റെയിൽവേ നിയമഭേദഗതി; 1315 കേസുകൾ രജിസ്റ്റർ ചെയ്തു; തിരുവനന്തപുരം ഡിവിഷനിൽ ആർപിഎഫ് പരിശോധന ശക്തമാക്കി

പരവൂർ: ജൻ വിശ്വാസ് ഭേദഗതി നിയമപ്രകാരം പരിഷ്കരിച്ച റെയിൽവേ നിയമത്തിലെ വ്യവസ്ഥകൾ കർശനമായി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് തിരുവനന്തപുരം ഡിവിഷനിൽ പരിശോധന ശക്തമാക്കി. ട്രെയിനുകളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും നിയമലംഘനങ്ങൾ തടയുന്നതിനായി നടന്നു വരുന്ന പ്രത്യേക ഡ്രൈവുകളുടെ ഭാഗമായി ഇതുവരെ 1,315 കേസുകൾ രജിസ്റ്റർ ചെയ്യുകയും നിയമലംഘകരിൽ നിന്നായി 7.04 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തതായി ആർപിഎഫ് അധികൃതർ അറിയിച്ചു. ഡിവിഷന് കീഴിലെ നാഗർകോവിൽ മുതൽ തൃശൂർ വരെയുള്ള പ്രധാന സ്റ്റേഷനുകളിലും ട്രെയിനുകളിലുമാണ് പരിശോധന നടന്നത്. യാത്രക്കാരുടെ സുരക്ഷ, അച്ചടക്കം, മികച്ച യാത്രാനുഭവം എന്നിവ ഉറപ്പാക്കുന്നതിനാണ് പരിശോധനകൾ. യാത്രക്കാരെ ശിക്ഷിക്കുകയല്ല, മറിച്ച് റെയിൽവേ നിയമങ്ങൾ സ്വമേധയാ പാലിക്കാൻ അവരെ പ്രേരിപ്പിക്കുകയും കൂടുതൽ സുരക്ഷിതവും ശുചിത്വമുള്ളതുമായ റെയിൽവേ സംവിധാനം ഒരുക്കുകയുമാണ് ഈ പരിശോധനകളുടെ ലക്ഷ്യമെന്ന് സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫ് വ്യക്തമാക്കി.…

Read More

സ്റ്റേഷൻ മാസ്റ്റർമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകാൻ റെയിൽവേ മന്ത്രാലയ തീരുമാനം

പരവൂർ: ഇന്ത്യൻ റെയിൽവേയിലെ സ്റ്റേഷൻ മാസ്റ്റർമാരുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും റെയിൽവേ സ്റ്റേഷനുകളുടെ മാനേജ്‌മെന്റ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി വിപുലമായ പരിഷ്കാരങ്ങളുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം. സുരക്ഷിതവും സുഗമവുമായ ട്രെയിൻ സർവീസുകൾ ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സ്റ്റേഷൻ മാസ്റ്റർമാരെ ഭരണപരമായും സാമ്പത്തികമായും ശാക്തീകരിക്കുന്നതിനുള്ള സമഗ്രമായ പദ്ധതിക്ക് റെയിൽവേ മന്ത്രാലയം അന്തിമ രൂപം നൽകി. ട്രെയിൻ ഗതാഗതം സങ്കീർണമായ മൾട്ടി-ട്രാക്ക് ലൈനുകളിലും തിരക്കേറിയ റൂട്ടുകളിലും കൂടുതൽ സ്റ്റേഷൻ മാസ്റ്റർമാരെ നിയമിക്കാനും നിലവിലുള്ള ഒഴിവുകൾ മുൻഗണനാടിസ്ഥാനത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നികത്താനും മന്ത്രാലയം തീരുമാനം എടുത്തു കഴിഞ്ഞു.ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്റ്റേഷൻ മാസ്റ്റർമാരുടെ ജോലിഭാരം കുറയ്ക്കാൻ ഡിജിറ്റൽ സംവിധാനങ്ങൾ ഏർപ്പെടുത്തും. ഇതിന്റെ ഭാഗമായി പൂർണമായും പേപ്പർ രഹിതമായ മൊബൈൽ ആപ്പ് അധിഷ്ഠിത വർക്കിംഗ് സിസ്റ്റം റെയിൽവേ അവതരിപ്പിക്കും. വിവിധ റെയിൽവേ വകുപ്പുകൾ തമ്മിലുള്ള ഏകോപനം എളുപ്പമാക്കാനും യാത്രക്കാരുടെ പരാതികൾ ഉടൻ പരിഹരിക്കാനും സഹായിക്കുന്ന ‘.ഇന്റഗ്രേറ്റഡ് സ്റ്റേഷൻ…

Read More

200 പുതുതലമുറ മെമു ട്രെയിൻ സെറ്റുകൾ നിർമിക്കാൻ ഇന്‍റഗ്രൽ കോച്ച് ഫാക്ടറി; പദ്ധതിയിൽ ആകെയുള്ളത് 4000 കോച്ചുകൾ

പരവൂർ: ആഭ്യന്തര റെയിൽവേ ഉത്പ്പാദന രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറി .തെലങ്കാനയിലെ കാസിപേട്ടിൽ പുതുതായി സ്ഥാപിക്കുന്ന റെയിൽ നിർമാണ യൂണിറ്റിൽ 200 പുതുതലമുറ നോൺ-എസി ഇന്‍റർസിറ്റി മെമു ട്രെയിൻസെറ്റുകൾ നിർമിക്കുന്നതിനായി ഐസിഎഫ് ആഗോള ടെൻഡർ ക്ഷണിച്ചു. ആകെ 4,000 കോച്ചുകൾ ഉൾപ്പെടുന്ന ഈ വൻകിട പദ്ധതിയുടെ രൂപകൽപ്പന, നിർമാണം, വിതരണം, കമ്മീഷൻ ചെയ്യൽ എന്നിവയ്‌ക്കൊപ്പം 30 വർഷത്തെ സമഗ്രമായ അറ്റകുറ്റപ്പണി കരാറും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഈ പുതിയ മെയിൻലൈൻ ഇലക്‌ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (മെമു) ട്രെയിനുകൾ. കേന്ദ്ര സർക്കാരിന്‍റെ മേക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ ആഭ്യന്തര റെയിൽവേ നിർമാണം ശക്തമാക്കുന്നതിനൊപ്പം അതിവേഗ യാത്രാസൗകര്യം വർധിപ്പിക്കുകയുമാണ് പുതിയ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രമുഖ അന്താരാഷ്‌ട്ര-ആഭ്യന്തര റോളിംഗ് സ്റ്റോക്ക് നിർമാതാക്കളായ ആൽസ്റ്റോം,…

Read More

പുതിയ ഡിജിറ്റൽ കെണികൾ തടയാൻ ഏകീകൃത സംവിധാനവുമായി എൻപിസിഐ

പരവൂർ: ഒരു ഒടിപിയോ യുപിഐ പിൻ നമ്പറോ നൽകാതെ തന്നെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടുന്ന പുതിയ ഡിജിറ്റൽ കെണിയെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്.സോഷ്യൽ മീഡിയ പരസ്യങ്ങളിലും മറ്റും കാണുന്ന ആപ്പുകളുടെയോ ഒടിടി പ്ലാറ്റ്‌ഫോമുകളുടെയോ 30 ദിവസത്തെ ഫ്രീ ട്രയൽ ഓഫറുകൾ ഒന്നു മുതൽ രണ്ട് വരെ രൂപ നൽകി ആക്ടിവേറ്റ് ചെയ്യുന്നതാണ് ഇത്തരം തട്ടിപ്പുകൾക്ക് വഴിയൊരുക്കുന്നത്. സുരക്ഷിതമെന്ന് കരുതി ഉപയോക്താക്കൾ നടത്തുന്ന ഈ ചെറിയ ഇടപാടിലൂടെ വളരെ നിശബ്ദമായി ഒരു ‘യുപിഐ ഓട്ടോപേ മാൻഡേറ്റ്’ അക്കൗണ്ടിൽ സജീവമാവുകയാണ് ചെയ്യുന്നത്. തുടർന്ന് ട്രയൽ കാലാവധി കഴിയുന്നതോടെ ഉപയോക്താവിന്‍റെ പ്രത്യേക അനുമതിയില്ലാതെ തന്നെ കൃത്യമായ മാസവരിസംഖ്യ അക്കൗണ്ടിൽനിന്നു തനിയെ ഈടാക്കാൻ കമ്പനികൾക്ക് ഈ സംവിധാനം വഴി സാധിക്കും. ഷോപ്പിംഗ് ആപ്പുകളോ ഒടിടി ആപ്പുകളോ മൊബൈലിൽനിന്നു വെറുതെ അൺഇൻസ്റ്റാൾ ചെയ്താൽ പോലും ബാങ്കിൽ നിന്നും പണം ഈടാക്കുന്ന ഈ ഓട്ടോപേ…

Read More

71-ാമത് സ്ഥാപക ദിനം; യോനോ ആപ്പിൽ എഐ നവീകരണങ്ങളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

പരവൂർ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) തങ്ങളുടെ 71-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് റീട്ടെയിൽ, ബിസിനസ് ഉപഭോക്താക്കൾക്കായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിത ഡിജിറ്റൽ സേവനങ്ങൾ പുറത്തിറക്കി.ബാങ്കിന്‍റെ 53 കോടിയിലധികം വരുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ സുതാര്യവും ആധുനികവുമായ ബാങ്കിംഗ് അനുഭവം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബാങ്കിന്‍റെ ജനപ്രിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ യോനോ വഴിയാണ് ഈ പുതിയ മാറ്റങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. നിലവിൽ പത്തു കോടിയിലധികം രജിസ്റ്റർ ചെയ്ത യോനോ ഉപയോക്താക്കൾ ബാങ്കിനുണ്ട്.പുതിയ മാറ്റങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്ക് ഒരൊറ്റ ഡിജിറ്റൽ ഓൺബോർഡിംഗ് പ്രക്രിയയിലൂടെ എസ്‌ബിഐ സേവിംഗ്സ് അക്കൗണ്ടിനൊപ്പം എസ്ബിഐ കാപ്പ് സെക്യൂരിറ്റീസ് ലിമിറ്റഡിൽ ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ടുകളും ആരംഭിക്കാൻ സാധിക്കും. കൂടാതെ, യോഗ്യരായ ഉപഭോക്താക്കൾക്ക് അവരുടെ സേവിംഗ്സ് അക്കൗണ്ടുകൾ ഒരു കോർപ്പറേറ്റ് സാലറി അക്കൗണ്ടാക്കി മാറ്റാനും നിലവിലുള്ള സാലറി അക്കൗണ്ടുകൾ ഓൺലൈനായി അപ്‌ഗ്രേഡ്…

Read More

ഡിജിറ്റൽ ഇടപാടുകളിൽ കുതിപ്പ് തുടർന്ന് യുപിഐ; ജൂൺ മാസത്തിൽ നടന്നത് 28.92 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ

പരവൂർ: രാജ്യത്തെ തത്സമയ ഡിജിറ്റൽ പേമെന്‍റ് ശൃംഖലയായ യൂണിഫൈഡ് പേമെന്‍റ് ഇന്‍റർഫേസ് (യുപിഐ) വഴി കഴിഞ്ഞ ജൂൺ മാസത്തിൽ നടന്നത് 28.92 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ.നാഷണൽ പേമെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 22.72 ബില്യൺ (2272 കോടി) ഇടപാടുകളാണ് ഈ ഒറ്റമാസം കൊണ്ട് പ്രോസസ് ചെയ്തത്. വാർഷികാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ ഇടപാടുകളുടെ എണ്ണത്തിൽ 23 ശതമാനവും മൂല്യത്തിൽ 20 ശതമാനവും വർധന രേഖപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ മേയ് മാസത്തിൽ യുപിഐ ചരിത്രത്തിലാദ്യമായി 23.20 ബില്യൺ (2320 കോടി) പ്രതിമാസ ഇടപാടുകൾ എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. അതിനുശേഷം ജൂണിൽ കലണ്ടർ ദിവസങ്ങൾ 30 ആയി ചുരുങ്ങിയതിനാലാണ് പ്രതിമാസ ആകെ ഇടപാടുകളിൽ നേരിയ കുറവ് (വോളിയത്തിൽ 2.1%, മൂല്യത്തിൽ 3.3%) ദൃശ്യമായത്. എന്നാൽ പ്രതിദിന ശരാശരി ഇടപാടുകൾ മേയ് മാസത്തിലെ 74.8 കോടിയിൽ നിന്ന്…

Read More

കെഎസ്ആർടിസിയുടെ സമഗ്രവികസനം; ഡിപ്പോകളിൽ മാനേജ്മെന്‍റ് കമ്മിറ്റികൾ വരുന്നു

ചാത്തന്നൂർ: കെഎസ്ആർടിസി ഡിപ്പോകളുടെ സമഗ്രവികസനം ലക്ഷ്യമാക്കി ഡിപ്പോകളിൽ മാനേജ്മെന്‍റ് കമ്മിറ്റി രൂപീകരിക്കും.ഡിപ്പോകളുടെ അടിസ്ഥാന സൗകര്യവികസനം, ശുചിത്വം, യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ, കാന്‍റീൻ ഗുണനിലവാരം മെച്ചപ്പെടുത്തുക, കുടിവെള്ള സൗകര്യം, പൊതു സൗകര്യങ്ങൾ വികസിപ്പിക്കുക, കാത്തിരിപ്പ് കേന്ദ്രങ്ങളുടെ പരിപാലനം തുടങ്ങിയവയാണ് മാനേജ്മെന്‍റ് കമ്മിറ്റിയുടെ ചുമതല. ജനകിയ പങ്കാളിത്തവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണവും ഉറപ്പുവരുത്തുക മുഖേന മെച്ചപ്പെട്ട സേവനങ്ങൾ ലക്ഷ്യമാക്കുകയാണ്. ഇതിനായി പൊതുജന സംഭാവനകൾ, സ്പോൺസർഷിപ്പ്, സിഎസ്ആർ ഫണ്ടുകൾ എന്നിവ സ്വീകരിക്കും. നിയമാനുസൃതമായ മറ്റ് ധനാഗമമാർഗങ്ങളും പ്രയോജനപ്പെടുത്താം. തദ്ദേശസ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണം ഉറപ്പാക്കി ഡിപ്പോ വികസന പ്രവർത്തനങ്ങൾ നടത്താം. കോർപ്പറേഷന്‍റെ അനുമതിയോടെ അറ്റകുറ്റപണികളും പുതിയ നിർമ്മാണവും നടത്താം.പ്രാദേശിക എംഎൽഎ യാണ് മാനേജ്മെന്‍റ് കമ്മിറ്റിയുടെ അധ്യക്ഷൻ. പ്രാദേശിക ലോക്സഭാം ഗം അല്ലെങ്കിൽ രേഖാമൂലം ചു മതലപ്പെടുത്തിയ പ്രതിനിധി, ഡിപ്പോ സ്ഥിതിചെയ്യുന്ന പ്രദേശത്തെ തദ്ദേശസ്ഥാപന അധ്യക്ഷൻ, ഡിപ്പോ…

Read More

ചമ്പക്കുളം മൂലം ജലോത്സവം: രാജപ്രമുഖൻ ട്രോഫിയിൽ മുത്തമിട്ട് അരോമ പുത്തൻ ചുണ്ടൻ

ചമ്പക്കുളം: കേരളത്തിലെ ജലമേളകൾക്കും ഓണക്കാലത്തിനും തുടക്കം കുറിച്ച് നടക്കുന്ന ചന്പക്കുളം മൂലം ജലോത്സവത്തിൽ കൊല്ലം പൂയപ്പള്ളി അരോമ ബോട്ട് ക്ലബ്ലിന്‍റെ അരോമ പുത്തൻ ചുണ്ടൻ ജേതാവ്. വിജയിക്കു നൽകുന്ന രാജപ്രമുഖൻ ട്രോഫി കേവലം രണ്ടാഴ്ച മുൻപ് മാത്രം നീരണിഞ്ഞ ആരോമ പുത്തൻ ചുണ്ടൻ നേടി. പമ്പയാറ്റിൽ നടന്ന ജലോത്സവത്തിൽ മത്സരിച്ച മറ്റ് ആറ് ചുണ്ടൻ വള്ളങ്ങളെ പിന്നിലാക്കിയാണ് അരോമ ചുണ്ടൻ വിജയം നേടിയത്. രണ്ടാം സ്ഥാനം നടുഭാഗം ബോട്ട് ക്ലബിന്‍റെ നടുഭാഗം ചുണ്ടനും മൂന്നാം സ്ഥാനം കുമരകം എൻസിഡിസിയുടെ നടുവിലേപ്പറമ്പൻ ചുണ്ടനും കരസ്ഥമാക്കി. ഏഴ് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 14 കളിവള്ളങ്ങളാണ് മൂലം ജലോത്സവത്തിൽ പങ്കെടുത്തത്. ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ ചമ്പക്കുളം ചുണ്ടനാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിത്.

Read More

ചരക്കുനീക്കം സുഗമമാക്കാൻ റെയിൽവേ; ഉദാരവത്കരിച്ച പുതിയ വാഗൺ ഡിസൈൻ നയം ഉടൻ പുറത്തിറക്കും

പരവൂർ: വ്യവസായ സൗഹൃദപരമായ ലോജിസ്റ്റിക്സ് സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഉദാരവൽക്കരിച്ച പുതിയ വാഗൺ ഡിസൈൻ നയം ഇന്ത്യൻ റെയിൽവേ ഉടൻ പുറത്തിറക്കും. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ നയം പ്രാബല്യത്തിൽ വരുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. ചരക്കുകളുടെ വൈവിധ്യത്തിനനുസരിച്ച് പ്രത്യേക വാഗണുകൾ രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും വ്യവസായ മേഖലയ്ക്ക് കൂടുതൽ സ്വാതന്ത്ര്യവും വഴക്കവും നൽകുന്നതാണ് പുതിയ ചട്ടക്കൂട്. റെയിൽവേ വഴിയുള്ള ചരക്കുനീക്കം ഗണ്യമായി വർധിപ്പിക്കുന്നതിനൊപ്പം കൂടുതൽ ബിസിനസ് സംരംഭങ്ങളെ റെയിൽ ലോജിസ്റ്റിക്സിലേക്ക് ആകർഷിക്കുകയുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.പുതിയ നയപ്രകാരം വിവിധ വ്യവസായങ്ങൾക്ക് അവരുടെ തനത് ആവശ്യങ്ങൾക്കനുസരിച്ച് വാഗണുകളുടെ ഡിസൈനുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ അനുമതിയുണ്ടാകും. എന്നാൽ, ഈ വാഗണുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പൂർണ ഉത്തരവാദിത്തം റെയിൽവേയുടെ ഗവേഷണ വിഭാഗമായ റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷനും ചീഫ് കമ്മിഷണർ ഓഫ് റെയിൽവേ സേഫ്റ്റിക്കും ആയിരിക്കും.വിവിധ വ്യവസായ സ്ഥാപനങ്ങളുമായും…

Read More

ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് റെയിൽവേയുടെ ആശ്വാസം ; ഇനി യുഡിഐഡി കാർഡ് കാണിച്ച് ‘ദിവ്യാംഗർ’ കോച്ചുകളിൽ യാത്ര ചെയ്യാം

പരവൂർ: ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് ട്രെയിൻ യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി നിർണായക പ്രഖ്യാപനവുമായി ഇന്ത്യൻ റെയിൽവേ.കേന്ദ്ര വികലാംഗ ശാക്തീകരണ വകുപ്പ് നൽകുന്ന സാധുവായ യുണീക്ക് ഡിസെബിലിറ്റി ഐഡികാർഡ് കൈവശമുള്ളവർക്ക് മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലെ റിസർവ് ചെയ്യാത്ത പ്രത്യേക ‘ദിവ്യാംഗർ’ കോച്ചുകളിൽ യാത്ര ചെയ്യാൻ അനുമതി നൽകിയതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. ഇത്തരത്തിൽ ഔദ്യോഗിക യുഡിഐഡി കാർഡുള്ളവരെയോ റെയിൽവേയുടെ യാത്രാ ഇളവുകൾക്ക് അർഹതയുള്ളവരെയോ മാത്രമേ ഇനി മുതൽ ഈ പ്രത്യേക കോച്ചുകളിലെ സാധുവായ യാത്രക്കാരായി കണക്കാക്കുകയുള്ളൂ.പുതിയ മാർഗ നിർദേശ പ്രകാരം ദിവ്യാംഗർക്കായി പ്രത്യേകം തരംതിരിച്ചിട്ടുള്ള സെക്കൻഡ് ക്ലാസ് ലഗേജ്-കം-ബ്രേക്ക് വാൻ, ലഗേജ്-കം-സെക്കൻഡ് ക്ലാസ് ലഗേജ്-കം-ബ്രേക്ക് വാൻ കോച്ചുകളിലാണ് യാത്ര ചെയ്യാൻ അനുവാദമുള്ളത്. യഥാർഥ ഗുണഭോക്താക്കൾക്ക് തടസമില്ലാതെ സീറ്റുകൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ റെയിൽവേ കർശന പരിശോധന നടത്തും.ഭിന്നശേഷിക്കാർക്കായുള്ള ഈ പ്രത്യേക കോച്ചുകളിൽ അതിക്രമിച്ചു കയറുന്ന അനധികൃത യാത്രക്കാർക്കെതിരേ 1989-ലെ റെയിൽവേ നിയമത്തിലെ…

Read More