ബൈപാസ് റോഡിൽ  അപകടങ്ങൾ പതിവാകുന്നു;  വാഹനപരിശോധന കർശനമാക്കി പോലീസും മോട്ടോർ വാഹന വകുപ്പും 

കൊല്ലം: പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി ബൈ പാസ് റോഡിൽ മേവറം, അയത്തിൽ, കല്ലുംതാഴം എന്നീ ഭാഗങ്ങളിൽ കഴിഞ്ഞദിവസം നടന്ന വാഹന പരിശോധന യിൽ 142 കേസുകൾ ചാർജ് ചെയ്തു. ബൈ പാസ്സ് റോഡിൽ അപകടം കൂടുന്നതന്‍റെ ഭാഗമായി കൊല്ലം സിറ്റി പോലീസ് കമ്മിഷണർ പി. കെ. മധു ,ആർ. ടി. ഓ സജിത്ത്. വി യുടെയും എൻഫോഴ്‌സ്‌മെന്റ് ആർ. ടി. ഓ മഹേഷ്‌ ഡി യുടെയും നിർദേശ പ്രകാരമായിരുന്നു പരിശോധന നടത്തിയത്. അമിത വേഗത്തിൽ വാഹനമോടിച്ച 24 ഡ്രൈവർമാർക്കെതിരെയും അപകടകരമായി പാർക്ക്‌ ചെയ്ത 11ട്രക്ക്‌ കൾക്കും മദ്യപിച്ചു വാഹന മോടിച്ച 2 ഡ്രൈവർമാർക്കെതിരെയും നടപടിയെടുത്തു. കൂടാതെ ലൈസൻസ് ഇല്ലാതെ വാഹന മോ ടിച്ച 16 പേർക്ക് എതിരെയും, ഇൻഷുറൻസ് ഇല്ലാത്ത 12 വാഹനങ്ങൾക്കെതിരെയും സീറ്റ് ബെൽറ്റ്‌ ധരിക്കാത്ത 8 പേർക്കെതിരെയും ഹെൽമെറ്റ്‌ ധരിക്കാതെ വാഹനമോടിച്ച…

Read More

ദേശീയപാതയിലൂടെ  അനധികൃതമായി കടത്തിയ 760 ചാക്ക് റേഷനരി പിടികൂടി; റെഡ് ഓക്സൈഡ് ചേർത്ത് റോസ് അരിയായി വിൽപനയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന്  അധികൃതർ

ചാത്തന്നൂർ: ദേശീയപാതയിലൂടെ ലോറിയിൽ കടത്താൻ ശ്രമിച്ച 760 ചാക്ക് റേഷനരി പാരിപ്പള്ളി പോലീസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാരിപ്പള്ളിയിൽ നിന്ന് ആദ്യ ലോറി പിടികൂടിയ പൊലീസ് ഡ്രൈവറെ ചോദ്യം ചെയ്തതിൽ നിന്നാണ് ശേഷിക്കുന്ന ലോറികൾ മുക്കട, കാരംകോട് എന്നിവിടങ്ങളിൽ നിന്ന് പിടിച്ചെടുത്തത്. തുടർന്ന് കൊല്ലം താലൂക്ക് സപ്ലൈ ഒാഫീസറുടെ നേതൃത്വത്തിൽ അരി പരിശോധിച്ച് റേഷനരിയാണെന്ന് ഉറപ്പാക്കി. സംഭവുമായി ബന്ധപ്പെട്ട് പൂവാർ സ്വദേശിയും ഗോഡൗൺ ഉടമയുമായ കാർത്തികേയൻ, ലോറി ഡ്രൈവർമാരായ സനിൽകുമാർ (39), ശിവപ്രസാദ്(42), അനിൽകുമാർ(41) എന്നിവർക്കെതിരെ കേസെടുത്തു. കാർത്തികേയന്റെ ഗോഡൗണിൽ രണ്ട് രൂപയ്ക്കുള്ള റേഷനരി സംഭരിച്ച് പുതിയ ചാക്കിൽ നിറച്ച് കാലടിയിലെത്തിക്കുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. അവിടെ വച്ച് അരി പോളിഷ് ചെയ്ത് റെഡ് ഓക്സൈഡ് ചേർത്ത് റോസ് അരിയാക്കി അമ്പത് രൂപയ്ക്ക് വിപണിയിൽ വില്പന നടത്തും. കാർത്തികേയന്‍റെ പൂവാറിലുള്ള ഗോഡൗണിലും പോലീസും സപ്ലൈ ഒാഫീസർമാരും…

Read More

ഓടുപോളിച്ച് വീട്ടിനുള്ളില്‍ കടന്ന കള്ളന്‍   ഉറങ്ങിക്കിടന്ന കുഞ്ഞിന്‍റെ  സ്വർണവും അലമാരിയിൽ നിന്ന് പണവും കവർന്നതായി പരാതി

കുളത്തുപ്പുഴ: പണവും സ്വർണവും കവർന്നു. കുളത്തുപ്പുഴ കല്ലുവെട്ടാംകുഴി വിമലാലയത്തിലാണ് രാത്രി മോഷണം നടന്നത്. ഓടുപൊളിച്ച് അകത്തുകടന്ന കള്ളന്‍ നാല് പവന്‍ സ്വര്‍ണ്ണവും, അയ്യായിരം രൂപയും കവർന്നു. പുറത്തുകൂടിയുള്ള വഴിയിലൂടെ വീടിന് മുകളില്‍ എത്തുകയും ഓടിളക്കി വീട്ടിനുള്ളില്‍ കടക്കുകയുമായിരുന്നു. വീട്ടില്‍ ഉറങ്ങി കിടന്നു കുഞ്ഞിന്‍റെ കഴിത്തിലെ മാലയും ചെയിനും മോഷണം പോയി. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും രൂപയും മോഷ്ട്ടിച്ചു. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കുളത്തുപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലത്ത് നിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവുകള്‍ ശേഖരിച്ചു. മോഷണം നടന്ന വീട്ടില്‍ നിന്നും മണം പിടിചോടിയ പോലീസ് നായ ഹയര്‍സെക്കന്‍ഡറി സ്കൂളിന് പരിസരത്തെ ലക്ഷംവീട് കോളനിയിലാണ് നിന്നത്. അന്വേഷണം ആരംഭിച്ചതായി കുളത്തുപ്പുഴ പോലീസ് അറിയിച്ചു. അതേസമയം ആഴ്ചകള്‍ക്ക് മുമ്പാണ് കുളത്തുപ്പുഴ പള്ളംവെട്ടി ക്ഷേത്രത്തിലും ഏഴംകുളം ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിലും മോഷണം നടന്നത്. ഇതിലെ പ്രതികളെ കണ്ടെത്താന്‍…

Read More

വൃദ്ധരെ കബളിപ്പിച്ച്  സ്വർണം കവരുന്ന മോഷ്ടാവ് അറസ്റ്റിൽ

ചാത്തന്നൂർ: വൃദ്ധരുടെ സ്വർണ്ണം കബളിപ്പിച്ച് കൈക്കലാക്കി മുങ്ങുന്ന വിരുതനെ പാരിപ്പള്ളി പോലീസും ഷാഡോ പൊലീസും ചേർന്ന് പിടികൂടി.ചീരങ്കാവ് കിഴക്കേമുകലിൽവീട്ടിൽ ഇരുട്ട് രാജീവ് എന്ന രാജീവ്(29) ആണ് പിടിയിലായത്. പ്ലാവിൻമൂട്ടിൽ നിന്ന് കഴി‌ഞ്ഞ ദിവസം വൃദ്ധയുടെ രണ്ട് സ്വർണ്ണവള മോഷണം പോയിരുന്നു.ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് കണ്ണനല്ലൂരിൽ വച്ച് പാരിപ്പള്ളി എസ്ഐ രാജേഷ്,കൊല്ലം ഷാഡോ എസ്ഐ വിപിൻ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. അണി‌ഞ്ഞിരിക്കുന്ന സ്വർണ്ണാഭരണത്തിന് ഞറുക്കെടുപ്പിലൂടെ സമ്മാനം ഉണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ച് സീരിയൽ നമ്പർ നോക്കാനെന്ന വ്യാജേന ആഭരണം കൈക്കലാക്കി മുങ്ങുന്നതാണ് പ്രതിയുടെ രീതി. കൂടാതെ മൊബൈൽഫോൺ,ലാപ്ടോപ്പ് തുടങ്ങിയ നിരവധി ഉപകരണങ്ങളും പ്രതി മോഷ്ടിച്ചതായി പോലീസ് പറഞ്ഞു. പാരിപ്പള്ളി ,പരവൂർ,കൊട്ടിയം,കുണ്ടറ, കിളികൊല്ലൂർ,കൊല്ലം,കല്ലമ്പലം,തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ തെളിയാതെ കിടന്ന പതിനഞ്ചോളം കേസുകളാണ് ഇതോടെ തെളിഞ്ഞത്. നിരവധി സ്ഥലങ്ങളിൽ നിന്ന്പോലീസ് സ്വർണ്ണാഭരണമടക്കമുള്ള മോഷണസാധനങ്ങൾ കണ്ടെടുത്തു. പ്രതിയെ പരവൂർ കോടതിയിൽ ഹാജരാക്കി…

Read More

 പട്ടാഴിയില്‍ ഡിവൈഎഫ്ഐ ആർഎസ്എസ് സംഘട്ടനം: മൂന്നുപേർക്ക് പരിക്ക്

പത്തനാപുരം : പട്ടാഴിയില്‍ ഡിവൈഎഫ്ഐ – ആർഎസ്എസ് സംഘര്‍ഷം.മൂന്ന് പേര്‍ക്ക് പരിക്ക്.പന്തപ്ലാവ് ഇഞ്ചപ്പാറ പുത്തൻവീട്ടിൽ അച്ചു.എസ്.നായർ (22), സമീപവാസി ലളിതാസദനത്തില്‍ അജി (52),സി പി എം പ്രവർത്തകനായ തോട്ടത്തില്‍ വീട്ടില്‍ പങ്കജാക്ഷൻ പിളള (58എന്നിവര്‍ക്കാണ് പരിക്കേറ്റത്.കഴിഞ്ഞദിവസം രാത്രി 11 ടെയായിരുന്നു സംഭവം. പട്ടാഴി പന്തപ്ലാവിൽ ആർ എസ് എസ് പ്രവർത്തകനായ അച്ചുവിനെ സംഘം ചേര്‍ന്നെത്തിയ ഡിവൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചവിവരം .വീട്ടിൽ അതിക്രമിച്ച് കയറിയവര്‍ ആയുധങ്ങള്‍ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചു. വീട്ടുകാരുടെ നിലവിളികേട്ട് ഓടിയെത്തിയപ്പോഴാണ് അയൽവാസിയും കെഎസ്.ആർ.ടി.സി കണ്ടക്ടറുമായ അജിക്ക് മർദനമേറ്റത്. ബഹളം കേട്ട് കൂടുതൽ സമീപവാസികൾ എത്തിയപ്പോഴേക്കും അക്രമി സംഘം ഓടി രക്ഷപെട്ടിരുന്നു.അക്രമികൾ സഞ്ചരിച്ച ഇരുചക്രവാഹനം അച്ചുവിന്‍റെ വീട്ടിൽ ഉപേക്ഷിച്ചു. തുടര്‍ന്ന് സംഘടിച്ചെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡൻ്റായ അനന്ദു .എസ്.പിളളയുടെ പിതാവും സിപിഎം പ്രവര്‍ത്തകനുമായ പങ്കജാക്ഷന്‍ പിള്ളയെ…

Read More

മലയോര നാടിന്‍റെ കായിക മുന്നേറ്റത്തിന് കരുത്ത് പകരാൻ പുനലൂരിൽ അത്യാധുനിക  സൗകര്യങ്ങളോടെ സ്റ്റേഡിയം സജ്ജമാകുന്നു

പുനലൂർ: കിഴക്കൻ മലയോര നാടിന്‍റെ കായിക മുന്നേറ്റത്തിന് കരുത്ത് പകരാൻ പുനലൂരിൽ അത്യാധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം സജ്ജമാകുന്നു.പുനലൂർ നഗരസഭയാണ് സ്റ്റേഡിയം വികസന പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ചെമ്മന്തൂരിലെ മുനിസിപ്പൽ സ്റ്റേഡിയത്തോട് ചേർന്ന് നഗരസഭ പുതുതായി വാങ്ങിയ 80 സെന്‍റ് സ്ഥലത്ത് അഞ്ചരകോടി രൂപ ചെലവിട്ട് ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കും. കിഫ് ബി ഫണ്ട് വിനിയോഗിച്ചാണ് ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നത്.നഗരസഭ 4 കോടി 90 ലക്ഷം രൂപയ്ക്ക് സമീപ സ്റ്റേഡിയത്തിന്‍റെ വികസന പദ്ധതിക്ക് ഡിപിസി അംഗീകാരം ലഭിച്ചു. 10 കോടി 40 ലക്ഷം രൂപയുടെ മുനിസിപ്പൽ സ്റ്റേഡിയം വികസന പദ്ധതികളുടെ ഉദ്ഘാടനം 29 ന് വൈകുന്നേരം ആറിന് മന്ത്രി ഇ പി ജയരാജൻ നിർവഹിക്കുമെന്ന് മുനിസിപ്പൽ ചെയർമാൻ എം എ രാജഗോപാൽ അറിയിച്ചു.കൊല്ലം ജില്ലയിലെ പ്രധാന സ്റ്റേഡിയങ്ങളിൽ ഒന്നായി പുനലൂരിലെ മുനിസിപ്പൽ സ്റ്റേഡിയം മാറും. ക്രിക്കറ്റ് ഫുഡ്ബോൾ ഉൾപ്പടെയുള്ള…

Read More

കൊല്ലം പ്രസ്ക്ലബ് സുവർണജൂബിലി ആഘോഷം രണ്ടിന് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും 

കൊല്ലം: പ്രസ്ക്ലബിന്‍റെ സുവർണ ജൂബലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് ആശ്രാമം യൂനുസ് കൺവൻഷൻ സെന്‍ററിൽ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഗവർണർ റിട്ട.ജസ്റ്റിസ് പി.സദാശിവം ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ, എൻ.കെ.പ്രേമചന്ദ്രൻ എംപി, മേയർ വി.രാജേന്ദ്രബാബു, എംഎൽഎമാരായ എം.നൗഷാദ്, എം.മുകേഷ്, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.നാരായണൻ, ജില്ലാ പ്രസിഡന്‍റ് ജയചന്ദ്രൻ ഇലങ്കത്ത്, സെക്രട്ടറി ജി.ബിജു എന്നിവർ പങ്കെടുക്കും. സുവർണ ജൂബിലി ആഘോഷത്തിന്‍റെ ശിലാഫലക ശിലാസ്ഥാപനവും സുവർണജൂബിലി സ്മാരക തപാൽ സ്റ്റാന്പിന്‍റെ പ്രകാശനവും ചടങ്ങിൽ ഉപരാഷ്ട്രപതി നിർവഹിക്കും. രണ്ടിന് ഉച്ചകഴിഞ്ഞ് 3.20ന് ആശ്രാമം ഹെലിപാഡിൽ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ എത്തുന്ന ഉപരാഷ്ട്രപതി കാർമാർഗം 3.30ന് വേദിയിലെത്തും. ചടങ്ങിന് ശേഷം വൈകുന്നേരം 4.30ന് അദ്ദേഹം മടങ്ങും. ഉദ്ഘാടന ചടങ്ങിന്‍റെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്. ജില്ലയ്ക്കകത്തും പുറത്തുമുള്ള സാമൂഹിക…

Read More

പ്രാഥമിക ആവശ്യങ്ങൾക്കായി നെട്ടോട്ടം; ലക്ഷങ്ങൾ ചിലവഴിച്ച് നിർമിച്ച ശൗചാലയം അടഞ്ഞുതന്നെ

പത്തനാപുരം: ലക്ഷങ്ങൾ ചിലവഴിച്ച് പട്ടാഴി മാർക്കറ്റിൽ ശൗചാലയം നിർമ്മിച്ചുവെങ്കിലും പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാനായിട്ടില്ല.മാർക്കറ്റിലെ വ്യാപാരികളുടെയും ഇവിടെ എത്തുന്ന പൊതു ജനങ്ങളുടെയും നിരന്തരമായ പരാതിയെ തുടർന്നാണ് മാർക്കറ്റിനുള്ളിൽ ലക്ഷങ്ങൾ ചിലവഴിച്ച് പൊതു ശൗചാലയം നിർമ്മിച്ചത്.നിർമ്മാണം പൂർത്തിയാക്കി വർഷങ്ങൾ പിന്നിടുമ്പോഴും പൊതുജനങ്ങൾക്ക് ആവശ്യത്തിനായി തുറന്ന് കൊടുക്കാനായിട്ടില്ല. വെള്ളത്തിന്റെ കണക്ഷൻ ലഭിക്കാത്തതാണ് അധികൃതർ കാരണമായി പറയുന്നത്.പൊതു ജനങ്ങളുടെ ആവശ്യത്തിനായി സൗജന്യമായി വാട്ടർ കണക്ഷൻ നല്കാറുണ്ടെന്നതും ഇവിടെ പ്രാവർത്തികമായിട്ടില്ല.പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സ്ത്രീകൾ ഉൾപ്പെടെ വ്യാപാരികളും മറ്റ് പൊതുജനങ്ങളും നെട്ടോട്ടമോടുകയാണ്. പട്ടാഴിയിൽ പൊതുവായി മറ്റ് കംഫർട്ട് സ്റ്റേഷൻ ഇല്ലന്നതും കുഴപ്പിക്കുന്നു. വ്യാപാര സ്ഥാപനങ്ങളിലും മറ്റും തൊഴിലെടുക്കുന്ന സ്ത്രീകൾ സമീപത്തെ വീടുകളെയാണ് ആശ്രയിക്കുന്നത്. മാർക്കറ്റിനകത്ത് ചിലർ മലമൂത്ര വിസർജനം നടത്തുന്നത് ദുർഗന്ധം കാരണം വ്യാപാരികളെയും പൊതുജനങ്ങളെയും ദുരിതത്തിലാക്കുന്നു. കംഫർട്ട് സ്റ്റേഷൻ നിർമ്മാണത്തിനായി അധിക തുക കരാറുകാരന് നല്കിയതായും ആക്ഷേപമുണ്ട്.ലക്ഷങ്ങൾ ചിലവഴിച്ച് കെട്ടിടവും മറ്റ് അനുബന്ധ…

Read More

മോദി സർക്കാരിനെ തൂത്തെറിയാൻ തൊഴിലാളികൾ സജ്ജരാകണമെന്ന് കടവൂർ ശിവദാസൻ

കൊല്ലം: അധികാരത്തിൽ വന്ന നാളുമുതൽ കോർപ്പറേറ്റുകൾക്ക് വേണ്ടി തൊഴിൽ‍ നിയമങ്ങളും തൊഴിലാളി സുരക്ഷാ പദ്ധതികളും തിരുത്തികൊണ്ടിരിക്കുന്ന നരേന്ദ്രമോദി അഹങ്കാരത്തിന്‍റെ ആൾ രൂപമായി മാറിയിരിക്കുകയാണെന്നും ജനാധിപത്യമൂല്യങ്ങളെ തച്ചുടയ്ക്കുന്ന ഈ ഭരണാധികാരിയെ തൂത്തെറിയാൻ തൊഴിലാളികൾ സജ്ജരാകണമെന്ന് മുൻ മന്ത്രി കടവൂർ ശിവദാസൻ അഭിപ്രായപ്പെട്ടു. ഐ എൻ റ്റി യു സി ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി പബ്ലിക് ലൈബ്രറിഹാളിൽ നടന്ന ട്രേഡ് യൂണിയൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഐ എൻ റ്റി യു സി സംസ്ഥാന ജനറൽ സെക്രട്ടറി വി ജെ ജോസഫ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഫോർവേർഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ, ബിഎംഎസ് ജില്ലാ പ്രസിഡന്‍റ് പി കെ മുരളീധരൻ നായർ, സി ഐ റ്റി യു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ, യുറ്റി യു സി ജില്ലാ പ്രസിഡന്‍റ് റ്റി സി വിജയൻ, ഐ…

Read More

ജീവിതം പഠിപ്പിക്കുന്നത് വിദ്യാലയങ്ങളും ചിട്ടപ്പെടുത്തുന്നത് അധ്യാപകരും രക്ഷിതാക്കളുമെന്ന്  ജസ്റ്റിസ് കെമാല്‍ പാഷ

ചവറ: ജീവിതം പഠിപ്പിക്കുന്നത് വിദ്യാലയങ്ങളും അത് ചിട്ടപ്പെടുത്തുന്നത് അധ്യാപകരും രക്ഷിതാക്കളുമാണെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.തെക്കുംഭാഗം ഗുഹാനന്ദപുരം എച്ച്എസ്എസിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമവും സാംസ്‌ക്കാരിക സായാഹ്നവും ഉദ്ഘാടനം ചെയ്ത് പ്ര സംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ മൂല്യച്യൂതി നേരിടുന്ന കാലമാണിന്ന്. ഇത് അസ്വസ്ഥതകള്‍ക്കും ആശങ്കക്കും കാരണമാകുന്നുണ്ട്. മനുഷ്യന്‍റെ കരുണ കാണാന്‍ പ്രളയകാലം വേണ്ടിവന്നു. അന്നു രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയവരെ നിയന്ത്രിക്കാന്‍ രാഷ്ട്രീയ-മത സംഘടനകള്‍ ഉണ്ടായിരുന്നില്ല. പകരം അവരുടെ കണ്ണുകളില്‍ കാരുണ്യവും സാഹോദര്യവുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പൂര്‍വ വിദ്യാര്‍ഥി സംഗമം പോലുള്ള പരിപാടികള്‍ സമൂഹത്തിന്‍റെ മുന്നോട്ടുള്ള പോക്കിന് അനിവാര്യമാണ്. ഭാരതത്തിന്‍റെ ഐക്യവും സാഹോദര്യവും കൂട്ടായ്മയും വര്‍ദ്ധിപ്പിക്കാന്‍ ഇത്തരം പരിപാടികള്‍ക്ക് കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുടെ സര്‍ഗാത്മകത വളര്‍ത്താനായി ഗുഹാനന്ദപുരം സ്‌കൂളില്‍ നിന്നും വിവിധ കാലഘട്ടങ്ങളിൽ പഠിച്ചിറങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയച്ച പത്തോളം പൂർവ്വവിദ്യാർഥികൾ…

Read More