ആലപ്പാട്ട് മേഖലയിൽ കര നഷ്ടപ്പെട്ടത് ഖനനം മൂലമല്ല; വിചിത്ര വാദവുമായി ഭരണകക്ഷി എംഎൽഎ

കൊല്ലം: ആലപ്പാട് കരിമണൽ ഖനന വിഷയത്തിൽ വിചിത്ര നിലപാടുമായി ഇടത് എംഎൽഎ ആർ.രാമചന്ദ്രൻ. ആലപ്പാട്ട് മേഖലയിൽ കര നഷ്ടമായത് ഖനനം മൂലമല്ലെന്നാണ് എംഎൽഎയുടെ വാദം. കഴിഞ്ഞ ദിവസങ്ങളിലും മന്ത്രിമാരുൾപ്പെടെ ചില ഇടത് നേതാക്കൾ ഖനനത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. ആലപ്പാട് വിഷയമുയർത്തി പൊതുമേഖലക്കെതിരെ നടക്കുന്ന നീക്കം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മയും കരിമണൽ നാടിന്‍റെ സ്വത്താണെന്നും അത് ഉപയോഗിക്കേണ്ടത് ആവശ്യമാണെന്ന് മന്ത്രി ഇ.പി.ജയരാജനും അഭിപ്രായപ്പെട്ടിരുന്നു. ഈ അഭിപ്രായങ്ങൾ പരക്കെ വിമർശനം ഏറ്റുവാങ്ങിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ഭരണകക്ഷി എംഎൽഎയുടെ അഭിപ്രായപ്രകടനം.

Read More

ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഒളിവിലായിരുന്ന ഭർത്താവ് പിടിയിൽ; മകന്‍റെ വിവാഹം അറിയിക്കാത്തതിലുള്ള വൈരാഗ്യമെന്ന് സുകുമാരൻ

കൊല്ലം: തയ്യൽസ്ഥാപനത്തിൽ കയറി ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം രക്ഷപെട്ട് ഒളിവിലായിരുന്ന ഭർത്താവ് പിടിയിലായി. വടക്കേവിള പായിക്കുളം കളീലിൽ മുക്കിനടുത്ത് അക്കരവിള നഗർ 152-എ സ്വപ്നത്തിൽ അജിതകുമാരിയെ(46) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സുകുമാരനെ(62) കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് ഇന്നലെ ഉച്ചയോടെയാണ് കൊല്ലം റൂറൽ പോലീസിന്‍റെ ഷാഡോ സംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 11.30 ഓടെയായിരുന്നു കൊലപാതകം. വർഷങ്ങളായി അജിതകുമാരിയുമായി വേർപിരിഞ്ഞു കഴിയുന്ന തന്‍റെ മൂത്തമകന്‍റെ വിവാഹ നിശ്ചയം അറിയിക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സുകുമാരന്‍റെ വെളിപ്പെടുത്തൽ. ഇയാളെ ഇരവിപുരം പോലീസ് വിശദമായി ചോദ്യംചെയ്ത് വരികയാണ്. അജിതകുമാരി പള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ബി എഡ് കോളേജിന് സമീപം തയ്യൽക്കട നടത്തിവരികയായിരുന്നു. സ്കൂട്ടറിൽ എത്തിയ സുകുമാരൻ തയ്യൽക്കടയിലേക്ക് കയറി അജിതകുമാരിയുടെ വായിൽ തുണി തിരുകി കത്തി കഴുത്തിൽ കുത്തിയിറക്കിയ ശേഷം അവിടെ നിന്ന് കടക്കുകയായിരുന്നു. സുകുമാരനെ നാട്ടുകാർ പിന്തുടർന്നെങ്കിലും…

Read More

പൊതു പണിമുടക്ക്;  ജില്ലയിൽ പത്തുലക്ഷം  തൊഴിലാളികൾ പങ്കെടുത്തെന്ന് സംയുക്ത ട്രേഡ് യൂണിയൻ

കൊല്ലം: പൊതുപണിമുടക്കിൽ ജില്ലയിൽ 10 ലക്ഷം തൊഴിലാളികൾ പങ്കാളികളായെന്ന് സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു. ജില്ലയിലെ 50,000 ത്തോളം കശുവണ്ടി തൊഴിലാളികൾ ഒന്നാം ദിവസവും പണിമുടക്കി ഫാക്ടറികൾ എല്ലാം പൂർണ്ണമായും അടഞ്ഞുകിടന്നു. കടകന്പോളങ്ങൾ നിശ്ചലമായിരുന്നു. കെ.എസ്.ആർ.റ്റി.സി, പ്രൈവറ്റ് ബസുകൾ ഒന്നും നിരത്തിലിറങ്ങിയില്ല. ചവറ കെ.എം.എം.എൽ, തോട്ടം മേഖല, കുണ്ടറ സിറാമിക്സ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എല്ലാം അടഞ്ഞുകിടന്നു.പരന്പരാഗതമേഖല, അസംഘടിത രംഗം, കേന്ദ്ര സംസ്ഥാന ജീവനക്കാർ നാട്ടിൽ പുറങ്ങളിലെ കാർഷിക തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ. മത്സ്യമേഖലയിലെല്ലാം പണിമുടക്ക് പൂർണ്ണമായിരുന്നു. രണ്ടു ദിവസത്തെ പണിമുടക്കും ട്രെയിൽ പിക്കറ്റിംഗും, തൊഴിലാളി കൂട്ടായ്മയും ചരിത്ര വിജയമായിരുന്നു. പണിമുടക്കിയ തൊഴിലാളികൾക്ക് കർഷകരും, വിദ്യാർത്ഥി-യുവജന പ്രവർത്തകരും അഭിവാദ്യം അർപ്പിച്ചു. ജില്ലയിലെ പണിമുടക്ക് പൂർണ്ണമായും വിജയിപ്പിച്ച തൊഴിലാളികൾക്കും ജീവനക്കാർക്കും, സഹകരിച്ച എല്ലാവർക്കും സി.ഐടിയു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ നന്ദി രേഖപ്പെടുത്തി.

Read More

പിണറായി ബിജെപിയേയും സംഘപരിവാറിനെയും വളർത്തുന്നുവെന്ന് എൻ.പീതാംബര കുറുപ്പ്

കൊല്ലം :കേരളത്തിൽ ബിജെ പി യെയും, സംഘപരിവാറിനെയും ശക്തിപ്പെടുത്തുന്ന രഹസ്യ അജണ്ടയാണ് പിണറായി വിജയൻ നടപ്പിലാക്കുന്നതെന്ന് എൻ പീതാംബര കുറുപ്പ്. ഇന്ത്യയുടെ ചരിത്രം അറിയാത്തയാളാണ് പിണറായി വിജയനെന്നും ശബരിമലയെ കലാപഭൂമിയാക്കി മാറ്റി കോർപറേറ്റ് ഭീമൻമാർക്ക് ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുവാനുള്ള പിണറായിയുടെ മനസിലിരുപ്പ് നടപ്പിലാവില്ലെന്നും പീതാംബരകുറുപ്പ് പറഞ്ഞു. ചാത്തന്നൂർ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ചാത്തന്നൂരിൽ സംഘടിപ്പിച്ച സമാധാന സന്ദേശ സദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം. ബ്ലോക്ക് പ്രസിഡന്‍റ് ചാത്തന്നൂർ മുരളി അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം എൻ ജയചന്ദ്രൻ, എസ് ശ്രീലാൽ, എൻ ഉണ്ണികൃഷ്ണൻ, സുഭാഷ് പുളിക്കൽ, സിസിലി സ്റ്റീഫൻ മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ഗീതാ ജോർജ്ജ്, മൈലക്കാട് സുനിൽ, ബ്ലോക്ക് ഭാരവാഹികളായ ദേവരാജൻ നായർ, ആർ ഹരിലാൽ, നിസാർ ചിറക്കടവ്, സൂസൻമാണി, പ്രശാന്ത് പൂയപ്പള്ളി, എച്ച് ദിലീപ്, ബിജു വിശ്വരാജൻ തുടങ്ങിയവർ…

Read More

കൊല്ലം  ജില്ലാ ആശുപത്രിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ക്ലിനിക് പ്രവർത്തനം തുടങ്ങി

കൊല്ലം :ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്‍റെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലാ ആശുപത്രിയില്‍ ക്ലിനിക് പ്രവര്‍ത്തനം തുടങ്ങി. ജില്ലാ ഭരണകൂടമാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ക്ലിനിക്കിന് നേതൃത്വം നല്‍കുന്നത്. മാനസിക സമ്മര്‍ദ്ദത്താലുള്ള ആത്മഹത്യാ പ്രവണത ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവരുടെ സേവനം ഇവിടെ ലഭ്യമാണ്. ജനറല്‍ മെഡിസിന്‍, ത്വക്‌രോഗ വിദഗ്ധന്‍ എന്നിവരും ക്ലിനിക്കിന്‍റെ ഭാഗമാണ്. രോഗപരിചരണത്തോടൊപ്പം കൗണ്‍സിലിംഗ് സൗകര്യവും ഇവിടെ ലഭിക്കും. രോഗപരിശോധനാ സംവിധാനവും അനുബന്ധമായുണ്ട്. സ്വകാര്യത ഉറപ്പാക്കിയുള്ള സേവനമാണ് ക്ലിനിക്കിന്റെ പ്രത്യേകതയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പത്തനംതിട്ട, കോട്ടയം ജില്ലകളിലും സമാനസംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്.

Read More

സേവ്ആലപ്പാട് ; പരിഹാരത്തിന് സർക്കാരുകൾ ഇടപെടണമെന്ന് കെ സി വേണുഗോപാൽ എം പി

കൊല്ലം :ഐ ആർ ഇ യുടെ കരിമണൽ ഖനനം മൂലം ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ നേരിടുന്ന ആലപ്പാട് പഞ്ചായത്തിൽ പ്രശ്ന പരിഹാരത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു കെ സി വേണുഗോപാൽ എം പി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തുനല്കി. രണ്ടു മാസമായി സേവ് ആലപ്പാട് എന്ന പേരിൽ പ്രദേശവാസികൾ അനിശ്ചിതകാല റിലേ നിരാഹാരസമരം നടത്തിവരികയാണ്. എന്നാൽ സമരക്കാരുമായി ചർച്ച നടത്തുന്നതിനോ പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്തു പരിഹാരമുണ്ടാക്കുന്നതിനോ സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു നീക്കവുമുണ്ടായില്ല. ഈ സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിന് സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്ന് എം പി ആവശ്യപ്പെട്ടു. 43 വർഷമായി ഈ പ്രദേശത്തുനടന്നുവരുന്ന അശാസ്ത്രീയമായ ഖനനം മൂലം 81 .5 ഏക്കർ ഭൂമി കടലെടുത്തുപോവുകയും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് തൊഴിലും മൽസ്യ സമ്പത്തും നഷ്ടമാവുകയും,ജലസ്രോതസുകൾ വറ്റിവരണ്ടുപോവുന്നതുമുൾപ്പെടെയുള്ള കനത്ത പാരിസ്ഥിതിക പ്രശ്നങ്ങളാണ് പ്രദേശം നേരിടുന്നത്. പ്രശ്നപരിഹാരത്തിന് അടുത്തയാഴ്ച പ്രധാനമന്ത്രി…

Read More

ബൈപ്പാസ് ഉദ്ഘാടനം; സിപിഎം നേതാക്കൾ പുകമറ സൃഷ്ടിക്കുവാൻ ശ്രമിക്കുന്നുവെന്ന് ബിന്ദുകൃഷ്ണ

കൊല്ലം :ബൈപ്പാസിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് എസ് കൃഷ്ണകുമാർ കേന്ദ്രമന്ത്രിയായിരുന്നുവെന്നും പിന്നീട് മുടങ്ങി കിടന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് ജീവൻ വച്ചത് എൻ പീതാംബര കുറുപ്പ് ജനപ്രതിനിധിയായി വന്ന സന്ദർഭത്തിലാണെന്നും ഡി സി സി പ്രസിഡന്‍റ് ബിന്ദുകൃഷ്ണ പറഞ്ഞു. ഇച്ഛാശക്തിയോടുള്ള എൻ കെ പ്രേമചന്ദ്രന്‍റെ ചടുലമായ പ്രവർത്തനശൈലിയുടെ ഫലമായി ഇപ്പോൾ ബൈപ്പാസിന്‍റെ നിർമ്മാണം പൂർത്തീകരിക്കുവാനും കഴിഞ്ഞിട്ടുണ്ട്. ബൈപ്പാസ് നിർമ്മാണത്തിന് അവശ്യമായ തുകയുടെ പകുതി ഭാഗം ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്ന സന്ദർഭത്തിൽ അനുവദിച്ച് നിർമ്മാണ പ്രവർത്തനത്തിനുള്ള തടസങ്ങൾ നീക്കിയിരുന്നു. പാർലമെന്‍റ് തിരഞ്ഞെടുപ്പിന് മുന്പെ ബൈപ്പാസിന്‍റെ ഉദ്ഘാടനം നടത്താൻ കഴിയുമായിരുന്നിട്ടും മനപൂർവമായി നീട്ടി പ്രേമചന്ദ്രന്‍റെ പങ്കാളിത്ത പ്രവർത്തനങ്ങളെ ചെറുതാക്കാൻ ശ്രമിച്ചതിന്‍റെ ഫലമായിട്ടാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന നിലയിൽ എത്തിച്ചത് ഇടത് മുന്നണി ഗവണ്‍മെന്‍റാണ്. മെട്രോ ട്രെയിനിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രിയെ കൊണ്ട് ആഘോഷപൂർവ്വം നടത്തിയവർ ഇപ്പോൾ പ്രധാനമന്ത്രി വരുന്നു എന്ന് പറയുന്പോൾ…

Read More

മലയോര നാട്ടില്‍ അമിതപലിശയ്ക്ക് പണംനൽകുന്ന സംഘം സജീവം; മോഹന വാഗ്ദാനങ്ങൾ നൽകി ആവശ്യക്കാരെ വലയിലാക്കുന്ന പുത്തൻ രീതിഇങ്ങനെ…

പത്തനാപുരം:ഒരിടവേളയ്ക്ക് ശേഷം കിഴക്കന്‍ മേഖലയില്‍ പലിശമാഫിയ വീണ്ടും സജീവമാകുന്നു.ആവശ്യക്കാരെ കണ്ടറിഞ്ഞ് പണമെത്തിക്കുന്ന രീതിയാണ് ഇപ്പോളുള്ളത്.മോഹനവാഗ്ദാനങ്ങള്‍ നല്‍കി സാധാരണക്കാരനെ വലയില്‍ കുരുക്കും. വ്യാപാരികൾ,രക്ഷിതാക്കള്‍,സാധാരണക്കാര്‍ എന്നിവരാണ് കൂടുതലും പലിശ വിതരണക്കാരുടെ കെണിയില്‍പെടുന്നത്.പത്തനാപുരത്തെ നിരവധി ചെറുകിട വ്യാപാരികളടക്കം പണം പലിശയ്ക്ക് കൊടുക്കുന്നവരുടെ പിടിയിലാണ്. വ്യാപാരത്തിൽ നിന്നും ലഭിക്കുന്ന ലാഭം പൂര്‍ണ്ണമായും പലിശ നല്‍കാന്‍ മാത്രമേ തികയുന്നുള്ളൂവെന്നതാണ് സത്യാവസ്ഥ.തുടര്‍ന്ന് ഒരാളുടെ കടം വീട്ടാൻ അടുത്ത ബ്ലേഡുകാരന്‍റെ വലയിൽ കുടുങ്ങുന്നു. ഇങ്ങനെ പരമ്പര തുടരുന്നതോടെ കടം വാങ്ങുന്നവരുടെ കുടുംബം ബുദ്ധിമുട്ടിലാകുന്നു .കഴിഞ്ഞ ജൂലൈയില്‍ പത്തനാപുരത്തെ സ്റ്റേഷനറി വ്യാപാരി പലിശ മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് നിരവധിയാളുകള്‍ ബ്ലേഡ് മാഫിയ്ക്കെതിരെ പരാതികളുമായി എത്തിയിരുന്നു. കടക്കെണി മൂലം മിക്ക കുടുംബങ്ങളും നാടു വിട്ടു പോകുകയും വാടക വീടുകളിലുമാണ് കഴിയുന്നത്.പലിശക്കാര്‍ കബളിപ്പിച്ച് വീടും സ്ഥലവും നഷ്ടമായവരും കുറവല്ല. മത്സ്യ പച്ചക്കറി ഉൾപ്പെടെ മാർക്കറ്റുകളിലെ ചെറുകിട…

Read More

യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം  ഗർഭഛിദ്രം നടത്തി മൃതദേഹം കുഴിച്ചിട്ട കേസ് ; യുവാവിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി

പരവൂർ: മനോവൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം ഗർഭഛിദ്രം നടത്തി മൃതദേഹം കുഴിച്ചിട്ട കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. ചിറക്കര പോളച്ചിറ സ്വദേശി ബൈജു (36) വിനെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഭ്രൂണാവസ്ഥയിൽ കുഴിച്ചിട്ട മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങൾ പ്രതിയുടെ വീട്ടുവളപ്പിൽ നിന്നും കണ്ടെടുത്തു. അവിവാഹിതനായ ബൈജുവുമായി അടുപ്പത്തിലായിരുന്ന വീട്ടമ്മയുടെ മകളാണ് പീഡനത്തിനിരയായത്. ആറുമാസം മുന്പാണ് സംഭവം നടന്നത്. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച പെൺകുട്ടിയെ നെടുങ്ങോലം താലൂക്കാശുപത്രിയിൽ എത്തിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. പരിശോധനയിൽ പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് വ്യക്തമായി. തുടർന്ന് എസ്എടി ആശുപത്രിയിൽ പരിശോധന നടത്തി തിരിച്ചെത്തിയശേഷം ഒരു സ്വകാര്യ ആശുപത്രിയിൽ ബൈജുവിന്‍റെ സഹായത്തോടെ പെൺകുട്ടിയുടെ മാതാവ് ഗർഭഛിദ്രം നടത്തിയതായാണ് പോലീസിന് ലഭിച്ചവിവരം. ആശുപത്രിയിൽ നിന്നും കൊണ്ടുവന്ന ഭ്രൂണാവസ്ഥയിലുള്ള മൃതദേഹം ബൈജുവിന്‍റെ വീടിന് പിന്നിൽ കുഴിച്ചിടുകയായിരുന്നു. കുടുംബശ്രീ പ്രവർത്തകർ വഴി നടത്തിയ അന്വേഷണമാണ് സംഭവം പുറത്തായത്. തുടർന്ന് പരവൂർ പോലീസ്…

Read More

സ്ത്രീവിരുദ്ധ പരാമർശം: കൊല്ലം തുളസിയുടെ ജാമ്യാപേക്ഷ തള്ളി; അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങണം

കൊച്ചി: ശബരിമല യുവതി പ്രവേശന വിഷയത്തിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ നടൻ കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങണമെന്നും കോടതി ആവശ്യപ്പെട്ടു. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരേ നടത്തിയ പ്രസംഗത്തിലാണ് കൊല്ലം തുളസി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. ഇതിനു പിന്നാലെ പോലീസ് കേസെടുക്കുകയായിരുന്നു.

Read More