ശബരിമലയില്‍ തിരക്ക് വര്‍ധിച്ചു; പത്ത് മണിക്കൂറിലധികം ക്യൂ

ശബരിമല: ഭക്തജനത്തിരക്കിൽ ശബരിമല. പമ്പയില്‍ നിന്നുള്ള സന്നിധാനം യാത്രയില്‍ പലയിടങ്ങളിലായി ഭക്തരെ തടഞ്ഞാണ് മല കയറ്റുന്നത്.

പത്തിലധികം മണിക്കൂറുകള്‍ ക്യൂ നിന്നശേഷമാണ് ഏറെപ്പേര്‍ക്കും സന്നിധാനത്തെത്താനായത്. ഇന്നലെ വൈകുന്നേരത്തോടെയാണ് തിരക്ക് വര്‍ധിച്ചത്. വെര്‍ച്വല്‍ ക്യൂ മുഖേനയുള്ള ബുക്കിംഗ് 80000 ലെത്തിയിരുന്നു. സ്‌പോട്ട് ബുക്കിംഗ് പരിമിതപ്പെടുത്തിയിരിക്കുകയുമാണ്.

മരക്കൂട്ടം മുതല്‍ സന്നിധാനംവരെയുള്ള പാതയില്‍ തിരക്ക് അധികമായതിനാല്‍ ക്രമീകരിച്ചു മാത്രമേ കടത്തിവിടാനാകുന്നുള്ളൂ. തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ചയുണ്ടായ അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസിന്‍റെ ഇടപെടല്‍ ശക്തമായുണ്ടാകുന്നുണ്ട്.

പോലീസിന്‍റെ നിയന്ത്രണങ്ങളുടെ പരിധിയിലാണ് തീര്‍ഥാടകരുടെ യാത്രയെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
നിലയ്ക്കല്‍ വരെയുള്ള പാതയില്‍ നിലവില്‍ നിയന്ത്രണങ്ങളില്ല. നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലടക്കം നിലവില്‍ പ്രശ്‌നങ്ങളില്ലെന്ന് പോലീസ് പറഞ്ഞു.

Related posts

Leave a Comment