മോശം പരാമർശം നടത്തിയിട്ടില്ല..! നടിക്കെതിരേ മോശമായ ഒരു പരാമർശവും നടത്തിയിട്ടില്ല ; രാഷ്ട്രീയ ലക്ഷ്യത്തോടെയാണു വനിതാ കമ്മീഷൻ പലകാര്യങ്ങളിലും ഇടപെടുന്നതെന്ന് പി.സി. ജോർജ്

കോട്ടയം: നടിക്കെതിരേ മോശമായ ഒരു പരാമർശവും നടത്തിയിട്ടില്ലെന്നു പി.സി. ജോർജ് എംഎൽഎ. നടിക്കെതിരായ മോശം പരാമർശം നടത്തിയതിന്‍റെ പേരിൽ പി.സി. ജോർജ് എംഎൽഎക്കെതിരേ കേസെടുക്കണമെന്നു വനിത കമ്മീഷൻ നിർദേശം നല്കിയതിനോടു പ്രതികരിക്കുകയായിരുന്നു അദേഹം. കേസെടുക്കണമെന്നു പറയാൻ വനിതാ കമ്മീഷനു അധികാരമില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെയാണു വനിതാ കമ്മീഷൻ പലകാര്യങ്ങളിലും ഇടപെടുന്നതെന്നും സമാനമായ രീതിയിൽ തന്നെ തിരിച്ചും ഇടപെടുമെന്നും പി.സി. ജോർജ് എംഎൽഎ രാഷ്ട്രദീപികയോടു പറഞ്ഞു.

Read More

നീല മുഷിയുന്നു കാക്കി തന്നെ മതി..! യൂണിഫോം മാറ്റണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിഇഎ യൂണിയൻ എംഡിക്ക് കത്ത് നൽകി; മുഷിയുന്നതിന്‍റെ കാരണങ്ങൾ ഇങ്ങനെയൊക്കെ…

കോട്ടയം: നീല യൂണിഫോം മുഷിയുന്നു, പഴയ കാക്കി യൂണിഫോം തിരികെ കൊണ്ടുവരണമെന്നു കെഎസ്ആർടിസി ജീവനക്കാർ. കെഎസ്ആർടിസി കോർപറേഷനിലെ ഏറ്റവും കൂടുതൽ ജീവനക്കാരുള്ള കെഎസ്ആർടിഇഎ (സിഐടിയു) യൂണിയനാണു യൂണിഫോം മാറ്റുന്നതു സംബന്ധിച്ചു എംഡി എം.ജി. രാജമാണിക്യത്തിനു കത്തു നല്കിയത്. ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്കു പഴയതുപോലെ കാക്കി യൂണിഫോമും മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്കു പഴയ നീല യൂണിഫോമും ഉപയോഗിക്കാനുള്ള അനുവാദം നല്കണമെന്നാണു കത്തിൽ ആവശ്യപ്പെടുന്നത്. കെഎസ്ആർടിസിയിൽ സിംഗിൽ ഡ്യൂട്ടി സംവിധാനം നിലവിൽ വന്നതോടെ എല്ലാദിവസവും ജോലിക്കു കയറേണ്ട സാഹചര്യമുള്ളതിനാൽ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്കു നീല യൂണിഫോം വൃത്തിയായി സൂക്ഷിക്കാനുള്ള സാഹചര്യമില്ലെന്നും കത്തിൽ സൂചിപ്പിക്കുന്നു. നിലവിൽ മെക്കാനിക്കൽ ജീവനക്കാർക്കു ചാരനിറത്തിലുള്ള ഷർട്ടും പാന്‍റുമാണു യൂണിഫോം. പഴയ യൂണിഫോമായിരുന്ന കടുംനീല നിറത്തിലുള്ള ഷർട്ടും പാന്‍റും തിരികെ കൊണ്ടുവരണമെന്നാണു യൂണിയൻ ആവശ്യപ്പെടുന്നത്. പുതിയ യൂണിഫോം ധരിച്ചു തുടങ്ങി കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ തന്നെ യൂണിഫോം…

Read More

ആ ഹിന്ദിവാക്കുകൾ രക്ഷയായി..! വഴിതെറ്റി എത്തിയ മൂകബാലന് റിൻസി ജോസഫിന്‍റെ കരുണയിൽ രക്ഷിതാക്കളെ കണ്ടെത്തി; റിൻസി ഹിന്ദിയിൽ സംസാരിച്ചപ്പോൾ മോണ്ടിയിലുള്ള ഭാവ വ്യത്യാസം തുണയായി

ചങ്ങനാശേരി: വഴിതെറ്റിവന്ന ഡൽഹി സ്വദേശിയായ മോണ്ടി (12)യ്ക്ക് അലൻ ടി 21 ട്രസ്റ്റ് ഡയറക്ടർ റിൻസി ജോസഫിന്‍റെ കരുണയിൽ മാതാപിതാക്കളെ കണ്ടെത്താനായി. ഡൽഹി ഷുക്കൂർപൂർ സ്വദേശികളായ അനിത -പുരണ്‍ചാന്ദ് ദന്പതികളുടെ മകനാണ് മോണ്ടി. റിൻസിയുടെ ദിവസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് മോണ്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനായത്. ഡൽഹിൽനിന്നും നാട്ടിലെത്തിയ അനിത-പുരണ്‍ചാന്ദ് ദന്പതികൾക്ക് ഇന്നലെ രാവിലെയാണ് മോണ്ടിയെ കൈമാറിയത്. മൂകനും ബുദ്ധിന്യൂനതയുമുള്ള മോണ്ടി എന്ന ബാലൻ അഞ്ചു മാസങ്ങൾക്കു മുന്പാണ് വഴിതെറ്റി എറണാകുളത്തെത്തിയത്. ചൈൽഡ് ലൈൻ പ്രവർത്തകർ മോണ്ടിയെ എറണാകുളത്തുള്ള സന്നദ്ധസംഘടനാ പ്രവർത്തകർക്കു കൈമാറി. ഇവർ കഴിഞ്ഞ മേയിൽ മോണ്ടിയെ തലയോലപ്പറന്പ് നീർപാറയിലുള്ള അസീസി ഡഫ് ആൻഡ് ഡന്പ് സ്പെഷൽ സ്കൂളിനു കൈമാറി. ജൂണ്‍ ആദ്യവാരം മുതൽ മോണ്ടി അസീസി സ്കൂളിലെ വിദ്യാർഥിയായി. ചങ്ങനാശേരി നടയ്ക്കപ്പാടം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അലൻ ടി 21 വെൽഫെയർ ട്രസ്റ്റ് ഡയറക്ടറും എംജി സർവകലാശാലയിലെ സ്കൂൾ…

Read More

എസ്ഐയുടെ തൊപ്പി ധരിച്ച സെൽഫി വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ച മിഥുനെ ഉടൻ അറസ്റ്റു ചെയ്യും ; സംഭവ ത്തിൽ എസ് ഐ ഉൾപ്പെടെ മൂന്ന് പേരെ സസ്പെന്‍റ് ചെയ്തിരുന്നു

കോട്ടയം: പോലീസ് കസ്റ്റഡിയിൽ വച്ചു എസ്ഐയുടെ തൊപ്പി ധരിച്ച സെൽഫി വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ച കുമരകം തൈപ്പറന്പിൽ മിഥുനെ (അന്പിളി) ഉടൻ അറസറ്റു ചെയ്തേക്കും. സെൽഫിയെടുക്കാൻ ഉപയോഗിച്ച ഫോണും പോലീസ് പിടിച്ചെടുത്തേക്കും. ഇയാൾ സെൽഫി പകർത്തിയ സമയം, സെൽഫിയെടുത്ത സ്ഥലം, ഏതൊക്കെ ഗ്രൂപ്പുകളിലും വ്യക്തികൾക്കും ചിത്രങ്ങൾ അയയ്ച്ചു കൊടുത്തു തുടങ്ങിയ കാര്യങ്ങൾ അറിയുന്നതിനാണു ഫോണ്‍ പിടിച്ചെടുക്കുന്നതെന്നു ഈസ്റ്റ് പോലീസ് പറഞ്ഞു. കുമരകത്തുണ്ടായ സിപിഎം- ബിജെപി സംഘർഷത്തിൽ ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിലാണു മിഥുനെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ എത്തിച്ചത്. തുടർന്നാണു ഇയാൾ സ്റ്റേഷനിൽ വച്ചു എസ്ഐയുടെ തൊപ്പി അനധികൃതമായി കൈക്കലാക്കി തൊപ്പി വച്ചു സെൽഫി എടുത്തു വാട്സ് ആപ്പിലൂടെ സുഹൃത്തുക്കൾക്കു അയയ്ച്ചു കൊടുത്തത്. സംഭവം വിവാദമായതോടെ എഎസ്ഐ ഉൾപ്പെടെ മൂന്നു പോലീസുകാരെ ജില്ലാ പോലീസ് ചീഫ് എൻ. രാമചന്ദ്രൻ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.…

Read More

തെക്കോട്ടെടുക്കൽ പരാമർശം; കോടിയേരി ബാലകകൃഷ്ണനെതിരേ അപകീർത്തി പരാമർശനം നടത്തിയ ശോഭ സുരേന്ദ്രനെതിരേ ഡിജിപിക്ക് പരാതി നൽകി വി ശിവൻകുട്ടി

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകകൃഷ്ണനെതിരേ അപകീർത്തി പരാമർശനം നടത്തിയ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവ് വി.ശിവൻകുട്ടി കത്തുനൽകി. സംസ്ഥാന പോലീസ് മേധാവിക്കാണ് ശിവൻകുട്ടി ഇതു സംബന്ധിച്ചു കത്തുനൽകിയത്. കോടിയേരി ബാലകൃഷ്ണനെ തെക്കോട്ടെടുക്കാൻ സമയമായില്ലേ എന്നും ഇനിയെങ്കിലും നേരാവണ്ണം ജീവിച്ചു കൂടേ എന്നുമായിരുന്നു ശോഭയുടെ പരാമർശം. കോട്ടയം പൊൻകുന്നത്ത് ബിജെപി സംഘടിപ്പിച്ച പരിപാടിയിലാണ് ശോഭ സിപിഎം നേതാക്കൾക്കെതിരേ പ്രകോപനപരമായി സംസാരിച്ചത്. ഇന്ത്യ ഭരിക്കുന്നത് പിണറായിയുടെ വല്യേട്ടനല്ലെന്നു പറഞ്ഞ ശോഭ, കോടിയേരിക്ക് ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിൽ പോകേണ്ടി വരില്ലെ എന്നും ചോദിച്ചു. ആർഎസ്എസിൽനിന്നു സിപിഎമ്മിലെത്തിയ സുധീഷ് മിന്നിക്കെതിരേയും ശോഭ ആഞ്ഞടിച്ചു. സുധീഷിന്‍റെ പേര് നായ്ക്കൾക്ക് ഇടണമെന്നായിരുന്നു ശോഭയുടെ ആഹ്വാനം.

Read More

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ കഞ്ചാവ് പൊതി; അജ്ഞാത സന്ദേശത്തെ തുടർന്ന് പോലീസ് പരിശോധ നടത്തിയെ ങ്കിലും ആളെ കണ്ടെത്താനായില്ല; ഒടുക്കം യാത്രക്കാരും എക്സൈസും തമ്മിൽ..

ബസ് നിർത്തി പോലീസിന്‍റെയും എക്സൈസിന്‍റെയും പരിശോധനകോട്ടയം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ കഞ്ചാവ് പൊതി കണ്ടെത്തി. കോട്ടയം- കുമളി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ഇന്നു രാവിലെ ഒന്പതോടെ മുണ്ടക്കയം കഴിഞ്ഞപ്പോഴാണു കഞ്ചാവ് പൊതി കണ്ടെത്തിയ‌ത്. ആരുടെ പക്കൽ നിന്നുമാണു കഞ്ചാവ് പൊതി വീണു പോയതെന്നു കണ്ടെത്താൻ പോലീസ് പരിശോധന ആരംഭിച്ചു. കോട്ടയത്തിനു പോന്നിരുന്ന ബസ് കൊടുങ്ങൂരിനു സമീപം പതിനെട്ടാം മൈലിൽ നിർത്തിയിട്ടാണു പോലീസ് യാത്രക്കാരെ പരിശോധിച്ചത്. യാത്രക്കാരുടെ പക്കലുള്ള സാധനങ്ങളും ഐഡി കാർഡും പോലീസ് പരിശോധിച്ചു. കാഞ്ഞിരപ്പള്ളി പോലീസാണു പരിശോധന നടത്തിയത്. കോട്ടയത്തിനു പോയ ബസിൽനിന്ന് കഞ്ചാവ് പൊതി കണ്ടെത്തിയതായി കാഞ്ഞിരപ്പള്ളി പോലീസിനു അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചതിനെതുടർന്നാണു പോലീസ് പരിശോധന നടത്തിയത്. ബസിൽ യാത്ര ചെയ്തിരുന്നവരുടെയെല്ലാം ആഡ്രസ് രേഖപ്പെടുത്തിയശേഷം ഒന്പതേമുക്കാലോടെയാണു ബസ് പതിനെട്ടാം മൈലിൽ നിന്നും പുറപ്പെട്ടത്. കഞ്ചാവ് പൊതി കണ്ടെത്തിയതുമായി…

Read More

അമ്മയും മകളും പണ്ടേ പ്രശ്നക്കാരികൾ..! ഗൃഹനാഥനെ കുത്തിപരിക്കേൽപ്പിച്ച കേസിലെ പ്രതികൾ നാട്ടിലെ സ്ഥിരം പ്രശ്നക്കാരായിരുന്നുവെന്ന് അയൽവാസി കൾ; ഗൃഹനാഥന്‍റെ ആരോഗ്യനില ഗുരുതരം

കോട്ടയം: വാക്കുതർക്കത്തെ തുടർന്നു അമ്മയും മകളും ചേർന്നു കുത്തിയ ഗൃഹനാഥന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.കൊല്ലാട് കൊല്ലൻ കവല, മരുതൂർ തങ്കച്ച(59)നാണ് കുത്തേറ്റു ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്നത്. ഇയാൾക്കു ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണു ജീവൻ നിലനിർത്തുന്നത്. തങ്കച്ചന്‍റെ വൻകുടലിനും പാൻക്രിയാസിനും മാരകമായ മുറിവാണു ഉണ്ടായിരിക്കുന്നത്. ബോധരഹിതനായി കിടക്കുന്നതിനാൽ സംഭവവുമായി ബന്ധപ്പെട്ടു ഇയാളിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പോലീസിനു കഴിഞ്ഞിട്ടില്ല. അതേസമയം കേസിലെ പ്രതികളായ മറിയപ്പള്ളിൽ, ആര്യനിവാസിൽ രാജി(45), മകൾ അഞ്ജലി(20) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളെ ഇന്നലെ കൊല്ലാട്ടെ വാടക വീട്ടിൽ കൊണ്ടുവന്നു പോലീസ് തെളിവെടുത്തിരുന്നു. അഞ്ജലി കുത്താനുപയോഗിച്ച കത്രിക വീടിനുള്ളിൽ ഷെൽഫിലെ തുണികൾക്കിടയിൽ നിന്നും പോലീസിന് കാട്ടി കൊടുത്തു.പ്രതികൾ നാട്ടിൽ സ്ഥിരം പ്രശ്നക്കാരായിരുന്നുവെന്നാണ് അയൽവാസികൾ നൽകുന്ന വിവരം. കൊല്ലാട്ട് എത്തുന്നതിന് മുൻപ് മൂലേടം കുന്നം പള്ളിയിൽ…

Read More

ഉച്ചയൂണിനും നിയമമോ‍? ഊണിന് രണ്ടാമതും മൂന്നാമതും വാങ്ങുന്നത് മിച്ചം വച്ചാൽ 50, 100 രൂപ പിഴ; ഇങ്ങനെ ലഭിക്കുന്ന പണം ഭക്ഷണം കഴിക്കാനില്ലാത്തവർക്ക് ഒരു സഹായകമാകുമെന്ന് ഓറഞ്ച് ഹോട്ടൽ ഉടമ

കോട്ടയം: ലോ ഓഫ് മീൽസ്… ആദ്യം കേൾക്കുന്പോൾ ആരും ചിന്തിച്ചുപോകും, ഉൗണു കഴിക്കാനും നിയമമോ. നഗര ത്തിലെ ഒരു റസ്റ്ററന്‍റിലാണു ലോ ഓഫ് മീൽസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ വകയില്ലാത്തവർക്കായി കോട്ടയം നഗരത്തിലെ ബേക്കർ ജംഗ്ഷനിലുള്ള ഓറഞ്ച് ഹോട്ട് ഫുഡ്സ് എന്ന റസ്റ്ററന്‍റാണ് ലോ ഓഫ് മീൽസ് എന്ന പുതുമയുള്ള ആശയം നടപ്പിലാക്കിയിരിക്കുന്നത്. എന്താണു ഈ പറയുന്ന ലോ ഓഫ് മീൽസ് എന്നു റസ്റ്ററന്‍റിൽ ഒട്ടിച്ചിരിക്കുന്ന പോസ്റ്റർ കണ്ടാൽ എല്ലാവർക്കും പിടികിട്ടും. ഇവിടെ കയറുന്ന എല്ലാവരും ഭിത്തിയിൽ ഓറഞ്ച് ലോ ഓഫ് മീൽസ് എന്ന തലക്കെട്ടോടെ എഴുതി ഒട്ടിച്ചിരിക്കുന്ന പോസ്റ്ററിലേക്കാണ് ആദ്യം നോക്കുന്നത്. ആദ്യം സംഭവമെന്താണെന്നു പിടികിട്ടിയില്ലെങ്കിൽ പോസ്റ്റർ മുഴുവൻ വായിക്കുന്നതോടെ കാര്യങ്ങൾ മനസിലാകും. ഇവിടെ നിന്നു കഴിക്കാൻ ഉൗണു വാങ്ങിയശേഷം രണ്ടാമതു ചോറു വാങ്ങി മിച്ചംവയ്ക്കുന്നവർക്കു 50 രൂപ പിഴയും മൂന്നാമതു ചോറു…

Read More

ജീവൻ വേണേ പൊയ്ക്കോ..!ഒാപ്പറേഷൻ തിയറ്റർ അടച്ചിട്ടിട്ട് രണ്ടരമാസം; തിയേറ്റർ തുറക്കുന്നതും കാത്ത് രോഗികൾ; പണിനട ക്കാത്തതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് സുപ്രണ്ടിനോട് ചോദിക്കാൻ ഡിഎംഒ

കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ അണുബാധയെ തുടർന്ന് അടച്ചിട്ട് രണ്ടര മാസം പിന്നിട്ടു. ഇതുവരെ പണി പൂർത്തിയാക്കി തുറക്കാൻ കഴിഞ്ഞിട്ടില്ല. നൂറുകണക്കിന് പാവപ്പെട്ട രോഗികൾ ശസ്ത്രക്രിയ കാത്തു കഴിയുകയാണ്. അടിയന്തര ശസ്ത്രക്രിയ വേണ്ടവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. മറ്റുള്ള രോഗികൾ ഓപ്പറേഷൻ തിയറ്റർ തുറക്കുന്നതും കാത്തിരിക്കുകയാണ്. കെഎച്ച് ആർഡബ്ല്യുഎസ് ആണ് തിയറ്ററിലെ അറ്റകുറ്റപ്പണികൾ ടെൻഡർ എടുത്തിരിക്കുന്നത്. ഇതുവരെ പണി ആരംഭിക്കാൻ പോലും സാധിച്ചിട്ടില്ല. പണി തുടങ്ങാത്തതിന് ആദ്യം നഗരസഭ പൊതുമരാമത്ത് വകുപ്പിനെയാണ് ആശുപത്രി അധികൃതർ പഴിച്ചിരുന്നത്. നഗരസഭ പൊതുമരാമത്ത് വിഭാഗം എസ്റ്റിമേറ്റ് തയാറാക്കാത്തതിനാലാണ് ടെൻഡർ നടപടികൾ ആരംഭിക്കാത്തതെന്നായിരുന്നു ആശുപത്രി അധികൃതരുടെ പരാതി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നഗരസഭ ചെയർപേഴ്സണ്‍ ഇടപെട്ട് ഉദ്യോഗസ്ഥരെ അയച്ച് എസ്റ്റിമേറ്റ് തയാറാക്കി നല്കി. എന്നാൽ എസ്റ്റിമേറ്റ് നല്കി ഒരു മാസം കഴിഞ്ഞിട്ടുപോലും പണി തുടങ്ങാനായില്ല. എന്താണ് കാരണമെന്നു…

Read More

തർക്ക വിഷയം മൂടിവച്ച് പോലീസ്..! വാക്കുതർക്കത്തെതുടർന്ന് അമ്മയും മകളും അയൽ വാസിയായ മധ്യവയസ്കനെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു; ഇരുവരേയും പോലീസ് അറസ്റ്റു ചെയ്തു

കോട്ടയം: കൊല്ലാട്ട് വാക്കുതർക്കത്തെ തുടർന്ന് അമ്മയും മകളും അയൽവാസിയെ കുത്തിയത് കത്രികയ്ക്ക്. കത്രിക ഇന്ന് കസ്റ്റഡിയിലെടുക്കുമെന്ന് ഈസ്റ്റ് എസ്ഐ പറഞ്ഞു. കൊല്ലാട് മരുതൂർ തങ്കച്ചനെ(59) കുത്തിയ കേസിൽ അറസ്റ്റിലായ അയൽവാസികളും വാടകയ്ക്കു താമസിക്കുന്നവരുമായ മറിയപ്പള്ളിൽ, ആര്യനിവാസിൽ രാജി(45), മകൾ അജ്ഞലി(20) എന്നിവരെ ഇന്നു കോടതിയിൽ ഹാജരാക്കും. ഗുരുതരമായി പരിക്കേറ്റ തങ്കച്ചൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് ഈസ്റ്റ് പോലീസ് പറയുന്നതിങ്ങനെ- കൊല്ലാട് ഭാഗത്ത് മൂന്നു വർഷമായി വാടകയ്ക്ക് താമസിക്കുന്ന പ്രതികളും അയൽവാസിയായ തങ്കച്ചനുമായി വാക്കുതർക്കമുണ്ടായിരുന്നു. ഇതിനെതുടർന്നു പ്രതികൾക്കെതിരെ തങ്കച്ചൻ പോലീസിൽ പരാതി കൊടുത്തിരുന്നു. ഇതിനെ ചൊല്ലി തിങ്കളാഴ്ച രാത്രി 7.30ന് പ്രതികൾ തങ്കച്ചനുമായി വീടിന് സമീപത്തു വച്ചു വാക്കു തർക്കത്തിലേർപ്പെടുകയും തങ്കച്ചന്‍റെ തലയ്ക്കിട്ട് വെട്ടുകയും വയർ ഭാഗത്തു കുത്തുകയുമായിരുന്നു. ഗുരുതരമായി കുത്തേറ്റ തങ്കച്ചനെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തെ തുടർന്ന് ഈസ്റ്റ്…

Read More