പത്തനാപുരത്ത് തെരുവുനായയുടെ  കടിയേറ്റ് നിരവധിപേർ ആശുപത്രിയിൽ; ഗുരുതരമായി പരിക്കേറ്റ രാധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പത്തനാപുരം: പട്ടാഴിയില്‍ നിരവധി പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു.ഒരാൾക്ക് ഗുരുതര പരിക്ക്.നിരവധി വളർത്തു മൃഗങ്ങൾക്കും കടിയേറ്റു. ‍ പട്ടാഴി മീനം ഏറത്തുവടക്ക് , താഴത്തു വടക്ക് ഭാഗങ്ങളിലാണ് പേപ്പട്ടിയുടെ അക്രമണം ഉണ്ടായത്. കടിയേറ്റ മീനം സ്വദേശിനി രാധയെ മാരക മുറിവുമായി കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജിലേക്ക് മാറ്റി. അയ്യപ്പൻകുട്ടി , റഹ്മത്ത് , ഗിരിജ, രാജൻ, സുജാത, ജയൻ എന്നിവർക്കും കടിയേറ്റു.ഇവർ പുനലൂർ, കൊട്ടാരക്കര , അടൂർ എന്നീ താലൂക്കാശുപത്രികളിൽ ചികിത്സതേടി. ഒരു മാസത്തിന് മുൻപും പട്ടാഴി പ്രദേശത്ത് നിരവധി പേർക്കും വളർത്തു മൃഗങ്ങൾക്കും പേപ്പട്ടിയുടെ കടിയേറ്റിരുന്നു. പട്ടാഴി ഗ്രാമ പഞ്ചായത്തിൽ തെരുവ് നായ്ക്കൾക്ക് വന്ധ്യംകരണ കുത്തിവയ്പ് നടന്നുവരുന്നതായി അധികൃതർ പറയുന്നു. അനധികൃത അറവ്ശാലകളും തെരുവോരങ്ങളിലെ മാലിന്യ നിക്ഷേപവും തെരുവ് നായ്ക്കളുടെ ശല്യം കൂടുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട്. .

Read More

കുളത്തൂപ്പുഴയിൽ വനം വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മണൽ കലവറ തുറന്നില്ല; സിപിഎം നിരാഹാര സമരം തുടങ്ങി

  കുളത്തൂപ്പുഴ:കുളത്തുപ്പുഴയില്‍ വനം വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വനശ്രീ (മണല്‍ കലവറ) യില്‍ നിന്നും മണല്‍ വിതരണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ അനിശ്ചതകാല നിരാഹാരസമരം ആരംഭിച്ചു. കൊല്ലം തിരുവനന്തപുരം ജില്ലകളിലെ സ്വകാര്യ കോറി , എംസാന്‍റ് മുതലാളിമാരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് സാധാരണക്കാർക്ക് ന്യായവിലയില്‍ മണല്‍ ലഭ്യമാക്കാന്‍ ആരംഭിച്ച മണല്‍ കലവറയില്‍ നിന്നും മണല്‍ വിതരണം നടത്താന്‍ അധികൃതര്‍ തയാറാകാതിരിക്കുന്നതെന്ന്‍ സിപിഎം ആരോപിക്കുന്നു. സിപിഎം ജില്ല സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ നിരാഹാരം കിടക്കുന്ന സിപിഎം തിങ്കള്‍കരിക്കം ലോക്കല്‍കമ്മിറ്റി അംഗവും കുളത്തുപ്പുഴ സര്‍വീസ് സഹരണ ബാങ്ക് പ്രസിഡന്റുമായ കെ ജെ അലോഷ്യസിന് രക്തഹാരം അണിയിച്ചു സമരം ഉദ്ഘാടനം ചെയ്തു. തിങ്കള്‍കരിക്കം ലോക്കല്‍കമ്മിറ്റി സെക്രട്ടറി അഡ്വ: ജെ സുരേന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കുളത്തുപ്പുഴ ലോക്കല്‍കമ്മിറ്റി സെക്രട്ടറി എസ് ഗോപകുമാര്‍ ,ജില്ല സെക്രട്ടറിയേറ്റഗം എസ് ജയമോഹന്‍,ഏരിയകമ്മിറ്റി സെക്രട്ടറി…

Read More

കാറിലെത്തി ബൈക്കും പണവും തട്ടിയെടുത്ത കേസിൽ നാലുപേർ പിടിയിൽ; തന്നെ ഭീഷണിപ്പെടുത്തി കാർ കൊണ്ടുവരുകയായിരുന്നുവെന്ന് ഡ്രൈവർ

  ചവറ: കാറിലെത്തിയ അക്രമിസംഘം യുവാവിനെ ആക്രമിച്ചു ബൈക്കും പണവും തട്ടിയെടുത്ത കേസിൽ നാലുപേർ പോലീസിന്‍റെ കസ്റ്റഡിയിൽ ആയതായി സൂചന. തഴവ കടത്തൂർ സ്വദേശി മുനീറിനെ അക്രമിച്ച ശേഷമാണ് ബൈക്കും പണവും കവർന്നത്. ഇയാളുടെ അമ്പതിനായിരം രൂപ അക്രമി സംഘം കവർന്നിരുന്നു. ദിവസങ്ങൾക്കു മുമ്പ് ശങ്കരമംഗലത്തിന് കിഴക്ക് തൈക്കാവിന് സമീപമുള്ള ഇടറോഡിൽ വെച്ചായിരുന്നു സംഭവം.കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെങ്കിലും അക്രമിസംഘം ഭീഷണിപ്പെടുത്തി കൊണ്ടുവന്നതാണെന്ന് ഇയാൾ പോലീസിനോടു പറഞ്ഞിരുന്നു. തുടർന്ന് ചവറ പോലീസ് സ്റ്റേഷനിലെ ഒരു സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. അന്വേഷണത്തിൽ സംഘത്തിലെ രണ്ടു പേരെ കോയമ്പത്തൂരിൽ നിന്നും ഒരാളെ പാലക്കാട്ടിൽ നിന്നും മറ്റൊരാളെ ആറ്റിങ്ങലിൽ നിന്നുമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തുവെന്ന സൂചനയാണ് ലഭ്യമാകുന്നത്. കവർച്ചാ സംഘത്തിൽപ്പെട്ടവർ തിരുവനന്തപുരം കോഴിക്കോട് ,കാസർക്കോട് ,ആലപ്പുഴ സ്വദേശികളാണെന്നാണ് വിവരം. സംഘത്തിൽ ആറു പേരുണ്ടെന്ന…

Read More

ബ്രോഡ്ഗേജ് പാത നിർമാണം പൂർത്തിയാകുന്നു; പ്രതീക്ഷയോടെ കിഴക്കൻ മേഖല

പുനലൂർ: റെയിൽവേ ബ്രോഡ് ഗേജു പാതയുടെ നിർമാണം പൂർത്തിയാകുന്ന സാഹചര്യത്തിൽ കിഴക്കൻ മേഖല പ്രതീക്ഷയിൽ. 31 ന് ബ്രോഡ്ഗേജു പാത കമ്മീഷൻ ചെയ്യാൻ കഴിയുമെന്നാണ് ബന്ധപ്പെട്ടവർ പ്രതീക്ഷിയ്ക്കുന്നത്. പാതയുടെ കമ്മീഷനിംഗ് നടക്കുന്നതോടെ നിരവധി ട്രെയിനുകൾ ചെന്നൈയിലേയ്ക്ക് ഇതുവഴി സർവീസ് നടത്തും. ഇത് തമിഴ്നാടുമായു ള്ള കേരളത്തിന്‍റെ വ്യാപാര ബന്ധം സുഗമമാക്കാനും ഉപകരിക്കും. ഇരുപതോളം ട്രെയിനുകൾ ഇതുവഴി ഓടുമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിവരം. വളരെ വേഗം ചെന്നൈയിലെത്താനുള്ള എളുപ്പമാർഗം കൂടിയാണിത്. മാർച്ച് 31ന് പാത കമ്മീഷനിംഗ് ചെയ്യുമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളത്. എന്നാൽ കഴുതുരുട്ടി എം എസ് എൽ തുരങ്ക പാതയുടെ നിർമാണം നേരത്തെ ഏറെക്കുറെ പൂർത്തീകരിച്ചിരുന്നെങ്കിലും നിർമാണ പ്രവർത്തനങ്ങൾ അശാസ്ത്രീയമാണെന്നു കണ്ട് റെയിൽവേ ഉദ്യോഗസ്ഥർ തുരങ്കപ്പാതയുടെ മുൻവശം പൊളിച്ചുമാറ്റി വീണ്ടും നിർമാണ പ്രവർത്തനങ്ങൾ തുടരുകയാണ്. അതു കൊണ്ടു തന്നെ പാതയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ വീണ്ടും കാലതാമസം…

Read More

സുഗതന്‍റെ ആത്മഹത്യ: ജാമ്യത്തിലിറങ്ങിയ എഐവൈഎഫ് പ്രവർത്തകർക്ക്  ചുവപ്പ് ഹാരമണിയിച്ച്  നഗരത്തിൽ വൻസ്വീകരണം

പത്തനാപുരം‍: പ്രവാസി സംരംഭകന്‍റെ മരണം സംബന്ധിച്ച കേസിൽ റിമാൻഡിലാവുകയും പിന്നീട് സെഷന്‍സ് കോടതിയില്‍നിന്ന് ജാമ്യം ലഭിച്ച എഐവൈഎഫ് നേതാക്കള്‍ക്കു സ്വീകരണം നല്‍കിയതു വിവാദമായി. എഐവൈഎഫ് മണ്ഡലം പ്രസിഡന്‍റ് വിളക്കുടി മണ്ണൂര്‍കിഴക്കേതില്‍ വീട്ടില്‍ എം. എസ്. ഗിരീഷ് (21), നേതാക്കളായ ഇളമ്പല്‍ ചീവോട് പാലോട്ട് മേലേതില്‍ ഇമേഷ് (34), ചീവോട് സതീഷ് ഭവനില്‍ സതീഷ് (32) എന്നിവരാണ് ജാമ്യത്തിലിറങ്ങിയത്. എഐവൈഎഫ് നേതാക്കൾ വർക്ക്ഷോപ്പ് തുടങ്ങാനുള്ള സ്ഥലത്തു കൊടി കുത്തിയതു മൂലമാണ് സുഗതൻ മരിച്ചതെന്ന ആരോപണം നിലനിൽക്കെയാണ് സ്വീകരണമൊരുക്കിയത്.സ്വീകരണയോഗത്തില്‍ എഐവൈഎഫ് മണ്ഡലം സെക്രട്ടറി എം മഹേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജഗത് ജീവന്‍ ലാലി പ്രസംഗിച്ചു. . ജില്ലാ പ്രസിഡന്‍റ് എസ് .വിനോദ് കുമാര്‍, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം ജെ. ജയശങ്കര്‍, സിപിഐ കുന്നിക്കോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം. അജിമോഹന്‍, ഇളമ്പല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി…

Read More

വളർത്തു പക്ഷികൾക്ക് ഭീഷണിയായ വള്ളിപ്പുലി ഒടുക്കം കെണിയിലായി; ആശ്വാസത്തോടെ നാട്ടുകാരും

തേവലക്കര: വീടുകളിലെ വളർത്തു പക്ഷികളെ കൊന്നു കൊണ്ടിരുന്ന കാട്ടുപൂച്ച ഒടുവിൽ കെണിയിലായി. നിരന്തരമായി വിവിധ വീടുകളിലെ കൂട് തകർത്ത് കോഴികളെ കൊന്നു കൊണ്ടിരുന്ന കാട്ടുപൂച്ചയാണ് തേവലക്കര പുത്തൻസങ്കേതം പുളിയറയിൽ ഗിരിഷ് കെണി വെച്ച് കൂട്ടിലാക്കിയത്. വളർത്തുമൃഗങ്ങളെയും പക്ഷികളെയും ഉപജീവനത്തിന് വളർത്തുന്ന ഗിരീഷിന് കഴിഞ്ഞ കുറെ നാളായുള്ള തലവേദനയാണ് കൂട്ടിലകപ്പെട്ടതോടെ ഒഴിഞ്ഞ് പോയത്. ഇവിടെ നിന്നും നിരന്തരമായി കോഴികളെയും കുഞ്ഞുങ്ങളെയും കൂട്ടിൽ നിന്നും കാണാതാകുന്നത് പതിവായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 30 കോഴികളാണ് നഷ്ടമായത്. സാമൂഹ്യ വിരുദ്ധരാണന്ന സംശയത്തിലായിരുന്നെങ്കിലും ദിവസങ്ങൾക്ക് മുൻപ് കോഴികളുടെ കാലും തലയും കടിച്ചുകീറിയിട്ടത് കണ്ടതോടെയാണ് ഇരുമ്പ് കൂടൊരുക്കി കെണി വെച്ചത്. കഴിഞ്ഞ ദിവസം രാവിലെ പശുവിന്‍റെ പാൽ കറവയ്ക്കായി തൊഴുത്തിലെത്തിയപ്പോഴാണ് കൂട്ടിനുള്ളിൽ കാട്ടുപൂച്ച കുടുങ്ങിയത് കാണുന്നത്. വള്ളിപ്പുലി എന്നറിയപ്പെടുന്ന കാട്ടുപൂച്ചയാണ് പിടിയിലായത്. ഗിരീഷ് വിവരമറിയിച്ചതനുസരിച്ച് വനപാലകരെത്തി കാട്ടുപൂച്ചയെ ഏറ്റെടുത്തു.

Read More

കൊടികുത്തൽ ഭീഷണിയിൽ സംരംഭകർ കേരളം വിട്ടോടുന്നു; മുതലാളിമാരുടെ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കുമ്മനം രാജശേഖരൻ

പുനലൂർ: കൊടികുത്തൽ ഭീഷണിയിൽ സംരംഭകർ കേരളം വിട്ടോടുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിച്ചു. ബിജെപി പുനലൂർ പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മലയോര ജനപക്ഷ യാത്രയുടെ സമാപന സമ്മേളനം പുനലൂരിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സുഗതനെ പോലെയുള്ള ചെറുകിട സംരംഭകരെ കാണുമ്പോൾ ഇടത് പക്ഷത്തിന്‍റെ പരിസ്ഥിതി സ്നേഹം സടകുടഞ്ഞെണീൽക്കും. കൈക്കൂലി കിട്ടുന്നത് വരെ നിയമങ്ങൾ വളച്ചൊടിച്ച് കൊടി കുത്തിയും ഭീഷണിപ്പെടുത്തിയും അവരെ ചൂഷണം ചെയ്യും. അവസാനം ഗതികെട്ട് കേരളം ഉപേക്ഷിച്ച് സംരംഭകർ അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറും. എന്നാൽ ഇതേ സഖാക്കൾ വൻകിട മുതലാളിമാർക്കായി നിയമങ്ങളെ ദുർബലപ്പെടുത്തും. ഏക്കറ് കണക്കിന് വനഭൂമി വൻകിട മുതലാളിമാർക്ക് തീറെഴുതി നൽകി. മുതലാളിമാരുടെ സർക്കാരാണ് കേരളം ഭരിക്കുന്നത്. ഇടത് വലത് മുന്നണികൾ കൊള്ളയടിച്ച സംസ്ഥാനത്തിന്‍റെ സമഗ്ര വികസനത്തിന് ബിജെപി നേതൃത്വം നൽകുന്ന സംശുദ്ധ രാഷ്ട്രീയത്തിന്‍റെ നാളുകൾ വിദൂരമല്ലെന്നും…

Read More

യുവാവിനെയും സ്ത്രീയേയും പരിക്കേൽപ്പിച്ച കേസിൽ നാലു പേർ അറസ്റ്റിൽ; ആർ എസ് എസ് വിട്ട് ഡിവൈഎഫ്ഐയിൽ ചേർന്നതിന്‍റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ്

ചവറ : വീട്ടിൽ കയറി യുവാവിനെയും സ്ത്രീയേയും പരിക്കേൽപ്പിച്ച കേസിൽ നാലു പേർ അറസ്റ്റിൽ. തൊടിയൂർ വേങ്ങറ സ്വദേശികളായ വിഷ്ണുഭവനിൽ വിഷ്ണു ( 24 ), ആർ.എസ് നിവാസിൽ ശ്യാമപ്രസാദ് ( 25 ), ചെറുതിട്ടയിൽ സുവർണകുമാർ ( 40 ), മഹേഷ് ഭവനിൽ മഹേഷ് ( 30 ) എന്നിവരാണ് അറസ്റ്റിൽ ആയത്. തൊടിയൂർ അംബേദ്ക്കർ കോളനിയിൽ രാഹുലി ( 23 ) നേയും അക്രമം തടയാനെത്തിയ രാഹുലിന്‍റെ കുഞ്ഞമ്മ ഗീത (42) യേയും വീട്ടിൽ കയറി ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിലാണ് നാലുപേരും അറസ്റ്റിൽ ആയത്. ചവറയിലെ പയ്യലക്കാവ് ക്ഷേത്രത്തിനു സമീപമുള്ള ഗീതയുടെ വീട്ടിൽ എത്തിയാണ് രാഹുലിനെ പതിനഞ്ചോളം അക്രമികൾ കഴിഞ്ഞ എട്ടിന് രാത്രി 10.30 ഓടെ വീടിനുള്ളിൽ കയറി ആക്രമിച്ചത്. ഇരുമ്പുവടി കൊണ്ട് കൈകാലുകൾക്ക് പരിക്കേൽപ്പിക്കുകയും വടിവാൾകൊണ്ടു വെട്ടുകയും ചെയ്തു. തൊടിയൂരിലെ അംബേദ്ക്കർ ഗ്രാമത്തിൽ…

Read More

കിഴക്കൻ മേഖലയിലെ തെന്മല ഇക്കോടൂറിസം ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ അവഗണന നേരിടുന്നു

അനിൽ പന്തപ്ലാവ് പുനലൂർ: ടൂറിസം പ്ലാൻ വേണ്ട രീതയിൽ തയാറാക്കാൻ സർക്കാരിന് കഴിയാത്തതിനാൽ ജില്ലയിലെ കിഴക്കൻ മേഖലയിലെ ടൂറിസം കേന്ദ്രങ്ങൾ അവഗണന നേരിടുന്നു. കാലാകാലങ്ങളിലെ സംസ്ഥാന ബജറ്റുകളിൽ ഇതിന്‍റെ പുനരുജ്ജീവനത്തിന് പോലും അധികൃതർ തയാറാകാത്തതിനാൽ വേണ്ടത്ര സഞ്ചാരികളെ എത്തിക്കാൻ ഈ കേന്ദ്രങ്ങൾക്ക് കഴിഞ്ഞിട്ടില്ല. കേരളത്തിന്‍റെ കാനനഭംഗിയും പ്രകൃതിയുമായി ഇഴകിച്ചേർന്നുള്ള ടൂറിസം കേന്ദ്രങ്ങളുമായി ജില്ലയുടെ കിഴക്കൻ മേഖല സന്പന്നമായിട്ടും വികസന മുരടിപ്പാണ് ഇവിടെ കാണുന്നത്. കേരളത്തിലെ ആദ്യ പ്രകൃതിദത്ത ടൂറിസം പദ്ധതിയായ തെന്മലയിലെ ഇക്കോടൂറിസം കേന്ദ്രവും ജില്ലയുടെ വനമേഖലയും ശെന്തുരുണി വന്യജീവി സങ്കേതവും അധികൃതർ മനസുവച്ചാൽ ഇനിയും വൻതോതിൽ വിനോദസഞ്ചാരികളെ ആകർഷിക്കും. പ്രകൃതി സൗന്ദര്യത്തിന്‍റെ നിഗൂഢതകളിലേയ്ക്ക് സഞ്ചാരികളെയും സാഹസികരെയും ആകർഷിക്കുന്ന നിരവധി കേന്ദ്രങ്ങൾ ഇവിടെ ഉണ്ട്. പ്രകൃതി ഒരുക്കിയ സുന്ദരൻ കാഴ്ചകളാണ് സഞ്ചാരികൾക്കായി ഇവിടെ കാത്തിരിക്കുന്നത്. സഹ്യന്‍റെ താഴ് വാരത്തെ ശെന്തുരുണി വന്യജീവിസങ്കേതം, പ്രകൃതിയുടെ പൊട്ടിച്ചിരിയായി വെള്ളച്ചാട്ടങ്ങൾ, ഓറഞ്ചും…

Read More

വൃദ്ധ മാതാവിന്‍റെ സ്വപ്നം ഏറ്റെടുത്ത് കിണർ നിർമിച്ചു നൽകി പാട്ടരുവി പ്രവാസി കൂട്ടായ്മ

ചവറ: ഒരിറ്റ് കുടിവെള്ളത്തിന് കുടവുമായി അയൽ വീടുകളിൽ ഓടി നടന്ന സരസ്വതിയമ്മയ്ക്കിനി വെള്ളത്തിനായി ദുരിതമില്ല. വൃദ്ധ മാതാവിന്‍റെ സ്വപ്നം ഏറ്റെടുത്ത് പാട്ടരുവി പ്രവാസി നവ മാധ്യമ കൂട്ടായ്മയാണ് വീട്ടുമുറ്റത്ത് കിണർ നിർമിച്ച് നൽകിയത്. പൂർത്തിയായ കിണറിൽ നിന്നും പ്രവാസികളുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ആദ്യ തൊട്ടി വെള്ളം കോരിയപ്പോൾ സരസ്വതിയമ്മ സന്തോഷവതിയായി. പന്മന നടുവത്ത് ചേരിയിൽ വള്ളൂച്ചാലിൽ സരസ്വതിയമ്മയ്ക്കാണ് പ്രവാസികളുടെ നേതൃത്വത്തിൽ വീട്ടുമുറ്റത്ത് കിണർ നിർമിച്ചത്. മാനസിക വൈകല്യമുള്ള മകനും വൃദ്ധയായ സഹോദരിക്കുമൊപ്പം ഏത് സമയവും തകർന്ന് വീഴാറായ ഷെഡിൽ കഴിയുന്ന വൃദ്ധ മാതാവിന്‍റെ ദുരിതാവസ്ഥ മനസിലാക്കി വാർഡ് മെമ്പർ നിസാർ വരവിളയാണ് പ്രവാസികളുടെ നവ മാധ്യമ കൂട്ടായ്മയായ പാട്ടരുവിയുടെ മുന്നിൽ കിണർ നിർമാണ വിവരം അറിയിക്കുന്നത്. 20 ഓളം അംഗങ്ങൾ നിറഞ്ഞ മനസോടെ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. നിർമാണത്തിന്‍റെ പൂർണ ചിലവും സംഘം ഏറ്റെടുത്തതോടെ നവ മാധ്യമക്കുട്ടായ്മയുടെ നാട്ടിലുള്ള…

Read More