നിരോധനാജ്ഞ തുടരുന്നു; ശിവമണിയുടെ സന്നിധാനത്തെ സംഗീതാർച്ചനയ്ക്ക് പോലീസ് വിലക്ക്

പത്തനംതിട്ട: സംഗീതജ്ഞൻ ശിവമണിക്കു ശബരിമല സന്നിധാനത്തു സംഗീതാർച്ചന നടത്തുന്നതിനു വിലക്കേർപ്പെടുത്തി. ശബരിമലയിലെ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിലാണു നടപടി. എല്ലാ വർഷവും നടപ്പന്തലിൽ ശിവമണി സംഗീതാർച്ചന നടത്താറുണ്ട്. എന്നാൽ ഇക്കുറി തിരുമുറ്റവും വലിയ നടപ്പന്തലും നിയന്ത്രിത മേഖലയാണെന്നു പോലീസ് അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. മരാമത്ത് കോംപ്ലക്സിലെ വിരിവെപ്പ് കേന്ദ്രത്തിലാണു ശിവമണിക്കു സ്ഥലം അനുവദിച്ചിരുന്നത്. ശനിയാഴ്ച രാവിലെ ആറരയ്ക്കാണു ശിവമണി സംഗീതാർച്ചന നടത്താൻ നിശ്ചയിച്ചിരുന്നത്. വെള്ളിയാഴ്ച ശിവമണി ദർശനത്തിനായി സന്നിധാനത്ത് എത്തിയിരുന്നു.

Read More

ശാസ്താംകോട്ട യാർഡ് നവീകരണ ജോലികൾ പുരോഗമിക്കുന്നതിനാൽ നാളെ മുതൽ ഡിസംബർ ആറു വരെ ട്രെയിൻ നിയന്ത്രണം

‘തിരുവനന്തപുരം: ശാസ്താംകോട്ട യാർഡ് നവീകരണ ജോലികൾ നടക്കുന്ന സാഹചര്യത്തിൽ നാളെ മുതൽ ആറു വരെ ട്രെയിനുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി. രാത്രികാല സർവീസുകൾക്കാണു നിയന്ത്രണം. നാളെ കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചർ (56391), ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു (66309) എന്നിവ കായംകുളത്തിനും കൊല്ലത്തിനുമിടയിൽ സർവീസ് റദ്ദാക്കി. പാലക്കാട്- തിരുനെൽവേലി പാലരുവി എക്സ്പ്രസ് (16792) കായംകുളത്തിനും പുനലൂരിനുമിടയിൽ സർവീസ് നടത്തില്ല. രണ്ടിന് കൊല്ലം- കോട്ടയം പാസഞ്ചർ (56394), കൊല്ലം- എറണാകുളം- മെമു (66302) എന്നിവ കൊല്ലത്തിനും കായംകുളം വരെ മാത്രമേയുണ്ടാകൂ. ഗാന്ധിധാം- നാഗർകോവിൽ എക്സ്പ്രസ് (16335) അരമണിക്കൂർ കരുനാഗപ്പള്ളിയിൽ പിടിച്ചിടും. മൂന്നിന് കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചർ (56391), എറണാകുളം- കൊല്ലം മെമു (66309), പാലക്കാട്- തിരുനെൽവേലി പാലരുവി എക്സ്പ്രസ് (16792) എന്നിവ കായംകുളം വരെ മാത്രമേ ഉണ്ടാകൂ. നാലിന് എറണാകുളം- കൊല്ലം പാസഞ്ചർ…

Read More

കടകളിൽനിന്നു പണം തട്ടുന്ന വിരുതൻ വീണ്ടും രംഗത്ത്; പാലായില്‍ നിന്നും 2800 രൂപയും ഈരാറ്റുപേട്ടയില്‍ നിന്നും 2650 രൂപയും തട്ടിയെടുത്തു; തട്ടിപ്പിന്റെ രീതി ഇങ്ങനെ…

പാലാ: കടയുടമ പറഞ്ഞുവെന്ന് കളവുപറഞ്ഞ് ജീവനക്കാരിൽനിന്നു പണം തട്ടുന്ന വിരുതൻ വീണ്ടും പാലായിലും ഈരാറ്റുപേട്ടയിലും വിലസുന്നു. കഴിഞ്ഞ ദിവസം പാലായിലെ ഒരു കടയിൽ നിന്നും 2800 രൂപയും ഒരാഴ്ച മുന്പ് ഈരാറ്റുപേട്ട അരുവിത്തുറയിലെ ഒരു കടയിൽ നിന്നും 2650 രൂപയും ഇത്തരത്തിൽ തട്ടിയെടുത്തു. രണ്ട് വർഷം മുന്പ് സമാനമായ രീതിയിൽ പാലായിലെ വിവിധ കടകളിൽ നിന്നായി പതിനായിരങ്ങൾ തട്ടിയെടുത്തിരുന്നു. അന്ന് ചില കടകളിലെ സിസിടിവി ദൃശ്യങ്ങളിൽ ഉൾപ്പെട്ടയാളാണ് ഇത്തവണയും തട്ടിപ്പ് നടത്തിയതെന്ന് സംശയിക്കുന്നതായി പാലാ പോലീസ് പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെ പാലാ തെക്കേക്കര നഗരസഭാ കോംപ്ലക്സിലെ ജീവനം ആയൂർവേദിക് ക്ലിനിക്കിൽ എത്തിയ യുവാവ് കടയുടമ പറഞ്ഞയച്ചതാണെന്ന് പറഞ്ഞ് ജീവനക്കാരിയോട് 7800 രൂപ ചോദിച്ചു. ഈ സമയം കടയുടമ അവിടെ ഉണ്ടായിരുന്നില്ല. പണം കൊടുക്കാൻ ജീവനക്കാരി ഒന്നു മടിച്ചപ്പോൾ വന്ന യുവാവ് അലക്സിനെ ’ഫോണ്‍…

Read More

വിശക്കുന്ന അയ്യപ്പഭക്തരെ മുരളീധരൻ ക്ഷണിക്കുന്നു, ആറു ഭാഷകളിൽ, 25 വർഷമായി…

എരുമേലി : 64 കാരനായ മുരളീധരന്‍റെ ശബ്ദം വിശക്കുന്നവരുടെ വയറുകൾക്ക് ആശ്വാസം പകരുന്നതാണ്. കാൽ നൂറ്റാണ്ടായി ആ ശബ്ദം വിവിധ ഭാഷകളിലായി ഓരോ ശബരിമല സീസണിലും ഇടതടവില്ലാതെ ഉച്ചഭാഷിണിയിലൂടെ എരുമേലി ടൗണിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഒന്പത് ഭാഷകൾ നന്നായി അറിയാം പൊന്തൻപുഴ മുല്ലേശേരിൽ കെ. പി. മുരളീധരന്. എരുമേലിയിൽ അയ്യപ്പ സേവാ സംഘത്തിന്‍റെ അന്നദാന കേന്ദ്രത്തിൽ അനൗണ്‍സറായി സൗജന്യമായി നൽകുന്ന സേവനം ഇപ്പോൾ 25 വർഷത്തിലെത്തി നിൽക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ ആറു ഭാഷകളിലാണ് അന്നദാന കേന്ദ്രത്തിൽ ഭക്ഷണം കഴിക്കാനായി മൈക്കിലൂടെ ക്ഷണിക്കുന്നത്. അറബി, ഗുജറാത്തി, ബംഗാളി, ആസാമീസ്, ഉറുദു ഭാഷകളും സംസാരിക്കാൻ അറിയാമെന്ന് മുരളീധരൻ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലും ഗൾഫ് നാടുകളിലും വർഷങ്ങളോളം ജോലി ചെയ്ത അനുഭവമാണ് ഇത്രയേറെ ഭാഷകൾ പരിചയത്തിലാക്കാൻ സഹായിച്ചതെന്നും മുരളീധരൻ പറയുന്നു. 10 വർഷം മുന്പ് എരുമേലിയിൽ…

Read More

കണ്ടുപിടിത്തങ്ങൾ തനി നാടൻ; അംഗീകാരം കടലിനക്കരെനിന്ന്

കടുത്തുരുത്തി: കാർഷികരംഗത്തെ അനുഭവങ്ങൾ പ്രചോദനമാക്കി കണ്ടുപിടിത്തങ്ങൾ നടത്തിയ കർഷകനെത്തേടി രാജ്യാന്തര അംഗീകാരം. കാർഷികരംഗത്തും പ്രത്യേകിച്ച് ക്ഷീരമേഖലയിലും നടത്തിയ കണ്ടുപിടിത്തങ്ങളാണ് കോട്ടയം കപിക്കാട് എന്ന നാട്ടിൻപുറത്തേക്കു കടൽ കടന്ന് അംഗീകാരം കൊണ്ടുവന്നത്. കപിക്കാട് കുറ്റിടയിൽ ടോം തോമസി(57)നെ തേടിയാണ് രാജ്യാന്തര യൂണിവേഴ്സിറ്റിയുടെ അംഗീകാരം എത്തിയത്. കാർഷിക മേഖലയിലെ വിജയകരമായ കണ്ടുപിടിത്തങ്ങൾക്ക്, കൊളംബോയിൽ നടന്ന 56-മത് സമ്മേളനത്തിൽ ഓപ്പണ്‍ ഇന്‍റർനാഷണൽ യൂണിവേഴ്സിറ്റി ഫോർ കോംപ്ലിമെന്‍ററി മെഡിസിൻ ആണ് ഒാണററി ഡോക്ടറേറ്റ് നൽകി ആദരിച്ചത്. പാരന്പര്യമായി ലഭിച്ച നാട്ടറിവുകളും കാർഷികരംഗത്തെ പരിചയസന്പത്തും ഉപയോഗിച്ചടോം തോമസ് നടത്തിയ ജനോപകാരപ്രദമായ കണ്ടുപിടിത്തങ്ങളാണ് അംഗീകാരം നേടികൊടുത്തത്. കഴിഞ്ഞ ദിവസം കൊളംബോയിൽ ടോം തോമസ് അംഗീകാരം ഏറ്റുവാങ്ങി. തളർന്നുവീണ പശുക്കളെ രക്ഷപ്പെടുത്താൻ രൂപം നൽകിയ ആനിമൽ കാരിയറാണ് കണ്ടുപിടിത്തങ്ങളിൽ ഏറെ ജനശ്രദ്ധ നേടിയത്. കാത്സ്യത്തിന്‍റെ കുറവിനെത്തുടർന്നു തളർന്നുവീഴുന്ന പശുവിനെ ഈ യന്ത്രത്തിന്‍റെ സഹായത്തോടെ ദിവസങ്ങളോളം ഉയർത്തിനിർത്തി ചികിത്സ…

Read More

കാണിക്കയിടരുതെന്ന പ്രചരണം ശബരിമലയെ തകർക്കാനെന്ന് ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിൽ എത്തുന്ന ഭക്തർ കാണിക്കയിടരുതെന്ന ആഹ്വാനത്തിനെതിരേ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പത്മകുമാർ രംഗത്ത്. ഇത്തരം പ്രചരണം ശബരിമലയെ തകർത്ത് സ്വകാര്യ ക്ഷേത്രങ്ങളെ വളർത്താനാണെന്ന് അദ്ദേഹം ആരോപിച്ചു. കാണിക്ക നൽകാതെ തിരുവതാംകൂർ ദേവസ്വം ബോർഡിനെ തകർക്കാമെന്ന് ആരും കരുതേണ്ട. ദേവസ്വം ബോർഡിലെ ജീവനക്കാരെയും പെൻഷൻകാരെയും ദ്രോഹിക്കുന്ന നടപടിയിൽ നിന്നും ഇത്തരക്കാർ പിന്മാറണം. ശബരിമലയ്ക്കായി വാദിക്കുന്നവർ തിരുവതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ചെറിയ ക്ഷേത്രങ്ങളെ തിരിഞ്ഞുപോലും നോക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പന്പയിൽ പ്രളയാനന്തര നിർമാണ പ്രവർത്തനങ്ങൾ നടത്തിയ ടാറ്റാ കണ്‍സൾട്ടൻസി പണം വേണ്ടെന്ന് ദേവസ്വം ബോർഡിനെ അറിയിച്ചിട്ടുണ്ട്. 25 കോടിയോളം രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് ടാറ്റാ കണ്‍സൾട്ടൻസി സൗജന്യമായി ചെയ്തു തന്നത്. ടാറ്റയെ പ്രളയാനന്തര പുനർനിർമാണം ഏൽപ്പിച്ചതിനെയും വിമർശിച്ചവർ ഉണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു.

Read More

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം; ബി.എ ആളൂരിന്‍റെ ചിത്രത്തിനെതിരേ കേസ്

നിയാസ് മുസ്തഫ കോട്ടയം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തെ ആസ്പദമാക്കി ബി.എ ആളൂരിന്‍റെ ചുമതലയിലുള്ള ഐഡിയൽ ക്രിയേഷൻസ് നിർമിക്കുന്ന ‘അവാസ്തവം’ എന്ന സിനിമക്കെതിരേ കേസ്. ചിത്രത്തിന്‍റെ സംവിധായകനായ സലിം ഇന്ത്യയെ എതിർ കക്ഷിയാക്കി പൊന്നാരിമംഗലം സ്വദേശി ജോസഫ് പായുവ ആണ് കേസ് നൽകിയിരിക്കുന്നത്. എറണാകുളം മുൻസിഫ് കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം തടയണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ബി എ. ആളൂരിന്‍റെ തിരക്കഥയിൽ സലിം ഇന്ത്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഡിസംബർ ഒന്നിന് ആരംഭിക്കാനിരിക്കേയാണ് കേസ് വന്നിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിസ്ഥാനത്തു നിൽ ക്കുന്ന നടൻ ദിലീപ് ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ടെന്നും ദിലീപ് വിദേശത്തു നിന്ന് തിരിച്ചെത്തിയ ശേഷം ചിത്രവുമായി സഹകരിക്കുമെന്നും സലിം ഇന്ത്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഐഡിയൽ ക്രിയേഷൻസിന്‍റെ ബാനറിൽ 10 കോടി…

Read More

മാനസിക രോഗ ചികിത്സാ രംഗത്തെ നവീന മരുന്നുകൾ രോഗീ സൗഹൃദമെന്ന് ഡോ.ചിത്തരഞ്ജൻ ആൻഡ്രഡെ

കോട്ടയം: മാനസിക രോഗ ചികിത്സാ രംഗത്ത് വന്നിട്ടുള്ള നവീന മാറ്റങ്ങൾ തുടരെയുള്ള ഗവേഷണം മൂലമാണെന്ന് പ്രശസ്ത ഗവേഷകനും ബംഗളൂരു നിംഹാൻസിലെ ക്ലിനിക്കൽ ഫാർമക്കോളജി വിഭാഗം തലവനുമായ ഡോ.ചിത്തരഞ്ജൻ ആൻഡ്രഡെ അഭിപ്രായപ്പെട്ടു. ഗവേഷണ ഫലമായി വന്നിട്ടുള്ള നൂതന മരുന്നുകൾ രോഗീസൗഹൃദമായ ചികിത്സയ്ക്ക് വഴിയൊരുക്കുന്നുവെന്നും അദേഹം കൂട്ടിച്ചേർത്തു. കോട്ടയം മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ബിരുദാനന്തരബിരുദ വിദ്യാർഥികൾക്കായി ശാസ്ത്രീയമായ ഗവേഷണ രീതികൾ എന്ന വിഷയത്തെക്കുറിച്ച് നടത്തിയ സുവർണജൂബിലി ദ്വിദിന ശിൽപശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദേഹം. സൈക്യാട്രി വിഭാഗം മേധാവി ഡോ.വി.സതീഷിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ ഡോ.ജോസ് ജോസഫ് ശില്പശാല ഉദ്ഘാടനം ചെയ്തു. സൈക്യാട്രി വിഭാഗം മുൻ മേധാവി പ്രഫ.സൈബുന്നീസ ബീവി, വൈസ് പ്രിൻസിപ്പൽ ഡോ.കെ.പി.ജയകുമാർ, വേൾഡ് അസോസിയേഷൻ ഫോർ സൈക്കോ സോഷ്യൽ റിഹാബിലിറ്റേഷൻ അന്താരാഷ്ട്ര ഉപാധ്യക്ഷൻ ഡോ.വി.കെ.രാധാകൃഷ്ണൻ , അസിസ്റ്റന്‍റ് പ്രഫ.ഡോ.നിഷ സിറിയക് , അഡീഷണൽ പ്രഫ.ഡോ.പി.ജി.സജി,…

Read More

കോട്ടയം മെഡിക്കൽ കോളജ് കു‌ട്ടികളുടെ ആശുപത്രിയിൽ പൊടിയിൽ മൂടി പരിശോധനാ മുറി; പെയിന്‍റിന്‍റെ രൂക്ഷഗന്ധവും നവജാതശിശുക്കളെ ദോഷകരമായി ബാധിക്കുന്നുവെന്ന് രക്ഷിതാക്കൾ

ഗാന്ധിനഗർ: മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ നവജാത ശിശുക്കളും സുരക്ഷിതരല്ല. പൊടിപടലം നിറഞ്ഞ മുറിയിലാണ് ഇവരുടെ ചികിത്സ. പോരാത്തതിന് മുറിക്കു പുറത്ത് നിർമാണ പ്രവർത്തനങ്ങളുടെ കോലാഹലം. മാസം തികയാതെ ജനിക്കുന്ന കുട്ടികളെയും മറ്റു ശാരീരിക പ്രശ്നമുള്ള കുട്ടികളെയും ചികിത്സിക്കുന്നത് കുട്ടികളുടെ ആശുപത്രിയിലാണ്. മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ നിന്നും ഡിസ്ചാർജായ ശേഷം തുടർന്നുള്ള പരിശോധനയ്ക്കും ചികിത്സയ്ക്കായുമായിട്ടാണ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നിലവിലെ കാൻസർ വാർഡിന് താഴത്തെ നിലയിലാണ് പരിശോധന മുറി. ഈ മുറിയുടെ സമീപത്തായി ആശുപത്രി ആവശ്യങ്ങൾക്കായുള്ള സിറിഞ്ചും മറ്റും നിറച്ച പെട്ടികളും ചാക്കുകളും അടുക്കി വച്ചിരിക്കുന്നു. ഇത് മൂലം രൂക്ഷമായ പൊടിശല്യമാണിവിടെ. ഇതോടൊപ്പമാണ് ഇവിടെ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ ശല്യം. സിമന്‍റിന്‍റെ പൊടിയും പെയിന്‍റിന്‍റെ രൂക്ഷഗന്ധവും നവജാതശിശുക്കളെ ദോഷകരമായി ബാധിക്കുന്നു. അതീവ സുരക്ഷയോടെ പരിചരിക്കേണ്ട ഈ കുഞ്ഞുങ്ങളെ ഇത്തരത്തിൽ പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ ചികിത്സിക്കുന്നത് ഗുണത്തോക്കളേറെ…

Read More

ഗാന്ധിനഗർ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു; ഹോട്ടലുകളിൽ പരിശോധന ശക്തമാക്കി ആരോഗ്യ വകുപ്പ്

ഗാന്ധിനഗർ: മഞ്ഞപ്പിത്തം വ്യാപകമായതോടെ ആരോഗ്യ വകുപ്പ് ഹോട്ടൽ പരിശോധന ശക്തമാക്കി. മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെ ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഇന്നലെ പരിശോധന നടത്തി. മഞ്ഞപ്പിത്തം വ്യാപകമായതോടെ ഹോട്ടൽ നടത്തിപ്പുകാർക്ക് ബോധവത്കരണം നടത്തുന്നതിന്‍റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയതെന്ന് അധികൃതർ പറഞ്ഞു. ഹോട്ടലുകളിൽ നൽകുന്ന ഭക്ഷണവും കുടിവെള്ളവും പരിശോധിച്ചു. പരിശോധനയിൽ കുഴപ്പങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് കവലയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലെ ഭക്ഷണം കഴിച്ചതിനെ തുടർന്ന് നാലു പേർക്ക് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഹോട്ടലിലേക്ക് മാർച്ച് നടത്തിയിരുന്നു. തുടർന്ന് ഹോട്ടൽ ഒരു ദിവസത്തേയ്ക്ക് അടച്ചെങ്കിലും ഇന്നലെ വീണ്ടും തുറന്നു. ഭക്ഷ്യവിഷബാധയുടെ പേരിൽ ഹോട്ടലിനെതിരെ വ്യക്തികളോ സംഘടനകളോ ഇതുവരെ പരാതി നൽകിയിട്ടില്ലെന്ന് നഗരസഭാ ഹെൽത്ത് ഇൻസ്പെക്്ടർ പറഞ്ഞു.

Read More