ ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ നായയെ നാട്ടുകാര്‍ തല്ലികൊന്നു. എന്നാല്‍ നായ നിരവധി മറ്റുനായ്ക്കളെ കടിച്ചത് നാട്ടുകാരില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. രാവിലെ സാംനഗര്‍സ്വദേശി രാജന്‍ എന്നയാളെ നായ ആക്രമിച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്കൂൾ കുട്ടികളും നിരവധി ആൾക്കാർ പോകുന്ന സമയത്തും നായ ശല്യം രൂക്ഷമായിരിക്കുകയാണ് .കുളത്തുപ്പുഴ പഞ്ചായത്ത് ഇതിനെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാതത്തതിനാൽ ജനകീയ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ .

Read More

 സമ്പൂർണ്ണ മദ്യനിരോധനത്തിനായി പോരാട്ടം അനിവാര്യമെന്ന്  കെസിബിസി

കൊല്ലം : മഹാത്മാഗാന്ധി വിഭാവനം ചെയ്ത സന്പൂർണ മദ്യനിരോധനത്തിനായി അഹിംസാത്മക പോരാട്ടം അനിവാര്യമാണെന്ന് കെആർഎൽസിസി മദ്യവിരുദ്ധ കമ്മീഷൻ സംസ്ഥാന സെക്രട്ടറി ഫാ. റ്റി.ജെ. ആന്‍റണി അഭിപ്രായപ്പെട്ടു. കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപത സംഘടിപ്പിച്ച മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്യവിപത്തിലൂടെ നശിച്ചുകൊണ്ട ിരിക്കുന്ന യുവ തലമുറയെ രക്ഷിക്കുന്നതിനുള്ള പരിശ്രമങ്ങൾക്ക് അടിയന്തര പ്രാധാന്യമാണുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മദ്യത്തിന്‍റെ ഉൽപ്പാദനവും വിതരണവും വ്യാപകമാക്കി മദ്യപ്രളയം സൃഷ്ടിക്കുന്ന സർക്കാരിന്‍റെ മദ്യനയം ജനവിരുദ്ധമാണ്. ഈ മദ്യനയം ഗാന്ധിയൻ മദ്യനിരോധന ആശയത്തേയും ഭരണഘടന ലക്ഷ്യം വയ്ക്കുന്ന മദ്യനിരോധനത്തേയും നിരാകരിക്കുന്നതാണ്. മദ്യം മൂലം തകർന്ന കുടുംബങ്ങളുടെ നിലവിളികൾക്ക് ഉത്തരം നൽകാൻ സർക്കാരിന് ബാദ്യതയുണ്ട ്. ജനക്ഷേമം ലക്ഷ്യമാക്കിയുള്ള മദ്യനയം നടപ്പിലാക്കാൻ സർക്കാർ തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രൂപതാ പ്രസിഡന്‍റ് തോപ്പിൽ ജി വിൻസന്‍റ് അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി യോഹന്നാൻ ആന്‍റണി ഗാന്ധി…

Read More

സിഗ്നൽ തെറ്റിച്ച് ഗതാഗത തടസം ഉണ്ടാക്കിയ സംഭവം; ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഡ്രൈവർക്കെതിരെ കേസ്

 കൊട്ടാരക്കര: പുലമൺ കവലയിൽ ഗതാഗത തടസം സൃഷ്ടിച്ച സംഭവത്തിൽ അടൂരിലെ ഡിവൈഎഫ്ഐ.പ്രവർത്തകർ സഞ്ചരിച്ച വാഹനത്തിന്‍റെ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. നിയമ ലംഘനത്തിന് പെറ്റികേസാണ് ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 6.30 ഓടെയാണ് പുലമൺ കവലയിൽ ഗതാഗത തടസവും സംഘർഷവും അരങ്ങേറിയത്. അടൂരിലുണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവർത്തകരെ ജാമ്യം ലഭിച്ചതിനെ തുടർന്ന് കൊട്ടാരക്കര സബ് ജയിലിൽ നിന്നും അടൂരിൽ നിന്നെത്തിയ പ്രവർത്തകർ വാഹനങ്ങളിൽ കൂട്ടിക്കൊണ്ടു പോകും വഴിയാണ് പ്രശ്നങ്ങളുണ്ടായത്. ഇതിൽ ഒരു വാഹനം സിഗ്നൽ മറികടന്ന് പുലമണിൽ റോഡരുകിൽ പാർക്ക് ചെയ്യാൻ ശ്രമിച്ചു. ഇതു തടയാൻ ശ്രമിച്ച പോലീസുമായി വാക്കേറ്റമുണ്ടാവുകയും കൂടുതൽ പ്രവർത്തകരെത്തി സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തുവത്രെ. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. ഇതു മൂലം എംസി റോഡിലും ദേശീയ പാതയിലും കുറച്ചു സമയം ഗതാഗതം തടസപ്പെട്ടിരുന്നു. വിശദമായ അന്വേഷണത്തിന് റൂറൽ എസ്പി ഉത്തരവിട്ടതിന്‍റെ…

Read More

വാടകവീട്ടിൽ അനാശാസ്യം;  രണ്ടു യുവതിയും ഒരു യുവാവും പോലീസ് പിടിയിൽ;  മുഖ്യപ്രതി സ്റ്റെല്ല ഒളിവിൽ

കൊല്ലം: കടപ്പാക്കടയ്ക്ക് സമീപം വാടക വീട്ടിൽ അനാശാസ്യത്തിലേർപ്പെട്ട മൂന്ന് പേരെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കല്ലുവാതുക്കൽ സ്വദേശി സുഭാഷിനെയും(32), കണ്ണനല്ലൂർ, തിരുവനന്തപുരം വെള്ളറട സ്വദേശിനികളായ രണ്ട് യുവതികളുമാണ് പിടിയിലായത്. മുഖ്യപ്രതിപള്ളിത്തോട്ടം സ്വദേശിയായ സ്റ്റെല്ലഒളിവിലാണ് വീട് വാടകയ്ക്കെടുത്ത് പെണ്‍വാണിഭത്തിന് ഉപയോഗിച്ച ഇവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. പള്ളിത്തോട്ടത്തെ ഇവരുടെ വീട്ടിൽ പരിശോധന നടത്താൻ ശ്രമിച്ചെങ്കിലും ആൾ താമസമില്ലാത്തതിനാൽ നടന്നില്ല. ഇവർക്ക് മുൻപും ഇത്തരം ഇടപാടുകളുണ്ടായിരുന്നെന്ന നിഗമനത്തിലാണ് പൊലീസ്. പ്രായമായ സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീടാണ് സ്റ്റെല്ല വാടകയ്ക്കെടുത്തത്. അയൽക്കാർക്ക് സംശയം തോന്നാതിരിക്കാൻ ഇടയ്ക്കിടെ ബന്ധുവായ ഒരു സ്ത്രീയെ സ്റ്റെല്ല ഇവിടെ കൊണ്ടുവന്ന താമസിപ്പിക്കാറുണ്ട്. അപരിചിതരായ പലരും വീട്ടിൽ വന്ന് പോകുന്നതിനെ കുറിച്ച് പരിസരവാസികൾ അറിയിച്ചതനുസരിച്ച് വീട് പോലീസ് നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞദിവസം ഈസ്റ്റ് സിഐ എസ് മഞ്ജുലാലിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പോലീസെത്തുന്പോൾ മൂന്ന് പുരുഷൻമാർ ഓടിപ്പോയതായും സൂചനയുണ്ട്്. കോടതിയിൽ…

Read More

റോഡ് പണി ഉപേക്ഷിച്ച് കരാറുകാരൻ മുങ്ങി; കുളത്തുപ്പുഴ തെന്മല പാതയിൽ നാട്ടുകാര്‍ റോഡ്‌ ഉപരോധിച്ചു നാട്ടുകാർ

കുളത്തൂപ്പുഴ: നവീകരണം പൂർത്തിയാക്കാതെ ഉപേക്ഷിച്ച കുളത്തൂപ്പുഴ തെന്മലപാതയിൽ അപകടം തു‌ർക്കഥയായതോടെ നാട്ടുകാർ റോഡ് ഉപേരോധിച്ചു. നിർമ്മാണം നടക്കുന്നതിനിടയിൽ ഇ.എസ്.എം കോളനി ജംഗ്ഷന് സമീപം മുസ്ലീം പളളിക്ക് മുന്നിലെ വളവിലായ് ടാറിംഗ് ജോലി ഏറെ ദൂരം പൂർത്തിയാക്കാതെ കരാറുകാരൻ ഉപേക്ഷിച്ച് പോവുകയായിരുന്നു. ഇതോടെ റോഡിലെ താഴ്ച അറിയാതെ എത്തുന്നവരും, പുതിയ ടാറിംഗിലൂടെ കടന്ന് പോകാൻ തിടുക്കം കാട്ടുന്ന വാഹനങ്ങളും നിയന്ത്രണം വിടുന്നതുമാണ് അപകടത്തിന് ഇടയാക്കുന്നത്. കരാറുകാരൻെറ അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്ന് പഞ്ചായത്ത് അംഗം റെജിഉമ്മൻ അരോപിച്ചു .കഴിഞ്ഞ ഏതാനും നാളുകൾക്കിടയിൽ ഒൻപതിലധികം അപകടങ്ങളാണ് ഇവിടെ നടന്നിട്ടുളളത് . അപകടത്തിൽ പെട്ട ഇവർക്കെല്ലാം കരാറുകാരൻ നഷ്ടപരിഹാരം നൽകണമെന്നും ഉപരോധം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്നലെ ഉച്ചക്ക് അപകടത്തിൽ പെട്ട് പ്രദേശവാസിയായ യുവാവിന് പരുക്കേറ്റതോടെയാണ് നാട്ടുകാർ പ്രതിക്ഷേധിച്ചത്. വൈകുന്നേരം സംഘടിച്ചെത്തിയ നിരവധിപേർ റോഡിൽ ഗതാഗതം തടസപ്പെടുത്തിയാണ് ഉപരോധിച്ചത് .ഇതോടെ അന്തർ…

Read More

കരിമണൽ ഖനനം; തീരദേശ പരിരക്ഷ ഉറപ്പുവരുത്തി ഖനനം സാധ്യമാക്കാനുളള സാങ്കേതിക വിദ്യ ഉണ്ടാകണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി

കൊല്ലം: ആലപ്പാട് ഉൾപ്പെടെയുളള തീരദേശ മേഖലയിലെ കരിമണൽ ഖനനം സംബന്ധിച്ച നയപരമായ പ്രശ്നം ചർച്ച ചെയ്യാൻ സംസ്ഥാന ഗവണ്‍മെന്‍റ് സർവകക്ഷിയോഗം വിളിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. മുഖ്യമന്ത്രിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. കൊല്ലം, ആലപ്പുഴ തീരദേശ മേഖലയിൽ ലഭ്യമായിട്ടുളള അപൂർവ ധാതു സന്പത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിന് സമഗ്രമായ ഖനന നയം സമവായത്തിലൂടെ ആവിഷ്കരിച്ച് നടപ്പാക്കേണ്ടതാണ്. പ്രകൃതി കനിഞ്ഞ കേരളത്തിന് അനുഗ്രഹിച്ച് നൽകിയിട്ടുളള അപൂർവ ധാതുസന്പത്ത് വിനിയോഗിക്കാൻ പാടില്ലായെന്ന നിലപാട് നീതികരിക്കാവുന്നതല്ല. സന്പൂർണ ഖനന നിരോധനം നടപ്പാക്കണമെന്ന് സമരസമിതിയുടെ ആവശ്യത്തിന്‍റെ അർഥം അമൂല്യമായ അപൂർവ ധാതുസന്പത്ത് രാജ്യത്തിന്‍റെ വളർച്ചയ്ക്കും പുരോഗതിയ്ക്കും വേണ്ടി വിനിയോഗിക്കാൻ പാടില്ല എന്നാണ്.ഖനനവും വേർതിരിക്കലും അപൂർവ ധാതു മുലകങ്ങളുടെ വിപണനവും പൊതുമേഖലയിൽ മാത്രം നിക്ഷ്പിതമാണ്. എന്നാൽ ഖനന മേഖലയിലെ തിരദേശവാസികളുടെ ആശങ്കയും ഉൽകണ്ഠയും അകറ്റി ശാസ്ത്രീയവും നിയന്ത്രിതവുമായ ഖനനത്തിലൂടെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാണ് പരിശ്രമിക്കേണ്ടത്. പാരിസ്ഥിതിക പ്രത്യാഘാതം പരമാവധി…

Read More

 കരുനാഗപ്പള്ളിയിലെ  റിസര്‍വേഷന്‍ കൗണ്ടര്‍ അടച്ച് പൂട്ടുമെന്നത് വ്യാജ പ്രചരണമെന്ന് കെ.സി വേണുഗോപാൽ എം.പി

കരുനാഗപ്പള്ളി :റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടര്‍ അടച്ച് പൂട്ടുന്നു എന്നതരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നടക്കുന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് കെ.സി.വേണുഗോപാല്‍ എം.പി അറിയിച്ചു. നല്ല രീതിയില്‍ വരുമാനമുള്ള റിസര്‍വേഷന്‍ കൗണ്ടറാണ് കരുനാഗപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്നത്. അവിടുത്തെ റിസര്‍വേഷന്‍ സൗകര്യങ്ങള്‍ ഉള്‍പ്പടെ റെയില്‍വേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. അതിനിടയ്ക്ക് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്ന തരത്തില്‍ഇത്തരം വ്യാജ പ്രചരണം നടത്തുന്നത് ശരിയായ നടപടിയല്ല. കരുനാഗപ്പള്ളി റിസര്‍വേഷന്‍ സൗകര്യം നേരത്തെ പോലെ തന്നെ തുടരുമെന്നും അത്തരമൊരു ആലോചന പോലും റെയില്‍വേയുടെ മുന്നിലില്ലെന്നും ഉന്നതറെയിൽവേ അധികൃതരുമായി ചർച്ച നടത്തിയ ശേഷം എം.പി.വ്യക്തമാക്കി. ഇത്തരം അടിസ്ഥാന രഹിതമായ പ്രചരണം നടത്തുന്നവർ അത് അവസാനിപ്പിക്കണമെന്നും ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കുന്ന പ്രവണത ഒരു തരത്തിലും പ്രോത്സാഹിക്കപ്പെടരുതെന്നും എം.പി.പറഞ്ഞു.

Read More