വരുമാനത്തിൽ പത്ത് ശതമാനം വളർച്ച; റിക്കാർഡ് മുന്നേറ്റവുമായി ബിഎസ്എൻഎൽ

‌പരവൂർ: രാജ്യത്തെ പ്രമുഖ പൊതുമേഖലാ ടെലികോം സേവന ദാതാവായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ ഉജ്വല സാമ്പത്തിക മുന്നേറ്റം കാഴ്ചവച്ചു.ശക്തമായ എന്‍റർപ്രൈസ് ബിസിനസ് വളർച്ചയും ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനത്തിൽ ഉണ്ടായ പുരോഗതിയുമാണ് ബിഎസ്എൻഎല്ലിന് തുണയായത്. ഇതിന്‍റെ ഫലമായി മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് പ്രവർത്തന വരുമാനത്തിൽ പത്ത് ശതമാനത്തിന്‍റെ ഗണ്യമായ വർധനയാണ് കമ്പനി രേഖപ്പെടുത്തിയത്. താൽക്കാലിക കണക്കുകൾ പ്രകാരം 4,418 കോടി രൂപയാണ് ആദ്യ പാദത്തിൽ കമ്പനി സ്വന്തമാക്കിയത്. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന പ്രത്യേക അവലോകന യോഗത്തിന് ശേഷമാണ് പൊതുമേഖലാ സ്ഥാപനത്തിന്റെ ഈ മികച്ച സാമ്പത്തിക നേട്ടം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ കമ്പനിയുടെ പ്രവർത്തന വരുമാനം 4,017 കോടി രൂപയായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച്…

Read More

മൺസൂൺ മഴയിലെ കുറവ് തിരിച്ചടിയായി; ജൂലൈ ആദ്യ പകുതിയിൽ രാജ്യത്ത് ഇന്ധന വിൽപന കുത്തനെ ഉയർന്നു

പരവൂർ: സാധാരണയിൽ താഴെയുള്ള മൺസൂൺ മഴയെത്തുടർന്ന് രാജ്യത്ത് ജൂലൈ ആദ്യ പകുതിയിൽ പെട്രോൾ, ഡീസൽ വിൽപ്പനയിൽ വൻ വർധന രേഖപ്പെടുത്തി.മഴ കുറഞ്ഞതോടെ കാർഷിക ആവശ്യങ്ങൾക്കായി കർഷകർ വലിയ തോതിൽ ഇന്ധന പമ്പുകൾ ഉപയോഗിച്ചതും വാഹന ഉടമകളിൽ നിന്നുള്ള ആവശ്യം വർധിച്ചതുമാണ് പെട്രോളിയം ഉൽപന്നങ്ങളുടെ ഉപഭോഗം ഉയരാൻ കാരണമായത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ , ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നീ മൂന്ന് പൊതുമേഖലാ കമ്പനികളുടെ പ്രാഥമിക വിൽപ്പന ഡാറ്റയിലാണ് ഈ കണക്കുകളുള്ളത്. ഇക്കഴിഞ്ഞ ജൂലൈ ഒന്നു മുതൽ 15 വരെയുള്ള കാലയളവിൽ പൊതുമേഖലാ കമ്പനികളുടെ പെട്രോൾ വിൽപ്പന 22.9 ശതമാനം വർധിച്ച് 1.63 ദശലക്ഷം ടണ്ണിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1.33 ദശലക്ഷം ടണ്ണായിരുന്നു. എന്നാൽ, സ്കൂൾ-കോളേജ് അവധിക്കാല യാത്രകൾ സജീവമായിരുന്ന ജൂൺ മാസത്തെ ആദ്യ പകുതിയുമായി താരതമ്യം…

Read More

വാണിജ്യ ആവശ്യത്തിനും 10 കിലോഗ്രാം എൽപിജി സിലിണ്ടറുകൾ; വിപണി വിപുലീകരിക്കാൻ എണ്ണക്കമ്പനികൾ

പരവൂർ: ഭാരം കുറഞ്ഞതും കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതുമായ 10 കിലോഗ്രാമിന്‍റെ എൽപിജി കോമ്പോസിറ്റ് സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്കായി വിപണിയിലിറക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ പദ്ധതിയിടുന്നു. നിലവിൽ ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രം നൽകുന്ന ഈ സിലിണ്ടറുകൾ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് വാണിജ്യ നിരക്കിൽ വിപണിയിലെത്തിക്കാനാണ് എണ്ണ വിപണന കമ്പനികളുടെ ആലോചന. കുറഞ്ഞ അളവിൽ ഇന്ധനം ആവശ്യമുള്ള ചെറുകിട വ്യാപാരികൾക്കും സാധാരണക്കാർക്കും വലിയ ആശ്വാസമേകുന്നതാണ് ഈ പുതിയ നീക്കം. വലിയ തോതിൽ ഇന്ധനം ആവശ്യമില്ലാത്ത കഫേകൾ, തട്ടുകടകൾ, ചെറുകിട ഭക്ഷണശാലകൾ എന്നിവയ്ക്ക് പുറമെ ഇതിരസംസ്ഥാന തൊഴിലാളികൾ, വാടകയ്ക്ക് താമസിക്കുന്നവർ, വിദ്യാർഥികൾ, വഴിയോര കച്ചവടക്കാർ എന്നിവർക്കും ഈ പദ്ധതി വലിയ രീതിയിൽ പ്രയോജനം ചെയ്യും. നിലവിൽ വാണിജ്യ ആവശ്യങ്ങൾക്കായി 19 കിലോഗ്രാം, അഞ്ച് കിലോഗ്രാം, രണ്ട് കിലോഗ്രാം തൂക്കമുള്ള സിലിണ്ടറുകളാണ് എണ്ണക്കമ്പനികൾ വിപണിയിലെത്തിക്കുന്നത്. നിലവിലെ വിപണി സാഹചര്യം അനുസരിച്ച് വാണിജ്യ ഗ്യാസിന് ഗാർഹിക…

Read More

ട്രെയിനുകളിലെ പാന്‍ട്രികളില്‍ ശുചിത്വമില്ലായ്മ; ക്ലീനിംഗ് പ്രോട്ടോക്കോൾ കർശനമാക്കി റെയിൽവേ മന്ത്രാലയം

പരവൂർ: ട്രെയിനുകളിലെ പാചകപ്പുരകളായ പാൻട്രികളിൽ ശുചിത്വമില്ലായ്മയും എലിശല്യവും വർധാക്കുന്നതായി വിവിധ കോണുകളിൽ നിന്ന് പരാതി ഉയർന്ന പശ്ചാത്തലത്തിൽ കർശന നടപടികളുമായി റെയിൽവേ മന്ത്രാലയം.2010 മുതൽ വിവിധ കാലയളവുകളിലായി പുറപ്പെടുവിച്ചിട്ടുള്ള ക്ലീനിംഗ് പ്രോട്ടോക്കോളുകൾ രാജ്യത്തെ എല്ലാ റെയിൽവേ സോണുകളും വിട്ടുവീഴ്ചയില്ലാതെ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ഒടുവിൽ മുന്നറിയിപ്പ് നൽകി. പ്രാഥമിക ഡിപ്പോകളിൽ പാചകം ചെയ്യുന്ന സ്ഥലങ്ങളിലെ വൃത്തിയാക്കൽ, അണുവിമുക്തമാക്കൽ, കീട നിയന്ത്രണം എന്നിവ സംബന്ധിച്ച് കൃത്യമായ നിർദേശങ്ങൾ നിലവിലുണ്ടായിട്ടും ഇവ പാലിക്കപ്പെടുന്നില്ലെന്ന കണ്ടെത്തലിനെത്തുടർന്നാണ് എല്ലാ സോണൽ റെയിൽവേകൾക്കും മന്ത്രാലയം അടിയന്തര നിർദേശങ്ങളടങ്ങിയ കത്തയച്ചത്. പാന്‍ട്രികളിലെയും കോച്ചുകളിലെയും ഇത്തരം മോശം അവസ്ഥകൾ യാത്രക്കാരുടെ സുഖസൗകര്യങ്ങളെയും ആരോഗ്യത്തെയും ബാധിക്കുന്നതിനൊപ്പം ഇന്ത്യൻ റെയിൽവേയുടെ പ്രതിച്ഛായയെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. മുൻപ് 2024-ലും സമാനമായ ലംഘനങ്ങൾ കണ്ടെത്തി മന്ത്രാലയം കർശനമായ മുന്നറിയിപ്പ് നൽകിയിരുന്നു. ചില ഡിപ്പോകളിൽ ഈ നിർദേശങ്ങൾ നടപ്പിലാക്കുന്നത് നിർത്തലാക്കിയതായും റിപ്പോർട്ടുകളുണ്ട്.…

Read More

ഡിജിറ്റൽ ടിക്കറ്റ് നിയമങ്ങൾ കർശനമാക്കി റെയിൽവേ; സ്ക്രീൻഷോട്ടുകളും പിഡിഎഫുകളും ഇനി അസാധു

പരവൂർ: ഡിജിറ്റൽ അൺറിസർവ്ഡ് ടിക്കറ്റുകളുമായി ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്കായി ഇന്ത്യൻ റെയിൽവേ പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു.ടിക്കറ്റ് പരിശോധന വേളയിൽ റെയിൽ വൺ ആപ്പിൽ തത്സമയം കാണിക്കുന്ന ഒറിജിനൽ ഡിജിറ്റൽ ടിക്കറ്റുകൾ മാത്രമേ ഇനി മുതൽ സാധുവായി കണക്കാക്കൂ എന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. ഡിജിറ്റൽ ടിക്കറ്റുകളുടെ ദുരുപയോഗം തടയുന്നതിന്‍റെ ഭാഗമായാണ് കടുത്ത നടപടി. ടിക്കറ്റുകളുടെ സ്ക്രീൻഷോട്ടുകൾ, ഫോട്ടോഗ്രാഫുകൾ, പിഡിഎഫ് പകർപ്പുകൾ, വാട്ട്‌സ്ആപ്പ് വഴിയോ മറ്റ് മെസേജിംഗ് ആപ്പുകൾ വഴിയോ ഫോർവേഡ് ചെയ്ത് കിട്ടുന്ന ടിക്കറ്റുകൾ എന്നിവ ഉപയോഗിച്ചുള്ള യാത്രകൾ പൂർണമായും നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിച്ച അതേ മൊബൈൽ ഫോണിലും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലും തന്നെ ഡിജിറ്റൽ ടിക്കറ്റ് ലഭ്യമായിരിക്കണമെന്ന് റെയിൽവേ അധികൃതർ ഊന്നിപ്പറയുന്നു. യാത്ര ആരംഭിക്കുന്ന ബോർഡിംഗ് സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് മുൻപ് തന്നെ ഡിജിറ്റൽ അൺറിസർവ്ഡ് ടിക്കറ്റുകൾ…

Read More

യുപിഐ ഇടപാടുകളിൽ ബയോമെട്രിക്സ് തരംഗമാകുന്നു; ജൂണിൽ നടന്നത് 611 ദശലക്ഷം ഇടപാടുകൾ

പരവൂർ: രാജ്യത്തെ ഡിജിറ്റൽ സാമ്പത്തിക മേഖലയിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് യുപിഐ ഇടപാടുകളിലെ ബയോമെട്രിക് സംവിധാനം അതിവേഗം ജനകീയമാകുന്നു. സുരക്ഷയുടെയും വേഗതയുടെയും കാര്യത്തിൽ വിപ്ലവം സൃഷ്ടിച്ച ഈ പുതിയ സംവിധാനത്തിലൂടെ കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം 611 ദശലക്ഷത്തിലധികം യുപിഐ ഇടപാടുകൾക്കാണ് അംഗീകാരം ലഭിച്ചത്. വിരലടയാളം അല്ലെങ്കിൽ മുഖം തിരിച്ചറിയൽ തുടങ്ങിയ സുരക്ഷിതമായ ബയോമെട്രിക് പ്രാമാണീകരണം വഴി 25,416 കോടി രൂപയുടെ ഇടപാടുകളാണ് വെറും ഒരു മാസത്തിനുള്ളിൽ നടന്നത്. ജൂണിൽ രാജ്യത്ത് നടന്ന മൊത്തം യുപിഐ ഇടപാടുകളുടെ 2.7 ശതമാനം വരുമിത്. കഴിഞ്ഞ വർഷം മാത്രമാണ് ഈ അത്യാധുനിക സവിശേഷത ഔദ്യോഗികമായി പുറത്തിറക്കിയത്.ലളിതവും അതേസമയം സുരക്ഷിതവുമായ പേയ്‌മെന്റ് അനുഭവങ്ങൾക്കായി യുപിഐ ഉപയോക്താക്കൾക്കിടയിലുള്ള വർധിച്ചുവരുന്ന താല്പര്യമാണ് ബയോമെട്രിക് പ്രാമാണീകരണത്തിന്‍റെ മികച്ച സ്വീകാര്യത പ്രതിഫലിപ്പിക്കുന്നതെന്ന് നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സോഹിനി രാജോള വ്യക്തമാക്കി.…

Read More

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ അത്ഭുതകരമായ രക്ഷപെടൽ

ചാത്തന്നൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു. ചടയമംഗലം കുരിയോട് ഭാഗത്ത് വെച്ചാണ് ബസിന് തീ പിടിച്ചത്. യാത്രക്കാര്‍ സുരക്ഷിതരാണ്. പുനലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസിന്‍റെ മുന്‍ ടയറാണ് യാത്രയ്ക്കിടെ കത്തിയത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. അപകട സമയം എട്ട് യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. മുന്നിലൂടെ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍ തന്നെ വാഹനം റോഡരികില്‍ നിര്‍ത്തുകയും യാത്രക്കാരെ പുറത്തിറക്കുകയുമായിരുന്നു.

Read More

കൗണ്ടർ ടിക്കറ്റില്ലെങ്കിലും യാത്ര ചെയ്യാം; പുതിയ മാർഗനിർദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ

പരവൂർ: റെയിൽവേ സ്റ്റേഷനുകളിലെ തിരക്കുകൾക്കിടയിൽ കൗണ്ടർ ടിക്കറ്റുകൾ അബദ്ധത്തിൽ വീട്ടിലോ സ്റ്റേഷനിലോ മറന്നുവെയ്ക്കുന്ന യാത്രക്കാർക്ക് ആശ്വാസവുമായി ഇന്ത്യൻ റെയിൽവേ. യാത്രാവേളയിൽ ടിക്കറ്റ് കൈവശമില്ലെന്ന് ബോധ്യപ്പെട്ടാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും, ഇതിനായി റെയിൽവേ നിയമങ്ങളിൽ പ്രത്യേക വ്യവസ്ഥകളുണ്ടെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ യാത്രക്കാരെ സഹായിക്കാൻ റെയിൽവേ ഭരണകൂടം പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പുതിയ നിർദേശങ്ങൾ പ്രകാരം റിസർവ് ചെയ്ത ഒറിജിനൽ കൗണ്ടർ ടിക്കറ്റ് വീട്ടിൽ മറന്നുവച്ച യാത്രക്കാരന്‍റെ കുടുംബാംഗങ്ങൾക്കോ അല്ലെങ്കിൽ അംഗീകൃത പ്രതിനിധിക്കോ ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററെ സമീപിച്ച് ഒറിജിനൽ ടിക്കറ്റ് ഹാജരാക്കാവുന്നതാണ്.സ്റ്റേഷൻ മാസ്റ്റർ ഈ ടിക്കറ്റ് കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം, ട്രെയിൻ റൂട്ടിലുള്ള വരാനിരിക്കുന്ന അടുത്ത സ്റ്റേഷനുകളിലേക്ക് ഈ ഔദ്യോഗിക വിവരം കൈമാറും. ഈ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ യാത്രക്കാരന് യാതൊരുവിധ പിഴയോ ബുദ്ധിമുട്ടുകളോ ഇല്ലാതെ യാത്ര തുടരാൻ റെയിൽവേ ഉദ്യോഗസ്ഥർ സൗകര്യമൊരുക്കും.റെയിൽവേ റിസർവേഷൻ…

Read More

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: നാല് വർഷത്തിനിടെ ഇന്ത്യക്കാർക്ക് നഷ്ടമായത് 4,000 കോടിയിലധികം രൂപ

പരവൂർ: രാജ്യത്ത് ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകൾ വ്യാപകമാകുന്നു.2022 മുതൽ 2026 മെയ് വരെയുള്ള നാല് വർഷത്തെ കാലയളവിൽ മാത്രം രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾക്ക് 4,057.7 കോടി രൂപയാണ് ഇത്തരത്തിൽ നഷ്ടമായത്. ഔദ്യോഗിക വിവരങ്ങൾ പ്രകാരം 2,97,727 പരാതികളാണ് ഇക്കാലയളവിൽ സൈബർ സെല്ലുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തട്ടിപ്പുകാർ സർക്കാർ ഉദ്യോഗസ്ഥരുടെ വ്യാജ ആൾമാറാട്ടം നടത്തി ഭയം ജനിപ്പിച്ചാണ് നിരപരാധികളായ ആളുകളിൽ നിന്ന് വലിയ തുകകൾ തട്ടിയെടുക്കുന്നത്. സിബിഐയും ഇഡിയും ചമഞ്ഞ് തട്ടിപ്പ്; 2024-ൽ  പരാതികളിൽ വൻ വർധനസിബിഐ, എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി), ആർബിഐ അല്ലെങ്കിൽ കേന്ദ്ര ധനകാര്യ മന്ത്രാലയം തുടങ്ങിയ പ്രമുഖ ഏജൻസികളിലെ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ഇരകളെ സമീപിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ, അന്താരാഷ്ട്ര സാമ്പത്തിക കുറ്റകൃത്യങ്ങൾ, അല്ലെങ്കിൽ നിയമവിരുദ്ധമായ പാർസലുകൾ അയയ്ക്കൽ തുടങ്ങിയ വലിയ അഴിമതികളിൽ…

Read More

ഗുണനിലവാരമില്ലാത്ത ഇലക്‌ട്രോണിക്സ്ഉത്പ്പന്നങ്ങൾക്ക് ഒക്ടോബർ മുതൽ രാജ്യത്ത് വിലക്ക്

പരവൂർ: ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി ഇലക്‌ട്രിക്കൽ ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു.വരുന്ന ഒക്ടോബർ ഒന്ന് മുതൽ രാജ്യത്ത് 90 തരം ഇലക്‌ട്രിക്കൽ ഉപകരണങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കും. പുതിയ നിയമപ്രകാരം, സാധുവായ ബിഐഎസ് ലൈസൻസും ഐഎസ്ഐ മാർക്കും ഇല്ലാത്ത ഉത്പ്പന്നങ്ങൾ ഇന്ത്യയിൽ നിർമിക്കാനോ, ഇറക്കുമതി ചെയ്യാനോ സൂക്ഷിക്കാനോ വിതരണം ചെയ്യാനോ വിൽക്കാനോ അനുവദിക്കില്ല. നിത്യജീവിതത്തിൽ സാധാരണക്കാർ ഉപയോഗിക്കുന്ന ഇലക്‌ട്രിക് ടൂത്ത് ബ്രഷുകൾ, വാക്വം ക്ലീനറുകൾ, കോഫി മേക്കറുകൾ, ഫുഡ് പ്രോസസറുകൾ, ഓവനുകൾ, വാട്ടർ ഹീറ്ററുകൾ, സൗന്ദര്യവർധക ഉപകരണങ്ങൾ തുടങ്ങി നിരവധി ഉത്പ്പന്നങ്ങൾക്ക് ഈ പുതിയ സുരക്ഷാ നിയമം ബാധകമാകും. ഉത്പ്പന്നങ്ങൾ നിശ്ചിത ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന രാജ്യത്തെ ദേശീയ നിലവാര നിർണയ ഏജൻസിയാണ് ബിഐഎസ്. ഉൽപ്പന്ന പരിശോധന, ഫാക്ടറി പരിശോധന, കർശനമായ റെഗുലേറ്ററി…

Read More