രാത്രിയെ പേടി വേണ്ട, സ‌ഹയാത്രികയുണ്ട്… സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഒരുക്കി കോട്ടയം

കോട്ടയം: നഗരത്തില്‍ രാത്രി ഒറ്റപ്പെട്ടുപോയാല്‍ ഇനി ഭയക്കേണ്ട. സ്ത്രീകള്‍ക്കു സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ ജില്ലാ പഞ്ചായത്തും പോലീസും ചേര്‍ന്ന് ഒരുക്കുന്ന സഹയാത്രിക പദ്ധതിക്കു തുടക്കമായി. ഇനി മുതല്‍ തെരഞ്ഞെടുത്ത ഓട്ടോറിക്ഷകളുടെ സേവനം ഇവര്‍ക്കു ലഭിക്കും. നാഗമ്പടം ബസ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി സ്റ്റാന്‍റ് , റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ വലിയ ബോര്‍ഡില്‍ പദ്ധതിയുടെ ഭാഗമായി ഓട്ടോറിക്ഷകളുടെയും ഡ്രൈവര്‍മാരുടെയും ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും. നിലവില്‍ പദ്ധതിയുടെ ഭാഗമായി 32 ഓട്ടോറിക്ഷകളാണ് സര്‍വീസ് നടത്തുന്നത്. പോലീസിന്‍റെ പ്രത്യേക പരിശോധന നടത്തി ആര്‍ക്കും മോശം പശ്ചാത്തലമില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് ഇതിനായി ഡ്രൈവര്‍മാരെ തെരഞ്ഞെടുത്തത്. തുടര്‍ന്ന് പരിശീലനവും നല്‍കി. ഓട്ടോറിക്ഷയുടെ അകത്തും ഇവരുടെ വിവരവും അടിയന്തര സഹായം ആവശ്യമെങ്കില്‍ ബന്ധപ്പെടേണ്ട പോലീസിന്‍റെ ടോള്‍ ഫ്രീ നമ്പരും അടങ്ങിയ സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്ക് ഐഡി കാര്‍ഡുമുണ്ട്. രാത്രിയില്‍ എപ്പോള്‍ വേണമെങ്കിലും യാത്രയ്ക്കായി ഇവരെ വിളിക്കാം. യാത്ര…

Read More

ശബരിമലയില്‍ തിരക്ക് വര്‍ധിച്ചു; പത്ത് മണിക്കൂറിലധികം ക്യൂ

ശബരിമല: ഭക്തജനത്തിരക്കിൽ ശബരിമല. പമ്പയില്‍ നിന്നുള്ള സന്നിധാനം യാത്രയില്‍ പലയിടങ്ങളിലായി ഭക്തരെ തടഞ്ഞാണ് മല കയറ്റുന്നത്. പത്തിലധികം മണിക്കൂറുകള്‍ ക്യൂ നിന്നശേഷമാണ് ഏറെപ്പേര്‍ക്കും സന്നിധാനത്തെത്താനായത്. ഇന്നലെ വൈകുന്നേരത്തോടെയാണ് തിരക്ക് വര്‍ധിച്ചത്. വെര്‍ച്വല്‍ ക്യൂ മുഖേനയുള്ള ബുക്കിംഗ് 80000 ലെത്തിയിരുന്നു. സ്‌പോട്ട് ബുക്കിംഗ് പരിമിതപ്പെടുത്തിയിരിക്കുകയുമാണ്. മരക്കൂട്ടം മുതല്‍ സന്നിധാനംവരെയുള്ള പാതയില്‍ തിരക്ക് അധികമായതിനാല്‍ ക്രമീകരിച്ചു മാത്രമേ കടത്തിവിടാനാകുന്നുള്ളൂ. തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ചയുണ്ടായ അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസിന്‍റെ ഇടപെടല്‍ ശക്തമായുണ്ടാകുന്നുണ്ട്. പോലീസിന്‍റെ നിയന്ത്രണങ്ങളുടെ പരിധിയിലാണ് തീര്‍ഥാടകരുടെ യാത്രയെന്ന് ഉറപ്പാക്കിയിട്ടുണ്ട്.നിലയ്ക്കല്‍ വരെയുള്ള പാതയില്‍ നിലവില്‍ നിയന്ത്രണങ്ങളില്ല. നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലടക്കം നിലവില്‍ പ്രശ്‌നങ്ങളില്ലെന്ന് പോലീസ് പറഞ്ഞു.

Read More

പോലീസിനെ കണ്ട് നിർത്താതെ പോയി ബൈക്ക് യാത്രക്കാർ; പിൻതുടർന്ന് പോലീസ് പിടിച്ചെടുത്തത് 12 കിലോ കഞ്ചാവ്

ചെറുതോണി: കഞ്ചാവുമായി രണ്ട് പേരെ മുരിക്കാശേരി പോലീസ് അറസ്റ്റ് ചെയ്തു. കമ്പിളികണ്ടം – പാറത്തോട് പുല്ലൻകുന്നേൽ ജോഷി(43), പാറത്തോട് – കണ്ണാടിപ്പാറ ചന്ദ്രൻകുന്നേൽ ഷാജി (54) എന്നിവരാണ് പോലീസ് പിടിയിലായത്. 12.100 കിലോ ഗ്രാം കഞ്ചാവ് ഇവരിൽ നിന്നും പോലീസ് പിടികൂടി. ക്രിസ്മസ്, പുതുവത്സരവസരം പ്രമാണിച്ച് ഇടുക്കി എസ് പി യുടെ പ്രത്യേക നിർദേശപ്രകാരം ഇടുക്കി ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ നടക്കുന്ന സ്പെഷ്യൽ ഡ്രൈവിലാണ് കഞ്ചാവുമായി പ്രതികൾ പിടിയിലായത്. ബഥേൽ – മേലേച്ചിന്നാർ റോഡിൽ വാഹനപരിശോധനക്കിടെ ബൈക്കിലെത്തിയ പ്രതികൾ വാഹനം നിർത്താതെ പോയതിനെ തുടർന്ന് പോലീസ് പിന്നാലെ എത്തി പിടികൂടുകയായിരുന്നു. ചാക്കിലും ബാഗിലുമായി സൂക്ഷിച്ചിരുന്ന 12.100 കിലോ കഞ്ചാവാണ് കണ്ടെടുത്തത്. പ്രതികൾക്കെതിരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുരിക്കാശേരി പോലീസ് സ്‌റ്റേഷൻ എസ് എച്ച് ഒ എൻ.എസ്. റോയി, എസ് ഐ…

Read More

ഇവിടെ പാമ്പുകൾക്കു  റേഞ്ചുണ്ട്… എരുമേലിയിലെ ബിഎസ്എൻഎൽ ഓഫീസ് വളപ്പ് കാടായി; ഭീതിയോടെ നാട്ടുകാർ

എരുമേലി: പഞ്ചായത്ത്‌ ഓഫീസിനടുത്തുള്ള ബിഎസ്എൻഎൽ ഓഫീസിലേക്ക് ഉദ്യോഗസ്ഥരും നാട്ടുകാരും എത്തുന്നതു ഭീതിയോടെ. ഓഫീസിന്‍റെ വളപ്പിൽ വർഷങ്ങളായി വെട്ടിത്തെളിക്കാതെ കാടു വളർന്നു ഭീതി നിറയ്ക്കുകയാണ്. മൂർഖൻ പാമ്പും ഇഴജന്തുക്കളും തെരുവ്നായ്ക്കളും കുട്ടിവനത്തിൽ വിഹരിക്കുകയാണ്. പലപ്പോഴും ഫണം വിരിച്ച് നിൽക്കുന്ന മൂർഖൻ പാമ്പ് ക്വാർട്ടേഴ്സിനകത്ത് പ്രവേശിച്ച് ഭീതിപരത്തിയതിനാൽ ക്വാർട്ടേഴ്സ് ഉപേക്ഷിക്കേണ്ടിവന്ന ജീവനക്കാരിൽ പലരും ഇപ്പോൾ പുറത്ത് വാടകയ്ക്ക് താമസിക്കുകയാണ്. പഞ്ചായത്ത് ഓഫീസ്, ഹോമിയോ ആശുപത്രി, സബ് ട്രഷറി, മൃഗാശുപതി, സർവീസ് സഹകരണ ബാങ്ക് എന്നിവ പ്രവർത്തിക്കുന്നതു സമീപത്താണ്. ഈ സ്ഥാപനങ്ങളിലേക്കും സർക്കാർ ആശുപത്രിയിലേക്കും സ്കൂളുകളിലേക്കും കെഎസ്ആർടിസി ബസ്‌ സ്റ്റാൻഡിലേക്കും വലിയമ്പലത്തിലേക്കും ഗണപതി ക്ഷേത്രത്തിലേക്കും ജനം പോകുന്നതു ബിഎസ്എൻഎൽ ഓഫീസിന്‍റെ മുൻ വശത്തുള്ള റോഡിലൂടെയാണ്. രാവും പകലും ഭേദമില്ലാതെ ഇതുവഴി ആൾ സഞ്ചാരമുള്ള റോഡാണ്. പകലും രാത്രിയിലും പലരും ബിഎസ്എൻഎൽ പടിക്കൽ പാമ്പിനെ കണ്ടു ഭയന്നിട്ടുണ്ട്. ഇപ്പോൾ ദിവസവും ധാരാളം അയ്യപ്പഭക്തന്മാർ…

Read More

ശബരിമലയിൽ കുട്ടികള്‍ക്ക് പ്രത്യേക ഗേറ്റ്

ശബരിമല: ശബരിമലയിലെത്തുന്ന കുട്ടികള്‍ക്കു സുഗമമായ ദര്‍ശനം ഉറപ്പാക്കാൻ ദേവസ്വം ബോര്‍ഡ് ഒരുക്കിയ പ്രത്യേക ഗേറ്റ് സംവിധാനം സജ്ജമായി. നടപ്പന്തലിലെ ഒമ്പതാമത്തെ വരിയിലൂടെ എത്തുന്ന കൊച്ചയ്യപ്പന്മാര്‍ക്കും കൊച്ചുമാളികപ്പുറങ്ങള്‍ക്കും പോലീസിന്‍റെ സഹായത്തോടെ പതിനെട്ടാം പടി കയറി മുകളിലെത്തി ഫ്‌ളൈ ഓവര്‍ ഒഴിവാക്കി ശ്രീകോവിലിന്‍റെ ഭാഗത്തായി സജ്ജീകരിച്ച കവാടത്തിലൂടെ ശ്രീകോവിലിനു മുന്നിലേക്കു നേരിട്ടെത്താം. ദര്‍ശനത്തിനായുള്ള ആദ്യനിരയിലാണ് ഇവര്‍ക്കു സ്ഥാനം ലഭിക്കുക. കുട്ടികളെയും അവര്‍ക്കൊപ്പമുള്ള ഒരു രക്ഷാകര്‍ത്താവിനെയുമാണ് ഇതുവഴി കടത്തിവിടുന്നത്. ഈ സംവിധാനം ദുരുപയോഗം ചെയ്യാതിരിക്കാന്‍ ദേവസ്വം ഗാര്‍ഡുമാരും പോലീസും ഡ്യൂട്ടിക്ക് ഉണ്ട്. ഇന്നലെ രാവിലെ മുതല്‍ തന്നെ പുതിയ സംവിധാനം ഭക്തജനങ്ങള്‍ക്കു ലഭ്യമാക്കിയിട്ടുണ്ടെന്നും രക്ഷിതാക്കള്‍, പ്രത്യേകിച്ച് ഇതരസംസ്ഥാനക്കാര്‍ വളരെ സന്തോഷത്തോടെയും ആശ്വാസത്തോടെയുമാണു പുതിയ സൗകര്യം പ്രയോജനപ്പെടുത്തുന്നതെന്നും ദേവസ്വം ബേര്‍ഡ് പ്രസിഡന്‍റ് പി. എസ്. പ്രശാന്ത് പറഞ്ഞു. പമ്പയില്‍നിന്ന് മലകയറിയശേഷം കുട്ടികളെയുംകൊണ്ട് ഒത്തിരിനേരം ക്യൂ നില്‍ക്കേണ്ട സാഹചര്യമാണ് ഇതോടെ ഒഴിവാക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും…

Read More

ഡ്യൂട്ടിയും അലവന്‍സും ഏകപക്ഷീയമായി വെട്ടിക്കുറച്ചു; കോട്ടയം-ശബരിമല സര്‍വീസ് ബഹിഷ്‌കരിക്കുമെന്ന് യൂണിയനുകള്‍

കോട്ടയം: കോട്ടയം-ശബരിമല സര്‍വീസുകള്‍ ബഹിഷ്‌കരിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി യൂണിയനുകള്‍. വര്‍ഷങ്ങളായി നല്‍കിയിരുന്ന ഡ്യൂട്ടിയും അലവന്‍സും ഏകപക്ഷീയമായി വെട്ടിക്കുറച്ചതാണു കാരണം. പമ്പാ സ്‌പെഷല്‍ ഓഫീസറുടെ നിര്‍ദേശാനുസരണമാണു നടപടി എന്നാണ് ഡിപ്പോ അധികൃതര്‍ നല്‍കുന്ന വിശദീകരണം. വര്‍ഷങ്ങളായി എരുമേലി വഴി കോട്ടയം-പമ്പ സര്‍വീസ് രണ്ട് റൗണ്ട് ട്രിപ്പ് പോയി വരുമ്പോള്‍ മൂന്നു ഡ്യൂട്ടിയും 110 രൂപ സ്‌പെഷല്‍ അലവന്‍സുമാണു നല്‍കിയിരുന്നത്. എന്നാല്‍ ഇത് ഏകപക്ഷീയമായി രണ്ട് ഡ്യൂട്ടിയായി കുറച്ചതാണ് യൂണിയനുകളെ പ്രകോപിപ്പിച്ചത്. ഒരു എരുമേലി-നിലയ്ക്കല്‍ ട്രിപ്പ് പോയി കോട്ടയത്തു തിരികെ എത്തുവാന്‍ ഏകദേശം 18 മുതല്‍ 20 മണിക്കൂര്‍ വരെ എടുക്കുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. എരുമേലി മുതല്‍ പമ്പ വരെയുള്ള ഗതാഗതക്കുരുക്കും പമ്പയില്‍ ദീപാരാധനയ്ക്കു ശേഷം അയ്യപ്പഭക്തര്‍ മലയിറങ്ങി വരുന്നതുവരെ കാത്തുകിടക്കേണ്ടി വരുന്നതുമാണ് ഇതിനു കാരണം. 2016ല്‍ പമ്പ സ്‌പെഷല്‍ സര്‍വീസ് സംബന്ധിച്ച് കെഎസ്ആര്‍ടിസി ഇറക്കിയ ഓര്‍ഡറാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. കാലാനുസൃതമായി…

Read More

അവശ്യസാധനങ്ങൾക്കും ഇറച്ചിവിലയിലും പകൽക്കൊള്ള; ജില്ലാഭരണകൂടത്തിന്‍റെ അനാസ്ഥയെന്ന് ആക്ഷേപം

കോട്ടയം: ജില്ലയില്‍ ഓരോ സ്ഥലത്തും ഓരോ കടയിലും അവശ്യസാധനങ്ങള്‍ക്കു തോന്നിയ വില. അരിക്കും പച്ചക്കറിക്കും മീനിനും ഇറച്ചിക്കുമൊക്കെ വിലയില്‍ ഏകീകരണമില്ല. ഉദ്യോഗസ്ഥരൊന്നാകെ ഒരു മാസമായി നവകേരള സദസ് കെങ്കേമമാക്കാനുള്ള സ്പെഷല്‍ ഡ്യൂട്ടിയിലായിരുന്നു. സദസ് കഴിഞ്ഞതോടെ അവധിയും വിശ്രമവും. ഭക്ഷ്യം, അളവുതൂക്കം, റവന്യൂ തുടങ്ങിയ വകുപ്പുകള്‍ വില ചൂഷണവും തൂക്കം വെട്ടിപ്പും അറിഞ്ഞ മട്ടുകാണിക്കുന്നില്ല. അളവു തൂക്കസാമഗ്രികളുടെ പരിശോധന നടന്നിട്ട് മാസങ്ങളായി. പരിപ്പ്, പയര്‍ ഇനങ്ങള്‍ക്ക് ഹോള്‍സെയില്‍ വിലയേക്കാള്‍ നൂറു രൂപയിലധികം ചിലര്‍ ഈടാക്കുന്നു. പഴം ഇനങ്ങള്‍ക്ക് ഓരോ കടയിലും തോന്നിയ വില. ഒരേയിനം അരിക്ക് അഞ്ചു രൂപയുടെ വില വ്യത്യാസം. കടകളില്‍ സാധനവില എഴുതി പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമം. പച്ചക്കറി വിലയിലാണ് പ്രധാനമായും കൊള്ള. നിലവിലെ വിലക്കയറ്റത്തിന് കാരണം ജില്ലാഭരണകൂടത്തിന്‍റെ അനാസ്ഥയാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പോത്തിറച്ചിക്ക് വില 370 മുതല്‍ 410 വരെ. ഇതര സംസ്ഥാനത്തുനിന്ന് ഇടനിലക്കാര്‍…

Read More

കരിമ്പിൻ ജ്യൂസ് യന്ത്രത്തിൽ കുടുങ്ങി ഗുരുതര പരിക്ക്; 16കാരന്‍റെ കൈ മുറിച്ചുനീക്കി

തലയോലപ്പറമ്പ്: കരിമ്പിൻ ജ്യൂസ് ഉണ്ടാക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങിയതിനെത്തുടർന്ന് 16കാരന്‍റെ ഇടതുകൈയ്ക്കു ഗുരുതര പരിക്ക്. തലയോലപ്പറമ്പ് പൊതി മേഴ്സി ആശുപത്രിയുടെ സമീപം കരിമ്പിൻ ജ്യൂസ് സ്റ്റാൾ നടത്തുന്ന ഉത്തർപ്രദേശ് സ്വദേശി മജേഷി(16) നാണ് ഇന്നലെ വൈകിട്ട് 5.30 ഓടെ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. നിലവിളി കേട്ട് ഓടിയെത്തിയ സമീപത്തെ ഓട്ടോ ഡ്രൈവർമാർ മേഴ്സി ആശുപത്രിയിലെത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പഞ്ചായത്ത് അംഗം സജിമോൻ വർഗീസ് വിദഗ്ധ ചികിത്സയ്ക്കായി മജേഷിനെ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചു. ഇടതുകൈയുടെ മുട്ടിനു താഴെ കൈപ്പത്തിയോടു ചേർന്ന ഭാഗത്തെ അസ്ഥികൾ തകരുകയും ഞരമ്പുകൾ മുറിഞ്ഞു വേർപെടുകയും ചെയ്തിരുന്നു. കൗമാരക്കാരന്‍റെ കൈ പരിശോധിച്ച ഡോക്ടർമാരുടെ സംഘം ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഇടതുകൈ മുട്ടിനു മീതെ മുറിച്ചുനീക്കി. പത്തു ദിവസം മുമ്പാണു പിതാവ് മരണപ്പെട്ട മജേഷ് യുപിയിൽനിന്ന് പൊതിയിലെത്തിയത്.

Read More

ബസ് യാത്രക്കാരിയോടു ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: ബസ് യാത്രക്കാരിയായ യുവതിയോടു ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൊല്ലമുള വെണ്‍കുറിഞ്ഞി സത്യവിലാസം സുരേഷ് സമിത്രത്തെ (41) യാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം തിരുവനന്തപുരത്തുനിന്ന് വൈറ്റിലയ്ക്ക് കാഞ്ഞിരപ്പള്ളി വഴി പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനുള്ളില്‍വച്ചു യുവതിയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Read More

മുഖ്യമന്ത്രിക്കെതിരേയുള്ള കരിങ്കൊടി പ്രതിഷേധം; യൂത്ത് കോൺഗ്രസിൽ ഗ്രൂപ്പ് പോര്

കോട്ടയം: നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവകേരളസദസ് ജില്ല വിട്ടപ്പോള്‍ യൂത്ത് കോണ്‍ഗ്രസില്‍ പുതിയ വിവാദം. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത് ഗ്രൂപ്പ് തിരിഞ്ഞാണെന്നാണ് യൂത്ത് കോണ്‍ഗ്രസില്‍ ഉയരുന്ന വിവാദം. ബുധനാഴ്ച രാവിലെ എസ്എച്ച് മൗണ്ടില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അനുകൂലിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചപ്പോള്‍ ഒരുവിഭാഗം മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒപ്പം ചേര്‍ന്നു. തുടര്‍ന്ന് പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയില്‍ നടന്ന നവകേരള സദസിലേക്കുള്ള യാത്രാമധ്യേ കരിങ്കൊടി കാണിച്ചപ്പോള്‍ ചാണ്ടി ഉമ്മനെ അനുകൂലിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി. ചങ്ങനാശേരിയില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തെ അനുകൂലിക്കുന്നവരും കരിങ്കൊടിയുമായി രംഗത്തെത്തി. രാത്രിയില്‍ തിരുനക്കരയില്‍ കെ.സി. ജോസഫ് അനുകൂലികളായ യൂത്ത് കോണ്‍ഗ്രസിലെ എ വിഭാഗമാണു പ്രതിഷേധവുമായി രംഗത്തെത്തിയത്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം മൂര്‍ച്ഛിക്കാന്‍ കാരണമായത്. സംഘടനാ…

Read More