വൈക്കത്ത്  കോവിഡ്  രോഗികൾ കൂടുന്നു ; ചെമ്പിൽ കോവിഡ് പോസിറ്റിവിറ്റി 50 ശതമാനത്തിലധികം; കർശന നിയന്ത്രണമേർപ്പെടുത്തി പോലീസ്

വൈക്കം: ചെന്പ്, ഉദയനാപുരം, തലയാഴം പഞ്ചായത്തുകളിൽ കോവിഡ് വ്യാപനമേറുന്നു. ചെന്പിൽ ഭീതിജനകമാം വിധമാണ് രോഗബാധ. ഇവിടെ കോവിഡ് പോസിറ്റിവിറ്റി 50 ശതമാനത്തിലധികമാണ്. തലയാഴത്ത് കോവിഡ് പോസിറ്റിവിറ്റി 40 ശതമാനത്തിലധികമാണ്. വൈക്കത്ത് ആദ്യം കോവിഡ് വ്യാപനം ശക്തമായ വെച്ചൂരിൽ കഴിഞ്ഞ നാലു ദിവസത്തെ പരിശോധന ഫലം വരാത്തതിനാൽ രോഗ വർധനവ് അറിയാനായിട്ടില്ല. ചെന്പ് പഞ്ചായത്തിൽ രോഗ ബാധ വർധിച്ചതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ബ്രഹ്മമംഗലം ഗവണ്‍മെന്‍റ് യുപി സ്കൂളിൽ ഇന്നു കോവിഡ് ചികിൽസാ കേന്ദ്രം തുറക്കും. ചെന്പ് പഞ്ചായത്തിലെ കായലോര മേഖലയായ മുറിഞ്ഞപുഴ ഭാഗത്ത് നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ രോഗബാധയ്ക്ക് അല്പം ശമനമുണ്ടായിട്ടുണ്ട്. പോലീസും ആരോഗ്യവകുപ്പും ഏകോപനത്തോടെ ജനപ്രതിനിധികൾക്കും രാഷ്ട്രീയ കക്ഷികൾക്കുമൊപ്പം രോഗപ്രതിരോധത്തിനായി അക്ഷീണ യത്നത്തിലാണ്. ഉദയനാപുരം പഞ്ചായത്തിലെ 12, 13 വാർഡുകൾ പോലീസ് നിരീക്ഷണത്തിലാണ്. ഇവിടെ ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചിട്ടുണ്ട്. നക്കംതുരുത്ത്, കാരുവള്ളി, ഭജനമഠം, ഇരുന്പുഴിക്കര, പരുത്തിമുടി എന്നിവിടങ്ങളിലെ…

Read More

എന്തൊരു കൊടും ക്രൂരത; വളര്‍ത്തുനായയ്ക്കു ഭക്ഷണം വൈകി, ഭാര്യയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ച് ഭർത്താവ്

മല്ലപ്പള്ളി: വളര്‍ത്തുനായയ്ക്കു ഭക്ഷണം വൈകിയെന്നു പറഞ്ഞ് ഭാര്യയുടെ ദേഹത്തേക്ക് ചൂടുവെള്ളം എടുത്തൊഴിച്ചു പൊള്ളലേല്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ചെങ്ങരൂര്‍ അരീക്കല്‍ തെക്കേതില്‍ ദിലീപ് ജോണാണ് (42) അറസ്റ്റിലായത്. അടുക്കളയില്‍ ചോറു വയ്ക്കാന്‍ കലത്തില്‍ വച്ചിരുന്ന വെള്ളം എടുത്താണ് ഭാര്യയുടെ ദേഹത്തേക്ക് ഇയാള്‍ ഒഴിച്ചത്. നെഞ്ചിലും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ഭാര്യയെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കലം എടുത്ത് ഭാര്യയെ എറിയുകയും ചെയ്തിരുന്നു. ഏറു കൊണ്ട് നെറ്റിക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഗാര്‍ഹിക പീഡനക്കുറ്റം ചുമത്തിയാണ് ദിലീപിനെതിരെ കേസെടുത്തിരിക്കുന്നത്.

Read More

സൂക്ഷിച്ചാൽ ദുഖിക്കേണ്ട; ‘എടുത്തുചാടി മൃഗങ്ങളെയും എടുത്തോണ്ട് ഇങ്ങോട്ട്  വരരുതേ’; അടിയന്തര ചികിത്സകളും ശസ്തക്രിയകളും രാവിലെ 8 മുതൽ 10 വരെ മാത്രം

  കോട്ടയം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കോടിമതയിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി.ചികിത്സയ്ക്കായി കൊണ്ടുവരുന്ന മൃഗങ്ങൾക്കൊപ്പം ഒരാൾക്കു മാത്രമേ ആശുപത്രിയിലേക്ക് പ്രവേശനം അനുവദിക്കൂ. ഒൗദ്യോഗിക വാഹനങ്ങൾ ഒഴികെയുള്ളവയ്ക്ക് ആശുപത്രി വളപ്പിൽ പാർക്കിംഗ് അനുവദിക്കില്ല. നായ്ക്കൾക്കും പൂച്ചകൾക്കുമുള്ള പ്രതിരോധ വാക്സിനേഷൻ ഒരു മാസത്തേക്ക് ഉണ്ടായിരിക്കില്ല. അടിയന്തര ചികിത്സകൾക്കും ശസ്തക്രിയകൾക്കുമുള്ള സൗകര്യം രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ ഉണ്ടായിരിക്കും. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രികളുണ്ട്. അതത് സ്ഥലങ്ങളിലുള്ളവർ ഈ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണം. അവിടെനിന്നും വിദഗ്ധ ചികിത്സയ്ക്ക് നിർദേശിക്കുന്പോൾ മാത്രം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ മൃഗങ്ങളെ കൊണ്ടുവന്നാൽ മതിയാകുമെന്നും ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഷാജി പണിക്കശേരി അറിയിച്ചു.

Read More

കൊലപാതകമാണോ ‍‍?  രാഹുലിന്‍റെ തലയ്ക്ക് സാരമായ പരിക്ക്; കറുകച്ചാലിൽ  കാറിനടിയിൽ മരിച്ചയാളുടെ  സുഹൃത്തുക്കളെ തേടി പോലീസ്

കറുകച്ചാൽ: കാറിനടിയിൽ ബസ് ഡ്രൈവറായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കറുകച്ചാൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ചന്പക്കര സ്വദേശി കൊച്ചുകണ്ടം ബംഗ്ലാംകുന്ന് വീട്ടിൽ രാഹുൽ (35)നെയാണ് ശനിയാഴ്ച പുലർച്ചെ തൊമ്മച്ചേരിക്ക് സമീപം സ്വന്തം കാറിനടിയിൽ മരിച്ച നിലയിൽ കണ്ടത്. സംഭവം കൊലപാതകമാണെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.രാഹുലിന്‍റെ തലയ്ക്കുള്ളിൽ സാരമായ പരിക്കേറ്റതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഇതാണ് കൊലപാതകമാണോയെന്ന സംശയത്തിനിടയാക്കിയത്. നെറ്റിയുടെ ഉൾവശത്ത് തലയോടിനോട് ചേർന്നാണ് മുറിവുള്ളത്. അതേസമയം തലയ്ക്കേറ്റ പരിക്ക് വീഴ്ചയിൽ ഉണ്ടായതാണോ അതോ മറ്റേതെങ്കിലും തരത്തിൽ ഉണ്ടായതാണോയെന്ന കാര്യം വ്യക്തമല്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർഥ മരണ കാരണം വ്യക്തമാകൂവെന്നാണ് പോലീസ് പറയുന്നത്.വാഹനമോടിച്ചു വരുന്നതിനിടയിൽ കേടായ കാർ നന്നാക്കുന്നതിനിടയിൽ അടിയിൽപ്പെട്ട് ഞെരുങ്ങി മരിച്ചതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ തലയിലെ പരിക്ക് കണ്ടെത്തിയതോടെയാണ് സംഭവത്തിലെ ദുരൂഹത സംശയിക്കുന്നത്. കഴിഞ്ഞ ദിവസം വിരലടയാള…

Read More

ഒന്നും നോക്കിയില്ല, രാവിലെ മൈക്കുമായി ഇറങ്ങി, കയ്യടിച്ച് അയ്മനം നിവാസികൾ ‘കട്ട’യ്ക്കു നിന്നു

അയ്മനം: കോവിഡ് വ്യാപനം രൂക്ഷമായ അയ്മനം പഞ്ചായത്തിൽ ബോധവൽക്കരണ മുന്നറിയിപ്പ് മൈക്കിലൂടെ അറിയിക്കുന്നതു പഞ്ചായത്ത് വൈസ് പ്രസിഡന്‍റും ജൂണിയർ സൂപ്രണ്ടും. കോവിഡ് പരിശോധനയിൽ 25 ശതമാനത്തിൽ കൂടുതൽ പേർക്ക് പോസിറ്റീവായതോടെ പൊതുജനങ്ങൾ അനാവശ്യമായി കൂടിച്ചേരൽ നടത്തുന്നതിനെതിരായി കർശന നിർദ്ദേശങ്ങൾ നൽകുന്നതിനായി നടത്തിയ മൈക്ക് അനൗണ്‍സ്മെന്‍റിലാണ് അയ്മനം ഗ്രാമവാസികൾ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മനോജ് കരീമഠത്തിന്‍റെയും ജൂനിയർ സൂപ്രണ്ട് വി.ആർ. ബിന്ദുമോന്‍റെയും ശബ്ദം ശ്രവിച്ചത്. പഞ്ചായത്തിലെ 20 വാർഡുകളിലും ഇവർ മൈക്ക് അനൗണ്‍സ്മെന്‍റ് നടത്തി. വിവാഹം, ഗൃഹപ്രവേശം, കുട്ടികളുടെ നൂലുകെട്ട്, ബർത്ത് ഡേ പാർട്ടികൾ, ആദ്യകുർബാന, മരണാനന്തര ചടങ്ങുകൾ ഇവയിൽ അടുത്ത ബന്ധുക്കളെ മാത്രം ഉൾപ്പെടുത്തി നടത്തണമെന്നാണ് അനൗണ്‍സ്മെന്‍റിലൂടെ നല്കുന്ന നിർദേശം.

Read More

പ്രതികളെ കുടുക്കാൻ മാത്രമല്ല..! കോവിഡ് ആശ്വാസത്തിന് മുഖചിത്ര ചലഞ്ചുമായി പോലീസിലെ രേഖാ ചിത്രകാരൻ

എരുമേലി: പ്രതികളെ കുടുക്കാൻ മാത്രമല്ല പോലീസിലെ പ്രമുഖ രേഖാ ചിത്രകാരന്‍റെ തൂലിക. കോവിഡ് പ്രതിരോധത്തിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകുന്നവർക്ക്‌ പാരിതോഷികമായി ചിത്രം വരയ്ക്കുകയാണ് വാക്സിൻ ചലഞ്ച് എന്ന പേരിൽ ക്രൈംബ്രാഞ്ചിൽ എഎസ്ഐ കൂടിയായ മണിമല സ്വദേശി രാജേഷ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 800 രൂപയോ അതിൽ കൂടുതലോ ഈ മാസം 22 മുതൽ നൽകിയതിന്‍റെ രസീത് രാജേഷ് മണിമലയ്ക്ക് അയച്ചു നൽകുന്നവർക്കാണ് അവരുടെ മുഖചിത്രം രാജേഷ് വരച്ചു നൽകുക. മുമ്പ് പ്രളയകാലത്തും സമാനമായ രീതിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്തവർക്ക് രാജേഷ് മുഖചിത്രങ്ങൾ വരച്ചു നൽകിയിരുന്നു. ജിഷ വധക്കേസ് അടക്കം നിരവധി പ്രമാദമായ കേസുകളിൽ സാക്ഷികളുടെയും മറ്റുള്ളവരുടെയും വിവരങ്ങളുടെ അടിസ്ഥാനത്തിൽ രേഖാചിത്രം തയാറാക്കി നൽകി ശ്രദ്ധേയനായ രാജേഷിന് മികച്ച സാമൂഹ്യ സേവനം ചെയ്യുന്ന ഗവൺമെന്‍റ് ഉദ്യോഗസ്ഥനുള്ള അന്താരാഷ്ട്ര സംഘടനയായ ഇപ്കായ് സംസ്ഥാന…

Read More

മുന്തിരിയേക്കാൾ സ്വാദ്‌ ! ബ്രസീലിയൻ പഴമായ ‘ജബോട്ടിക്കാബ’ അജോയിയുടെ പഴവർഗ ഉദ്യാനത്തിലെ പുതിയ അതിഥി

കാഞ്ഞിരപ്പള്ളി: ബ്രസീലിയൻ പഴമായ ജബോട്ടിക്കാബ അഥവാ മരമുന്തിരിയുടെ സ്വാദ് നമ്മുടെ നാട്ടിലും. ചേനപ്പാടി മരോട്ടിച്ചുവട് തറപ്പേൽ ടി.എം. തോമസിന്‍റെ മകൻ അജോയി തോമസിന്‍റെ പഴവർഗ ഉദ്യാനത്തിലാണ് ജബോട്ടിക്കാബ പഴുത്ത് പാകമായത്. കടും പർപ്പിൾ ജബോട്ടിക്കാബ പഴങ്ങൾ നിറഞ്ഞുനിൽക്കുന്നതു കാണാൻ വളരെ മനോഹരമാണ്. പഴുക്കുന്പോൾ വയലറ്റ് നിറമാകുന്ന പഴങ്ങൾക്കു മുന്തിരിയുടെ രൂപവും രുചിയുമാണ്. മാധുര്യമേറിയ പഴങ്ങളിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കാത്സ്യം, വൈറ്റമിൻ സി, ഫൈബർ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മുന്തിരിയേക്കാൾ സ്വാദാണ് ജബോട്ടിക്കാബയ്ക്കെന്ന് അജോയ് പറയുന്നു. കല്ലുപ്പാറ ഐഎച്ച്ആർഡി കോളജിലെ അധ്യാപകനായ അജോയ് പണ്ടു മുതലേ പഴവർഗ കൃഷിയിൽ താത്പരനാണ്. റംബുട്ടാൻ, ദുരിയാൻ, അബിയു, അച്ചാചെയ്റു, സാന്തോൾ, കെപ്പൽ, ഗവർണേഴ്സ് പ്ലം തുടങ്ങിയ നൂറിലധികം പഴവർഗങ്ങൾ ഇദ്ദേഹത്തിന്‍റെ ഉദ്യാനത്തിലുണ്ട്.

Read More

കോട്ടയത്ത് കർശന നിയന്ത്രണം! നാലു പഞ്ചായത്തുകളിലും 35 വാര്‍ഡുകളിലും നിരോധനാജ്ഞ; ജില്ലയില്‍ പൊതുവായി ഏര്‍പ്പെടുത്തിയ അധിക നിയന്ത്രണങ്ങള്‍

കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നാലു പഞ്ചായത്തുകളിലും 35 തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളിലുംനിരോധനാജ്ഞ ഏർപ്പെടുത്തിയതായി കളക്ടര്‍ എം. അഞ്ജന അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗങ്ങളുടെ തീരുമാനപ്രകാരമാണ് നടപടി. നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് പോലീസിനെയും വിവിധ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയതായി കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ പൊതുവായി ഏര്‍പ്പെടുത്തിയ അധിക നിയന്ത്രണങ്ങള്‍ 🔹ചടങ്ങുകള്‍ക്കും യോഗങ്ങള്‍ക്കും പരമാവധി 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല 🔹കുടുംബ ചടങ്ങുകള്‍ നടത്തുന്നതിന് covid19jagratha.kerala.nic.in എന്ന പോര്‍ട്ടലില്‍ ഈവന്‍റ് രജിസ്ട്രേഷന്‍ എന്ന ഓപ്ഷനില്‍ രജിസ്റ്റര്‍ ചെയ്യണം. പൊതു ചടങ്ങുകള്‍ക്കും യോഗങ്ങള്‍ക്കും തഹസില്‍ദാരുടെയോ അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെയോ മുന്‍കൂര്‍ അനുമതി വാങ്ങണം 🔹ജിംനേഷ്യങ്ങള്‍, നീന്തല്‍കുളങ്ങള്‍ എന്നിവ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കാന്‍ പാടില്ല 🔹സമ്മര്‍ ക്യാമ്പുകള്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ ട്രെയിനിംഗ് സെന്‍ററുകള്‍ എന്നിവയും പ്രവര്‍ത്തിക്കാന്‍ പാടില്ല നിരോധനാജ്ഞയും പ്രത്യേക…

Read More

മോഷ്ടിക്കുകയോ വാടകയ്ക്കെടുക്കുകയോ ചെയ്യുന്ന വാഹനങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം കറങ്ങി നടന്ന് മാല പൊട്ടിക്കല്‍! ജിസ് ബിജു ആള് ചില്ലറക്കാരനല്ല

ചങ്ങനാശേരി: മോഷ്ടിച്ചതും വാടകയ്ക്കെടുത്തതുമായ കാറുകളിലും ബൈക്കുകളിലും കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ പ്രധാന പ്രതി അറസ്റ്റിലായി. നാലുകോടി മന്പള്ളി ജിസ് ബിജു (23) ആണ് അറസ്റ്റിലായത്. നാലുകോടിക്കു സമീപം റോഡിലൂടെ നടന്നുപോയ വീട്ടമ്മയുടെ മാലപറിച്ച കേസിൽ പോലീസ് അന്വേഷിച്ചതിനെത്തുടർന്ന് നാടുവിട്ട ജിസിനെ പോലീസ് സംഘം തന്ത്രപൂർവം കോയന്പത്തൂരിൽനിന്നുമാണ് പിടികൂടിയത്. തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയതു. ജില്ലാ പോലീസ് ചീഫ് ഡി. ശില്പ, ഡിവൈഎസ്പി വി.ജെ. ജോഫി എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തൃക്കൊടിത്താനം എസ്എച്ച്ഒ എ. അജീബ് , എസ്ഐമാരായ പ്രദീപ്, അനിൽകുമാർ, എഎസ്ഐ രഞ്ജീവ് , സിപിഒമാരായ സുരേഷ്, ലാലു, അശോകൻ അജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മോഷ്ടിക്കുകയോ വാടകയ്ക്കെടുക്കുകയോ ചെയ്യുന്ന വാഹനങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം കറങ്ങി നടന്ന്…

Read More

അപകടം പതുങ്ങുന്ന പൂവന്തുരുത്ത് പാലം! ചെറുതും വലുതുമായ നിരവധി അപകടങ്ങൾ; കണ്ണുതുറക്കാതെ അധികൃതർ

ചിങ്ങവനം: അപകട കെണിയൊരുക്കി പൂവൻതുരുത്തിൽ പൊളിച്ചിട്ട റെയിൽവേ മേൽപാലം. ചെറുതും വലുതുമായ നിരവധി അപകടങ്ങൾ അടിക്കടി ഉണ്ടായിട്ടും അധികൃതർക്ക് അനക്കമില്ല. അപകടത്തിൽപ്പെടുന്നത് ഏറെയും ഇരുചക്ര വാഹനയാത്രക്കാരാണ്. ഏറ്റവും ഒടുവിൽ അപകടത്തിൽപ്പെട്ടത് പള്ളം സ്വദേശിയായ അജയഘോഷാണ്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന അപകടത്തെത്തുടർന്ന് അജയഘോഷ് ഇപ്പോഴും ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പുറത്തു നിന്നെത്തുന്ന യാത്രക്കാർ പാലം പൊളിച്ചിട്ടിരിക്കുന്നത് അറിയാതെയാണ് എത്തുന്നത്. എംസി റോഡ് വഴി എത്തി മണർകാട്, പാന്പാടി, പുതുപ്പള്ളി തുടങ്ങി കെകെ റോഡിലൂടെ കിഴക്കൻ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ടൗണിൽ പ്രവേശിക്കാതെ എളുപ്പ മാർഗത്തിൽ യാത്ര ചെയ്യാവു റോഡായിരുന്നു. ബൈക്ക് മറിയുന്ന ഒച്ചയും നിലവിളിയും കേട്ട് പരിസരവാസികൾ പോലീസിനെ അറിയിക്കുകയും അവരെത്തി ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. പാലം പൊളിച്ചിട്ടതിനൊപ്പം മുൻകൂട്ടി റോഡിൽ അപായ സൂചന നൽകുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കാത്തതും, പാലത്തിന് തൊട്ടടുത്തെത്തും മുൻപേ റോഡ് അടയാക്കാത്തതുമാണ്…

Read More