കൊറോണ പ്രതിരോധം പാളുമോ? മാസ്കുകൾക്ക് വില ഉയരുന്നു; കടകളിലും മെഡിക്കൽ സ്റ്റോറുകളിലും മാസ്കുകൾക്ക് വില ഈടാക്കുന്നത് തോന്നുംപടി

തൊടുപുഴ: കോവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തിൽ മാസ്കുകൾക്ക് വിപണിയിൽ വില ഉയരുന്നത് ജനങ്ങൾക്ക് അധിക ബാധ്യതയായി മാറുന്നു. കടകളിലും മെഡിക്കൽ സ്റ്റോറുകളിലും മാസ്കുകൾക്ക് തോന്നുംപടിയാണ് വില ഈടാക്കുന്നത്. പ്രതിരോധ പ്രവർത്തനത്തിൽ ഏറ്റവും അവശ്യ വസ്തുവായ മുഖാവരണം ഇപ്പോൾ എല്ലാ കടകളിലും വിൽപ്പനയ്ക്കുണ്ട്. വലിയ കന്പനികൾ പുറത്തിറക്കുന്ന മാസ്കുകൾക്കു പുറമെ പ്രാദേശിക തലങ്ങളിൽ തയ്യൽ യൂണിറ്റുകളിലും മറ്റും മാസ്ക് നിർമിച്ചുവരുന്നുണ്ട്. എന്നാൽ ഇപ്പോഴത്തെ വർധിച്ച ആവശ്യകത മുതലെടുത്താണ് മാസ്കിനും സാനിറ്റൈസറിനും വില കുത്തനെ വർധിപ്പിക്കുന്നത്. കൂടുതൽ ആളുകളുമായി സന്പർക്കം പുലർത്തേണ്ട മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെല്ലാം പ്രവർത്തിക്കുന്നവർ മുഖാവരണം ധരിക്കണമെന്ന നിർദേശത്തെതുടർന്ന് മാസ്കിന് ആവശ്യക്കാർ ഏറിയിട്ടുണ്ട്. ഓഫീസുകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർ രണ്ടു മാസ്്കുകൾ ധരിക്കണമെന്നാണ് നിർദേശം. തുണി മാസ്കിനോടൊപ്പം ഒരു സർജിക്കൽ മാസ്്കു കൂടി ധരിക്കണമെന്നാണ് അധികൃതരുടെ പുതിയ നിർദേശം. നേരത്തെ ആരോഗ്യ പ്രവർത്തകരാണ് സർജിക്കൽ മാസ്ക് കൂടുതലായി…

Read More

തെരഞ്ഞെടുപ്പ് ഡ്യൂട്ടി; ഓഫീസ് പടികൾ കയറിയിറങ്ങി മടത്തു;  ഇനിയും വാടക ലഭിക്കാതെ വാഹന ഉടമകൾ

കോട്ടയം: തെരഞ്ഞെടുപ്പു ഫലം വന്നിട്ടും ഡ്യൂട്ടിക്ക് സർക്കാർ വാടകയ്ക്കെടുത്ത സ്വകാര്യ വാഹനങ്ങൾക്ക് ഇനിയും വാടക നൽകിയിട്ടില്ല. സാന്പത്തിക പ്രതിസന്ധിയിലായ വാഹന ഉടമകൾ കഴിഞ്ഞ ഒരു മാസമായി റവന്യൂ, ഇലക്ഷൻ ഓഫീസുകൾ കയറിയിറങ്ങിയിട്ടും പണകാര്യ ഫയലുകൾ ചലിക്കുന്നില്ല. 150 സ്വകാര്യ ബസുകളും 350 വാനുകളും 500 ഇതര ടാക്സി കാറുകളുമാണു തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മോട്ടോർ വാഹന വകുപ്പ് ഏറ്റെടുത്തത്. നിസാര നിരക്കിൽ വാടക നിശ്ചയിച്ച് ഏറ്റെടുത്ത വാഹനങ്ങളുടെ വാടക ചോദിച്ച് വോട്ടെണ്ണൽ ദിനം കഴിഞ്ഞിട്ടും ഓഫീസുകൾ കയറിയിറങ്ങുകയാണ്. കഴിഞ്ഞവർഷം തദ്ദേശ തെരഞ്ഞടപ്പിൽ സമാന രീതിയിൽ വാടകയ്ക്കെടുത്ത വാഹനങ്ങളുടെ കൂലി മൂന്നു മാസത്തിനുശേഷമാണ് ലഭ്യമാക്കിയത്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഓരോ താലൂക്കിലും ഓരോ നിരക്കാണ് നിശ്ചയിക്കപ്പെട്ടത്. രണ്ടു ദിവസത്തെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ബസുകൾക്ക് 8,000 മുതൽ 12,000രൂപ വരെ ഓരോ പ്രദേശത്തും നിരക്ക് നൽകി. കോവിഡിൽ ടാക്സി മേഖല നിശ്ചലമായിരിക്കെ…

Read More

അടിപതറി ബിജെപി ജില്ലാനേതൃത്വം; ജില്ലയിൽ ചോർന്നത്  ഒരുലക്ഷത്തിൽപ്പരം വോട്ടുകൾ

കോട്ടയം: അടിപതറി ബിജെപി നേതൃത്വം. ജില്ലിയിൽ നിയമ സഭ തെരഞ്ഞെടുപ്പിന്‍റെ ഫലം പരിശോധിക്കുന്പോൾ എപ്ലസ് മണ്ഡലമായി കണക്കാക്കിയ കാഞ്ഞിരപ്പള്ളിയടക്കം എല്ലാ മണ്ഡലങ്ങളിലും ബിജെപിക്കു വോട്ടു ചോർച്ചമാത്രം. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ വലിയ വോട്ട് നേട്ടം സ്വന്തമാക്കിയെങ്കിലും നിർണായകമായ ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ ദയനീയമായ പരാജയം മാത്രമാണ് എല്ലായിടത്തും ലഭിച്ചത്. പാർലമെന്‍റ് തെരഞ്ഞെടുപ്പിവും അഞ്ചു മാസങ്ങൾക്കു മുന്പു നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി കൊയ്ത നേട്ടങ്ങളാണ് ഇത്തവണ യുഡിഎഫിനും എൽഡിഎഫിനു ഗുണം ചെയ്തത്. ബിജെപി ഭരിക്കുന്ന മുത്തോലി, പള്ളിക്കത്തോട് പഞ്ചായത്തുകളിൽ പോലും വോട്ട് നിലയിൽ ബിജെപി പുറകിലായി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന രണ്ടു തെരഞ്ഞുപ്പുകളിലും നേടിയ വോട്ടുകളിൽ നിന്ന് ഒരുലക്ഷത്തിൽപ്പരം വോട്ടുകളുടെ ചേർച്ചയാണ് ഇക്കുറി ജില്ലയിൽ ബിജെപിക്കുണ്ടായിരിക്കുന്നത്. പാർട്ടിക്കുള്ളിലെ പടലപ്പിണക്കവും സ്ഥാനാർഥി നിർണയത്തിലെ അപാകതകളും വോട്ട് നേട്ടത്തെ കാര്യമായി ബാധിച്ചു. ചിലയിടങ്ങളിൽ എൻഡിഎ പാനലിൽ…

Read More

അടുത്ത തവണ പുതുപ്പള്ളി എൽഡിഎഫ്  പിടിക്കും;  ഉമ്മൻചാണ്ടിയുടേത് നിറം മങ്ങിയ വിജയമെന്ന് ജെയ്ക് സി. തോമസ്

കോട്ടയം: പുതുപ്പള്ളിയിൽ അടുത്ത തവണ എൽഡിഎഫ് സീറ്റ് പിടിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ജെയ്ക് സി. തോമസ്. നിയമസഭാ തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ നിറംമങ്ങിയ വിജയമായിരുന്നു ഇക്കുറി യുഡിഎഫ് സ്ഥാനാർഥിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടേത്. കഴിഞ്ഞ തവണ നേടിയ മുപ്പത്തിമൂവായിരത്തിൽ നിന്നും 9,044 ലേക്കു ഭൂരിപക്ഷം കുറഞ്ഞാണ് ഇക്കുറി ഉമ്മൻ ചാണ്ടിയുടെ വിജയം. ഒരിക്കൽപോലും ലീഡ് അയ്യായിരത്തിലേക്ക് ഉയർത്താൻ പറ്റാത്ത വിധം തളർന്നുപോയിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്‍റെ ദേശീയ നേതാവും യുഡിഎഫിൽ തർക്കമില്ലാത്ത കാരണവരുമാണ് ഇത്തരത്തിൽ ദയനീയമായ ജനവിധിയെ നേരിടേണ്ടിവന്നത്. ഇതിനു പിന്നാലെയാണ് അഞ്ചു വർഷത്തിനു ശേഷം പുതുപ്പള്ളി എൽഡിഎഫ് പിടിച്ചടക്കുമെന്ന ആത്മ വിശ്വാസം എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ജെയ്ക് പങ്കുവെക്കുന്നത്.50 വർഷംകൊണ്ട് ഉമ്മൻ ചാണ്ടി നേടിയ ഭൂരിപക്ഷം അഞ്ചു വർഷത്തെ കൂട്ടായ പ്രവർത്തനംകൊണ്ട് എൽഡിഎഫിനു ഒന്പതിനായിരമാക്കി ചുരുക്കാൻ സാധിച്ചു. എല്ലാ പഞ്ചായത്തിലും എൽഡിഎഫ് മികച്ച നേട്ടം സ്വന്തമാക്കി. ഇക്കുറി…

Read More

വിവാഹദിവസം മുങ്ങിയ വരൻ മോഷ്ടിച്ച ബൈക്കുമായി പിടിയിൽ! പോലീസ് പിടിക്കാതിരിക്കാനുള്ള തന്ത്രവും പാളി; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…

പൂച്ചാക്കൽ: വിവാഹദിവസം കാണാതായ വരൻ മോഷ്ടിച്ച ബൈക്കുമായി പിടിയിൽ. പൂച്ചാക്കൽ ചിറയിൽ ജെസിമിനെയാണ് മോഷ്ടിച്ച ബൈക്കുമായി ഇടുക്കി രാജകുമാരിയിൽനിന്നു പൂച്ചാക്കൽ പോലീസ് പിടികൂടിയത്. കഴിഞ്ഞ മാർച്ച് 21 ന് ആയിരുന്നു ജെസിമും വടുതല സ്വദേശിയായ യുവതിയും തമ്മിൽ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ വിവാഹദിവസം വരനെ കാണാതാകുകയായിരുന്നു. തുടർന്ന് വിവാഹം മുടങ്ങി. ബന്ധുക്കളുടെ പരാതിയിൽ പൂച്ചാക്കൽ പോലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: തന്നെ ആരോ തട്ടിക്കൊണ്ടു പോവുകയാണെന്നും രക്ഷിക്കണം എന്നും പറഞ്ഞ് ജെസിം ഒരു വോയിസ്‌ ക്ലിപ്പ് കൂട്ടുകാർക്ക് അയച്ചിരുന്നു. എന്നാൽ ജെസിം തമിഴ്നാട്ടിലെ കമ്പം, മധുര, പൊള്ളാച്ചി, തൃച്ചി, കോയമ്പത്തൂർ, ഊട്ടി, കേരളത്തിലെ കണ്ണൂർ, തൃശൂർ, മലപ്പുറം, ഇടുക്കി, ആലുവ, പെരുമ്പാവൂർ, കർണാടകയിലെ മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ മാറി മാറി ഒളിവിൽ താമസിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. പോലീസ് കണ്ടുപിടിക്കാതിരിക്കാൻ നാല് തവണ ഫോണുകളും സിം…

Read More

വിധി തോറ്റു..! വെച്ചൂച്ചിറയിലെ മനു ആണ് ശരിക്കും ഹീറോ; അഞ്ച് വയസ് വരെയേ മനു നടന്നിട്ടുള്ളൂ…

മുക്കൂട്ടുതറ: അഞ്ച് വയസ് വരെയേ മനു നടന്നിട്ടുള്ളൂ. പക്ഷെ തനിയെ കാറോടിച്ച് പോകാത്ത സ്ഥലങ്ങളില്ല. അഞ്ച് ഏക്കർ നിറയെ കൃഷികളും കോഴിയും പശുവും ആടും താറാവും മീനും തേനീച്ചയുമായി മനു നടക്കുകയല്ല മികച്ച വരുമാനത്തോടെ ഓട്ടത്തോട് ഓട്ടമാണ്. ജീവിക്കാനുള്ള ആ നെട്ടോട്ടത്തിൽ തോറ്റുപോവുകയായിരുന്നു മനുവിനെ അംഗവിഹീനനാക്കിയ വിധി. വെച്ചൂച്ചിറ അരീപ്പറമ്പിൽ കർഷക ദമ്പതികളായ രാജുവിന്‍റെയും അന്നമ്മയുടെയും മകനായ മനു (41) വിന് അഞ്ചാമത്തെ വയസിലാണ് പോളിയോ മൂലം ഇരു കാലുകളുടെയും ചലന ശേഷി ഇല്ലാതായത്. വീട്ടിൽ ഇരുന്ന് പഠിച്ച ശേഷം പരീക്ഷ എഴുതാൻ വേണ്ടിയായിരുന്നു സ്‌കൂളിലേക്കുള്ള യാത്രകൾ. എസ്എസ്എൽസി കഴിയുമ്പോൾ വീട്ടിലെ കൃഷിയിൽ മനു പതിവ് കർഷകനായി മാറിക്കഴിഞ്ഞിരുന്നു. 33 വർഷം പാലക്കാട് മണ്ണാർക്കാട് ആയിരുന്നു മനുവും കുടുംബവും. മനുവിനെയും കൃഷിയെയും ഏറെ ഇഷ്‌ടപ്പെട്ട മിനിയെ മിന്നുകെട്ടി ജീവിതസഖിയാക്കിയ ശേഷം എട്ട് വർഷം മുമ്പാണ് വെച്ചൂച്ചിറയിലേക്ക് താമസം…

Read More

പൗലോസ് പറഞ്ഞാല്‍ പറഞ്ഞതാ..! ജോസ് കെ. മാണി പരാജയപ്പെട്ടു; പന്തയത്തില്‍ തോറ്റ കെടിയുസി-എം നേതാവ് വാക്കുപാലിച്ചു

കടുത്തുരുത്തി: കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ പരാജയത്തത്തുടര്‍ന്ന് പന്തയത്തില്‍ തോറ്റ കെടിയുസി-എം നേതാവ് പാതി മീശ വടിച്ചു. കെടിയുസി-എം കോട്ടയം ജില്ലാ പ്രസിഡന്‍റ് പൗലോസ് കടമ്പംകുഴിയാണ് ഇന്നലെ പാതി മീശ വടിച്ചുമാറ്റി പന്തയത്തിലെ വ്യവസ്ഥ പാലിച്ചത്. പാലായില്‍ ജോസ് കെ. മാണിയും കടുത്തുരുത്തിയിലെ ഇടതുമുന്നണി സ്ഥാനാർഥി കേരള കോണ്‍ഗ്രസ്-എമ്മിലെ സ്റ്റീഫന്‍ ജോര്‍ജും പരാജയപ്പെടുമെന്ന് പൗലോസിന്‍റെ സുഹൃത്ത് പറഞ്ഞു. എന്നാല്‍ അങ്ങനെ സംഭവിച്ചാല്‍ തന്‍റെ മീശയുടെ പകുതി വടിക്കുമെന്നായിരുന്നു പൗലോസിന്‍റെ പന്തയം. തിരിച്ചു സംഭവിച്ചാല്‍ സുഹൃത്തും പാതി മീശയെടുക്കാമെന്നു പന്തയത്തില്‍ സമ്മതിച്ചിരുന്നു. ആദ്യമായാണ് തന്‍റെ മീശ വടിക്കുന്നതെന്നു പന്തയത്തില്‍ തോറ്റ പൗലോസ് പറഞ്ഞു.

Read More

നഗരത്തിലും മാർക്കറ്റിലും വലിയ തിരക്ക്‌! നിയന്ത്രണങ്ങൾ വരുന്നതിനു മുന്നേ പരക്കംപാഞ്ഞ് ജനങ്ങൾ

കോട്ടയം: ഇന്നു മുതൽ ഞായറാഴ്ച വരെ ലോക്ക് ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതോടെ ഇന്നലെ ജനങ്ങൾ കൂട്ടത്തോടെ നഗരത്തിലിറങ്ങി. ഇന്നലെ രാവിലെ മുതൽ രാത്രി വരെ കോട്ടയം നഗരത്തിലും മാർക്കറ്റിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ലോക്ക് ഡൗണ്‍ എത്തിയേക്കുമെന്ന് ഭയമുള്ളതിനാൽ ജനങ്ങൾ കൂട്ടത്തോടെ സാധനങ്ങൾ വാങ്ങാൻ എത്തിയതാണ് തിരക്ക് കാരണമായത്. ഞായറാഴ്ച തെരഞ്ഞടുപ്പ് ഫലം പ്രഖ്യാപനത്തോടനുബന്ധിച്ചു ഡ്യൂട്ടിയിലായിരുന്നതിനാൽ പോലീസുകാരും ഇന്നലെ റോഡുകളിൽ കുറവായിരുന്നു. കോട്ടയം മാർക്കറ്റിൽ രാവിലെ കഴിഞ്ഞ ദിവസങ്ങളിൽനിന്നു വ്യത്യസ്തമായി ആളുകൾ കൂട്ടംകൂടിയാണു കടകളിൽ സാധനങ്ങൾ വാങ്ങാൻ എത്തിയത്. ഇതോടെ പോലീസും എന്തു ചെയ്യണമെന്നറിയാതെയായി. സൂപ്പർമാർക്കറ്റുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഗതാഗക്കുരുക്ക് മൂലം മാർക്കറ്റ് റോഡിൽ വാഹനങ്ങൾക്കു പോകാൻ സാധിക്കാത്ത അവസ്ഥയാണുണ്ടായിരുന്നത്. പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതോടെ ഗതാഗതം നിയന്ത്രിക്കാൻ പോലീസ് നന്നേ പാടുപെട്ടു. സ്വകാര്യ, കെഎസ്ആർടിസി ബസുകളിൽ ജനത്തിരക്ക് തീരെ കുറവായിരുന്നു. കോവിഡ്…

Read More

“കോൺഗ്രസിന് ഒരു ശബ്ദവും നാവുമുണ്ടാകണം, സുധാകരൻ അനുയോജ്യനെന്ന് തിരുവഞ്ചൂർ

  കോട്ടയം: കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ കെ. സുധാകരൻ അനുയോജ്യനെന്ന് പരോക്ഷമായി സൂചിപ്പിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സുധാകരന്‍ മികച്ച നേതാവാണ്. വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തിരുവഞ്ചൂർ പറഞ്ഞു. കോണ്‍ഗ്രസിന് ഒരു ശബ്ദവും നാവുമുണ്ടാകണം. നിലവിൽ സുധാകരനു മാത്രമെ കോൺഗ്രസിനെ രക്ഷിക്കാൻ സാധിക്കുകയുള്ളുവെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. കേരളത്തിലെ യുഡിഎഫിന്‍റെ ദയനീയ തോൽവിക്കു പിന്നാലെയാണ് തിരുവഞ്ചൂറിന്‍റെ തുറന്നു പറച്ചിൽ ഉണ്ടായിരിക്കുന്നത്.

Read More

ടീം ജയിച്ചെങ്കിലും ക്ലീൻ ബൗൾഡായി ക്യാപറ്റൻ; തകർന്ന മനസുമായി കേരള കോണ്‍ഗ്രസ് എം

കോട്ടയം: ടീം ജയിച്ചെങ്കിലും ക്ലീൻ ബൗൾഡായ ക്യാപറ്റൻ ഗ്രൗണ്ടിനു പുറത്തായ അവസ്ഥയിലാണ് കേരള കോണ്‍ഗ്രസ് എം.ടീം അംഗങ്ങൾ വിജയിച്ചെങ്കിലും പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ പരാജയം വിജയത്തിന്‍റെ മാറ്റു കുറയ്ക്കുന്നു. ഇത്തവണ ഇടതു മുന്നണിയിലുള്ള കേരള കോണ്‍ഗ്രസ് എം 12 ഇടങ്ങളിൽ മത്സരിച്ച് അഞ്ചു സീറ്റുകളിലാണ് ജയിച്ചത്. ഇടുക്കി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശേരി, റാന്നി എന്നിവിടങ്ങളിലാണു കേരള കോണ്‍ഗ്രസ് എമ്മിന്‍റെ വിജയം. പാലാ, കടുത്തുരുത്തി, ചാലക്കുടി, പെരുന്പാവൂർ, ഇരിക്കൂർ, പിറവം എന്നിവിടങ്ങളിൽ തോറ്റു. കേരള കോണ്‍ഗ്രസ് ജോസഫിനും പിളർപ്പിനു ശേഷം പറയാൻ നേട്ടമൊന്നുമില്ല. യുഡിഎഫിൽ 10 ഇടങ്ങളിൽ മത്സരിച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനു കടുത്തുരുത്തിയിൽ മോൻസ് ജോസഫിന്‍റെയും തൊടുപുഴയിൽ പി.ജെ. ജോസഫിന്‍റെയും വിജയമാണ് ആശ്വാസം നൽകുന്നത്. തിരുവല്ല, ചങ്ങനാശേരി, കോതമംഗലം, ഇടുക്കി, ഏറ്റുമാനൂർ, തൃക്കരിപ്പൂർ, ഇരിങ്ങാലക്കുട, കുട്ടനാട് എന്നിവിടങ്ങളിൽ ജോസഫിന്‍റെ സ്ഥാനാർഥികൾ പരാജയപ്പെട്ടു. എൽഡിഎഫിൽ…

Read More